Comments Closed
വോട്ടേഴ്സ് ലിസ്റ്റില്‍ എന്റെ പേരില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ടുമില്ല. ഇക്കാര്യം പരസ്യപ്പെടുത്താത്തിനാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും എന്നോട് ചിരിക്കാറുണ്ട്. ഇ-പ്രചരണം പൊടിപൊടിക്കുന്നതിനാല്‍ വോട്ടു അഭ്യര്‍ത്ഥിച്ചു കൊണ്ട് നിരവധി ഇമെയിലുകളും കിട്ടുന്നുണ്ട്. ഇടതും വലതുമൊക്കെ വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇമെയിലുകള്‍ അയക്കുന്നത് ജമാഅത്തെ ഇസ്ലാമിക്കാരാണ് . അവരുടെ നോട്ടീസുകളിലും ഇമെയിലുകളിലും പ്രധാനമായി കാണുന്നത് ഒബാമ പറഞ്ഞത് പോലെ മാറ്റത്തിനൊരു വോട്ട് എന്ന മുദ്രവാക്യമാണ്. സംഗതി ശരിയാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ വല്ലാതെ മാറിയിട്ടുണ്ട്. ആ മാറ്റത്തിന് ഒരു വോട്ട് കൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.
മാര്‍ക്സിസ്റ്റുകാര്‍ക്ക് വര്‍ഗ സമരം എന്ന് പറയുന്ന പോലെയാണ് ജമാഅത്തുകാര്‍ക്ക് മതരാഷ്ട്രമെന്നത്. മത രാഷ്ട്രമില്ലെങ്കില്‍ ജമാഅത്ത് ഇല്ല. ആ പാര്‍ട്ടിയുടെ ചിങ്ങം ഒന്നാം തിയ്യതി മുതല്‍ മതരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. വി എസ്സിന് പിണറായി എന്ന് കേള്‍ക്കുന്നത് പോലെയായിരുന്നു ജമാഅത്തുകാര്‍ക്ക് ജനാധിപത്യം എന്ന് കേള്‍ക്കുന്നത്. ജനാധിപത്യത്തെ അംഗീകരിച്ചതിന്റെ പേരില്‍ ഇന്ത്യയിലെ എല്ലാ മുസ്ലിം സംഘടനകളെയും കടിച്ചു കീറുകയായിരുന്നു നാളിതുവരെ അവര്‍. ജനാധിപത്യത്തെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും അവര്‍ക്കുള്ള അഭിപ്രായം അവരുടെ പോളിറ്റ് ബ്യൂറോയില്‍ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്. “ഇന്നാട്ടിലെ ഭരണകൂടം ഇസ്ലാമികമായിരിക്കുമെന്ന് ഗവണ്മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല” ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം വാരികയുടെ പ്രഖ്യാപനമാണിത്. ഇത് പോലുള്ള കിടിലന്‍ ഉദ്ധരണികള്‍ ജമാഅത്ത് സാഹിത്യങ്ങളില്‍ നിറയെ കാണാം
ഈ ആദര്‍ശമുള്ള ജമാഅത്തുകാര്‍ പ്രേംനസീര്‍ സിനിമകളിലെ പോലെ പഞ്ചായത്താപ്പീസിന്റെ തൂണില്‍ ചുറ്റി പ്രേമഗാനം പാടുന്നത് വല്ലാത്തൊരു മാറ്റമാണ്. ‘മാറ്റത്തിനൊരോട്ട്’ കിട്ടുമോ അതോ ‘മാറ്റത്തിനൊരാട്ട്’ കിട്ടുമോ എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയാന്‍ പറ്റൂ. “മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രഖ്യാപിക്കുന്നു. ആധുനിക മതേതര, ദേശീയ, ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്” എന്ന് താത്വികാചാര്യന്‍ മൌദൂദി സാഹിബ് പ്രഖ്യാപിച്ചത് പഞ്ചായത്തീരാജ് നിയമം വരുന്നതിന് മുമ്പായതിനാല്‍ ഒരു മാറ്റം അനിവാര്യമാണത്രേ. (ആരും ചിരിക്കരുത്. ഇതൊരു കോമഡി സിനിമയല്ല. സാമ്രാജ്വത്വ വിരുദ്ധ പടയണിയാണ്. നമ്മുടെ നാടിന്റെ വികസന അജണ്ടയാണ്. ഗൗരവം വിടരുത്). വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനകീയ മുന്നണികള്‍ ഉയര്‍ന്നു വരുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ തീവ്രവാദത്തിന്റെ ഒളിയജണ്ടകളുമായി നടക്കുന്ന മുഖംമൂടി സംഘടനകള്‍ അത്തരം മുന്നണികളെ നിയന്ത്രിക്കുന്നത് തീര്‍ത്തും അപകടകരമാണ്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരോടും എനിക്ക് നല്കാവുന്ന ഉപദേശം ഇതാണ്. ജമാഅത്തുകാരെ വിമര്‍ശിക്കുന്നത് സൂക്ഷിച്ചു വേണം. ഏറ്റവും ചുരുങ്ങിയത് പ്ലാച്ചിമടയിലെ പ്ലാവില കണ്ട് പിറകില്‍ നടക്കുന്ന വി ആര് കൃഷ്ണയ്യര്‍, സി ആര് നീലകണ്ഠന് തുടങ്ങിയ ജനകീയ മുന്നണി ബുദ്ധിജീവികള്‍ ജമാഅത്ത് സാഹിത്യങ്ങള്‍ വായിക്കുന്നത് വരെയെങ്കിലും എല്ലാവരും സംയമനം പാലിക്കണം. ജമാഅത്തുകാരെ ആരും മൈന്റ് ചെയ്യാതെ പോകരുത് ‘അയാളും ജ്യോതിസ്സില് ചേര്‍ന്നിട്ടുണ്ട്’ എന്ന് പറഞ്ഞത് പോലെ അവരും ജ്യോതിസ്സില് ചേര്‍ന്നു കഴിഞ്ഞു. അവരുടെ മാവും പൂക്കും. അവര്‍ക്കും എം എല്‍ എയും എംപിയുമൊക്കെ ഉണ്ടാവും. അവരുടെ കൂട്ടത്തിലും മഹാത്മാ ഗാന്ധി മുതല്‍ ഉണ്ണിത്താന് വരെയുള്ളവര്‍ ഉയര്‍ന്ന് വരും. എല്ലാം സൂക്ഷിച്ചും കണ്ടും വേണം ചെയ്യാന്‍. അപ്പോള്‍ പറഞ്ഞ കാര്യം മറക്കണ്ട. മാറ്റത്തിനൊരോട്ട്..
മ്യാവൂ: പഞ്ചായത്ത് തിരഞ്ഞെടുപ്പിനെനെക്കുറിച്ച് ഒന്നും എഴുതേണ്ട എന്ന് കരുതിയിരിക്കുകയായിരുന്നു ഞാന്‍. പുരുഷന്മാര്ക്ക് ഒരു ശതമാനം പോലും സംവരണം കൊടുക്കാതെ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം കൊടുത്തതില്‍ പ്രതിഷേധിച്ച് രണ്ടു മണിക്കൂര്‍ പട്ടിണി കിടന്നാലോ എന്ന് വരെ ഞാന്‍ ആലോചിച്ചതാണ്. അതിനിടയിലാണ് ഈ ചൊറിയുന്ന ഇമെയില്‍ ക്യാമ്പയിനുകള്‍.. സോറി..
Update - 28.10.2010
വേണ്ടതിലേറെ ചര്‍ച്ച നടന്നു കഴിഞ്ഞതിനാല്‍ ഈ പോസ്റ്റിന്റെ കമന്റ് കോളം ഇന്നത്തോടെ ക്ലോസ് ചെയ്തിരിക്കുന്നു. Follow up Post : തോറ്റവരുടെ മാഞ്ഞാളംകുഴികള്‍
ചര്‍വിത ചര്‍വണം..
ReplyDeleteപുതിയതെന്തെങ്കിലും ??
RAY said... ചര്‍വിത ചര്‍വണം..
ReplyDeleteപുതിയതെന്തെങ്കിലും ??
@-RAY
ചര്‍വ്വിത ചര്‍വ്വണം മടുത്തു അല്ലെ. അതുകൊണ്ടായിരിക്കും മൌദൂദി പറഞ്ഞതൊന്നും ഇപ്പോള്‍ ചര്‍വ്വണം ചെയ്യാത്തത്. അല്ല അതൊക്കെ ചര്‍വ്വണം ചെയ്യുന്നത് പോയിട്ട് ആരെങ്കിലും പറയുന്നത് പോലും സഹിക്കില്ല. വല്ലാത്ത ഗതികേട് തന്നെ.
@RAY...
ReplyDeleteജമാഅത്തെ ഇസ്ലാമിക്കാരുടെ ജനാധ്യപത്യതോടുള്ള നിലപാടും മതരാഷ്ട്ര വാദം എന്ന ആരോപണങ്ങല്ക്കുള്ള വിശദീകരനവുമൊക്കെ ഈ ബ്ലോഗില്‍ തന്നെ മുമ്പ് ധാരാളം ചര്‍ച്ച ചെയ്തതാണ്. എന്നിട്ടും സഹോദരന് ബഷീര്‍ വള്ളിക്കുന്നും സഹചാരികളായ അക്ബര്‍, ഇനി വരാനിരിക്കുന്ന അദ്ധേഹത്തിന്റെ മറ്റു സംഘടനാ സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊക്കെ ഇങ്ങനെ ചര്‍വിത ചര്‍വണം നടത്തി ആത്മ സന്തൃപ്തി കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ.
ബഷീര്‍ക്ക പറഞ്ഞത് വളരെ ശരിയാണ് ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ സൂക്ഷിക്കണം, കണ്ടില്ലേ കമെന്റ്റ് ,,,ഇനിയും വരാനിരിക്കുന്നു ഇതിലും വലിയ കമെന്റുകള്‍. ജമാഅത്ത് ആരെയും വിമര്‍ശിക്കാറില്ല എന്നു പറയും, അവരെ വിമര്‍ശിച്ചു നോക്കണം അപ്പോഴറിയാം തനി നിറം....അണ്ടിയോട് അടുക്കുമ്പോള്‍ അറിയാം മാങ്ങയുടെ പുളി.....പോളണ്ടിനെ കുറിച്ച് ഒരക്ഷരം പറയരുതെന്നു കമ്മ്യൂണിസ്റ്റ്കാരന് പറഞ്ഞപോലെ ആണ് ഇവരുടെ കാര്യം...
ReplyDeleteഅപ്പോള്‍ നിങ്ങള്‍ ആരുടെ ആളാ വള്ളിക്കുന്നെ?
ReplyDeleteഇവിടെ എന്തെങ്കിലുമൊക്കെ നടക്കും! ....crossing my fingers!!!
ReplyDeleteഅക്ബര്‍ പറഞ്ഞതാണ് ശരി. മൌദൂദി എന്ന് കേള്‍ക്കുമ്പോള്‍ ജമാതുകാര്‍ക്ക് ചര്‍വിതം ആകും. ആ പാവങ്ങള്‍ രണ്ടു വോട്ടു വാങ്ങിക്കുന്നത് ഇല്ലതക്കണോ ബഷീര്ക.
ReplyDeleteജമാഅത്തുകാര്‍ vote ചോദിച്ചു mail അയയ്ക്കുന്നോ? അതുശരി, അപ്പോള്‍ അങ്ങനെയും ചില developments ഉണ്ടല്ലേ? ആട്ടെ, ആര്‍ക്ക് vote ചെയ്യാനാ ഇവരു പറയുന്നേ?
ReplyDeleteനന്നായി
ReplyDeleteഎന്നാലും മൌദൂദിയുടെ കാലത്തുല്ലവരോന്നും ഇന്ന് പാര്‍ട്ടിയില്‍ ഇല്ലാത്തതിനാലും മൌദൂദി പറഞ്ഞതും പ്രബോധനം എഴുതിയതും ഒന്നും ഇപ്പോഴത്തെ സോളി ക്കുട്ടികള്‍ക്ക് വിഷയമാല്ലാത്തതിനാലും "അമീര്‍ " അലിയെപോലുള്ളവര് മൌദൂദിയെ തള്ളിപരഞ്ഞതിനാലും ഇനിയും നമുക്ക് ഒരുപാടൊരുപാട് മാറ്റങ്ങള്‍ക്കായി കാതോര്‍ക്കാം
പണ്ട് ഹരാമായത് ഇന്ന് ഹലാല്‍
പണ്ട് ശിര്ക്കയിരുന്നത് ഇന്ന് ഫര്‍ള്
എന്തായാലും
എന്റെ വക മാറ്റത്തിനോരാട്ട് (അക്ഷരത്തെറ്റല്ല)
@-SADIK
ReplyDeleteതാങ്കള്‍ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു. "ജനാധ്യപത്യതോടുള്ള നിലപാട്" ബഹുമാനപ്പെട്ട മൌദൂദി സാഹിബ് കുത്തുബാത്തില് പറഞ്ഞത് ഒന്നൂടെ ചര്‍വ്വണം ചെയ്തു നോക്കൂ.
``എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)
എന്നെ തെറ്റിദ്ധരിക്കരുത് പ്ലീസ്. നിങ്ങളൊക്കെ കൈവിട്ടെങ്കിലും എനിക്ക് അദ്ദേഹത്തെ കൈ വിടാന്‍ തോന്നുന്നില്ല. ഞാന്‍ തിരിച്ചു വരാം. ഒരു ചെറിയ ഇടവേള തരൂ.
ദോഹ: ജമാഅത്തെ ഇസ്ലാമി ലക്ഷ്യം വെക്കുന്നത് മുസ്ലിം രാഷ്ട്രീയമല്ലെന്നും ജനപക്ഷ വികസന രാഷ്ട്രീയമാണ് അതിന്‍െറ ലക്ഷ്യമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി.
ReplyDeleteകുതുബാത്തിന്റെകൂടെ ഇത് കൂടി കൂട്ടി വായിച്ചോളൂ.
ജമാഅത്തെ ഇസ്ലാമി വോട്ടു ചോദിക്കുന്നത് കേവല രാഷ്ട്രീയ പാര്‍ടികള്‍ക്ക് വേണ്ടിയല്ല, രാഷ്ട്രീയത്തിനധീതമായി ജനക്ഷേമ പ്രവര്‍ത്തങ്ങള്‍ക്കും നാടിന്റെ വികസനത്തിനും വേണ്ടി ചിലയിടങ്ങളില്‍ മല്‍സര രംഗത്തുള്ള ജനകീയ വികസന മുന്നണിക്കാണ്.
ReplyDeleteസങ്കുചിത രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയും അവര്‍ക്ക് വേണ്ടി ഒരു ലക്ഷ്യവുമില്ലാതെ അഹോരാത്രം പണി എടുക്കുകയും ചെയ്യുതുകൊണ്ടിരിക്കുന്നവര്ക്ക് എന്ത് ജനക്ഷേമം..? എന്ത് വികസനം...?
@AKBAR..
ReplyDeleteഞാന്‍ താങ്കളെ തെറ്റായിട്ട് ഒരിക്കലും ധരിച്ചിട്ടില്ല. നമ്മള് ഇന്ന് സംവദിക്കാന്‍ തുടങ്ങിയതല്ലല്ലോ.
ഖുതുബാതിന്റെയും മറ്റു ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണങ്ങളുടെയും ഒരൊറ്റ കോപ്പി പോലും താങ്കളുടെ അടുത്തില്ലെങ്കിലും അതിലെവിടെയെങ്കിലും വന്ന ചില വാചകങ്ങള്‍ താങ്കളുടെ അടുത്ത് ഒരുപാട് സ്റ്റോക്ക് ഉണ്ടെന്നറിയാം. വാചകങ്ങളുടെ അപ്പുറവും ഇപ്പുരവുമോന്നും വായിക്കാതെ താങ്കള്‍ അതൊക്കെ ഇനി ഇവിടെ പോസ്റ്റ് ചെയ്യും എന്നുമറിയാം. താങ്കളെ കുറ്റം പറയാന്‍ ഞാന്‍ ആളല്ല, കാരണം ആ പ്രസിദ്ധീകരനങ്ങളൊന്നും താങ്കളുടെ അടുത്തില്ലാതെ പിന്നെ ഇങ്ങിനെയൊക്കെ അല്ലാതെ താങ്കള്‍ക്കെന്തു ചെയ്യാന്‍ പറ്റും..? എനിക്ക് താങ്കളോട് സഹതാപം മാത്രം.
@AKBAR..
ReplyDelete"എന്നെ തെറ്റിദ്ധരിക്കരുത് പ്ലീസ്. നിങ്ങളൊക്കെ കൈവിട്ടെങ്കിലും എനിക്ക് അദ്ദേഹത്തെ കൈ വിടാന്‍ തോന്നുന്നില്ല. ഞാന്‍ തിരിച്ചു വരാം. ഒരു ചെറിയ ഇടവേള തരൂ."
ജമാഅത്തെ ഇസ്ലാമിക്കാര്‍ മൌദൂദിയെ ഒരിക്കലും കൈ വിട്ടിട്ടില്ല. കൂടെ താങ്കളും ഉണ്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷം.
@-SADIK
ReplyDelete"ജമാഅത്തെ ഇസ്ലാമി വോട്ടു ചോദിക്കുന്നത് കേവല രാഷ്ട്രീയ പാര്‍ടികള്‍ക്ക് വേണ്ടിയല്ല,"
എന്ന് മുതലണാവോ ഈ മാറ്റം. CPM കാര്‍ പടിപ്പുര കൊട്ടിയടച്ചതിനു ശേഷമല്ലേ. കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ സോളിക്കുട്ടികള്‍ അഹോരാത്രം പണിയെടുത്തത് "ഇകാമത്തു കമ്മ്യൂണിസത്തിനു" വേണ്ടി ആയിരുന്നില്ലേ. അതൊക്കെ ഇത്ര പെട്ടെന്ന് മറന്നോ.
"ജമാഅത്തെ ഇസ്ലാമിക്കാര്‍ മൌദൂദിയെ ഒരിക്കലും കൈ വിട്ടിട്ടില്ല." വിടരുത് ആവശ്യം വരും.
@ sadik
ReplyDelete"സങ്കുചിത രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയും അവര്‍ക്ക് വേണ്ടി ഒരു ലക്ഷ്യവുമില്ലാതെ അഹോരാത്രം പണി എടുക്കുകയും ചെയ്യുതുകൊണ്ടിരിക്കുന്നവര്ക്ക് എന്ത് ജനക്ഷേമം..? എന്ത് വികസനം...?"
ജമാതുകാര്‍ക്ക് മാത്രമാണോ കേരളത്തില്‍ വികസനമുള്ളത്. കാടടച്ചു വെടി വെക്കല്ലേ സുഹുര്ത്തെ .
നമ്മുടെ കാരണവന്മാര് പണ്ട് സര്‍ക്കാര്‍ ജോലികളില്‍ നിന്നൊക്കെ വിട്ടു നിന്നതും, മറ്റു മുസ്ലിം പ്രസ്ഥാങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും ജനാതിപത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ JIH പുറം തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാതെ മൌദൂദിസം പാടി നടന്നതും എന്തിനായിരുന്നു എന്ന് ഒന്ന് കുത്തുബാത്തിന്റെ സഹായം ഇല്ലാതെ നേരെ ചൊവ്വേ പറയാമോ.
ReplyDeleteആദ്യ കാലത്തെ മുജാഹിദ് JIH ഒരേ ഒരു അഭിപ്രായ വ്യത്യാസം എന്തായിരുന്നു എന്ന് കൂടി പറയൂ പ്ലീസ്.
മറുപടി "പ്രതിലോമ ശക്തികളും കുത്തക ഭൂര്ഷസികളും.....അന്തര്ധരാ.." ഈ സ്റ്റൈലില്‍ ആകാതിരുന്നാല്‍ ഉപകാരം. ആര്‍ക്കും മനസ്സിലാവില്ല. ജിഹിനു പോലും
ജമാ അത്ത് തിരഞ്ഞെടുപ്പിനെ അനുകൂലിച്ചു സ്ഥാനാര്‍ത്തികളെ നിര്‍ത്തുന്നതില്‍ തെറ്റില്ല എന്നാണു തോന്നുന്നത്...കാരണം..എല്ലാ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അങ്ങനൊക്കെ തന്നെയാണ് ആദ്യം ആദ്യം പറയുക ..പിന്നീട് അവര്‍ക്ക് വേണ്ടപോലെ എന്തും നിര്‍വചിക്കാം എന്തെ? ജനാധിപത്യം അല്ല വേണ്ടത് എന്ന് ആദ്യം പറഞ്ഞിരുന്ന ഇടതുപക്ഷം മുതല്‍ ..മുസ്ലിംകള്ക്ക് മാത്രമായി പാര്‍ട്ടി എന്ന് പറഞ്ഞു ഇപ്പോള്‍ മതേതര പാര്‍ട്ടി ആയിത്തീര്‍ന്ന (?)പേരില്‍ തന്നെ മതേതരത്വം ഉള്ള മുസ്ലിം ലീഗ് മുതല്‍ ,ഒരിക്കലും തിരഞ്ഞെടുപ്പില്‍ മറ്സരികുകയോ അനുകൂലിക്കുകയോ ഇല്ല എന്ന് പറഞ്ഞു നടന്നു അവസാനം പി ഡി പി എന്ന പാര്‍ട്ടി ഉണ്ടാക്കിയ ആള് മുതല്‍ ,ഹിന്ദു രാഷ്ട്രം ആണ് വേണ്ടത് എന്ന് പറഞ്ഞു നടന്ന ബി ജെ പി മുതല്‍ എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നു അധികാരത്തിനു വേണ്ടി എന്തു നാറിയ കളികളും കളിക്കുന്നു ,
ReplyDeleteഭാവിയില്‍ ജമാഹത്തിന്റെയും ,മറ്റു വര്‍ഗീയ പാര്‍ട്ടികളുടെയും നേതാക്കന്മാര് വേദി പങ്കിട്ടാലും ഒന്നും പറയാനില്ല എന്തെ ..അത് കൊണ്ട് ജമാഹത്തു മാത്രം അല്ല ,സുന്നി മുജാഹിദുകാരും കൂടി മത്സരിക്കണം എന്നാണു എന്റെ എളിയ ആഗ്രഹം ..
@AKBAR.
ReplyDeleteജമാഅത്തെ ഇസ്ലാമി ഒരു പാര്‍ടിയുടെയും പടിപ്പുരയിലോ അടുക്കളയിലോ ഒന്നും കേറി നിരങ്ങിയിട്ടില്ല. താങ്കള്‍ നില കൊള്ളുന്ന സംഘടനയിലെ നേതാക്കളും അനുയായികളുമാണ് വിവിധ പാര്ടിക്കാരുടെ അരമനയില്‍ കേറി ഉപവിഷ്ട്ടരായി ഇരിക്കുന്നത്. പല പല അരമനയിലായതിനാല് അവര്‍ക്ക് ഇന്ന പാര്‍ടികള്‍ക്ക് വോട്ട് കൊടുക്കണം എന്ന് പ്രഖ്യാപിക്കാന്‍ പോലും പറ്റാത്ത നിസ്സഹായാവസ്ഥയില്‍ സ്വന്തം നിലപാടെടുക്കുന്ന ജമാഅത്തെ ഇസ്ലാമിയെ വെറുതെ വിട്ടുടെ സഹോദരാ..
ജമാഅത്തെ ഇസ്ലാമി ഒരിക്കലും ഒരിടത്തും സിപിഎം നോ മറ്റെടെങ്കിലും പാര്‍ട്ടികള്‍ക്കോ വോട്ടു പിടിക്കാന്‍ ഇറങ്ങിയടായി താങ്കള്‍ക്കു തെളിയിക്കാമോ..? കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 2 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ 2 സ്ഥാനര്തികളെ തോല്‍പ്പിക്കാന്‍ വേണ്ടി രംഗത്തിറങ്ങിയിരുന്നു എന്നത് ശരിയാണ്. അതിനുള്ള കാരണം അന്ന് പരസ്യമായി പ്രക്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതല്ലാതെ ഏതൊരു തെരഞ്ഞെടുപ്പിലും ഒരു വെക്തമായ കാഴ്ചപ്പാടോ നിലപാടോ എടുക്കാന്‍ കഴിയാതെ അനുയായികളെ അവരുടെ പാട്ടിനു വിടുന്ന കേവലം ഒരു "സംഘടന" അല്ല ജമാഅത്തെ ഇസ്ലാമി. അതിനു ഏതൊരു വിഷയതോടും വെക്തമായ ഒരു കാഴ്ചപ്പാടും നിലപാടും ഉണ്ട്. അത് പരസ്യമായി തന്നെ പ്രക്യാപിക്കുകയും ചെയ്യാറുണ്ട്.
അതുശരി, അപ്പോള്‍ ജനകീയ വികസന മുന്നണി എന്നൊരു മുന്നണി / Party ഉണ്ടല്ലേ? നന്നായി. മുസ്ലീം ലീഗ്, INL, PDP, പോപ്പുലര്‍ ഫ്രണ്ട് വക SDPI, ജമാഅത്ത് വക ജനകീയ വികസന മുന്നണി. ഇനി ബാക്കിയുള്ളവരൊക്കെ പുതിയ പുതിയ Party-കളും മുന്നണികളുമായി വരുന്നത് എപ്പോഴാണോ എന്തോ?
ReplyDeleteSADIK said..
ReplyDelete"ജമാഅത്തെ ഇസ്ലാമി ഒരിക്കലും ഒരിടത്തും സിപിഎം നോ മറ്റെടെങ്കിലും പാര്‍ട്ടികള്‍ക്കോ വോട്ടു പിടിക്കാന്‍ ഇറങ്ങിയടായി താങ്കള്‍ക്കു തെളിയിക്കാമോ..? കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 2 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ 2 സ്ഥാനര്തികളെ തോല്‍പ്പിക്കാന്‍ വേണ്ടി രംഗത്തിറങ്ങിയിരുന്നു എന്നത് ശരിയാണ്. "
ഇത് ഒരു ഒന്നൊന്നര തമാശയാണല്ലോ സാദിക്കേ..
ബഷീര്‍ സാബ്, എന്താണാവോ ആ തമാശ? ഒന്ന് വിശദീകരിക്കാമോ?
ReplyDelete@AKBAR @SADIK
ReplyDeleteഅക്ബറ് സാഹിബ് ഇനി ആ കിതാബില്‍ നിന്നും ഒന്നോ രണ്ടോ ഉദ്ദരണി മാത്രം കൊടുക്കണ്ട. കിതാബ് തന്നെ മൊത്തം സൂക്ഷിക്കുന്ന സാദിഖ് സാഹിബ് അതിന്റെ അപ്പുറവും ഇപ്പുറവും ചേറ്ത്ത് കൊടുത്തോളും. ഇടത്തേക്ക് നോക്കിയാല്‍ ആട്ട്, വലത്തോട്ട് നോക്കിയാല്‍ തുപ്പ്. എം ഡി പി, ഐ എന്‍ എല്‍, പി ഡി പി, ഡി ഐ സി, എന്‍ സി പി... ചവറ്റു കൊട്ടയിലേക്കു പുതിയ സംഭാവനകളുമായി ഇതാ ഇപ്പോള്‍ പോപ്പുലര്‍, എസ് ഡി പി ഐ, ജനകീയ ജമാഅത്തുകള്‍. ഈ ഉപ്പ്മാവ് പൂക്കും, കായ്ക്കാനാ പ്രയാസം.
കുഴിച്ചിടുംബോഴേക്കും പൂക്കാന്‍ അതെന്താ ബഡ്തയ്യാണോ?
ReplyDeleteബൈ ചാന്‍സില്‍ ഒരു തീവ്രവാദി ഗ്രാമ സഭയില്‍ എത്തിപ്പെട്ടാല്‍ എങ്ങിനെ ഒതുക്കും എന്നതിനെ കുറിച്ചും ഒരു ബ്ലോഗുകൂടി പ്രതീക്ഷിക്കുന്നു.
SADIK said... എന്താണാവോ ആ തമാശ? ഒന്ന് വിശദീകരിക്കാമോ?
ReplyDelete"ജമാഅത്തെ ഇസ്ലാമി ഒരിക്കലും ഒരിടത്തും സിപിഎം നോ മറ്റെടെങ്കിലും പാര്‍ട്ടികള്‍ക്കോ വോട്ടു പിടിക്കാന്‍ ഇറങ്ങിയടായി താങ്കള്‍ക്കു തെളിയിക്കാമോ..?
ഇത് തന്നെ ആ തമാശ.
@MUJEEBURHMAN
ReplyDeleteമാവ് പുക്കും എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ട് അല്ലെ..? സന്തോഷം.
പുക്കുന്നെങ്കില് മാവ് കായ്ക്കുകയും ചെയ്യും. ലാ ഷക്ക ഫീഹി.
@AKBAR & BASHEER
ReplyDeleteഇതിലിത്ര തമാശക്കുള്ള വക എന്ത് എന്ന്
എനിക്ക് മനസിലാവുന്നില്ല. മനസിലാക്കി തരേണ്ടവര്‍ നിങ്ങളാണ്. അതിനു കഴിയില്ലെങ്കില്‍ അതെന്റെ പ്രോബ്ലം അല്ല.
@ SADIK
ReplyDelete18 സീറ്റില്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യാന്‍ പറഞ്ഞു അമീര്‍ തന്നെ ടീ വി യില്‍ വന്നിരുന്നു പത്രസമ്മേളനം നടത്തിയിരുന്നു..
ഇതൊക്കെ കണ്ട ഞങ്ങളോടാണ് ജമാഅത്ത് ഇടതു പക്ഷത്തിന് വോട്ടു പിടിച്ചിട്ടില്ല എന്ന് താങ്കള്‍ 'ദമാശ' പറയുന്നത്. പൊറാട്ട് നാടകം തുടരട്ടെ.
@അന്‍വര്‍.
ReplyDelete"ബൈ ചാന്‍സില്‍ ഒരു 'തീവ്രവാദി' ഗ്രാമ സഭയില്‍ എത്തിപ്പെട്ടാല്‍ എങ്ങിനെ ഒതുക്കും എന്നതിനെ കുറിച്ചും ഒരു ബ്ലോഗുകൂടി പ്രതീക്ഷിക്കുന്നു."
പേടിക്കേണ്ട, അതിനുള്ള കൊപ്പോക്കെ നമ്മുടെ ബഷീര്‍ സാബും കൂട്ടരും ഇപ്പൊ തന്നെ റെഡി ആക്കി വെച്ചിട്ടുണ്ടാവും. 27 -ആം തിയ്യതിക്ക് ശേഷം അത് ഈ ബ്ലോഗിലുടെ തന്നെ റിലീസ് ആവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
വള്ളിട്രൌസര്‍ ഇട്ടുനടക്കുന്ന കാലം മുതലേ തുടങ്ങിയതാണു വള്ളിക്കുന്നിണ്റ്റെ ലീഗ് പ്രേമം! ലീഗിനോട് മുഹബ്ബത്ത് കൂടിയിട്ടോ എന്തോ അതിങ്ങനെ പുളിച്ചുതേട്ടി മാസത്തില്‍ ഒരു തവണയെങ്കിലും ജമാഅത്തിനെതിരില് കുതിര കയറിയില്ലെങ്കില്‍ ഒരു ഉറക്കമില്ലായ്മ, ചര്ദ്യതിസാരം തുടങ്ങിയ തലത്തിലേക്ക് എത്തിയോ എന്നൊരു സംശയം. എന്തായാലും വള്ളിക്കുന്നേ ഒരു കാര്യം പറയാം മുസ്ളിം ലീഗ് ജമാഅത്തിനെക്കാള്‍ 'മുന്തിയതൊന്നുമല്ല'. മാത്രമല്ല ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ഇതര സംഘടനകള്‍ക്കുള്ള പ്രധാന പരാതി "ജമാഅത്ത് രാഷ്ട്രീയത്തില്‍ ഇടപെടുന്നു, അവര്‍ക്ക് ദീനീകാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരെ എന്നായിരുന്നു". അപ്പോള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും മത്സരിക്കുന്നതും ജമാഅത്തിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. ഇപ്രാവശ്യം എല്ലായിടത്തും മത്സരിക്കുന്നതിനു മുന്‍പും (അതായത് 1987- കളീല്) ജമാഅത്തെ മെംബര്‍ പഞ്ചായത്ത് മെംബര്‍ ആയി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട് (മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച വ്യക്തി ജമാഅത്ത് മെംബര്‍ ആയിരുന്നു അതും 1987-ല്‍). പിന്നെ, ഇവിടെ ഉദ്ദരിക്കുന്ന 'പ്രബോധന'ത്തിലെ ക്വാട്ടിംഗില് വ്യക്ത്മായി എഴുതിയിട്ടുണ്ട് "ജമാഅത്തിനു തോന്നിതുടങ്ങുന്നതുവരേക്ക്"... അപ്പോള്‍ ജമാഅത്തിനു തോന്നിതുടങ്ങി എന്ന് കൂട്ടിക്കോളൂ... അത് കണ്ട് ബാക്കിയുള്ളവര്‍ ബേജാറാകുന്നതെന്തിനാണൂ?!
ReplyDelete" മുജീബ് റഹ്മാന് ചെങ്ങര said...
ReplyDelete@AKBAR @SADIK
...... ചവറ്റു കൊട്ടയിലേക്കു പുതിയ സംഭാവനകളുമായി ഇതാ ഇപ്പോള്‍ പോപ്പുലര്‍, എസ് ഡി പി ഐ, ജനകീയ ജമാഅത്തുകള്‍. ഈ ഉപ്പ്മാവ് പൂക്കും, കായ്ക്കാനാ പ്രയാസം...."
SADIK said...
"@MUJEEBURHMAN
മാവ് പുക്കും എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ട് അല്ലെ..? സന്തോഷം.
പുക്കുന്നെങ്കില് മാവ് കായ്ക്കുകയും ചെയ്യും. ലാ ഷക്ക ഫീഹി. "
@ SADIK
ഹ ഹ ഹ ... ശരിയാണ് ചങ്ങാതീ, ആ ഉപ്പുമാവ് പൂക്കും; എന്നിട്ട് കായ്ക്കും.. പിന്നെ 'ലാ ഷക്ക ഫീഹി... ' അതില്‍ ചക്കയും ഉണ്ടാകും എന്നാണോ ഉദ്ദേശിച്ചത്? അതോ ചക്കരക്കുടമോ? الله يهديك يا صديق، صادق
പൊതു തിരഞ്ഞെടുപ്പിന്റെ ചൂടിലായതിനാല്‍ വളരെ താല്‍പ്പര്യമുള്ള ഈ വിഷയത്തില്‍ ഒരു ലിങ്ക് ഇവിടെ( ലീഗ് മുസ്ലിം , കോണ്‍ഗ്രസ്സ് മുസ്ലിം ...ഇനി JVS മുസ്ലിമും ?) ഇട്ടിട്ടു പോകുന്നു ബഹുമാന്യ സഹോദരങ്ങള്‍ വായിക്കുമെന്ന പ്രതീക്ഷയോടെ :)
ReplyDeleteമതേതര സംവിധാനങ്ങളെ ‘അനുസരിക്കുക’ എന്ന ശിര്‍ക്ക് (താഗൂത്തിനു ചെയ്യുന്ന ഇബാദത്ത്) ചെയ്യുന്നവരാണ് ജമാഅത്ത് ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകളും എന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് ‘ചര്‍വിത ചര്‍വണം’ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നു. അതും ‘ദമാശ’ ആയിരുന്നോ ?
ReplyDelete@-കുരുത്തം കെട്ടവന് said...
ReplyDelete(മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച വ്യക്തി ജമാഅത്ത് മെംബര്‍ ആയിരുന്നു അതും 1987-ല്‍).
``എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)
മൌദൂദി വീക്ഷണത്തില്‍ ഇദ്ദേഹം ആണോ ആദ്യത്തെ കപട വിശ്വാസി. ഒന്ന് വിശദീകരിക്കാമോ.
എല്ലാ, ഇവിടെ പ്പം ന്താ ണ്ടായേ, ജമാത്തിനെ കുറിച്ച് ചര്‍ച്ച വന്നപ്പോഴേക്കും ഹാലിളകാന് മാത്രം...ആനപ്പുരത്തിരുക്കും വേണം, അങ്ങടീ കൂടെ പോകും മാണം, പക്ഷെ ആരും കാണും ചെയ്യരുത് എന്ന് കൂടി പറയല്ലേ...
ReplyDeleteബഷീര്‍ സാബ്, ഇതാണോ ഇത്ര വലിയ തമാശ? കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 18 സ്ഥലങ്ങളില്‍ ഇടതുപക്ഷ മുന്നണിക്ക് വോട്ടു കൊടുക്കാന്‍ തീരുമാനിച്ച കാര്യം അമീര്‍ പത്ര സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, അതിനു മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് പരസ്യമായി പ്രഖ്യാപികാരുണ്ടായിരുന്നു. അതിലൊന്നും ഒരു സംശയവും ഇല്ല.
ReplyDeleteഅക്ബറിന്റെ താഴെ കൊടുത്ത കംമെന്റ്സിനു മറുപടിയാണ് ഞാന്‍ പറഞ്ഞത്.
"കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ സോളിക്കുട്ടികള്‍ അഹോരാത്രം പണിയെടുത്തത് "ഇകാമത്തു കമ്മ്യൂണിസത്തിനു" വേണ്ടി ആയിരുന്നില്ലേ. അതൊക്കെ ഇത്ര പെട്ടെന്ന് മറന്നോ."
അക്ബര്‍ പറഞ്ഞത് "അഹോരാത്രം പണി എടുത്തു" എന്നാണ്. അതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. അഹോരാത്രം പണിയെടുക്കുക, വോട്ടു പിടിക്കാന്‍ ഇറങ്ങുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒന്നും ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടില്ല. തങ്ങളുടെ വോട്ട് ആര്‍ക്കു എന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. അക്ബെരിനും ബഷീറിനും അത് മനസിലായില്ലെങ്കില്‍ ഞാന്‍ പറഞ്ഞത് തമാശ ആയി തോന്നുക സ്വാഭാവികം.
@SADIK
ReplyDeleteസാദിക്കേ, രണ്ടുപേര്‍ മല്‍സരിക്കുമ്പോ ഒരാളേ തോല്പിച്ചാല് മറ്റേ ആളും തോക്കുമോ?
ഒരു സംശയം ചോദിച്ചന്നേ ഒള്ളു ഒന്നും തോന്നരുത്!! ;-)
ജമാഅത്തെ ഇസ്ലാമിക്ക് അന്നും ഇന്നും എന്നും വോട്ട് ശിർക്കാണെന്നാണല്ലോ പ്രസംഗിക്കുന്നതും എഴുതുന്നതും. ഇപ്പോൾ വോട്ട് തെണ്ടുന്നത് പിന്നെ കിർക്കാണോ എന്തോ !!
ReplyDelete‘നാറ്റത്തിനൊരാട്ട്’ അതാണിവർക്ക് കിട്ടേണ്ടത്.
@INDIAN SATAN
ReplyDeleteകണ്ണടച്ച് ഇരുട്ടാക്കുന്നവരോട് എന്ത് പറയാന്‍. എന്ത് തന്നെ പറഞ്ഞാലും അവര്‍ പറയും എനിക്ക് ഇരുട്ടേ കാണുന്നുള്ളൂ എന്ന്. സോറി.
@ SADIK "27 -ആം തിയ്യതിക്ക് ശേഷം അത് ഈ ബ്ലോഗിലുടെ തന്നെ റിലീസ് ആവും എന്ന് നമുക്ക് പ്രതീക്ഷിക്കാം."
ReplyDeleteഅതിനു മുമ്പ് 24 രാത്രി എന്ന ഒരു മഹത്തായ രാവ് കഴിഞു പോകാനുണ്ട് സാദിക്കേ? അന്ത്യനാളിനെ വിശേഷിക്കുന്നത് പോലെയോ നോമ്പിന് പകല്‍ ചായ കുടിക്കാന്‍ പോകുന്നവനെ പ്പോലെയോ ഒക്കെ ആ രാത്രിയെ വിശേഷിപ്പിക്കാം.. ആള്‍മറയില്ലാത്ത കിണറുകളില്‍ അന്ന് ആരും ചാടാതിരുന്നാല്‍ മതിയായിരുന്നു. കീരിയും പാമ്പും ഒന്നിച്ചു കോഴിയെ പിടിക്കുന്നതും അന്ന് കാണാം... ഇത് രാട്രീയമാണ്..
@-SADIK
ReplyDelete"ജമാഅത്തെ ഇസ്ലാമി വോട്ടു ചോദിക്കുന്നത് കേവല രാഷ്ട്രീയ പാര്‍ടികള്‍ക്ക് വേണ്ടിയല്ല,"
സമ്മതിച്ചു. അമീര്‍ 18 ഇടതുപക്ഷ സ്ഥാനാര്‍ത്തികള്‍ക്ക് വോട്ടു ചെയ്യാന്‍ സ്വന്തം അണികളോട് ആഹ്വാനം നടത്തിയിട്ടെയുള്ളൂ. വോട്ടു ചോദിച്ചിട്ടില്ല. അവര്‍ "കേവല രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല". യഥാര്‍ത്ഥ "കമ്മ്യൂനിസ്റ്റുകള്" മാത്രാമാകുന്നു. ഇനി സിന്ധു ജോയിക്കും മറ്റുമൊക്കെ സോളിക്കുട്ടികള്‍ ഇറക്കിയ ഫ്ലെക്സ് ബോര്ടിനെക്കുരിച്ചു ഞാന്‍ ഒന്ന് പറയുന്നില്ല. താങ്കള്‍ കേരളത്തിലാണ് ജീവിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.
അങ്ങിനെ ആകാര്യത്തില് തീരുമാനമായി. ഇനി അടുത്ത പോയിന്റിലേക്ക് കടക്കാം.
@akbar
ReplyDeleteസ്വയം തീരുമാനത്തിലും നിഗമനങ്ങളിലും എത്തി സായുജ്യം കണ്ടെത്തിക്കോളൂ. ആരോഗ്യത്തിനും മനസ്സമാധാനത്തിനും അതാണ് നല്ലത്.
@ ബഷീര്‍ പി.ബി.വെള്ളറക്കാട്
ReplyDeleteമറുപടി അര്‍ഹിക്കാത്ത കമന്റ്സ്.
സകലവിധ പ്രതിപക്ഷ ബഹുമാനത്തോടെ തള്ളിക്കളയുന്നു. സോറി.
വീണ്ടുമൊരു മാപ്പിള ലഹള. പറഞ്ഞുപഴകിയ വിഷയം. അതു വായിച്ച് തമ്മിലടിക്കാന്‍ കുറെ കൂതറകളും. ബ്ലോഗിലൂടെ ഇങ്ങനെ ലഹള കൂടാന്‍ നാണമില്ലേ നിങ്ങള്‍ക്ക്.
ReplyDelete@ Anvar Vadkkangara
ReplyDeleteഓ, എത്തി അല്ലെ.
തീവ്രവാദി ഗ്രാമസഭയില്‍ എത്തിയാല്‍ ?
ഗ്രാമസഭയില്‍ കസേര കാണും. അവിടെ ഇരിക്കാം. പണ്ട് പെയിന്റടിച്ച കുറുക്കന്റെ കഥയില്‍ പറഞ്ഞ പോലെ ഓര്‍മയില്ലാതെ ഓരിയിടരുത് എന്ന് മാത്രം.
@ SADIK,
ReplyDeleteഎല്ലാ ബഹുമാനങ്ങളോടെയും കൂടി ചോദിക്കട്ടെ (അറിയാനായി.. തർക്കിക്കാനല്ല സുഹൃത്തേ )
ഒരു ഇസ്ലാമിക സംഘടന അതിന്റെ ഭരണഘടനയി വ്യക്തമായി എഴുതി വെച്ചിട്ടുള്ളതും മൌദൂദി സാഹിബ് മുതാൽ ആരിഫലി സാഹിബ് വരെ പ്രസംഗിക്കുന്നതും എഴുതുന്നതുമായ കാര്യമാണ് ഇന്ത്യയിൽ മുസ്ലികളെ സംബന്ധിച്ചിടത്തോളം ‘ജനാധിപത്യംവു വോട്ടും ഗവണ്മെൻ ജോലിയും കോടതിയും‘ എല്ലാം ഇസ്ലാമിക വിരുദ്ധമെന്നതിനാൽ തനിച്ച ശിർക്കാണെന്ന്.
അത് പറഞ്ഞ് പാടി നടന്നവർക്ക് ഇപ്പോൾ ഈ മാറ്റം എങിനെ വന്നു ? പുതിയ വഹ്യ് (ദിവ്യ സന്ദേശം ) വന്നതാണോ ? ശിർക്ക് തൌഹീദായി മറാനുള്ള കാരണം ?
അന്നും ഇന്നും എന്നും ശിർക്കാണെന്ന് പറഞ്ഞത് ഒന്ന് കൂടി കേൾക്കൂ.. ഇപ്പോൾഴത്തെ ഇന്ന് ഇതിൽ പെടുമോ ?
Akbar said...
ReplyDelete.......ചര്‍വ്വണം ചെയ്യുന്നത് പോയിട്ട് ആരെങ്കിലും പറയുന്നത് പോലും സഹിക്കില്ല. വല്ലാത്ത ഗതികേട് തന്നെ....
നിങ്ങള്‍ ഈ ആരോപണങ്ങളൊക്കെ കുറെ കാലമായി ഉന്നയിക്കുന്നതും, അവര്‍ അതിനുള്ള മറുപടിയൊക്കെ കുറെ കാലമായി പറയുന്നതുമാണ്.
ജമാഅത്തെ ഇസ്ലാമിക്കെതിരായതിനാല് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് താങ്കളെ പോലുള്ളവര്‍ക്ക് രസകരമാണെങ്കിലും,
ഒരു അവറെജു വായനക്കാരന് ഇത് ഗതികേട് തന്നെയാണ്.
51ലെ പ്രബോധനം, തീവ്രവാദം, ഒളിയജണ്ട, മുഖംമൂടി ഇതെല്ലം പൊളിഞ്ഞു. വേറെ വല്ല ചീട്ടുമുണ്ടോ ഇറക്കാന്‍?
എന്റേം അഭിപ്രായം കുരുത്തം കെട്ടവന് പറഞ്ഞത് തന്നെ. ജ. ഇ യെക്കാള്‍ മെച്ചമാണ് ലീഗെന്നു പറയാന്‍ പറ്റില്ല.
അതുകൊണ്ട് ഒരവസരം ജനകീയ മുന്നണിക്ക് കൊടുക്കാം.
ഓടോ: പ്രവാസിയാണ്. വോട്ടില്ല.
@കുരുത്തം കെട്ടവന്: ഞാനിപ്പോള്‍ കുറച്ചു കാലമായി മുരളിയുടെ പാര്‍ട്ടിയാണ്. അറിഞ്ഞില്ലേ.
ReplyDeleteഈ ബ്ലോഗില്‍ പലതും വിമര്‍ശന വിധേയമാകാറുണ്ട്. ജമാഅത്തുകാരെ വിമര്‍ശിക്കുമ്പോള്‍ മാത്രം പുളിച്ചു തേട്ടലായി തോന്നുന്നുവെങ്കില്‍ തുളസിയില പിഴിഞ്ഞ് അല്പം കുരുമുളകു ചേര്‍ത്ത് ദിവസവും രാവിലെ സേവിച്ചാല്‍ മതി. മാറിക്കൊള്ളും.
"അപ്പോള്‍ ജമാഅത്തിനു തോന്നിതുടങ്ങി എന്ന് കൂട്ടിക്കോളൂ..." എന്ന താങ്കളുടെ ഡയലോഗ് കലക്കി.
"തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം" എന്നായിരുന്നു ആ വാചകത്തില്‍ പറഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്ലാമികവത്കരിക്കാന് പറ്റുമെന്ന് തോന്നിത്തുടങ്ങി അല്ലേ. വികസന കൂട്ടായ്മയിലെ ബുദ്ധിജീവികള്‍ കേള്‍ക്കേണ്ട..
@ബഷീര്‍ പി.ബി.വെള്ളറക്കാട്
ReplyDeleteഎല്ലാ ബഹുമാനങ്ങളോടെയും കൂടി തന്നെ പറയട്ടെ.
ഈ ശിര്‍ക്കും ത്വാഗുതും ഇവിടെ ഈ ബ്ലോഗില്‍ തന്നെ പല പ്രാവശ്യം ചര്‍ച്ച ചെയ്തതാണ് സുഹൃത്തേ. അതാണിവിടെ ചില ആളുകള്‍ ആദ്യമേ ഇതൊക്കെ ചര്‍വിത ചര്വനമാനെന്നു പറയുന്നത്. ബ്ലോഗ്ഗര്‍ ബഷീര്‍ സാബിനും അതൊക്കെ നന്നായി അറിയാം.
ഇനി കുടുതല്‍ അറിയണമെന്ന് കാര്യമായി തന്നെയാണെങ്കില്‍ ഈ ബ്ലോഗ് http://jamaatheislami.blogspot.com ഒന്ന് സന്ദര്‍ശിക്കു.
RAY said...
ReplyDelete@-akbar
വേറെ വല്ല ചീട്ടുമുണ്ടോ ഇറക്കാന്‍?
ഒരു cheettundu.
മൌദൂദിയുടെ ജനാതിപത്യത്തെ സമ്പന്തിച്ച കാഴ്കാപ്പാടുകള് ശരിയായിരുന്നില്ല
ഇന്ത്യന്‍ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല
അതിനാല്‍ ഞങ്ങള്‍ മൌദൂദി ആശയങ്ങളെ തള്ളുന്നു.
സ്വാതത്ര്യം കിട്ടി 35 വര്ഷത്തിലെറെക്കാലം ജനാതിപത്യ പ്രക്രിയകളില്‍ നിന്ന് വിട്ടുനിന്നതും സര്‍ക്കാര്‍ ജോലികള്‍ നിരാകരിച്ചതും തെറ്റായിപ്പോയെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.
അതിനാല്‍ ഇന്ത്യന്‍ ഭരണഘടനാ മാനിക്കാനും ജനാതിപത്യത്തില്‍ ഭാഗവാക്കാകാനും ഞങ്ങള്‍ തീരുമാനിച്ചു.
ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇനി മൌദൂദിയോടു യോജിക്കുന്നില്ല. (പരസ്യമായി തള്ളണ്ട )
മേല്പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞു രാഷ്ട്രീയത്തിലേക്ക് മുഖംമൂടിയില്ലാതെ കടന്നു വരാന്‍ ജമാഎത്തെ ഇസ്ലാമിയില്‍ ഏതെങ്കിലും ആണ്‍കുട്ടികള്‍ ഉണ്ടോ. എങ്കില്‍ വിഷയം തീര്‍ന്നു. ജമാത്തിന്റെ രീപീകരണം മുതല്‍ മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നതാണ് ഇത്.
പിന്നെ ബഷീര്ക ഒരു കാര്യം
ReplyDeleteഇനി മേലാല്‍ ജമാഅത്തുകാരുടെ പഴയ ഉദ്ധരണികള്‍ ഒന്നും എടുത്തു പറയരുത്
നിങ്ങള്‍ വിവരമൊന്നുമരിഞ്ഞില്ലേ
അവരുടെ പയഴ ഉദ്ധരണികള്‍ എല്ലാം കൂടി (മൌദൂദി സാഹിബിന്റെ അടക്കം )
ഹിറാ സെന്റെറിന്റെ മുന്ബിലിട്ടു തീ കൊടുത്തു പോലും
അതാണ് "കാലഗട്ടത്തിനെറെ മാറ്റം "
അത് കൊണ്ടല്ലേ ഇപ്പൊ അവര്‍ക്ക് ഇങ്ങിനെയൊക്കെ പറയാന്‍ പറ്റുന്നത് ....
ഹും
ഇനി മേലാല്‍ ....
പഴയ ഉദ്ധരണി ....
മിണ്ടരുത് ...
" വി എസ്സിന് പിണറായി എന്ന് കേള്‍ക്കുന്നത് പോലെയായിരുന്നു ജമാഅത്തുകാര്‍ക്ക് ജനാധിപത്യം എന്ന് കേള്‍ക്കുന്നത്."
അത് കലക്കി
അവസരവാദത്താൽ കോലം മാറിക്കളിക്കുന്ന ഇസ്ലാമിസ്റ്റുകളെ പോലെ ലോകത്ത് വല്ല ജീവികളുമുണ്ടോ? കൊട്ടക്കൽ കഷായമെന്ന് കളിയാക്കിവർ കഷായം കുടിക്കാൻ കിട്ടാത്ത തരിപ്പ് മാറ്റാൻ തരികഞ്ഞി വിളമ്പി. അങ്ങിനെ കഷായം തരിക്കഞ്ഞിയിൽ ലയിച്ചില്ലാതായി…ഇടതിനേയും വലതിനേയും കുറ്റം പറഞ്ഞ് ചാൻസ് കിട്ടുന്നിടത്തൊക്കെ അവരുമായി കൂട്ടുകെട്ട്. ബിജെപിയുമായ് കൂട്ട്കെട്ട് പണ്ട് മൂത്രകുടിയൻ മൊറാർജിക്ക് മാലയിട്ടത് മുതൽക്കുള്ളതാണ്. ചർദ്ധിക്കുകയും ആ ചർദ്ധിച്ചത് ആക്രാന്തത്തോടെ വാരിതിന്നുകയും ചെയ്യുന്ന ഈ ജീവികൾക്ക് ആരെങ്കിലും ഒരു വോട്ട് നൽകുമോ?
ReplyDelete>> വി എസ്സിന് പിണറായി എന്ന് കേള്ക്കു ന്നത് പോലെയായിരുന്നു ജമാഅത്തുകാര്‍ക്ക് ജനാധിപത്യം എന്ന് കേള്ക്കു ന്നത് <<
ReplyDeleteഐറ്റംസ് ഉദാഹരണം…കലക്കി :)
ബഷീര്‍ സാബ്, ഈ ബ്ലോഗും ഈ പോസ്റ്റും ഈ കമ്മെന്സുമോന്നും ഒക്ടോബര്‍ 27 നു ശേഷം അങ്ങ് പൂട്ടിക്കളയരുത് കേട്ടോ.
ReplyDeleteAKBER, ബെഞ്ചാലി etc.. എല്ലാവരും ഇവിടെ തന്നെ ഉണ്ടാവണം.
നമുക്ക് ഉഷാറായി ഒന്ന് കാണണം. ഓക്കേ?
RAY said...
ReplyDelete@-akbar
വേറെ വല്ല ചീട്ടുമുണ്ടോ ഇറക്കാന്‍?
@-RAY
ഒരു ചീട്ടുundu.
മൌദൂദിയുടെ ജനാതിപത്യത്തെ സമ്പന്തിച്ച കാഴ്കാപ്പാടുകള് ശരിയായിരുന്നില്ല
ഇന്ത്യന്‍ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല
അതിനാല്‍ ഞങ്ങള്‍ മൌദൂദി ആശയങ്ങളെ തള്ളുന്നു.
സ്വാതത്ര്യം കിട്ടി 35 വര്ഷത്തിലെറെക്കാലം ജനാതിപത്യ പ്രക്രിയകളില്‍ നിന്ന് വിട്ടുനിന്നതും സര്‍ക്കാര്‍ ജോലികള്‍ നിരാകരിച്ചതും തെറ്റായിപ്പോയെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.
അതിനാല്‍ ഇന്ത്യന്‍ ഭരണഘടനാ മാനിക്കാനും ജനാതിപത്യത്തില്‍ ഭാഗവാക്കാകാനും ഞങ്ങള്‍ തീരുമാനിച്ചു.
ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇനി മൌദൂദിയോടു യോജിക്കുന്നില്ല. (പരസ്യമായി തള്ളണ്ട )
മേല്പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞു രാഷ്ട്രീയത്തിലേക്ക് മുഖംമൂടിയില്ലാതെ കടന്നു വരാന്‍ ജമാഎത്തെ ഇസ്ലാമിയില്‍ ഏതെങ്കിലും ആണ്‍കുട്ടികള്‍ ഉണ്ടോ. എങ്കില്‍ വിഷയം തീര്‍ന്നു. ജമാത്തിന്റെ രീപീകരണം മുതല്‍ മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നതാണ് ഇത്.
Sorry one more cheettu
ReplyDelete``ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ഥികളെയോ പിന്താങ്ങുകയോ ചെയ്ത ഒരൊറ്റ സംഭവവുമില്ല. അതിന്ന്അതിന്റെ മുഴുവന്ചരിത്രവും സാക്ഷിയാണ്. അപ്പോള്‍പിന്നെ അസാന്ദര്‍ഭികവും അകാരണവുമായ ഈ വേവലാതികളെല്ലാം എന്തിന്ന്?'' (ഇന്ത്യന്ജമാഅത്തെ ഇസ്ലാമി എന്ത്, എന്തല്ല, പേജ്24)
എനിക്ക് കിട്ടിയ ഒരു മെയിലിന്റെ ഭാഗം ഇവിടെ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു...ആസ്വദിക്കുക..
ReplyDeletesalam
I am forwarding this as received
ഇനി ജീവിക്കുന്ന എനിക്കും താങ്കള്‍ക്കും നന്നായി അറിയുന്ന ഒരു പ്രാദേശിക 'ലൈവ്' ഉദാഹരണത്തിലൂടെ കാര്യങ്ങള്‍ പറയാം: നമ്മുടെ നാട്ടുകാരനായ അത്തിക്കായി മുഹമ്മദ് എന്ന കുഞ്ഞാപ്പ (മുജാഹിദ് കേന്ദ്രമായ അരീക്കോട്ടെ, മുജാഹിദ് ഔദ്യോഗിക സ്ഥാപനമായ സുല്ലമുസ്സലാം അറബിക് കോളേജിന്റെ കീഴിലുള്ള ഓറിയെന്റല്‍ ഹൈസ്കൂളില്‍ അറബിക് അദ്ധ്യാപകന് , ഭാര്യയും അവിടെ അദ്ധ്യാപിക - ഇപ്പോള്‍ റിട്ടയര്‍ ചെയ്തു കാണണം). കക്ഷി, ഒന്നാം നമ്പര്‍ 'പശു'മാര്‍ക്ക് മുജാഹിദ് ആണ് ഒരു വശത്ത്, അതേ കുഞ്ഞാപ്പ ഒന്നാം നമ്പര്‍ സീപിഎം പ്രവര്ത്തപകനും (സഖാവ്) അതില്‍ ഉയര്‍ന്ന് സംഘടനാ പദവി വഹിക്കുന്നയാളുമാണ്. അങ്ങാടിയില്‍, പീടികകൊലായകളില്, സ്റ്റേജില്‍ ഇസ്ലാമിന് വേണ്ടി, തൌഹീദിന്, പ്രവാചകന് വേണ്ടി പടവെട്ടുന്ന ഈ ധീരമുജാഹിദ്, അതേ ശബ്ദത്തിലും ഉഷിരിലും സീപീഎമ്മിന് വേണ്ടി കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിക്കുവേണ്ടി, കാറല്‍ മാര്ക്സി ന്റെയും, ഈഎംഎസ്സിന്റെയും മഹത്വങ്ങള്‍ എണ്ണിയെണ്ണി പുകഴ്ത്തുന്ന, കമ്മ്യൂണിസത്തിന്റെ ശാസ്ത്രീയത, കാലിക പ്രസക്തി, ഇസ്ലാമിക ശരീഅത്തിന്റെ അപ്രായോഗികത കാലഹര്ണ്യം് ഒക്കെ ആണയിട്ടു പറയുന്ന വിരോധാഭാസം കേരളത്തിലെ കപട സലഫികള്ക്ക്ന മാത്രം സ്വന്തം!
ഇനി അദ്ദേഹത്തിന്റെ മൂത്ത സഹോദരന് അത്തിക്കായി കുഞ്ഞുട്ടിക്ക, സിരകളില്‍ ചുവപ്പിനു പകരം പച്ച രക്തമൊഴുകുന്ന സജീവ 'പശു'മാര്‍ക്ക് ലീഗ്കാരനാണ് അതേ സമയം മേല്പറഞ്ഞ കുഞ്ഞാപ്പയെക്കാള് 'മാറ്റുള്ള' മുജാഹിദ് തങ്കം.. പ്രദേശത്തെ സലഫി മസ്ജിദ് പ്രസിടന്റ്റ് (ഇദ്ദേഹത്തിന്റെ മകള്‍ കഴിഞ്ഞതിനു മുന്പയത്തെ സിറ്റിങ്ങില്‍ നമ്മുടെ പഞ്ചായത്തില്‍ ലീഗിന്റെ മെമ്പറായിരുന്നു - സ്ത്രീ സത്വീകരണത്തിന്റെ പേരില്‍ ജമാത്തിനെ വേട്ടയാടുമ്പോള്‍ മേമ്പൊടിക്ക് നന്ന്!). (സഖാവ്) സഹോദരനെപ്പോലെ ഈ ധീര മുജാഹിദും, അങ്ങാടിയിലും, പീടികകൊലായകളിലും, സ്റ്റേജിലും ഇസ്ലാമിനെയും, ശിര്‍ക്ക് ബിദ്-അത്തുകളെയും, ഔലിയ-കാറാമത്തു-ബാര്ക്കങത്തുകളെയും വിമര്ശിയക്കുന്നത് കേട്ടാല്‍.. എന്തൊരു കറകളഞ്ഞ വിശ്വാസം! പക്ഷെ പള്ളിക്കാര്യം കഴിഞ്ഞു, ലീഗിന്റെ സ്റ്റെജിലെത്തിയാല് പാണക്കാട്ടെയും, കോടപ്പനക്കല്‍ തറവാട്ടിന്റെയും പോരിശ എത്രയാണ്! നാട്ടില്‍ തീര്ത്താ ല്‍ തീരാത്ത പ്രശ്നങ്ങള്‍ പിന്നെ തങ്ങള്പ്പാെപ്പമാരുടെ കറാമത്തു കൊണ്ടു, കൊടപ്പനക്കല്‍ തറവാട്ടിന്റെ അരമനയില്‍ വെച്ച്ചു തീര്ക്കു മ്പോള്‍ എന്തൊരു കുളിരാണ്! ഒന്നാം നമ്പര്‍ 'പശു' മാര്‍ക്ക് സലഫി കെപിഎ മജീദു തങ്ങള്‍ അവര്ക്ള്‍ ബര്ക്കഞത്ത് ഉഴിഞ്ഞു കൊടുക്കുന്ന പണം തന്നെ കെട്ടി വെച്ച്, കോടപ്പനതറവാട്ടിലെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ താങ്കളെപ്പോലെ, മറ്റ് സലഫി ലീഗുകാരെപ്പോലെ നമ്മുടെ ഈ കുഞ്ഞുട്ടിക്കയും അതില്‍ കര്ണ്ണപ-നയനാനന്ദം അനുഭവിക്കുന്നു! തല്ക്കാ്ലത്തേക്ക് ദീനിനെ മാറ്റി വെക്കുന്നു - അല്ല, മുജാഹിദ് ഭാഷയില്‍ ദീന് വേറെ രാഷ്ട്രീയം വേറെ.
ആയതിനാല്‍ താങ്കളെപ്പോലെയുള്ളവരുടെ പരിഹാസം തുടരുക.. ജമാഅത്തെ ഇസ്ലാമിയെന്ന യാത്രാ സംഘത്തിനു ഒരു പാട് പോവാനുണ്ട്.. വഴിയില്‍ കേള്ക്കു ന്ന ഒരിയിടലുകള്‍ അവര്‍ക്ക് കരുത്തും ആവേശവും നല്കുലന്നു..
@ Akbar
ReplyDeleteതുരുപ്പു ചീട്ടുകള്‍ ഒന്നൊന്നായി ഇറക്കല്ലേ അക്ബര്‍.. ആവശ്യം വരുമ്പോള്‍ ഇട്ടാല്‍ മതി. അവസാനം ഇട്ടത് തുരുപ്പു ഗുലാന് ആണോ? ഞാന്‍ നാല് തവണ വായിച്ചു. ഇപ്പോഴും തല കറങ്ങുന്നു.
സംശയ നിവാരണത്തിന് ഇവിടെ സന്ദര്‍ശിക്കുക
ReplyDeleteമുന്‍കൈ
ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്ലിംകളുടെ അജണ്ടയും
http://munkai.blogspot.com/
@-Mohammed Ridwan
ReplyDeleteഅത്തിക്കായി okke avide nikkatte.
ee kapada viswaasikale patti enthu parayunnu.
``എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)
sorry for manglish...google trslitrator not working.
ജമാഅതിന്റെ ചോര കുടിച്ചു മതി വരാത്ത ബ്ലോഗര്‍മാരെ ,,,,ഫിത്നയുടെ ഗൌരവം നിങ്ങള്‍ ഒന്ന് മനസ്സിലാക്കൂ,,,,നിര്‍ത്തൂ ..പ്ലീസ് ഈ തോന്നാസ്യം /////////////
ReplyDelete@-abu sajla
ReplyDeleteSorry Anony kku marupadi illa.
swantham melvilaasatthil varoo.
അധികാരം നിഷിദ്ധമാണെന്നോ അനാശാസ്യമാണെന്നോ ജമാഅത്തും സോളിഡാരിറ്റിയും മനസ്സിലാക്കുന്നില്ല. നമ്മുടെ രാഷ്ട്രീയക്കാര്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാക്കിയ അധികാരത്തെക്കുറിച്ച പ്രതിച്ഛായയാണത്. അതിനെ തിരുത്തുക എന്നതാണ് ധാര്‍മികതയില്‍ വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം. ജനസേവനം സോളിഡാരിറ്റിക്കും ജമാഅത്തിനും ദൈവാരാധനയാണ്. ജനസേവനത്തിനുള്ള പലവഴികളില്‍ ഒന്നാണ് അധികാരം എന്നല്ല ഏറ്റവും വലിയ വഴി അധികാരമാണ്. അധികാരം ആസക്തിയോ അലങ്കാരമോ അല്ല, കഠിനമായ ഉത്തരവാദിത്തമാണ്. സാമൂഹ്യജീവിതത്തിന്റെ എല്ലാരംഗവും സ്പര്‍ശിക്കുന്ന ഒരു പ്രസ്ഥാനം അധികാരത്തെ മാത്രം തൊടാന്‍ ശ്രമിക്കരുത് എന്നത് അരാഷ്ട്രീയവാദമാണ്. നിലവിലെ ജീര്‍ണവും ജനവിരുദ്ധവുമായ അധികാരശക്തികളെ സംരക്ഷിക്കാന്‍ മാത്രം സഹായിക്കുന്ന വാദമുഖമാണ്. ജനസേവനത്തിനും ജനവിമോചനത്തിനും വേണ്ടിയുള്ള നിസ്വാര്‍ഥവും ധാര്‍മികവുമായ അധികാരം സോളിഡാരിറ്റിയുടെയും ജമാഅത്തിന്റെയും ലക്ഷ്യം തന്നെയാണ്. ജാതിമത വ്യത്യാസമില്ലാതെയാണ് ആ പോരാട്ടവഴിയില്‍ മനുഷ്യരെ അണിനിരത്തേണ്ടത്. അതിന്റെ അടിത്തറയും പ്രചോദനവും സോളിഡാരിറ്റിക്കും ജമാഅത്തിനും ഇസ്ലാമാണ്.
ReplyDeletefrom: http://munkai.blogspot.com
രാഷ്ട്രീയത്തിലും മതത്തിലും മൌദൂദിസത്തിന്റെ അടിസ്ഥാനം 'ഓന്തിസമാണ്'.
ReplyDeleteഅവസരവാദത്തിന്റെ ആള്‍രൂപങ്ങളായ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് അത്തരമൊരു നിലപാടിലൂടെ മാത്രമേ നിലനില്ക്കാന് സാധിക്കുകയുള്ളൂ എന്നതാണ് സത്യം. അടവുകള്‍ പലതും പയററിയ ജമാഅത്തുകാരുടെ പുതിയ അടവാണ് ജനകീയ വികസന മുന്നണി. 'മൌദൂദി വികസന മുന്നണി' എന്ന് പറഞ്ഞാല്‍ ആളെകിട്ടില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു പേരു തിരഞ്ഞെടുക്കുവാന്‍ ജമാഅത്തുകാരെ പ്രേരിപ്പിച്ചത്. ചില പരിസ്ഥിതി പ്രവര്‍ത്തകരെയും പഴയകാല നെക്സല്‍ ചിന്താഗതിക്കാരെയും കൂടെക്കൂട്ടി പുതിയൊരു അടവ് പരീക്ഷിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇന്ത്യന്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും മതവിരുദ്ധമായി പ്രഖ്യാപിച്ച് ഇന്ത്യാരാജ്യത്ത് ഇലക്ഷനില്‍ പങ്കെടുക്കലും വോട്ടു ചെയ്യലും സര്‍ക്കാര്‍ ജോലിയില്‍ ഏര്‍പ്പെടലും ഹറാമാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല അത്തരം നിലപാടുകള്‍ സ്വീകരിക്കാത്തവരെ പരിഹസിച്ചും കുത്തിപ്പറഞ്ഞും കാലം കഴിച്ച ജമാഅത്തുകാരുടെ പുതിയ ബോധോദയത്തിന്റെ ഉദ്ദേശ്യശുദ്ധി പരിശോധിക്കേ−തു−്. എന്തുകൊ−ാണ് ജമാഅത്തെ ഇസ്ലാമി ഇലക്ഷനില്‍ പങ്കെടുക്കാത്തത് എന്ന് വിശദീകരിച്ചു കൊ−് അവര്‍ തന്നെ എഴുതിയത് കാണുക:
'അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില് പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3).
ഇന്ത്യാരാജ്യത്ത് നിലനില്‍ക്കുന്നത് അനിസ്ളാമിക ഭരണവ്യവസ്ഥയായതിനാല് അതുമായി ഒരു നിലക്കും സഹകരിക്കാന്‍ കഴിയില്ലെന്ന് ഉറക്കെപ്പറഞ്ഞ ജമാത്തുകാരുടെ പുതിയ മുന്നണിക്കു പിന്നിലുള്ള 'കുറുക്കന് ബുദ്ധി' ഊഹിക്കാവുന്നതേയുള്ളൂ. ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യനായ അബുല്‍ അഅ്ലാ മൌദൂദിയുടെ ആഹ്വാനം കാണുക :
“മുസല്മാ•ാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്'”....... 'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും' (മൌദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം പേ.35).
എന്റെ പോസ്റ്റ് മറച്ചുവെക്കുന്നതിലൂടെ താങ്കള്‍ അസ്സല് ലീഗുകാരന്റെ സ്വഭാവം കാണിക്കുന്നു.... സഭാഷ് ബഷീര്‍ക്കാ.....
ReplyDelete@ SAVE
ReplyDeleteആരുടെ പോസ്റ്റും മറച്ചു വെക്കുന്ന പരിപാടി ഇവിടെയില്ല സുഹൃത്തെ. ഇത്രയും കമന്റുകള്‍ വന്നിട്ടും മറച്ചു വെക്കാതെ നില്ക്കുന്ന എനിക്ക് താങ്കളുടെ കമന്റ് മാത്രം മറച്ചു വെക്കേണ്ട കാര്യമില്ല. താങ്കളുടെ ഒരു കമന്റ് ഇവിടെ കാണുന്നുണ്ട്. വേറെയും എഴുതിയിട്ടുന്റെങ്കില് ഒന്ന് കൂടെ പോസ്റ്റ് ചെയ്യുക. could be something wrong from blogger server or from your side.
പണ്ട് പറഞ്ഞതും, എഴുതിയതുമൊക്കെ വീണ്ടും ഉദ്ദരിച്ച് ഈ തിരക്ക് പിടിച്ച സമയത്ത് സോളികളുടെ ബിപി കൂട്ടരുത് എന്ന് എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് പുതിയ നാട്, പുതിയ കാലം, പുതിയ ആദര്‍ശം. കാലത്തോടൊപ്പം മാറണ്ടേ... എന്നാലും ഒരു സംശയം. ഈ വികസന മുന്നണിക്കെങ്ങാനും നമ്മുടെ നാട്ടില്‍ ഭരണം കിട്ടി, ഏതേലും മുസ്ലിം സംഘടനകള്‍ വന്ന് വല്ല കള്ള് ഷാപ്പോ, ലോട്ടറിക്കടയോ, ബേങ്കോ പൊളിക്കാന്‍ നോക്കിയാല്‍ മതേതര പോലീസിനെ വെച്ച് അവക്ക് സംരക്ഷണം കൊടുക്കുമോ അതോ പൊളിയില്‍ സഹകരിക്കുമോ ? ചുമ്മാ ഒരു സംശയം... കലി കാണിക്കരുത്... പ്ലീസ്.
ReplyDeleteതാങ്ക്യൂ ഇക്കാ...
ReplyDelete"അധികാരം നിഷിദ്ധമാണെന്നോ അനാശാസ്യമാണെന്നോ ജമാഅത്തും സോളിഡാരിറ്റിയും മനസ്സിലാക്കുന്നില്ല. നമ്മുടെ രാഷ്ട്രീയക്കാര്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാക്കിയ അധികാരത്തെക്കുറിച്ച പ്രതിച്ഛായയാണത്. അതിനെ തിരുത്തുക എന്നതാണ് ധാര്‍മികതയില്‍ വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം. ജനസേവനം സോളിഡാരിറ്റിക്കും ജമാഅത്തിനും ദൈവാരാധനയാണ്. ജനസേവനത്തിനുള്ള പലവഴികളില്‍ ഒന്നാണ് അധികാരം എന്നല്ല ഏറ്റവും വലിയ വഴി അധികാരമാണ്. അധികാരം ആസക്തിയോ അലങ്കാരമോ അല്ല, കഠിനമായ ഉത്തരവാദിത്തമാണ്. സാമൂഹ്യജീവിതത്തിന്റെ എല്ലാരംഗവും സ്പര്‍ശിക്കുന്ന ഒരു പ്രസ്ഥാനം അധികാരത്തെ മാത്രം തൊടാന്‍ ശ്രമിക്കരുത് എന്നത് അരാഷ്ട്രീയവാദമാണ്. നിലവിലെ ജീര്‍ണവും ജനവിരുദ്ധവുമായ അധികാരശക്തികളെ സംരക്ഷിക്കാന്‍ മാത്രം സഹായിക്കുന്ന വാദമുഖമാണ്. ജനസേവനത്തിനും ജനവിമോചനത്തിനും വേണ്ടിയുള്ള നിസ്വാര്‍ഥവും ധാര്‍മികവുമായ അധികാരം സോളിഡാരിറ്റിയുടെയും ജമാഅത്തിന്റെയും ലക്ഷ്യം തന്നെയാണ്. ജാതിമത വ്യത്യാസമില്ലാതെയാണ് ആ പോരാട്ടവഴിയില്‍ മനുഷ്യരെ അണിനിരത്തേണ്ടത്. അതിന്റെ അടിത്തറയും പ്രചോദനവും സോളിഡാരിറ്റിക്കും ജമാഅത്തിനും ഇസ്ലാമാണ്."
from
http://munkai.blogspot.com/2010/10/blog-post_12.html
അതല്ല അക്ബര്‍ ഭായ് ജനാധിപത്യ ദീനോ? അതെന്തു കുന്ദ്രാണ്ടം ആണപ്പാ ...
ReplyDeleteആ ദീനിലെക്കാണോ ഇസ്ലാം ദീന് വിട്ടു ജമാത്തുകാര്‍ പോകുന്നത് എന്നാല്‍ അത് കഷ്ട്ടം തന്നെ -
ഭാവിയില്‍ ജമാഹത്തിന്റെയും ,മറ്റു വര്‍ഗീയ പാര്‍ട്ടികളുടെയും നേതാക്കന്മാര് വേദി പങ്കിട്ടാലും ഒന്നും പറയാനില്ല എന്തെ -
മുജീബ് റഹ്മാന് ചെങ്ങര said
ReplyDelete"പണ്ട് പറഞ്ഞതും, എഴുതിയതുമൊക്കെ വീണ്ടും ഉദ്ദരിച്ച് ഈ തിരക്ക് പിടിച്ച സമയത്ത് സോളികളുടെ ബിപി കൂട്ടരുത് എന്ന് എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കുന്നു"
Mujeeb, താങ്കള്‍ പറഞ്ഞത് ശരിയാണ്. പണ്ട് കഴിഞ്ഞതും പടയില്‍ ചത്തതും പറയരുതെന്നാണ്. പക്ഷെ ബീ പി കൂട്ടാനല്ല, കൂടിയ ബി പി കുറയ്ക്കാനാണ് ചിലത് ഓര്‍മിപ്പിക്കുന്നത്.
പണ്ട് ഒരാള്‍ ആറ് മാസം നാട് വിട്ടു തിരിച്ചു വന്ന ശേഷം അമ്മയോട് കുമ്പളങ്ങ കണ്ടിട്ട് ഇതെന്താണ് അമ്മെ എന്ന് ചോദിച്ചത്രേ. ഇത് നീ നാല് നേരം വെട്ടി വിഴുങ്ങിയിരുന്ന അതെ കുമ്പളങ്ങയാണ് എന്ന് പറഞ്ഞ് അമ്മ പിടലിക്കിട്ടു ഒന്ന് കൊടുത്തു. അതോടെ അവനു ബോധം വന്നു. അതുപോലെ ചിലത് ചില സമയത്ത് വേണ്ട പോലെ ഒര്മിപ്പിച്ചില്ലെങ്കില് ശരിയാവില്ല. ഞാനും അക്ബറും എല്ലാം അതാണ് ചെയ്യുന്നത്.
അത്തിക്കായി okke avide nikkatte.
ReplyDeleteee kapada viswaasikale patti enthu parayunnu.
``എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)
അക്ബര്‍ സാഹിബ്, ഈമാനും കപട വിശ്വാസവും ഒക്കെ ചര്‍ച്ചക ചെയുമ്പോള്‍ ജമാഅത്ത്.കാരെ മാത്രം ഉള്‍പെടുത്തുന്നത് നീതിയാണോ? ഒരു രണ്ടു സ്പൂണ്‍ മുജാഹിദുകള്ക്കും കോട്..
1.ഒരു കാലത്ത് ലീഗില്‍ ചേരല്‍ വാജിബായിരുന്നു മുജാഹിദുകള്‍ക്ക് . പിന്നെ അത് സുന്നത്തായി.
2. ഒരു കാലത്ത് മാര്ക്സി സ്റ്റ് പക്ഷത്തെ പിന്തുനക്കുന്നത് ഹറാമായിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ മുജാഹിദു പ്രവര്ത്തകരുള്പ്പെസട്ട ലീഗ്, മാര്ക്സി സ്റ്റ് പക്ഷത്തെ മൂട് താന്ങ്ങിയപ്പോള് അത് മുജാഹിടുകള്ക്ക്് ഹലാലായി.
3. ഇപ്പോള്‍ ജമാത്കാരില് ഷിയാ ബന്ധം ആരോപിക്കുന്നവര്‍ ഷിയാ ആയിരുന്ന ജിന്നയ്ക്ക് വേണ്ടി മുസ്ലിംകളെ നയിക്കാന്‍ കരുത്ത് നല്കായന് പ്രാര്‍ഥി ച്ചവരായിരുന്നു.
4. കാഫിറായ ഇന്ദിരാ ഗാന്ധിയുടെ വിജയത്തിന് വേണ്ടി കഅബയുടെ ഖില്ല പിടിച്ചു പ്രാര്ഥിിച്ചവരായിരുന്നു.
@ബഷീര്‍:
ബഷീര്ക്കാരക്ക് അത്തിക്കയെ വായിച്ചിട്ട് മനസ്സിലായില്ല അല്ലെ? മൊത്തം മുജാഹിദു കുടുംബങ്ങളുടെ ആദര്‍ശ പാപ്പരത്തം തുറന്നു കാട്ടുന്ന ഒരു പരിച്ഹേദം ആ ഉദാഹരണത്തില്‍ കാണാം. ഒന്ന് കൂടി വായിച് നോക്കുക.
ഒരേ സ്വഫ്ഫില്‍ നമസ്ക്കരിക്കുന്ന മുജാഹിദുകള്‍ പള്ളിക്ക് പുറത്തെത്തിയാല്‍ രാഷ്ട്രീയത്തില്‍ കോഴിപ്പോര് നടത്തുന്ന കാഴ്ച. ജമാഅത്തുകാര്ക്കി ല്ലാത്ത ഒരു ഭാഗ്യം. മുജാഹിദുകള്‍ നാല് കഷണമായത്തിന്റെ ഒരു കാരണം അവസരവാദവും അധികാരവും രാഷ്ട്രീയവുമോക്കെ തന്നെയല്ലേ?
This comment has been removed by the author.
ReplyDeleteഅത്തിക്കായി okke avide nikkatte.
ReplyDeleteee kapada viswaasikale patti enthu parayunnu.
``എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)
അക്ബര്‍ സാഹിബ്, ഈമാനും കപട വിശ്വാസവും ഒക്കെ ചര്‍ച്ചക ചെയുമ്പോള്‍ ജമാഅത്ത്.കാരെ മാത്രം ഉള്‍പെടുത്തുന്നത് നീതിയാണോ? ഒരു രണ്ടു സ്പൂണ്‍ മുജാഹിദുകള്ക്കും കോട്..
1.ഒരു കാലത്ത് ലീഗില്‍ ചേരല്‍ വാജിബായിരുന്നു മുജാഹിദുകള്‍ക്ക് . പിന്നെ അത് സുന്നത്തായി.
2. ഒരു കാലത്ത് മാര്ക്സി സ്റ്റ് പക്ഷത്തെ പിന്തുനക്കുന്നത് ഹറാമായിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ മുജാഹിദു പ്രവര്ത്തകരുള്പ്പെസട്ട ലീഗ്, മാര്ക്സി സ്റ്റ് പക്ഷത്തെ മൂട് താന്ങ്ങിയപ്പോള് അത് മുജാഹിടുകള്ക്ക്് ഹലാലായി.
3. ഇപ്പോള്‍ ജമാത്കാരില് ഷിയാ ബന്ധം ആരോപിക്കുന്നവര്‍ ഷിയാ ആയിരുന്ന ജിന്നയ്ക്ക് വേണ്ടി മുസ്ലിംകളെ നയിക്കാന്‍ കരുത്ത് നല്കായന് പ്രാര്‍ഥി ച്ചവരായിരുന്നു.
4. കാഫിറായ ഇന്ദിരാ ഗാന്ധിയുടെ വിജയത്തിന് വേണ്ടി കഅബയുടെ ഖില്ല പിടിച്ചു പ്രാര്ഥിിച്ചവരായിരുന്നു.
@ബഷീര്‍:
ബഷീര്ക്കാരക്ക് അത്തിക്കയെ വായിച്ചിട്ട് മനസ്സിലായില്ല അല്ലെ? മൊത്തം മുജാഹിദു കുടുംബങ്ങളുടെ ആദര്‍ശ പാപ്പരത്തം തുറന്നു കാട്ടുന്ന ഒരു പരിച്ഹേദം ആ ഉദാഹരണത്തില്‍ കാണാം. ഒന്ന് കൂടി വായിച് നോക്കുക.
ഒരേ സ്വഫ്ഫില്‍ നമസ്ക്കരിക്കുന്ന മുജാഹിദുകള്‍ പള്ളിക്ക് പുറത്തെത്തിയാല്‍ രാഷ്ട്രീയത്തില്‍ കോഴിപ്പോര് നടത്തുന്ന കാഴ്ച. ജമാഅത്തുകാര്ക്കി ല്ലാത്ത ഒരു ഭാഗ്യം. മുജാഹിദുകള്‍ നാല് കഷണമായത്തിന്റെ ഒരു കാരണം അവസരവാദവും അധികാരവും രാഷ്ട്രീയവുമോക്കെ തന്നെയല്ലേ?
google transliterate is not working. I repeat my question once again
ReplyDeleteമൌദൂദിയുടെ ജനാതിപത്യത്തെ സമ്പന്തിച്ച കാഴ്കാപ്പാടുകള് ശരിയായിരുന്നില്ല
ഇന്ത്യന്‍ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല
അതിനാല്‍ ഞങ്ങള്‍ മൌദൂദി ആശയങ്ങളെ തള്ളുന്നു.
സ്വാതത്ര്യം കിട്ടി 35 വര്ഷത്തിലെറെക്കാലം ജനാതിപത്യ പ്രക്രിയകളില്‍ നിന്ന് വിട്ടുനിന്നതും സര്‍ക്കാര്‍ ജോലികള്‍ നിരാകരിച്ചതും തെറ്റായിപ്പോയെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.
അതിനാല്‍ ഇന്ത്യന്‍ ഭരണഘടനാ മാനിക്കാനും ജനാതിപത്യത്തില്‍ ഭാഗവാക്കാകാനും ഞങ്ങള്‍ തീരുമാനിച്ചു.
ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇനി മൌദൂദിയോടു യോജിക്കുന്നില്ല. (പരസ്യമായി തള്ളണ്ട )
മേല്പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞു രാഷ്ട്രീയത്തിലേക്ക് മുഖംമൂടിയില്ലാതെ കടന്നു വരാന്‍ ജമാഎത്തെ ഇസ്ലാമിയില്‍ ഏതെങ്കിലും ആണ്‍കുട്ടികള്‍ ഉണ്ടോ. എങ്കില്‍ വിഷയം തീര്‍ന്നു. ജമാത്തിന്റെ രീപീകരണം മുതല്‍ മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നതാണ് ഇത്.
അക്ബര്‍ & ബഷീര്‍ സാബ്, നിങ്ങളുടെ ഒര്മിപ്പിക്കലും പൊറാട്ട് നാടകവുമൊക്കെ തകൃതിയായി നടക്കട്ടെ. ഈ യാത്രാ സംഘം മുന്നോട്ടു തന്നെ പോവും. അത് ഇത്തരം പൊങ്ങുകള്‍ കൊണ്ട് തടുത്തു നിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല.
ReplyDeleteമാത്രവുമല്ല, കുറച്ചു കൂടി കാത്തിരിക്കാം. ഈ സാര്‍ത്ഥ വാഹക സംഘങ്ങലോടൊപ്പം നിങ്ങളുടെ സംഘടനയില്‍ നിന്നുള്ള (ബുദ്ധി ആര്‍ക്കും പണയം വെച്ചിട്ടില്ലാത്ത)അംഗങ്ങളും അണിചേര്ന്നിരിക്കും. തീര്‍ച്ച. സമയത്തിന്റെ പ്രശ്നം മാത്രം ബാക്കി.
@-SADIK
ReplyDeleteTheerchayaayum. Thadanju nirtthaan sakshaal Moudoodi Sahibinu polum aayila. kaaranam Amaashayatthinte problem aanu.
“മേല്പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞു രാഷ്ട്രീയത്തിലേക്ക് മുഖംമൂടിയില്ലാതെ കടന്നു വരാന്‍ ജമാഎത്തെ ഇസ്ലാമിയില്‍ ഏതെങ്കിലും ആണ്കുൂട്ടികള് ഉണ്ടോ. എങ്കില്‍ വിഷയം തീര്‍ന്നു . ജമാത്തിന്റെ രീപീകരണം മുതല്‍ മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നതാണ് ഇത്. “
ReplyDelete@അക്ബര്‍,
താഴെപ്പറഞ്ഞ കാര്യങ്ങള്‍ കൂടി ഉള്പെഞടുത്താന് ദയവുണ്ടാകാന് അപേക്ഷ
1.ഒരു കാലത്ത് ലീഗില്‍ ചേരല്‍ വാജിബായിരുന്നു മുജാഹിദുകള്ക്ക്വ. പിന്നെ അത് സുന്നത്തായി.
2. ഒരു കാലത്ത് മാര്ക്സി സ്റ്റ് പക്ഷത്തെ പിന്തുനക്കുന്നത് ഹറാമായിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ മുജാഹിദു പ്രവര്ത്തകരുള്പ്പെുട്ട ലീഗ്, മാര്ക്സി സ്റ്റ് പക്ഷത്തെ മൂട് താന്ങ്ങിയപ്പോള് അത് മുജാഹിടുകള്ക്ക്് ഹലാലായി.
3. ഇപ്പോള്‍ ജമാത്കാരില് ഷിയാ ബന്ധം ആരോപിക്കുന്നവര്‍ ഷിയാ ആയിരുന്ന ജിന്നയ്ക്ക് വേണ്ടി മുസ്ലിംകളെ നയിക്കാന്‍ കരുത്ത് നല്കായന് പ്രാര്‍ഥി ച്ചവരായിരുന്നു.
4. കാഫിറായ ഇന്ദിരാ ഗാന്ധിയുടെ വിജയത്തിന് വേണ്ടി കഅബയുടെ ഖില്ല പിടിച്ചു പ്രാര്ഥിിച്ചവരായിരുന്നു.
ഞാന്‍ ഒരു ഖുതുബാത് വാങ്ങി വന്നിട്ട് നാളെ അഭിപ്രായം പറയാം
ReplyDeleteതല്കാലം ഇവിടെ നോക്കാം
@-Mohammed Ridwan
ReplyDeleteതീര്‍ച്ചയായും രാഷ്ട്രീയ നയങ്ങളില്‍ പലപ്പോഴും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് തുറന്നു സമ്മതിക്കുന്നതിന് ഒരു മടിയും ഇല്ല. ആദ്യമായി ജിഹ് വോട്ടു ചെയ്യാന്‍ പറഞ്ഞത് പാര്‍ടി എന്ന നിലക്ക് മാര്‍ക്സിസ്റ്റു കാര്ക്കാണല്ലോ. ജനാതിപത്യത്തെയും രാഷ്ട്രീയത്തെയും വോട്ടു ചെയ്യാലിനെയും ഒരിക്കലും ഹറാം എന്ന് പറയുകയും പിന്നീട് ഹലാല്‍ ആക്കുകയും ചെയ്തിട്ടില്ല താങ്കള്‍ പറഞ്ഞ വാജിബും സുന്നയുമൊക്കെ ഏതാണെന്ന് അറിയില്ല. ഇനി ഇതൊക്കെ മുജാഹിതുകള്‍ ചെയ്തു എന്ന് തന്നെ വെക്കുക.
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇനിയെങ്കിലും സമ്മതിക്കുമോ.
മൌദൂദിയുടെ ജനാതിപത്യത്തെ സമ്പന്തിച്ച കാഴ്കാപ്പാടുകള് ശരിയായിരുന്നില്ല
ഇന്ത്യന്‍ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല
അതിനാല്‍ ഞങ്ങള്‍ മൌദൂദി ആശയങ്ങളെ തള്ളുന്നു.
സ്വാതത്ര്യം കിട്ടി 35 വര്ഷത്തിലെറെക്കാലം ജനാതിപത്യ പ്രക്രിയകളില്‍ നിന്ന് വിട്ടുനിന്നതും സര്‍ക്കാര്‍ ജോലികള്‍ നിരാകരിച്ചതും തെറ്റായിപ്പോയെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.
അതിനാല്‍ ഇന്ത്യന്‍ ഭരണഘടനാ മാനിക്കാനും ജനാതിപത്യത്തില്‍ ഭാഗവാക്കാകാനും ഞങ്ങള്‍ തീരുമാനിച്ചു.
ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇനി മൌദൂദിയോടു യോജിക്കുന്നില്ല. (പരസ്യമായി തള്ളണ്ട )
മേല്പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞു രാഷ്ട്രീയത്തിലേക്ക് മുഖംമൂടിയില്ലാതെ കടന്നു വരാന്‍ ജമാഎത്തെ ഇസ്ലാമിയില്‍ ഏതെങ്കിലും ആണ്‍കുട്ടികള്‍ ഉണ്ടോ. എങ്കില്‍ വിഷയം തീര്‍ന്നു. ജമാത്തിന്റെ രീപീകരണം മുതല്‍ മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നതാണ് ഇത്.
Basheerkkaa...കുറെ നാളായി കേള്‍ക്കുന്നു..ജമ്മതിന്റെ ജനതിപത്യതോടുള്ള സമീപനം..സെകുലരിസതോടുള്ള സമീപനം..മതെതരത്വതോടുള്ള സമീപനം..എവിടെ തപ്പിയാലും വോട്ട് ഹറാം അകിയില്ലേ ?? സര്‍കാര്‍ ജോലി ഹറാംമാകിയില്ലേ?? യഥാര്‍ത്ഥത്തില്‍ secularism, democracy & nationalism എന്നിവയെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപാട് എന്താണ് എന്ന്. ജമ്മതുകാര്‍ അല്ലാത്ത ആരെങ്കിലും വിശധിച്കരിച്ചു തരാമോ??
ReplyDeleteDear Manaf Sahib
ReplyDeleteകൃഷ്ണയ്യര്‍, നീലകണ്ഠന് തുടങ്ങി ജമാഅത്ത് കാരുടെ മുഖംമൂടി കണ്ടു പിന്ന്നാലെ കൂടിയവര്‍ക്കും ഓരോ കോപ്പി ഖുതുബാത് വാങ്ങി അയച്ചു കൊടുക്കുക... നാടിനെ തീവ്രവാദികളില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിജയാശംസകള്‍
"ജമാഅത്തെ ഇസ്ലാമി ഒരിക്കലും ഒരിടത്തും സിപിഎം നോ മറ്റെടെങ്കിലും പാര്‍ട്ടികള്‍ക്കോ വോട്ടു പിടിക്കാന്‍ ഇറങ്ങിയടായി താങ്കള്‍ക്കു തെളിയിക്കാമോ..?
ReplyDeleteഇത് തന്നെ ആ തമാശ.
നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്, ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന ജനാതിപത്യത്തിന്റെ താത്വിക അടിത്തറയെ ജമാത്ത് എതിര്‍ക്കുന്നു. അത് ഇന്നും എതിര്‍ക്കും നാളെയും എതിര്‍ക്കും ഖിയാമം നാളുവരെ എതിര്‍ക്കും.
ReplyDeleteജനാതിപത്യത്തിന്റെ താത്വിക അടിത്തറയെ പുറംകാലുകൊണ്ട് തട്ടിത്തെരിപ്പിക്കുന്നു. അറബിക്കടലിലേക്ക്. അതിനും അപ്പുറത്ത് ഒരു കടല്‍ ഉണ്ടെങ്കില്‍ അവിടേക്ക്. ഞാനല്ല. ഇതാ ഇവിടെ. ഒന്ന് കണ്ടു ആസ്വദിക്കൂ. മുഴുവനും കേള്‍ക്കണേ. ഈ പോളിസിയുമായി ജയിച്ചു അസംബ്ലിയിലും പാര്ളിമെന്റില്മൊക്കെ പോയാല്‍ നിങ്ങള്‍ എന്ത് ചെയ്യും കൂട്ടരേ. ഒന്ന് പറഞ്ഞു തരൂ.
@-akbar
ReplyDeleteനല്ല പ്രസംഗം
ഇത്രയും നല്ല ആശയങ്ങള്‍ ഉണ്ടായിട്ടാണോ ജമാഅത്തെ ഇസ്ലാമിയെ നിങ്ങള്‍ എതിര്‍ക്കുന്നത്..?
This comment has been removed by the author.
ReplyDelete“നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്, ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന ജനാതിപത്യത്തിന്റെ താത്വിക അടിത്തറയെ ജമാത്ത് എതിര്‍ക്കുന്നു. അത് ഇന്നും എതിര്‍ക്കും നാളെയും എതിര്‍ക്കും ഖിയാമം നാളുവരെ എതിര്‍ക്കും.”
ReplyDeleteസംശയമുണ്ടോ അക്ബര്‍ സാഹിബ്?
നെഞ്ചത്ത് കൈവെച്ചു പറയൂ.
ഒരു കാര്യം ഹലാലോ ഹറാമോ എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായപ്രകാരമാകണം എന്ന ജനാധിപത്യത്തിന്റെ താത്വിക അടിത്തറയെ താങ്കളും മുസ്ലിമായ എതിര്‍ക്കുന്നില്ലേ?
ജമാഅത്തെന്റെ മാറ്റം മാത്രമേ ഇവിടെ പ്രശ്നമുള്ളൂ. ജനാധിപത്യത്തോട് മുജാഹിദുകള്‍ക്കുള്ള നിലപാട് ഇസ്ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മുജാഹിദുകളിലെ നാല് വിഭാഗങ്ങളില്‍ ഒന്നും എവിടെയും വ്യക്തമാക്കിയതായിട്ടു കണ്ടിട്ടില്ല. അതുകൊണ്ട് അത് വ്യക്തമാക്കാന്‍ അറിവുള്ള ഏതെന്കിലും ഒരു മുജാഹിദ് സുഹ്രുത്ത് ഇവിടെയുന്ടെന്കില് അവരുടെ നിലപാട് വ്യക്തമാക്കുക. എന്നിട്ടാകാമെല്ലോ ജമാഅത്തിന്റെ നിലപാടിനെ വിമര്‍ശിക്കല്‍. ഏറ്റവും ചുരുങ്ങിയത് അവര്‍ക്കൊരു നിലപാടെങ്കിലും ഉണ്ടെല്ലോ? നിങ്ങള്‍ക്കോ?
ഏതായാലും ശൈഖിന്റെ ലിനക് തന്നതിന് നന്ദി. ഇനിയും ഇത്തരം ലിങ്കുകള്‍ പ്രതീക്ഷിക്കുന്നു.
ജമാഅത്തിന്റെ മാവ് പൂക്കുമോ എന്നതല്ല പ്രശ്നം. ലീഗിന്റെയും മുജാഹിദുകളുടെയും ഒക്കെ പൂത്ത മാവുകള്‍ കരിഞ്ഞു പോവുമോ എന്ന ആശങ്ക...
ReplyDeleteഎന്റെ പ്രിയ സുഹൃത്ത് ലത്തീഫ്, താങ്കളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. നിങ്ങള്‍ ആരെയാണ് പൊട്ടന്മാരാക്കാന് ശ്രമിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രധിനിധികള്‍ ഭൂരിപക്ഷാ ദിസ്ഥാനത്തില് നിയമം പസാക്കുന്നതാണ് നിലവിലുള്ള ജനാധിപത്യ വയവസ്ഥിതി. അത് ശിര്‍ക്കാണെന്നും ഞങ്ങള്‍ ഒരു കാലത്തും അന്ഗീകരിക്കില്ലെന്നും ഒരു സംശയത്തിനും ഇടനല്‍കാതെ ഷെയ്ഖ് മുഹമ്മദ് സാഹിബ് പറയുമ്പോള്‍ ഇനി എന്താണ് വ്യക്തമാവാനുള്ളത്. ജയിച്ചു പോയാല്‍ ഈ നിയമ നിര്‍മാണ സഭകളിലല്ലേ ജമാത്തുകാര്‍ ഇരിക്കുക.
ReplyDeleteദൈവിക നിയമങ്ങള്‍ പാലിച്ചു കൊണ്ട് ജീവിക്കുന്ന ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന പ്രധിന്ധികളുടെ ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുന്ന ജനതിപത്യത്തെ മാത്രമാണ് ജമാത്ത് അന്ഗീകരിക്കുന്നത്. അതിനു മുഴുവന്‍ ജനങ്ങളും മുസ്ലിമാകണം. ഇതല്ലേ ആ പ്രസംഗത്തിലെ അവസാന ഭാഗത്ത് പറയുന്നത്. ഈ അടിസ്ഥാനത്തിലാണോ ഇപ്പോള്‍ നിങ്ങള്‍ നിയമ നിര്‍മാണ സഭകളിലേക്കു മത്സരിക്കുന്നത്. നിലവിലുള്ള ജനാതിപത്യത്തെ അന്ഗീകരിക്കാതെ എങ്ങിനെ മുന്നോട്ടു പോകും എന്ന് കൂടി പറഞ്ഞാല്‍ ഉപകാരമായിരുന്നു.
shaheera said...
ReplyDelete>>> @-akbar
നല്ല പ്രസംഗം
ഇത്രയും നല്ല ആശയങ്ങള്‍ ഉണ്ടായിട്ടാണോ ജമാഅത്തെ ഇസ്ലാമിയെ നിങ്ങള്‍ എതിര്‍ക്കുന്നത്..? <<<
ശഹീറ,
അവിടെ പറഞ്ഞ ആശയങ്ങളൊന്നും അക്ബറിന് മനസ്സിലായില്ല. അദ്ദേഹത്തെ അലോസരപ്പെടുത്തുന്നത് പാര്‍ലമെന്റിലും അസംബ്ലിയിലും പോയാല്‍ എന്ത് ചെയ്യും എന്നാണ്.
പ്രസംഗത്തില്‍ പറഞ്ഞ ഒരു വശത്തിന് ഇതുവരെ മുജാഹിദുകളിലാരും വിശദീകരണം പറഞ്ഞില്ല. അല്പമെങ്കിലും ആ വിഷയം തൊട്ടുകടന്നുപോയ എം.എം. അക്ബര്‍ ജമാഅത്ത് പറഞ്ഞതില്‍നിന്നും വ്യത്യസ്ഥമായി അഭിപ്രായം പറഞ്ഞില്ല എന്ന് മാത്രമല്ല, ജമാഅത്ത് പറഞ്ഞതിനേക്കാള്‍ വളരെ ശക്തിയായിട്ടാണ് ഈ അടിസ്ഥാനങ്ങളെ വിമര്‍ശിച്ചത്.
മുജാഹിദുകള്ക്കും ലീഗിനും (ജമാഅത്തിനെ വിമര്‍ശിക്കുന്നവര്‍ക്ക്) ഞാന്‍ കണ്ട ഒരു കുഴപ്പം അവര്‍ക്കെപ്പോഴും വിശദീകരണം ആവശ്യം ഒന്നുകില്‍ പതിറ്റാണ്ട് മുമ്പ് കഴിഞ്ഞതിലോ അല്ലെങ്കില്‍ വരാന്‍ പോകുന്നതിലോ ആണ്. വര്‍ത്തമാന കാല വിശദീകരണം അവര്‍ക്കാവശ്യമില്ല. അത് കേള്‍ക്കുകയുമില്ല. മുമ്പ് കേള്‍ക്കാത്തതിന്റെ ഫലമാണ് ഇപ്പോള്‍ പല സംശയങ്ങള്‍ക്കും കാരണം. മൂല്യാധിഷ്ഠിത രാഷ്ട്രീയ സ്വീകരിച്ചപ്പോള്‍ വോട്ട് ചെയ്യാതിരുന്നത് നന്നായി എന്ന് പറഞ്ഞു. (അന്ന് മൂല്യം എന്ന പദം ചിഹ്നം മാറ്റി പരിഹസിച്ചവരുടെ അനുയായികള്‍ നാറ്റത്തിനൊരാട്ട് എന്ന് പറയുന്നതില്‍ ഒരത്ഭുതവുമില്ല) പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്തപ്പോള്‍ മൂല്യാധിഷ്ഠിതം നന്നായിരുന്നു എന്ന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നേരിട്ട് പങ്കെടുത്തപ്പോള്‍ പറയുന്നതാണ് നാം ഇപ്പോള്‍ കേള്‍ക്കുന്നത്.
ഏതായാലും ഇവിടെയുള്ള അകബറിന് നന്ദി പറയുക. ക്ലിപ്പിലേക്കുള്ള ലിങ്ക് നല്‍കിയതിന്. കഴിയുമെങ്കില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നവയ്ക് മറുപടിയുണ്ടെങ്കില്‍ പറഞ്ഞാല്‍ നന്നായിരുന്നു. ഇതിന് ബ്ലോഗില്‍ കേട്ട ഒരു മറുപടിയുണ്ട്. ജനാധിപത്യത്തിലൂടെ നിര്‍മിക്കുന്ന നിയമം ശരീഅത്തിന് വിരുദ്ധമാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കില്ല. ഇത് പറയുമ്പോഴുള്ള 'ദേശദ്രോഹം' തന്നെ ജനാധിപത്യത്തിന്റെ നിയമനിര്‍മാണത്തിനുള്ള താത്വികവശത്തെ എതിര്‍ക്കുമ്പോഴും സംഭവിക്കുന്നുള്ളൂ.
ജമാഅത്തെ ഇസ്ലാമി അതിന്റെ തീരുമാനങ്ങളുമായി മുന്നോട്ട് പോകും. അത് മനസ്സിലാകാന്‍ തല്ക്കാലം ബുദ്ധിയുദിക്കാത്തവരെ കാത്ത് നില്ക്കാന് അതിനാവില്ല. ഇപ്പോള്‍ ജമാഅത്തെടുത്ത തീരുമാനത്തില്‍ അതിന്റെ ആദര്‍ശത്തിന് നിരക്കാത്ത വല്ലതുമുണ്ടെങ്കില്‍ ചര്‍ചചെയ്യാം. ഇതിപ്പോള്‍ ചര്ചചെയ്യാതിരിക്കുകയും കൂടുതല്‍ പുരോഗമന പരമായ തീരുമാനമുണ്ടാകുമ്പോള്‍ ഇതിന് വിശദീകരണം തേടുകയും ചെയ്യാം എന്ന ചിന്തയിലായിരിക്കും. വള്ളിക്കുന്നും കൂട്ടരും.
ഒരേകാര്യം വീണ്ടും വീണ്ടും ആവര്ത്തികേണ്ടി വരുന്നതിനാല്‍ വായനക്കാര്‍ക്കുണ്ടാകുന്ന അസഹ്യത കാണേണ്ടതുണ്ട്. ശൈഖിന്റെ പ്രസംഗംത്തില്‍ നിന്നും അക്ബറിന് ലഭിച്ചതിതാണെങ്കില് അത്തരക്കാരോട് കൂടുതല്‍ സംസാരിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.
വോട്ടുള്ളവരില്നിന്നും മാറ്റത്തിന് ഒരു വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.
@ ck latheef,
ReplyDeleteചോദ്യം ലളിതമാണ്- നിലവിലുള്ള ഇന്ത്യന്‍ ജനാതിപത്യത്തെ ജമാത്ത് അന്ഗീകരിക്കുന്നുണ്ടോ. ചോദിക്കാന്‍ കാരണം ഇവിടെ ഇപ്പോള്‍ നടക്കുന്നത് ഭൂരിപക്ഷാടിസ്ഥാനത്തില്‍ (51 % നു മുകളില്‍ ) നിയമം പാസാക്കുന്ന രീതിയാണ്. അതിനെ അന്ഗീകരിക്കുന്നുണ്ടോ. ഇല്ലെന്നാണ് ഷെയ്ഖ് ഈ പ്രസംഗത്തില്‍ പറയുന്നത്. അല്ലെന്നു താങ്കള്‍ക്കു പറയാമോ. ലിങ്ക് കൊടുത്തതിനു നന്ദി പറഞ്ഞ സ്ഥിതിക്ക് വായനക്കാരുടെ സൌകര്യത്തിനായി ഞാന്‍ വീണ്ടു കൊടുക്കുന്നു. ക്ഷമിക്കുമല്ലോ.
എന്റെ ആദ്യകമന്റ് ഡീലീറ്റി പുതിയ കമന്റ് നല്‍കേണ്ടി വന്നതില്‍ അക്ബര്‍ ക്ഷമിക്കണം. ജനസേവന മുന്നണിയുമായി ബന്ധപ്പെട്ട ചില ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ളതിനാല്‍ ടൈപ്പുചെയ്തത് വായിക്കാതെ പേസ്റ്റിയതിനാല് ചില പിശകുകള്‍ വന്നുപോയിരുന്നു.
ReplyDeleteഅതിന് പ്രതികരണമായി നല്കിയതിലെനിക്കൊന്നും പറയാനില്ല. ആദ്യം ശൈഖു നെഞ്ചത്ത് കൈവെച്ച് പറയാന്‍ ആവശ്യപ്പെട്ടതില്‍ താങ്കളെപോലുള്ളവര്ക്കെന്ത് പറയാനുണ്ട് എന്നറിയാന്‍ താല്പര്യം. അത് വ്യക്തമാക്കാത്തിടത്തോളം കാലം ഈ വിഷയത്തില്‍ ചര്‍ചചെയ്യാന്‍ മുസ്ലിമെന്ന നിലക്ക് യോഗ്യത നേടുന്നില്ല. കമ്മ്യൂണിസ്റ്റ് മതേരതര ജനാധിപര്യവാദിയല്ല താങ്കള്‍ എന്ന് കരുതട്ടേ.
@ ck latheef,
ReplyDeleteവളരെ ലളിതമായ ഒരു ചോദ്യമേ ഞാന്‍ ചോദിക്കുന്നുള്ളൂ. - നിലവിലുള്ള ഇന്ത്യന്‍ ജനാതിപത്യത്തെ ജമാത്ത് അന്ഗീകരിക്കുന്നുണ്ടോ. ഇവിടെ ഇപ്പോള്‍ നടക്കുന്നത് ഭൂരിപക്ഷാടിസ്ഥാനത്തില്‍ (51 % നു മുകളില്‍ ) നിയമം പാസാക്കുന്ന രീതിയാണ്. അതിനെ അന്ഗീകരിക്കുന്നുണ്ടോ.
ഇല്ലെന്നാണ് ഷെയ്ഖ് ഈ പ്രസംഗത്തില്‍ പറയുന്നത്. അല്ലെന്നു താങ്കള്‍ക്കു പറയാമോ.
പ്രിയ അക്ബര്‍
ReplyDeleteസമയക്കുറവിന്റെ ഒരു പ്രശ്നമുണ്ട്. യുക്തിവാദികള്‍ ദൈവത്തെക്കുറിച്ച് ചര്‍ചചെയ്യുന്നത് പോലെയാകരുത്. ഞങ്ങള്‍ക്കും ഒരു ദൈമുണ്ട് അത് പക്ഷെ വിശദീകരിക്കാന്‍ കഴിയില്ല എന്നാണ് യുക്തിവാദിനേതാവ് ഇന്നലെ എന്നോട് പറഞ്ഞത്.
ഇനി ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായമൊന്ന് പറയൂ. എന്നിട്ട് ശൈഖ് പറയുന്നതാണോ താങ്കള്‍ പറയുന്നതാണോ കൂടുതല്‍ ശരി എന്ന് ഞാനും ഇവിടെയുള്ളവരും നോക്കട്ടേ.
പിന്നെ ഒരു കാര്യം താങ്കള്‍ ക്ലിപ്പ് ആവര്‍ത്തിച്ചു നല്കുന്നതല്ലാതെ അത് ശരിക്ക് കേട്ട ലക്ഷണം കാണുന്നില്ല. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്ന മുസ്ലിമെന്ന നിലക്ക് ജനാധിപത്യത്തിന്റെ യോജിക്കാവുന്നതും വിയോജിക്കേണ്ടി വരുന്നതുമായ ഭാഗങ്ങള്‍ അതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ജമാഅത്തിന്റെ നേതൃത്വത്തില്‍ ജനകീയ മുന്നണി നിയമനിര്‍മാണ സഭയിലേക്കല്ല മത്സരിക്കുന്നത് അപ്രകാരം തീരുമാനമെടുക്കുമ്പോള്‍ അത് വിശദീകരിക്കും.
നിങ്ങളുടെ ഔദ്യോഗിക വാരികളിലും മറ്റും എഴുതുന്നവരേക്കാള്‍ യുക്തിബോധവും ഇസ്ലാമിക ബോധവുമുള്ളവരായിട്ടാണ് ഈ ചര്‍ചകളില്‍ നിങ്ങളെ കാണാന്‍ കഴിയുന്നത്. മേലെ നല്കിയ ശബാബ് വാരികകളിലെ ലേഖനം വായിച്ചപ്പോള്‍ തോന്നിയതാണിത്. ഈ കാണിക്കുന്ന പക്വതക്ക് പ്രത്യേക നന്ദി.
സഹീറമാരും സബീനതാത്തായും അങ്ങിനെ പല അനോമിനികളും വരും ആശയപരമായി പിടി
ReplyDeleteച്ച് നിലിക്കാൻ കഴിയാതാവുമ്പോ ചോദിക്കും, “ഇത്രയും ബല്ല്യ മണ്ണാങ്കട്ടയായിട്ടും ജമാഅത്തെ ഇസ്ലാമിയെ നിങ്ങളെതിർക്കുന്നതെന്ന് ”. ഇങ്ങിനെ അനോനികളെ കൊണ്ട് കുതന്ത്രം പയറ്റിതെളിഞ്ഞ വർഗ്ഗം വേറെ ഉണ്ടാവില്ല.
റിദ്വാൻ സാഹിബിന് ജമാഅത്തെ ഇസ്ലാമിയെ പച്ചയിൽ തൊലിച്ച് കാണിച്ചാൽ പറയും , ഹേയ്, ഇതല്ല ഞമ്മളെ ജമാഅത്ത് എന്ന്. ഇടക്ക് തലമണ്ടക്ക് അടികിട്ടുമ്പോ വിളിച്ച് പറയും വാജിബും സുന്നത്തുമൊക്കെ…, അതോണ്ട് ഹീനമായ, തൊട്ട് കൂടാൻ പറ്റാത്ത ഹറാമായ താഗൂത്ത് നക്കികുടിക്കാൻ തേങ്കൊട്ടയാവില്ലല്ലോ.
വളരെ വ്യക്തമായി മൌദൂദി പ്രസംഘിച്ചതും ജമാഅത്തെ ഇസ്ലാമി പ്രവർത്തന രേഖയാക്കി പുസ്തകമാക്കി പ്രസിദ്ധീകരിച്ചതുമാണ് ഇന്ത്യൻ ഡെമോക്രസിയെ കുറിച്ച്. ബ്രിട്ടീഷുകാര്‍ പോയി പകരം ഇന്ത്യൻ ജനാതിപത്യ സംവിദാനം നിലവിൽ വന്നപ്പോൾ ലാത്ത പോയി മനാത്ത വന്നു എന്ന് പറഞ്ഞ് കളിയാക്കി. ഈ ജനാതിപത്യ സംവിദാനത്തേക്കാളേറെ ജമാഅത്തെ ഇസ്ലാമി അന്ന് ഇഷ്ടപെട്ടത് ഹിന്ദുക്കളുടെ രാഷ്ട്ര രൂപീകരണത്തെയാണ്.
മുസ്ലിം ഭൂരിപക്ഷ പാകിസ്ഥാനിലും ബംഗാളിലും ജമാഅത്ത് ഹുക്കൂമത്തെ ഇലാഹി (ദൈവിക രാജ്യം) സ്ഥാപിക്കാനാവാതെ ജീവിക്കുന്നു. അപ്പോ ഭൂരിപക്ഷ ഇന്ത്യയിൽ ഇസ്ലാമിക ദൈവിക ഭരണം സ്ഥാപിക്കുക എന്നത് അസംഭവ്യമാണ് എന്നതിനാൽ ഹിന്ദുക്കളുടെ വിശ്വാസപ്രകാരം ദൈവിക ഭരണം വരണമെന്ന് വരെ പറഞ്ഞു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായാൽ മുസ്ലിംങ്ങളെ അവർ ഏത് രീതിയിൽ കൈകാര്യം ചെയ്യണം എന്നത് വരെ വെളിപെടുത്തിയത് ചരിത്രം. ഹിന്ദു ഭരണാധികാരികളുടെ കാൽ കീഴിൽ അടിമപണി നടത്തി ജീവിക്കുന്നതാണ് ജനാതിപത്യ സംവിദാനത്തിൽ ജീവിക്കുന്നതിനേക്കാൾ മുസ്ലിംങ്ങൾക്ക് നല്ലതെന്ന് പറഞ്ഞു.. അത്രതോളം ജനാതിപത്യ സംവിദാനത്തെ വികൃതമായി അവതരിപ്പിച്ച് കാണിച്ച ഒരു വർഗ്ഗം ലോകത്ത് ജമാഅത്തുകാരല്ലാതെ ഉണ്ടാവില്ല. ഇവരിപ്പോ കിടന്നുരുണ്ട് സേവനാഭിനയം കാണിക്കുന്നത് ദൈവിക ഭരണത്തിനാണോ? അതോ ചിന്തിക്കാൻ പോലും കഴിയാത്ത വൃത്തികെട്ട ഇന്ത്യൻ ഡെമോക്രസിക്കോ???
@സദിക്
ReplyDelete>> അക്ബറിന്റെ താഴെ കൊടുത്ത കംമെന്റ്സിനു മറുപടിയാണ് ഞാന്‍ പറഞ്ഞത്.
"കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ സോളിക്കുട്ടികള്‍ അഹോരാത്രം പണിയെടുത്തത് "ഇകാമത്തു കമ്മ്യൂണിസത്തിനു" വേണ്ടി ആയിരുന്നില്ലേ. അതൊക്കെ ഇത്ര പെട്ടെന്ന് മറന്നോ."
അക്ബര്‍ പറഞ്ഞത് "അഹോരാത്രം പണി എടുത്തു" എന്നാണ്. അതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. <<
ഇയാള്‍ ഏത് ദുനിയാവിലാണാവോ ജീവിക്കുന്നത്? ചെണ്ടകൊട്ടി വോട്ട് പിടിക്കാൻ ഇറങ്ങിയ എത്ര സ്ഥലങ്ങളുണ്ട്. ജമാഅത്ത് പ്രവർത്തകരില്ലാത്ത സ്ഥലത്ത് പോലും ഇറക്കുമതി ചെയ്ത് ഇടത് പക്ഷത്തിന് വേണ്ടി പരസ്യമായി വോട്ട് പിടുത്തം നടത്തിയത് മറക്കാന്‍മാത്രം കാലമായിട്ടില്ല. മുമ്പ് ഗുരുവായൂരിൽ രാഷ്ട്രീയ കുറാഫാത്തിന് കച്ചകെട്ടിയിറങ്ങി. അവിടന്നങ്ങോട്ട് എത്ര സ്ഥലങ്ങളിൽ..!!
അക്ബര്‍ കൊടുത്ത ലിങ്ക് കണ്ടു. ജനാധിപത്യത്തെ പുറങ്കാല് കൊണ്ട് അറബിക്കടലിലേക്ക് അടിചോടിക്കും എന്ന് ജമാഅത്ത് നേതാവ് പ്രസംഗിക്കുന്നത് കേട്ട് ഞാന്‍ പുളകിതനായി. അറബിക്കടലിനു അപ്പുറത്ത് വല്ല കടലും ഉണ്ടെങ്കില്‍ അങ്ങോട്ടും അടിച്ചോടിക്കും എന്നാണു അവര്‍കള്‍ പറയുന്നത്. (ഉണ്ട് സാഹിബെ ഉണ്ട്..പസിഫിക്, അറ്റ്ലാന്റിക് തുടങ്ങി പല കടലുകളും ഉണ്ട്. പക്ഷെ ചാവുകടല്‍ ആയിരിക്കും നിങ്ങള്‍ക്ക് നല്ലത് എന്ന് തോന്നുന്നു) ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി അക്ബാരെ.. തിരെഞ്ഞെടുപ്പ് കാലത്ത് ഇത് പോലുള്ള ലിങ്കുകള്‍ കൊടുത്ത് ആ പാവങ്ങളെ പ്രയാസപ്പെടുത്താതെ.. ജനാധിപത്യ പായസം അല്പം കുടിച്ചു വയര്‍ ഒന്ന് വീര്പ്പിച്ചോട്ടെ. വിട്ടു കള.
ReplyDeleteപ്രിയ ലത്തീഫ് സാഹിബ്.
ReplyDeleteതാങ്കളോട് സംവദിക്കാന്‍ എനിക്കിഷ്ടമാണ്. മറുപടിയില്‍ താങ്കള്‍ പാലിക്കുന്ന മാന്യത തന്നെ അതിനു കാരണം.
ആദ്യം ചോദ്യം ചോദിച്ചത് ഞാനാണ്. താങ്കള്‍ മറുപടി പറഞ്ഞില്ല. എങ്കിലും എന്റെ ബാദ്ധ്യത ഞാന്‍ നിറവേറ്റാം. എന്തിന്റെയും പരമാധികാരം അല്ലാഹുവിനാണ്. അവന് ഇച്ചിക്കാതെ ഈ ലോകത്ത് ഒരു ഇല പോലും അനങ്ങുകയില്ല. നിയമ സഭയില്‍ ഒരാള്‍ എഴുനേറ്റു നില്‍ക്കുന്നത് പോലും അല്ലാഹുവിന്റെ ഇച്ച പ്രകാരമാണ്. ഇത് ഒരു പുതിയ കാര്യമൊന്നുമല്ല. ആ അടിസ്ഥാനത്തില്‍ എല്ലാ നിയമങ്ങളുടെയും പരമാധികാരി അല്ലാഹുവാണ്.
ഇനി എന്റെ ചോദ്യം. നിലവിലുള്ള ജനാതിപത്യ വ്യവസ്ഥ പ്രകാരം ജമാത്തെ ഇസ്ലാമി ഉള്‍പെട്ട ഒരു നിയമസഭയില്‍ ഒരു നിയമം പാസാക്കുന്നതിനെതിരെ ജമാത്ത് എന്ത് ചെയ്യും. നിങ്ങള്‍ ഇറങ്ങി പോന്നാലും ആ നിയമം പസാകും. പിന്നെ എന്താണ് വഴി. ഭൂരിപക്ഷം MLA മാരും ദൈവിക മാര്‍ഗത്തില്‍ മാത്രം ജീവിക്കുന്നവരാകണം. അതായത് യഥാര്‍ത്ഥ മുസ്ലിംകളാകണം. . അതല്ലേ പറഞ്ഞു വരുന്നത്. എണ്പതു ശതമാനം വരുന്ന അമുസ്ലിമ്കള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഇത് സാദ്ധ്യമാണോ. വാസ്ഥവത്തില്‍ ഇത് തന്നെയല്ലേ പണ്ട് സിമിക്കാരും പറഞ്ഞത്. ലത്തീഫ് സാഹിബ് ലളിതമായി ഉത്തരം പറഞ്ഞു തരൂ. ഞാന്‍ ഒന്ന് പഠിക്കട്ടെ ജമാത്ത് ലക്ഷ്യമിടുന്ന ജനാതിപത്യ രാഷ്ട്രീയം..
തിരക്കിലാനെങ്കില്‍ "നിലവിലുള ജനാതിപത്യത്തെ ജമാത്ത് അന്ഗീകരിക്കുന്നുണ്ടോ എന്നാ ഒറ്റ ചോദ്യത്തിനു ഒഴിഞ്ഞു മാറാതെ "എസ് ഓര് നോ" പറഞ്ഞിട്ട് പോകൂ. നേരെ ചൊവ്വേ. ഒരു പാട് ചുറ്റിവളഞ്ഞാല് സമയം നഷ്ടമാകും. എനിക്കും താങ്കള്‍ക്കും.
This comment has been removed by the author.
ReplyDelete@ Mohammed Ridwan
ReplyDeleteഎന്തിനാ റിസ്വാൻ സാഹിബേ ഇങ്ങിനെ കളവ് പറയുന്നത്?
ഈ വാജിബ് മുമ്പ് നാം ചർച്ച ചെയ്യുകയും അത് പ്രകാരം അൽ ബുർശിദിന്റെ കോപ്പി (അറബി മലയാളം കോപ്പിവായിച്ച്) അതിൽ വേറെ ഒരു ഭാഗത്ത് പറഞ്ഞ വാജിബ് എന്ന വാക്ക് തോന്നിയത് പോലെ വേണ്ടിടത്ത് ഫിറ്റ് ചെയ്യുകയായിരുന്നില്ലെ. അന്ന് അത് പൊളിച്ചെഴുതി തന്നതെല്ലെ. എന്നീട്ടും ഇപ്പോഴും എന്തിനാ വാജിനും സുന്നത്തുമൊക്കെ പറഞ്ഞ് കളവുമായി നടക്കുന്നു??
ഇനി അത് കൊണ്ട് മൌദൂദി സാഹിബ് പറഞ്ഞ് നീചമായ വ്യവസ്ഥിതിമാറികിട്ടുമൊ? കെ.എം. മൌലവി പറഞ്ഞാൽ തിരുത്താവുന്നതാണോ ജമാഅത്തെ ഇസ്ലാമിയുടെ ആദർശം?
സ്വന്തം നയം വ്യക്തമാക്കാൻ കഴിയാതെ വിയർത്ത് തൊണ്ടവരണ്ട് നിൽകുമ്പൊ രക്ഷപെടാനല്ലെ ഈ അടവ് നയം??
@ മൈപ്പ്.
ReplyDeleteനിങ്ങള്‍ പറഞ്ഞത് ശരിയാണ്.
സഖാക്കള്‍ക്ക് വേണ്ടി ചെണ്ടയും കൊട്ടി വോട്ടു പിടിച്ചവരാണ് (അപൂര്‍വമായി കൊണ്ഗ്രസ്സുകാര്‍ക്കും) ഞങ്ങള്‍ ആര്‍ക്കു വേണ്ടിയും വോട്ടു പിടിച്ചിട്ടില്ല എന്ന് പറയുന്നത്. ഗ്രേറ്റ് ഇന്ത്യ സര്‍ക്കസ്സില്‍ കുറച്ചു കോമാളികളെ വേണമെന്ന് ഒരു പരസ്യം കണ്ടിരുന്നു. നമുക്ക് ഇവരെ വിട്ടാലോ..
This comment has been removed by the author.
ReplyDeleteഎന്നാലും ഒരു സംശയം. ഈ വികസന മുന്നണിക്കെങ്ങാനും നമ്മുടെ നാട്ടില്‍ ഭരണം കിട്ടി, ഏതേലും മുസ്ലിം സംഘടനകള്‍ വന്ന് വല്ല കള്ള് ഷാപ്പോ, ലോട്ടറിക്കടയോ, ബേങ്കോ പൊളിക്കാന്‍ നോക്കിയാല്‍ മതേതര പോലീസിനെ വെച്ച് അവക്ക് സംരക്ഷണം കൊടുക്കുമോ അതോ പൊളിയില്‍ സഹകരിക്കുമോ ? ചുമ്മാ ഒരു സംശയം...
ReplyDeleteജമാഅത്ത് പ്രവര്ത്തടകരോട്:
ReplyDeleteസഹോദരന്മാരെ, ജനാധിപത്യത്തോട് സ്വന്തം നിലപാട് വിശദീകരിക്കാന്‍ കഴിയാത്ത മുജാഹിദുകള്‍ ജമാഅത്തിന്റെ നിലപാട് മാറ്റത്തെ പരിഹസിക്കുന്നു. ഇരുകാലി മന്തന് മന്തില്ലാത്തവനെ പരിഹസിക്കുന്നതുപോലെ. അത് കൊണ്ട് ഇല ക് ഷന് പ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന നമ്മുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമായി ഇതിനെ മനസ്സിലാക്കി നിങ്ങള്‍ പണി തുടരുക. വിട...
@മൈപ്
ReplyDeleteഞാന്‍ അനോണിയല്ല...
സത്യം നിഷ്പക്ഷമായി മനസ്സിലാക്കാന്‍ ഇറങ്ങിയ ഒരാളാണ്...
അതുകൊണ്ടാണ് മറ്റു ബ്ലോഗിലേക്ക് ലിങ്ക് കൊടുത്തത്..
@ബഷീര്‍
ജമാഅത്തും സോളിയും ഇതിനുമുമ്പ് വോട്ടുപിടിക്കാന്‍ ഇറങ്ങിയിട്ടില്ലാ എന്ന് ആരാണ് പറഞ്ഞത്...?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി പരാജയപ്പെടാന്‍ എന്താ കാരണം..? എനിക്കു നേരിട്ടറിയാം. അന്ന് അവിടെ മറ്റു ജില്ലകളില്‍ നിന്നുവരെ പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്തിരുന്നു സോളിക്കാര്.
ഞാന്‍ രണ്ടുഭാഗത്തും പക്ഷം പിടിക്കുന്നില്ല..
എന്നാല്‍ ഇപ്പോഴത്തെ നിങ്ങളുടെ ഈ ബേജാറിനു കാരണം ലീഗ് കോട്ടകള്‍ ജനകീയമുന്നണികള്‍ പൊളിച്ചടുക്കും എന്നതുകൊണ്ടല്ലേ... അതുകൊണ്ടല്ലേ പ്രാദേശികവികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ട ഈ സമയത്ത് താഗൂത്തും ഹുകൂമത്തെ ഇലാഹിയും മറ്റും ചര്‍ച്ചചെയ്ത് വിഷയം മാറ്റുന്നത്. 27-ാം തിയ്യതി നമുക്കു കാണാം എന്തിനുവേണ്ടിയായിരുന്നു ഈ ചര്‍ച്ചകളെന്ന്...
Mohammed Ridwan said...
ReplyDelete>> ജമാഅത്ത് പ്രവര്ത്തടകരോട്:
സഹോദരന്മാരെ, ജനാധിപത്യത്തോട് സ്വന്തം നിലപാട് വിശദീകരിക്കാന്‍ കഴിയാത്ത മുജാഹിദുകള്‍ ജമാഅത്തിന്റെ നിലപാട് മാറ്റത്തെ പരിഹസിക്കുന്നു.<<
മുജാഹിദുകൾ നിലപാട് എന്നും വ്യക്തമാക്കിയതാണ്. അത് കാലഘട്ടം പറഞ്ഞ് ഹറാമും ഹലാലുമായി കളിക്കുന്നതല്ല. വളരെ ക്രിസ്റ്റൽ ക്ളിയറാണ് മുജാഹിദുകളുടെ നയം. ഇവിടെ എഴുതിയിട്ടുണ്ട്.
@ Shaheera
ReplyDelete"ജമാഅത്തും സോളിയും ഇതിനുമുമ്പ് വോട്ടുപിടിക്കാന്‍ ഇറങ്ങിയിട്ടില്ലാ എന്ന് ആരാണ് പറഞ്ഞത്...?"
ഞാനല്ല പറഞ്ഞത്. കമന്റ് കോളത്തില്‍ അങ്ങനെ പറഞ്ഞവര്‍ക്കുള്ള പ്രതികരണം ആയിരുന്നു അത്. (അവയൊക്കെ മുകളില്‍ ഉണ്ട്.)
പ്രിയ പ്രിയ ജമാത്ത് സുഹൃത്തുക്കളെ.
ReplyDeleteചോദ്യത്തിന്റെ ഉത്തരം മറു ചോദ്യമല്ല. എങ്കിലും അതിന്റെ ഉത്തരം ആദ്യം പറയാം.
എന്തിന്റെയും പരമാധികാരം അല്ലാഹുവിനാണ്. അവന് ഇച്ചിക്കാതെ ഈ ലോകത്ത് ഒരു ഇല പോലും അനങ്ങുകയില്ല. നിയമ സഭയില്‍ ഒരാള്‍ എഴുനേറ്റു നില്‍ക്കുന്നത് പോലും അല്ലാഹുവിന്റെ ഇച്ച പ്രകാരമാണ്. ഇത് ഒരു പുതിയ കാര്യമൊന്നുമല്ല. ആ അടിസ്ഥാനത്തില്‍ എല്ലാ നിയമങ്ങളുടെയും പരമാധികാരി അല്ലാഹുവാണ്.
ഇനി എന്റെ ചോദ്യം. നിലവിലുള്ള ജനാതിപത്യ വ്യവസ്ഥ പ്രകാരം ജമാത്തെ ഇസ്ലാമി ഉള്‍പെട്ട ഒരു നിയമസഭയില്‍ ഒരു നിയമം പാസാക്കുന്നതിനെതിരെ ജമാത്ത് എന്ത് ചെയ്യും. നിങ്ങള്‍ ഇറങ്ങി പോന്നാലും ആ നിയമം പസാകും. പിന്നെ എന്താണ് വഴി. ഭൂരിപക്ഷം MLA മാരും ദൈവിക മാര്‍ഗത്തില്‍ മാത്രം ജീവിക്കുന്നവരാകണം. അതായത് യഥാര്‍ത്ഥ മുസ്ലിംകളാകണം. . അതല്ലേ പറഞ്ഞു വരുന്നത്. എണ്പതു ശതമാനം വരുന്ന അമുസ്ലിമ്കള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഇത് സാദ്ധ്യമാണോ. വാസ്ഥവത്തില്‍ ഇത് തന്നെയല്ലേ പണ്ട് സിമിക്കാരും പറഞ്ഞത്. ലത്തീഫ് സാഹിബ് ലളിതമായി ഉത്തരം പറഞ്ഞു തരൂ. ഞാന്‍ ഒന്ന് പഠിക്കട്ടെ ജമാത്ത് ലക്ഷ്യമിടുന്ന ജനാതിപത്യ രാഷ്ട്രീയം..
തിരക്കിലാനെങ്കില്‍ "നിലവിലുള ജനാതിപത്യത്തെ ജമാത്ത് അന്ഗീകരിക്കുന്നുണ്ടോ എന്ന ഒറ്റ ചോദ്യത്തിനു ഒഴിഞ്ഞു മാറാതെ "എസ് ഓര് നോ" പറഞ്ഞിട്ട് പോകൂ. നേരെ ചൊവ്വേ. ഒരു പാട് ചുറ്റിവളഞ്ഞാല് സമയം നഷ്ടമാകും. എനിക്കും നിങ്ങള്‍ക്കും. ഏതെങ്കിലും ഒരു ജമാത്ത് സുഹൃത്ത് പരതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഞഞ്ഞാ പിഞ്ഞാ സംസാരിച്ചാല്‍ എനിക്കും സ്വരം മാറ്റേണ്ടി വരും.
ഇബാദത്ത്, ഇത്വാഅത്ത്, ശിര്‍ക്ക്, കുഫ്റ്, ഹറാം, താഗൂത്ത് തുടങ്ങിയ പദങ്ങളൊക്കെ അരോചകമാകുന്നു ആധുനിക ജമാഅത്തുകാര്‍ക്ക്. പക്ഷെ, മാന്യന്മാരുടെ മേലെ കുതിര കേറാന്‍ അവര്‍ കൊണ്ടുനടന്നിരുന്നവ ഇടക്കൊന്നു അവരെത്തന്നെ ഓര്മപ്പെടുത്താന് ചിലരൊക്കെ വേണ്ടേ ? നയം മാറ്റത്തെ അല്ല എതിര്‍ക്കുന്നത്. അന്നത്തെ നയം മഹിതമായ ഇസ്ലാമിക ആദര്‍ശമായിരുന്നു അവര്‍ക്ക്. അന്ന് പറഞ്ഞത് തെറ്റിപ്പോയി എന്നു പറഞ്ഞ് തിരുത്താനുള്ള ആര്‍ജവം ആദ്യം കാണിക്കണം.
ReplyDeleteshaheera said...
ReplyDeleteഒരു ലിങ്ക് കൊടുത്താൽ അനോനിയല്ലാതാവുമോ? അനോനികളായി ലോകത്ത് ആരും ഉണ്ടാവില്ല. അനോനി എന്ന് ഞാൻ വേറെ ആരെകുറിച്ചും പറഞ്ഞില്ല. പ്രൊട്ടക്റ്റ് ചെയ്ത പ്രോഫലും താങ്കൾ പ്രത്യക്ഷപെട്ട സന്നർഭവുമെല്ലാം കണക്കിലെടുത്താണ് അനോനി എന്ന് പറഞ്ഞത്.
പഠിക്കാനിറങ്ങിയ വ്യതിയാണെന്ന്! സമ്മദിച്ചിരിക്കുന്നു താങ്കളുടെ തുടർന്നുള്ള വരികളിൽ അത് ശരിക്കും മനസ്സിലാവുന്നുണ്ട്.
ജമാഅത്തിന് വേണ്ടി വാദിച്ച സാദിഖ് ബായി ആണ് ജമാഅത്ത് ചെണ്ടകൊട്ടിയിട്ടില്ലാ എന്ന് പറഞ്ഞത്. പിന്നെ കുറ്റിപുറത്ത് ജമാഅത്തുകാരാണ് കുഞ്ഞാലികുട്ടിയെ ഇടിച്ച് നിരത്തി തോല്പിച്ചതെന്ന്!! നല്ല വിവരമുണ്ട് ചേച്ചിക്ക്. എന്തേ കുറ്റിപുറത്ത് ഉള്ളതിനേക്കാളും പിടി രണ്ടത്താണീല് ഉണ്ടാവേണ്ടിയിരുന്നു. അവിടെ ഇടികൊണ്ടത് ആർക്കാ?? അതിന്റെ റിസൾട്ടല്ലെ പിണറായി ജമാഅത്തിനെ ഇടിച്ച് പുറത്താക്കാൻ കാരണം? അല്ലാതെ വേറെ വല്ലം കുറവും അതിന് ശേഷം ജമാഅത്തെ ഇസ്ലാമിക്ക് വന്നിരുന്നോ??
സഹോദരി.. ഇവിടെ മർമ്മ വിഷയം ഇതൊന്നുമല്ല. താങ്കൾ പറഞ്ഞ, “ഇത്രയും നല്ല ആശയങ്ങള്‍ ഉണ്ടായിട്ടാണോ“ എന്ന ആശയമാണ് വിഷയം. അതായത് ഇന്ത്യൻ ഡെമോക്രസി. ചിലത് ഇവിടെ ഉണ്ട്.
പ്രിയ പ്രിയ ജമാത്ത് സുഹൃത്തുക്കളെ. ചോദ്യത്തിന്റെ ഉത്തരം മറു ചോദ്യമല്ല. എങ്കിലും അതിന്റെ ഉത്തരം ആദ്യം പറയാം.
ReplyDeleteഎന്തിന്റെയും പരമാധികാരം അല്ലാഹുവിനാണ്. അവന് ഇച്ചിക്കാതെ ഈ ലോകത്ത് ഒരു ഇല പോലും അനങ്ങുകയില്ല. നിയമ സഭയില്‍ ഒരാള്‍ എഴുനേറ്റു നില്‍ക്കുന്നത് പോലും അല്ലാഹുവിന്റെ ഇച്ച പ്രകാരമാണ്. ഇത് ഒരു പുതിയ കാര്യമൊന്നുമല്ല. ആ അടിസ്ഥാനത്തില്‍ എല്ലാ നിയമങ്ങളുടെയും പരമാധികാരി അല്ലാഹുവാണ്.
ഇനി എന്റെചോദ്യം. നിലവിലുള്ള ജനാതിപത്യവ്യവസ്ഥ പ്രകാരം ജമാത്തെഇസ്ലാമി ഉള്‍പെട്ട ഒരു നിയമസഭയില്‍ ഒരു നിയമം പാസാക്കുന്നതിനെതിരെ ജമാത്ത് എന്ത് ചെയ്യും. നിങ്ങള്‍ ഇറങ്ങി പോന്നാലും ആ നിയമം പസാകും. പിന്നെ എന്താണ് വഴി. ഭൂരിപക്ഷം MLA മാരും ദൈവിക മാര്‍ഗത്തില്‍ മാത്രം ജീവിക്കുന്നവരാകണം. അതായത് യഥാര്‍ത്ഥ മുസ്ലിംകളാകണം. . അതല്ലേ പറഞ്ഞു വരുന്നത്. എണ്പതു ശതമാനം വരുന്ന അമുസ്ലിമ്കള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഇത് സാദ്ധ്യമാണോ. വാസ്ഥവത്തില്‍ ഇത് തന്നെയല്ലേ പണ്ട് സിമിക്കാരും പറഞ്ഞത്. ലളിതമായി ഉത്തരം പറഞ്ഞു തരൂ. ഞാന്‍ ഒന്ന് പഠിക്കട്ടെ ജമാത്ത് ലക്ഷ്യമിടുന്ന ജനാതിപത്യ രാഷ്ട്രീയം..
തിരക്കിലാനെങ്കില്‍ "നിലവിലുള ജനാതിപത്യത്തെ ജമാത്ത് അന്ഗീകരിക്കുന്നുണ്ടോ എന്ന ഒറ്റ ചോദ്യത്തിനു ഒഴിഞ്ഞു മാറാതെ "എസ് ഓര് നോ" പറഞ്ഞിട്ട് പോകൂ. നേരെ ചൊവ്വേ. ഒരു പാട് ചുറ്റിവളഞ്ഞാല് സമയം നഷ്ടമാകും. എനിക്കും നിങ്ങള്‍ക്കും. ഏതെങ്കിലും ഒരു ജമാത്ത് സുഹൃത്ത് പരതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഞഞ്ഞാ പിഞ്ഞാ സംസാരിച്ചാല്‍ എനിക്കും സ്വരം മാറ്റേണ്ടി വരും.
പ്രതിലോമ ശക്തികളും പ്രതിക്രിയാ വാദികളും പ്രഥമ ദ്രിഷ്ട്യാ ശത്രുക്കായിരുന്നെങ്കിലും അവര്‍ക്കിടയില്‍ അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. എന്ന് വെച്ചാല്‍. വര്ഗാതിപത്യവും വലതുപക്ഷ കോളോനിയളിസ്റ്റ്റ് ചിന്താധാരയും തമ്മില്‍ റാടിക്കലായ ഒരു മാറ്റം. അത്രേള്ളൂ. ഇപ്പൊ മനസ്സിലായോ ?. ഇല്ലെങ്കില്‍ മുകളില്‍ ഞാന്‍ കൊടുത്ത ലിങ്ക് നോക്കൂ
ReplyDeleteനാണമുണ്ടോ സുഹൃത്തുക്കളെ. നിലവിലുള്ള ഇന്ത്യന്‍ ജനാതിപത്യത്തെ അന്ഗീകരിക്കുന്നുടോ. മറുപടി നിങ്ങള്‍ പറയില്ല. ഞാഞ്ഞാ പിഞ്ഞാ പറഞ്ഞാലും ജനങ്ങള്‍ക്ക് സംഗതി പിടി കിട്ടും. മറുപടി നിങ്ങള്‍ പറയില്ല. ഞാഞ്ഞാ പിഞ്ഞാ പറഞ്ഞാലും ജനങ്ങള്‍ക്ക് സംഗതി പിടി കിട്ടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക .
ReplyDeleteനിങ്ങളെന്തിനാ ഈ ഇസ്ലാമിസ്റ്റ് ബുദ്ധി‘ജീവി‘കളെ ചോദ്യം ചെയ്യുന്നത്? അവരുടെ ത്വാതിക വിശകലനം നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാ..
ReplyDeleteമുരിങ്ങയില്‍ ഇരുമ്പ് ഉണ്ട്, എന്നു വച്ച് മുരിങ്ങ ഒടിച്ച് കൊല്ലന്റെ കടയില്‍ കൊടുത്ത് ആരും കത്തി ഉണ്ടാക്കിക്കാറില്ല. ഇസ്ലാമില്‍ രാഷ്ട്രീയവും, നിയന്ത്രണവും, നിലപാടുമൊക്കെയുണ്ട്, എന്നാല്‍ രാഷ്ട്രീയം അല്ല ഇസ്ലാം. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയത്തിന് അതിന്റെ സ്ഥാനമേ കൊടുക്കേണ്ടതുള്ളൂ. എന്നാല്‍ ജമാഅത്ത് മതത്തിന്റെ പ്രധാന ഭാഗങ്ങളൊക്കെ സൈഡിലേക്ക് മാറ്റി രാഷ്ട്രീയമാണ് മതം എന്ന കോലത്തിലാക്കുന്നു. രാഷ്ട്രീയത്തില്‍ മാത്രമല്ല, വിശ്വാസ കര്‍മ്മ കാര്യങ്ങളിലെല്ലാം നിലപാട് ക്യത്യമാകുമ്പോഴേ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ബാധ്യത പൂര്‍ത്തിയാകൂ...
ReplyDelete@-മുജീബ് റഹ്മാന് ചെങ്ങര
ReplyDeleteനിലപാട് കൃത്യമാണ്. ഹിറാ സെന്ററില്‍ എത്തിയാല്‍ ജനാതിപത്യം ശിര്‍ക്ക്. അച്ചുമാമനെ കണ്ടാല്‍ ഹലാല്‍. എന്ന് വെച്ചാല്‍ ഒലക്ക വീണു ചത്ത കോഴിയുടെ കറി കൂട്ടാം എന്ന് വ്യവക്ഷ.
മുജീബ് റഹ്മാന് ചെങ്ങര said
ReplyDelete"മുരിങ്ങയില്‍ ഇരുമ്പ് ഉണ്ട്, എന്നു വച്ച് മുരിങ്ങ ഒടിച്ച് കൊല്ലന്റെ കടയില്‍ കൊടുത്ത് ആരും കത്തി ഉണ്ടാക്കിക്കാറില്ല".
ഉദാഹരണം ശ്ശി ഷ്ടായി..
തങ്ങള്‍ അടിമുടി മാറിയിട്ടുണ്ടെന്നും പ്രഖ്യാപിത നയങ്ങള്‍ പോലും തിരുത്താതെ
ReplyDeleteതിരുത്തിയെന്നുമാണ് "മാറ്റത്തിന് ഒരു വോട്ടു" എന്നതിലൂടെ നമ്മള് പറയുന്നത്
എന്നു മനസ്സിലാക്കി വെറുതെ വിടൂ മിസ്റ്റര്‍ അക്ബര്‍ . ജനാധിപത്യത്തെക്കുറിച്ചും, നിയമ നിര്‍മ്മാണ സഭകളെക്കുറിച്ചും,
ഭൂരിപക്ഷാഭിപ്രായത്തെക്കുറിച്ചുമൊക്കെ പ്പറഞ്ഞു ഇങ്ങിനെ പീഡിപ്പിക്കുന്നതിനും ഒരു അതിരൊക്കെ വേണം. ആദ്യം ഞങ്ങളൊന്നു മല്സരിക്കട്ടെ. ജയിച്ചു വന്നു കസേരയില്‍ ഇരുന്നാല്‍ അപ്പോഴത്തെ നയം അപ്പോള്‍ പറയും.
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ ചൂഴ്ന്നു നില്ക്കുന്നതും നിഖില മേഘലകളെയും സ്പര്‍ശിക്കുന്നതുമായ ജീവിത പദ്ദതിയുടെ പൂര്‍ത്തീകരണത്തിന് അനുസൃതമായ സമീപനം അത്യന്താ പേക്ഷിതമായി രൂപപ്പെടുത്തുവാന്‍
ഞങ്ങള്‍ ശൂറ കൂടും. ദുന്യാ കാര്യം അല്ലേലും ഒന്ന് വേറെയാ......ഭും!!
ഒരു പഞ്ചായത്തില്‍ 20 ലക്ഷം രൂപ അനുവദിച്ച് കിട്ടിയാല്‍ അത് 20 അംഗങ്ങള്‍ക്കുമായി വീതിച്ച് നല്കുന്ന സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. ഇന്ന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന വികസനം ഇതാണ്. വികസനം ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിക്കുന്ന സമീപനമാണ് വേണ്ടത്.
ReplyDelete20 ലക്ഷം രൂപ കൊണ്ട് ഒരു പഞ്ചായത്തില്‍ രണ്ടോ മൂന്നോ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകും. എന്നാല്‍, അത് 20 ആയി വീതിച്ച് കൊടുത്താല്‍ ഒന്നും നടക്കില്ല. ഇന്ന് ഏത് കാര്യത്തിനും 20 ശതമാനം കമീഷന് നാട്ടുനടപ്പായി കഴിഞ്ഞു. അതുകൊണ്ടാണ് വീതം വെക്കലില് ഇത്ര താല്പര്യം.
വികസനം നടത്തേണ്ടത് രാഷ്ട്രീയം നോക്കിയല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ വികസന കാര്യത്തില്‍ രാഷ്ട്രീയം വേണ്ട.
ജനപക്ഷ മുന്നണി; നാടിന്റെ നന്മയാണ് നമ്മുടെ ലക്ഷ്യം. സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ പൊതുജീവിത്തില്‍ തിരിച്ചുപിടിച്ചില്ലെങ്കില്‍ രാജ്യം ആപത്തില്‍ പെടുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
രാഷ്ട്രീയമെന്നാല്‍ അഴിമതി, സ്വജനപക്ഷപാതം, സ്വന്തം പാര്‍ട്ടി എന്ന സങ്കല്പം തിരുത്തിയാലേ നമുക്ക് രക്ഷയുള്ളൂ. ജാതി, മത, വര്‍ഗ വേര്‍തിരിവുകള്‍ക്കതീതമായ മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ഒരു പൊതു ജിവിതവും രാഷ്ട്രീയവും നമ്മുടെ നാട് ഉറ്റു നോക്കുന്നു
@-ഞങ്ങളെ കുറിച്ച്
ReplyDeleteആഹ സൂപര്‍. ഡയലോഗ് ഓഫ് ദി ഇയര്‍
ജാതി, മത, വര്‍ഗ വേര്‍തിരിവുകള്‍ക്കതീതമായ
മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ഒരു പൊതു ജിവിതവും രാഷ്ട്രീയവും നമ്മുടെ നാട് ഉറ്റു നോക്കുന്നു
കലക്കി സാറേ. ഇത്രയും ലളിതമായ ഒരു കാര്യം മനസ്സിലാക്കാന്‍ 6 പതിറ്റാണ്ട് വേണ്ടി വന്നു അല്ലെ. വൈകി ഉദിച്ച അപാര ഫുധിക്ക് നല്ല നമസ്കാരം. വന്ന സ്ഥിതിക്ക് ഈ ജനാതിപത്യ അഴകൊഴംബന്‍ നയവുമായി എങ്ങിനെ 20 ലക്ഷം അടിച്ചു മാറ്റും എന്ന് കൂടി പറഞ്ഞിട്ട് പോകൂ സാറേ. ..
ഞാന്‍ ഇത്രയേ പറയുന്നുള്ളൂ.
ReplyDelete1 ഞങ്ങള്‍ ഒരു സംഘടന എന നിലയില്‍ ഒരു രാഷ്ട്രീയ വീക്ഷണത്തെയും പിന്തുണക്കുകയോ നിരകരിക്കുക്കയോ ഇല്ലന്ന നയം മുജഹിടുകള്‍ മാറ്റിയിരിക്കുന്നു. ജനകീയ വികസന മുന്നണിക്ക് എതിരെ അവര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതായതു രാഷ്ട്രീയത്തില്‍ അഭിപ്രായം പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത് കഴിഞ്ഞ 60 വര്‍ഷത്തെ ജമാത്തിന്റെ പ്രവര്‍ത്തന വിജയമാണ്.
2 ജനകീയ വികസന മുന്നണി എന്ന കൂട്ടായ്മകളില്‍ മതപരമായ പ്രത്യയ ശാസ്ത്ര ഉള്ളടക്കം ഇല്ല എന്നും "വികസന കഴ്ച്ചപടുകളുടെ" ഉള്ളടക്കമാണ് ഉള്ളതെന്നുമുള്ള പ്രാഥമിക അറിവ് പോലും മുജഹിധിനില്ല.
3 ഏതു സംഘടനക്കും, വ്യക്തിക്കും വോട്ടു ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് അനുവാദം കൊടുത്ത മുജാഹിദ് വിഭാഗങ്ങളുടെ സ്വന്തം പ്രവര്‍ത്തകരും ജനകീയ വികസന മുന്നണിക്ക് വോട്ടു ചെയ്യും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതല്ല അവര്‍ ഇനി ഒരു സംഘടന സെര്‍കുലര്‍ ഇതില്‍ ഇറക്കിയാല്‍, അതായിരിക്കും അവരുടെ രസ്ത്രീയ് രംഗ പ്രവേശം.
എന്നാല്‍ മനുഷ്യര്‍ ആവിഷ്കരിച്ച രാഷ്ട്രീയ-ഭരണക്രമങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടത് ജനാധിപത്യമാണ്. നാടുവാഴിത്തത്തേക്കാളും രാജാധിപത്യത്തേക്കാളുമേറെ എടുത്തോതാവുന്ന ഒട്ടേറെ മികവുകള്‍ അതിനുണ്ട്. ഗുണപരമായ ഈ വശത്തെ ജമാഅത്ത് അംഗീകരിക്കുന്നു. സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "ജനാധിപത്യം ആദ്യത്തില്‍ ആവിഷ്കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല
ReplyDeleteപൊട്ടിച്ചെറിയേണ്ടതിനു വേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്പിക്കാനോ അവരെ സ്വാര്ഥതാല്പര്യങ്ങള്ക്കു വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവുംഅവകാശവുമില്ല''
(മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 10).
This comment has been removed by a blog administrator.
ReplyDeleteഭരണാധികാരിയെ തെരഞ്ഞടുക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട രീതി എന്ന നിലയിലും ജമാഅത്ത് ജനാധിപത്യത്തെ
ReplyDeleteപിന്തുണക്കുന്നു. സയ്യിദ് മൌദൂദി എഴുതുന്നു: "ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു
പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും
പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' ( മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 20).
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete>>> വളരെ ലളിതമായ ഒരു ചോദ്യമേ ഞാന്‍ ചോദിക്കുന്നുള്ളൂ. - നിലവിലുള്ള ഇന്ത്യന്‍ ജനാതിപത്യത്തെ ജമാത്ത് അന്ഗീകരിക്കുന്നുണ്ടോ. ഇവിടെ ഇപ്പോള്‍ നടക്കുന്നത് ഭൂരിപക്ഷാടിസ്ഥാനത്തില്‍ (51 % നു മുകളില്‍ ) നിയമം പാസാക്കുന്ന രീതിയാണ്. അതിനെ അന്ഗീകരിക്കുന്നുണ്ടോ.
ReplyDeleteഇല്ലെന്നാണ് ഷെയ്ഖ് ഈ പ്രസംഗത്തില്‍ പറയുന്നത്. അല്ലെന്നു താങ്കള്‍ക്കു പറയാമോ. <<<
ജനാധിപത്യത്തെ (അതെവിടുത്തെ ആയാലും) ക്കുറിച്ച് ശൈഖ് പറഞ്ഞതിനെ അംഗീകരിക്കുന്നുണ്ടോ എന്നാണ് താങ്കള്‍ ചോദിക്കുന്നതെങ്കില്‍. അതെ എന്നാണ് എന്റെ ഉത്തരം.
അതില്‍ ഇസ്ലമികമായി അബദ്ധമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുക.
അക്ബര്‍ താങ്കള്‍ക്കെന്തു പറ്റി. എത്രാമത്തെ പ്രാവശ്യമാണിത് നല്‍കുന്നത്. ഇതിലെന്താണ് താങ്കള്‍ കണ്ട് ഇത്ര വലിയ അപകടം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണോ. അതോ കുമ്പിടാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയാണോ.
ഇസ്ലാഹികള്‍ക്ക് ആര്‍ത്തു വിളിക്കാനും പരിഹസിക്കാനും വള്ളിക്കുന്നിന്റെ വക ഒരു തെരഞ്ഞെടുപ്പ് സ്പഷ്യല്‍ മാത്രമാണി പോസ്റ്റ്. അതുകൊണ്ട് അതിന് ഞാനായിട്ട് ഭംഗം വരുത്തുന്നില്ല. എല്ലാവര്ക്കും സലാം.
അക്ബര്‍ .
ReplyDelete... ജനാതിപത്യ തെ കുറിച്ച് ചാരിത്ര്യ പ്രന്സങ്ങങ്ങള് നടത്തുന്ന സോളികുട്ടികളുടെ വല്യാപ്പമാരുടെ അഭിപ്രായം തെളിവ് സഹിതം കൊടുത്തതില്‍ നന്ദി
ഇപ്പോയാതെ അവരുടെ വാക്കും കേട്ട് വോട്ടു ചെയ്യുന്നവരുടെ അവസ്ഥ കഷ്ട്ടം തെന്നെ കാലതിന്നനുസരിച്ചു അഭിപ്രായം വും നയവും മാറ്റി കൊണ്ടിരിക്കും
MT Manaf ന്റെ അഭിപ്രായത്തോട് യോജിക്കുന്നു
@ഞങ്ങളെ കുറിച്ച് said.
20 ലക്ഷം കിട്ടിയാല്‍ ഇരുപതായിട്ടു ന്നല്ല ഇരുനൂരായിട്ടു വീതിക്കാന്‍ ജമാതുകാര്‍ കൂടുതലുള്ള പാകിസ്താനില്‍ ആയാലും എവിടെയാലും അധികാരം കിട്ടുമ്പോള്‍ എല്ലാം സ്വാഹ യാവും അതിന്നു പേരിനു ഒരു "ഇസ്ലാമി" ഉണ്ടായിട്ടു കാര്യമില്ല
ബഷീര്‍ .... ഓണത്തിനടക്ക് പുട്ട് കച്ചവടം നടക്കുന്നുണ്ട് .....ഐ മീന്‍ വോട്ടു പിടുത്തം.. നടക്കട്ടെ ആ നിലക്ക് എങ്കിലും "ജനപക്ഷ മുന്നണി" ക്ക് ഒരു വോട്ടു കിട്ടികൊട്ടെ ല്ലേ
This comment has been removed by the author.
ReplyDeleteവീണ്ടും വന്നു വര്ഗാതിപത്യവും കൊലോനിയളിസവും. എന്ത് കൊട് നിലവിലുള്ള ജനാതിപത്യത്തെ അന്ഗീകരിക്കുന്നില്ല എന്ന് നേരെ ചൊവ്വേ പറഞ്ഞാല്‍ എന്താ കൊച്ചിപ്പള്ളീ . ഞാന്‍ സ്ടടി ക്ലാസിനു വരേണ്ടി വരുമോ.
..
ഭരണാധികാരിയെ തെരഞ്ഞടുക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട രീതി എന്ന നിലയിലും ജമാഅത്ത് ജനാധിപത്യത്തെ
ReplyDeleteപിന്തുണക്കുന്നു. സയ്യിദ് മൌദൂദി എഴുതുന്നു: "ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു
പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും
പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' ( മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 20).
This comment has been removed by the author.
ReplyDeleteവീണ്ടും വന്നു വര്ഗാതിപത്യവും കൊലോനിയളിസവും. എന്ത് കൊണ്ട് നിലവിലുള്ള ജനാതിപത്യത്തെ അംഗീകരിക്കുന്നില്ല എന്ന് നേരെ ചൊവ്വേ പറഞ്ഞാല്‍ എന്താ കൊച്ചിപ്പള്ളീ. ഞാന്‍ സ്റ്റടി ക്ലാസിനു വരേണ്ടി വരുമോ.
..
ബഷീര്‍ വള്ളിക്കുന്ന് സാമൂഹ്യ ബന്ധിയായ പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടുതറയുടെ പിന്‍ബലത്തില്‍, പഴുതടച്ച തികവോടെ ഇടപെടുന്ന എഴുത്തുകാരനാണ്. മലപ്പുറത്ത് പിടിക്കപ്പെട്ട ഉണ്ണിത്താനെയും, കുബേര്‍, കുഞ്ചി, മാഗ്നറ്റ് ചെരുപ്പില്‍ തങ്ങളുടെ പ്രബുദ്ധത പണയപ്പെടുത്തിയ മലയാളി പൊട്ടന്മാരെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി വിമര്ശനാതീതമായൊരു സംഘടനയാണെന്നും, ഒരു ചെളിയും പുരളാത്ത 916 പരിശുദ്ധിയുള്ള തങ്കപെട്ട ചരക്കാണെന്നും വിശ്വസിക്കാന്‍ മാത്രം അദ്ദേഹത്തിന്റെ 'മന്ദബുദ്ധി' വികസിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹം ആ പാവങ്ങളെയും അവരുടെ നിലപാടിനെയും വിലയിരുത്താറുണ്ട്. പക്ഷെ, അതിനെതിരെ തികഞ്ഞ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ജമാ അത്ത് സുഹൃത്തുക്കള്‍ സംവാദ രംഗത്തെ പിന്തിരിപ്പന് ശൈലിയെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് പറയുന്നതില്‍ ഖേദമുണ്ട്.
ReplyDeleteബഷീര്‍ വള്ളിക്കുന്നിന്റെ കുറിപ്പില്‍ അദ്ദേഹം തന്റെ text ന്റെ context ആയി പറയുന്നത് ജമാ അത്തെ ഇസ്ലാമിക്കാരന്റെ തിരഞ്ഞെടുപ്പ് കാംപയിനുമായി ബന്ധപ്പെട്ടു അദേഹത്തിനു ലഭിച്ച ഈ-മെയിലുകളാണ്. അതിന്റെ പശ്ചാത്തലത്തില്‍, ജമാ അത്ത് മുഖപ്പത്രവും, അവരുടെ താത്വികാചാര്യനും വെളിപ്പെടുത്തിയ ബുദ്ധിശൂന്യവും, ജനാധിപത്യ വിരുദ്ധവുമായ പരാമര്‍ശങ്ങളെ JIH ന്റെ പുതിയ നിലപാടുമായി ബന്ധപ്പെടുത്തി ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. ആദര്‍ശത്തിന്റെ പിന്‍ബലം അഭിമാനമായി കാണുന്നവര്‍ വ്യക്തമായി മറുപടി പറയേണ്ട ആ ചോദ്യങ്ങളെ തങ്ങളുടെ നേതാവിനെയും, തങ്ങളുടെ ഇന്നലെകളുടെ നിഴലിനെപ്പോലും ഭയപ്പെടുന്ന ആളുകള്‍ കൊഞ്ഞനം കുത്തിയാണ് സ്വീകരിച്ചത്. ബഷീര്‍ ചോദിച്ച ഒന്നാമത്തെ ചോദ്യം, “ഇന്നാട്ടിലെ ഭരണകൂടം ഇസ്ലാമികമായിരിക്കുമെന്ന് ഗവണ്മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല” എന്ന പ്രബോധനത്തിലെ പരാമര്‍ശവും, പുതിയ ജമാത്ത് നിലപാടും തമ്മിലുള്ള വൈരുദ്ധ്യം ഒന്ന് വ്യക്തമാക്കാമോ എന്നായിരുന്നു. ലഭിച്ച മറുപടി, 'ഇതൊരു ചര്‍വിത ചര്‍വ്വണം ആണെന്നായിരുന്നു! തൃപ്തികരമായി മറുപടി പറയാന്‍ കഴിയാതെ വരുമ്പോള്‍ എഴുത്തുകാരന്റെ സംഘടനാപരമായ Affiliation നെയും, Association നെയും പരാമര്‍ശിച്ചു ആ സംഘടനകളെ വിമര്‍ശിക്കുന്ന തര്‍ക്ക ശാസ്ത്രത്തിലെ തരംതാണ ഒരു 'ക്ലീഷേ' യെ പുന: പ്രതിഷ്ഠിക്കുന്ന jih പ്രവര്‍ത്തകരുടെ ശ്രമം സഹതാപമാര്‍ഹിക്കുന്നു. (to be continued)
“മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രഖ്യാപിക്കുന്നു. ആധുനിക മതേതര, ദേശീയ, ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്” എന്ന് പ്രഖ്യാപിച്ച മൌദൂദി സാഹിബും, അധെഹത്ത്തോട് അനുരാഗാത്മകമായ ഭ്രമം കാണിക്കുന്ന ജിഹിന്റെയും അവരുടെ ജിഹ്വകളുടെയും സമകാലിക നിറവും നയവും തമ്മിലുള്ള 'ആടും ആനയും ' വ്യത്യാസം തുറന്നു കാണിച്ചപ്പോള്‍ കിട്ടിയ മറുപടി, "സങ്കുചിത രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയും അവര്‍ക്ക് വേണ്ടി ഒരു ലക്ഷ്യവുമില്ലാതെ അഹോരാത്രം പണി എടുക്കുകയും ചെയ്യുതുകൊണ്ടിരിക്കുന്നവര്ക്ക് എന്ത് ജനക്ഷേമം..? " അരിയെത്ര? വോട്ടു നാനൂറു!
ReplyDeleteComments കോളത്തില്‍ @ Akbar ചര്‍ച്ചകള്‍ക്ക് ഒരു താത്വിക ഭാവം നല്കി. അദ്ധേഹത്തിന്റെ ചോദ്യം വളരെ Simple ആയിരുന്നു:
"നമ്മുടെ കാരണവന്മാര് പണ്ട് സര്‍ക്കാര്‍ ജോലികളില്‍ നിന്നൊക്കെ വിട്ടു നിന്നതും, മറ്റു മുസ്ലിം പ്രസ്ഥാങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും ജനാതിപത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ JIH പുറം തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാതെ മൌദൂദിസം പാടി നടന്നതും എന്തിനായിരുന്നു എന്ന് ഒന്ന് കുത്തുബാത്തിന്റെ സഹായം ഇല്ലാതെ നേരെ ചൊവ്വേ പറയാമോ"
ജമാ അത്തുകാരന്റെ മറുപടി ഇങ്ങനെ: "ജമാഅത്തെ ഇസ്ലാമി ഒരു പാര്‍ടിയുടെയും പടിപ്പുരയിലോ അടുക്കളയിലോ ഒന്നും കേറി നിരങ്ങിയിട്ടില്ല. താങ്കള്‍ നില കൊള്ളുന്ന സംഘടനയിലെ നേതാക്കളും അനുയായികളുമാണ് വിവിധ പാര്ടിക്കാരുടെ അരമനയില്‍ കേറി ഉപവിഷ്ട്ടരായി ഇരിക്കുന്നത്. ..."
പഞ്ചസാരയെത്ര? പ്രബോധനം പന്ത്രണ്ടു!!!!
(to be continued)
@കുരുത്തം കെട്ടവന് , ബഷീറിനെ വള്ളി ട്രൌസറുടുപ്പിച്ചു ലീഗുകാരനാക്കി! ഫെയ്സ് ബുക്കില്‍ ഒരു പാവത്താന്‍ ബഷീര്‍ വള്ളിക്കുന്നിനെ കോണ്‍ഗ്രസ് കാരനാക്കിയിട്ടുണ്ട്! ഇവിടെ ലീഗും, കൊണ്ഗ്രസുമല്ലല്ലോ വിഷയം. വ്യക്തമായ തെളിവിന്റെ പിന്‍ബലത്തില്‍ ഉയര്‍ത്തപ്പെട്ട സന്ദേഹങ്ങള്‍ക്ക് മറുപടിയായിരുന്നു വേണ്ടിയിരുന്നത്. വ്യക്തിപരമായ വിഴുപ്പലക്കലുകളല്ലല്ലോ. കുരുത്തന്‍ കെട്ടവന് സൂചിപ്പിച്ച ഒരു പോയിന്റ് "ജമാഅത്ത് രാഷ്ട്രീയത്തില്‍ ഇടപെടുന്നു, അവര്‍ക്ക് ദീനീകാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരെ എന്നായിരുന്നു". അപ്പോള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും മത്സരിക്കുന്നതും ജമാഅത്തിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. ഇപ്രാവശ്യം എല്ലായിടത്തും മത്സരിക്കുന്നതിനു മുന്‍പും (അതായത് 1987- കളീല്) ജമാഅത്തെ മെംബര്‍ പഞ്ചായത്ത് മെംബര്‍ ആയി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട് (മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച വ്യക്തി ജമാഅത്ത് മെംബര്‍ ആയിരുന്നു അതും 1987-ല്‍). "
ReplyDelete@Akbar, ഈ കമെന്റിനു നല്കിയ മറുപടി ഇതായിരുന്നു: ``എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405). മൌദൂദി വീക്ഷണത്തില്‍ ഇദ്ദേഹം ആണോ ആദ്യത്തെ കപട വിശ്വാസി. ഒന്ന് വിശദീകരിക്കാമോ. " മറുപടി നല്കാന് ഗുരുത്വമുള്ളവര്‍ ആരും വന്നില്ല!
(to be continued)
@AKBAR ചോദിച്ച ഒരു ചോദ്യം പാര്‍ലിമെന്ററി വ്യാമോഹത്തിന്റെ കാറ്ററാക്ട് പിടിപെട്ട ജമാ അത്ത് സഹോദരങ്ങളുടെ ഉറക്കം കെടുത്തും: "മൌദൂദിയുടെ ജനാതിപത്യത്തെ സമ്പന്തിച്ച കാഴ്കാപ്പാടുകള് ശരിയായിരുന്നില്ല
ReplyDeleteഇന്ത്യന്‍ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല
അതിനാല്‍ ഞങ്ങള്‍ മൌദൂദി ആശയങ്ങളെ തള്ളുന്നു.
സ്വാതത്ര്യം കിട്ടി 35 വര്ഷത്തിലെറെക്കാലം ജനാതിപത്യ പ്രക്രിയകളില്‍ നിന്ന് വിട്ടുനിന്നതും സര്‍ക്കാര്‍ ജോലികള്‍ നിരാകരിച്ചതും തെറ്റായിപ്പോയെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.
അതിനാല്‍ ഇന്ത്യന്‍ ഭരണഘടനാ മാനിക്കാനും ജനാതിപത്യത്തില്‍ ഭാഗവാക്കാകാനും ഞങ്ങള്‍ തീരുമാനിച്ചു.
ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇനി മൌദൂദിയോടു യോജിക്കുന്നില്ല. (പരസ്യമായി തള്ളണ്ട )
മേല്പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞു രാഷ്ട്രീയത്തിലേക്ക് മുഖംമൂടിയില്ലാതെ കടന്നു വരാന്‍ ജമാഎത്തെ ഇസ്ലാമിയില്‍ ഏതെങ്കിലും ആണ്‍കുട്ടികള്‍ ഉണ്ടോ. എങ്കില്‍ വിഷയം തീര്‍ന്നു. ജമാത്തിന്റെ രീപീകരണം മുതല്‍ മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നതാണ് ഇത്. "
തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലെ അക്ഷരങ്ങള്‍ക്ക് ഡ്രാക്കുളയുടെ രൂപം കൈവരുമ്പോള്‍, മറ്റു മുസ്ലിം സംഘടനകളെ പരിഹസിച്ചു നടന്ന ഇന്നലെയുടെ ഓര്‍മകള്‍ക്ക് ഭീകര രൂപം ഉണ്ടാകുമ്പോള്‍ ഇതിനു മറുപടി തല്ക്കാലം ലഭിക്കില്ല.
ചുരുക്കത്തില്‍, അത്തിക്കായോ, പടുമരങ്ങളോ, കായ്ക്കുന്ന ഉപ്പുമാവോ അല്ല ഇവിടുത്തെ തര്‍ക്ക വിഷയം; ചോദ്യവും. . "...ആധുനിക മതേതര, ദേശീയ, ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്” എന്ന് പറഞ്ഞിട്ടുണ്ട് മൌദൂദി സാഹിബ്. ഇപ്പോള്‍ സോളിക്കുട്ടികള്‍ തങ്ങളുടെ ചെരുപ്പിന്റെ സോള്‍ തേഞ്ഞുപോകുന്ന ആവേശത്തില്‍ ആധുനിക ജനാധിപത്യത്തോട് Solidarity പ്രഖ്യാപിക്കുന്ന ഒരു സാഹചര്യത്തില്‍ ""മൌദൂദിയുടെ ജനാതിപത്യത്തെ സമ്പന്തിച്ച കാഴ്കാപ്പാടുകള് ശരിയായിരുന്നില്ല
ഇന്ത്യന്‍ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല
അതിനാല്‍ ഞങ്ങള്‍ മൌദൂദി ആശയങ്ങളെ തള്ളുന്നു.
സ്വാതത്ര്യം കിട്ടി 35 വര്ഷത്തിലെറെക്കാലം ജനാതിപത്യ പ്രക്രിയകളില്‍ നിന്ന് വിട്ടുനിന്നതും സര്‍ക്കാര്‍ ജോലികള്‍ നിരാകരിച്ചതും തെറ്റായിപ്പോയെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.
അതിനാല്‍ ഇന്ത്യന്‍ ഭരണഘടനാ മാനിക്കാനും ജനാതിപത്യത്തില്‍ ഭാഗവാക്കാകാനും ഞങ്ങള്‍ തീരുമാനിച്ചു.
ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇനി മൌദൂദിയോടു യോജിക്കുന്നില്ല. എന്ന് പറയുവാനുള്ള ധാര്‍മികതയും, സത്യസന്ധതയും തങ്ങളില്‍ അവശേഷിക്കുന്നുണ്ടോ എന്നതാണ്.
yuktivadam said...
ReplyDelete<< >>
ഈ അനോനി പ്രൊഫൈൽ ഇന്ന് ഉണ്ടാക്കിയതാ.
ജമാഅത്തുകാർക്കെതിരെ എന്തെങ്കിലും നോട്ടിടുക.. എന്നീട്ട് ഇതും വെച്ച് ഒരു കാച്ച്…. ജമാഅത്തുകാർക്കെതിരെ കുതിവാദികളും കൂട്ടരും ഒന്നിക്കുന്നു എന്ന്.
അനോനികൾക്ക് സലാം..
@-CKLatheef said...
ReplyDeleteജനാധിപത്യത്തെ (അതെവിടുത്തെ ആയാലും) ക്കുറിച്ച് ശൈഖ് പറഞ്ഞതിനെ അംഗീകരിക്കുന്നുണ്ടോ എന്നാണ് താങ്കള്‍ ചോദിക്കുന്നതെങ്കില്‍. അതെ എന്നാണ് എന്റെ ഉത്തരം.
അതില്‍ ഇസ്ലമികമായി അബദ്ധമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുക.
മലക്കം മറയല്ലേ ലത്തീഫ്,
ഷെയ്ഖ് പറഞ്ഞതിനെ അംഗീകരിക്കുന്നുണ്ടോ എന്നല്ല എന്റെ ചോദ്യം. ചോദ്യം മാറ്റരുത്. നിലവിലുള്ള ജനാതിപത്യത്തെ ജമാത്തെ ഇസ്ലാമി അംഗീകരിക്കുന്നുടോ എന്നാണു. ഉണ്ടെങ്കില്‍ അതെങ്ങിനെ മൌദൂടിസവുമായി യോജിക്കും. ഇല്ലെങ്കില്‍ നിങ്ങള്‍ നിയമ നിര്‍മാണ സഭകളില്‍ എങ്ങിനെ പങ്കാളികളാകും . ദയവായി കണ്ട്രോള് വിടാതെ സൌമ്യമായി മറുപടി പറയൂ.
അതല്ല എന്തിനാണ് നിങ്ങളൊക്കെ ഇത്ര ബേജാരാവുന്നത്?...ലീഗിനും മാര്ക്സിസ്ട്ടിനും,ബി ജെ പിക്കും ,കൊണ്ഗ്രെസ്സിനും കിട്ടുന്ന പൊതു കഴുതകളുടെ നാല് വോട്ട് .ഈ ജമാത്തുകാര്‍ക്കും കിട്ടിയാല്‍ എന്തെ ?മതം വേറെ പാര്‍ട്ടി വേറെ...രണ്ടും നിങ്ങളെല്ലാം കൂട്ടി കുഴക്കരുത് കേട്ടോ .അങ്ങനെയാണെങ്കില്‍ മുസ്ലിം ലീഗിന്റെ മുസ്ലിം ഒഴിവാക്കി വേണ്ടേ അവര്‍ മറ്റു ആള്‍ക്കാരെ സ്ഥാനാര്ത്തികലാക്കാന് ? ഇതെല്ലാം വെറും അധികാര കളികള്‍ വെറുതെ ഇല്ലാത്ത സമയം കളയുന്ന നമ്മള് മണ്ടന്മാര് ..ഈ "ജനകീയം ജാനകിയുടെ "കൂടെ കെ പി എസ്സും ,അയ്യരും മറ്റും ചേര്‍ന്നത് ഈ ഇന്ത്യ മഹാ രാജ്യത്തെ ഒരു ഇസ്ലാമിക രാജ്യം ആക്കാനാണോ? അല്ലല്ലോ അവര്‍ക്ക് അതിന്റേതായ നേട്ടം കാണും
ReplyDeleteArafath Kochipally sa
ReplyDeleteഎന്താണ് ഇത് ഒരു കമന്റ് തന്നെ എത്ര പ്രാവശ്യാ മാ .. ഒന്നില്‍ കൂടുതല്‍ ഉള്ളത് ..താങ്കള്‍ക്കു ഡിലീറ്റ് ചെയ്യാമല്ലോ
ജെമാഅത്തെ ഇസ്ലാമി വാദിച്ചതൊക്കെയും ഇപ്പോഴും അതിന്റെ പ്രസിദ്ധീകരണങ്ങളിലുണ്ട്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികളുമുണ്ട്. എടുത്ത് വായിച്ചുനോക്കി ആര്‍ക്കും സംശയനിവൃത്തി വരുത്താവുന്നതേയുള്ളൂ. അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിച്ച് സ്വയം ദൈവം ചമഞ്ഞ് സൃഷ്ടികളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നവര്‍ ആരായാലും അവരെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നതും നിയമനിര്‍മാണത്തിനുള്ള അധീശാധികാരം സമ്മതിച്ചുകൊടുക്കുന്നതും ശിര്‍ക്കാണെന്നേ ജമാഅത്ത് പണ്േട പറഞ്ഞിട്ടുള്ളൂ. അല്ലാതെ ജനാധിപത്യവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ പങ്കെടുക്കുന്നതും ശിര്‍ക്കാണെന്ന് ജമാഅത്ത് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാര പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിനോട് ജമാഅത്തെ ഇസ്ലാമിക്ക് താത്ത്വികമായി വിയോജിപ്പുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ അത്തരം പാര്‍ട്ടികളുടെ മാനവികവിരുദ്ധ, മുസ്ലിംവിരുദ്ധ ചെയ്തികളില്‍ പങ്കാളികളാവുകകൂടി ചെയ്യുമ്പോള്‍ എതിര്‍പ്പ് രൂക്ഷമാവുന്നു. ഇതേപ്പറ്റിയൊക്കെ ആശയസംവാദങ്ങള്‍ക്ക് ജമാഅത്ത് എപ്പോഴും തയാറാണ്. അതേസമയം യോജിക്കാവുന്ന പൊതുകാര്യങ്ങളില്‍ സഹകരിക്കാന്‍ ആദര്‍ശപരമോ ആശയപരമോ ആയ ഭിന്നിപ്പുകള്‍ തടസ്സമാവേണ്ടതല്ല. നിര്‍ഭാഗ്യവശാല്‍ തീര്‍ത്തും നിഷേധാത്മകമാണ് പലപ്പോഴും മുജാഹിദ് നേതൃത്വത്തിന്റെ നിലപാട്. തീവ്രവാദം പോലുള്ള ഗുരുതരവും എന്നാല്‍ അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ പോലും അവര്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മേല്‍ കെട്ടിയേല്പിക്കുകയും യഥാര്‍ഥ തീവ്രവാദികളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് നീതിയല്ല.
ReplyDelete@ആചാര്യന്
ReplyDeleteജനാതിപത്യത്തിൽ വോട്ട് ചെയ്യുന്നവരൊക്കെ ഇപ്പോഴും കഴുതകളാണോ??? ഈ പറയപെട്ട കഴുതകളുടെ നേതാവാനാനോ ഇപ്പോ ജമാഅത്ത് ശ്രമിക്കുന്നത്??
@Arafath Kochipally
മൗദൂദി മതേതരത്വത്തെയും ജനാധിപത്യത്തെയും രൂക്ഷമായി വിമര്ശിാക്കുകയും മുസ്ലിംകള്ക്ക്് യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്ലാമിക വ്യവസ്ഥയാണെന്നും മുസ്ലിംകള് മതേതര, ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ സമരം നയിക്കേണ്ടത് അവരുടെ ഒഴിച്ചുകൂടാത്ത കര്ത്തഥവ്യമാണെന്നും ഊന്നിപ്പറയുകയും അത് ജമാഅത്തുകാര്‍ അങ്ങേയറ്റത്തെ ആവേശത്തോടെ ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് പ്രസംഗവിഷയത്തോട് കൂടുതല്‍ അടുപ്പമുള്ള മതേതരത്വം, ദേശീയത്വം, ജനാധിപത്യം-ഒരു താത്വികവിശകലനം എന്ന പേരിലാക്കി ജമാഅത്ത് പ്രസാധനാലയം ഈ പ്രസംഗം പ്രസിദ്ധീകരിച്ച് ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. സാറ് അതൊന്ന് വായിച്ച് വരണം പ്ലീസ്..
എന്ത് കൊണ്ട് ജനാതിപത്യ സംവിദാനത്തിൽ വോട്ട് ചെയ്ത ഇന്ത്യൻ മുസ്ലിംങ്ങളിൽ രാഷ്ട്രീയ കുറാഫാത്ത് ആരോപിച്ചു? കെ.എം. മൌലവിയെ കുറിച്ച് ഹാജി സാഹിബ് പറഞ്ഞത് "അദ്ദേഹം എത്ര നല്ല മനുഷ്യനാണ്.. എന്നീട്ടെന്താ.. മുഷ്രിക്കായല്ലെ മരിച്ച് പോയത് എന്ന്." അതിനുള്ള കാരണമായി പറഞ്ഞത് ജനാതിപത്യവ്യവസ്ഥിതിയിൽ വോട്ട് ചെയ്തതാണ്.
This comment has been removed by the author.
ReplyDeleteമാന്യ വായനക്കാരെ. എന്റെ ഏറെ നേരത്തെ പരിശ്രമത്തിനു ഒടുവില്‍ ഒരു ചോദ്യത്തിന് ലത്തീഫ് ഉത്തരം പറഞ്ഞിരിക്കുന്നു.
ReplyDeletemy question was
>>> വളരെ ലളിതമായ ഒരു ചോദ്യമേ ഞാന്‍ ചോദിക്കുന്നുള്ളൂ. - നിലവിലുള്ള ഇന്ത്യന്‍ ജനാതിപത്യത്തെ ജമാത്ത് അന്ഗീകരിക്കുന്നുണ്ടോ. ഇവിടെ ഇപ്പോള്‍ നടക്കുന്നത് ഭൂരിപക്ഷാടിസ്ഥാനത്തില്‍ (51 % നു മുകളില്‍ ) നിയമം പാസാക്കുന്ന രീതിയാണ്. അതിനെ അന്ഗീകരിക്കുന്നുണ്ടോ.
ഇല്ലെന്നാണ് ഷെയ്ഖ് ഈ പ്രസംഗത്തില്‍ പറയുന്നത്. അല്ലെന്നു താങ്കള്‍ക്കു പറയാമോ. <<<
(latheef said.
ജനാധിപത്യത്തെ (അതെവിടുത്തെ ആയാലും) ക്കുറിച്ച് ശൈഖ് പറഞ്ഞതിനെ അംഗീകരിക്കുന്നുണ്ടോ എന്നാണ് താങ്കള്‍ ചോദിക്കുന്നതെങ്കില്‍. അതെ എന്നാണ് എന്റെ ഉത്തരം.)
നന്ദി ലത്തീഫ്,
അതായത് ഭൂരിപക്ഷാടിസ്ഥാനത്തില്‍ (51 % നു മുകളില്‍ ) നിയമം പാസാക്കുന്ന ജനാതിപത്യ രീതിയെ അറബിക്കടലിലും അതിനും അപ്പുറത്തെ കടലിനു അക്കരെക്കും ചവിട്ടിത്തെറിപ്പിക്കുക എന്നതാണ് ജമാത്ത് നയം. അങ്ങിനെ തന്നെയല്ലേ ലത്തീഫ് ഭായി. തെറ്റാണെങ്കില്‍ പറഞ്ഞു തരണം.
ലിങ്ക് കൊടുത്തതിനു നന്ദി പറഞ്ഞ സ്ഥിതിക്ക് അത് ഒരിക്കല്‍ കൂടി ആ നന്ദി എനിക്ക് വേണം.
..
അപ്പോള്‍ അധികമായാല്‍ ....അമൃതാനന്ദമയിയും വിഷമാണ് ...അല്ലേ
ReplyDelete@മൈപ്പ്..താങ്ങള് ശിര്‍ക്ക് കുരഫത് എന്നൊക്കെ പറനല്ലോ..എനിക്ക് തോന്നുന്നത് താങ്ങള് ഒരു മുജാഹിദ് ആശയകാരന് ആണെന്നു..തങ്ങളോട് ഒരു ചോദ്യം ചോദികട്ടെ..വളരെ ലളിതമായ ഒരു ചോദ്യം. തന്റെ സര്‍വ ഐശ്വര്യങ്ങല്കും കാരണം തുളസിച്ചെടി ആണെന് മനസ്സില്‍ കരുതി കൊണ്ട് ഒരാള്‍ വീട്ടു മുറ്റത്ത് തുളസി ചെടി നടല്‍ ശിര്കണോ അല്ലെ??
ReplyDeleteതുളസി ആണ് ഇപ്പോഴത്തെ പ്രശ്നം.
ReplyDeleteWhat an idea sait ji
What an idea sait ji
What an idea sait ji
ആ ലിങ്ക് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് അല്ലെ.
@ Noushad Kuniyil..
ReplyDeleteനാല് പാര്‍ട്ടുകളായി വന്ന താങ്കളുടെ കമന്റ് ഈ ചര്‍ച്ചയെ ആറ്റിക്കുറുക്കിയിട്ടുണ്ട്. മനോഹരമായ ശൈലിയില്‍ താങ്കള്‍ പറഞ്ഞു വെച്ച ആ വാക്കുകളാണ് ഈ ചര്‍ച്ചയിലുടനീളം കാണുന്നത്. "വ്യക്തമായി മറുപടി പറയേണ്ട ആ ചോദ്യങ്ങളെ തങ്ങളുടെ നേതാവിനെയും, തങ്ങളുടെ ഇന്നലെകളുടെ നിഴലിനെപ്പോലും ഭയപ്പെടുന്ന ആളുകള്‍ കൊഞ്ഞനം കുത്തിയാണ് സ്വീകരിച്ചത്".
ജമാഅത്തെ ഇസ്ലാമിയെ കേരളീയ പൊതു സമൂഹം എതിര്‍ക്കുന്നത് അവരുടെ തന്നെ ഭൂതകാല ഭ്രാന്തുകളുടെ (വര്‍ത്തമാനവും) ഫലമായിട്ടാണ്. സിമി അടക്കമുള്ള വര്‍ഗീയ തീപ്പൊരികളെ കുടം തുറന്നു വിട്ട ഭൂത കാലം. മഅദനി അടക്കമുള്ള സകല വര്‍ഗീയ കോമാരങ്ങളെയും ഊട്ടി വളര്‍ത്തിയ ഭൂത കാലം. ഇന്ത്യന്‍ ജനാധിപത്യത്തിനും മതെതരത്വത്തിനും എതിരില്‍ യുവാക്കളെ ഇളക്കി വിടാന്‍ ശ്രമിച്ച ഭൂതകാലം. അവയൊക്കെ ആരെങ്കിലും ഒര്മിപ്പിക്കുമ്പോള്‍ സമനില കൈവിടുന്ന വര്‍ത്തമാനകാലം. താങ്കളുടെ കമ്മന്റുകള്‍ ഒരാവത്തി കൂടി വായിക്കുവാന്‍ ഞാന്‍ അവരെ വിനയത്തോടെ ഉപദേശിക്കട്ടെ.
അക്ബര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടില്‍ വിറയ്ക്കുന്ന സുഹൃത്തുക്കളോട് ഒരു വാക്ക്. ധൃതിയില്‍ മറുപടി എഴുതി വിഷമിക്കേണ്ട. നേതാക്കളോട് പോയി ചോദിച്ചു പുസ്തകങ്ങള്‍ പഠിച്ചു തിരിച്ചു വരൂ. ഞങ്ങള്‍ ഇവിടെയൊക്കെ കാണും.
ReplyDeleteഎഴുതി രേഖയാക്കിയതും വാ തുറക്കുമ്പോള്‍ പകര്ത്തിയതുമൊന്നും മാഞ്ഞു പോകില്ല. നാവു നീട്ടി നാലായിരം തവണ നിഷേധിച്ചാലും
ReplyDeleteഅവ തിരിഞ്ഞു കുത്തിക്കൊണ്ടേയിരിക്കും. ബഹുമത സമൂഹത്തില്‍ മുസ്ലിങ്ങള്‍ എങ്ങിനെ വര്‍ത്തിക്കണമെന്നു പ്രവാചക പാഠങ്ങള്‍
വിശദമാക്കിയിട്ടുണ്ട്. അതില്‍ നിന്ന് മാതൃക പറ്റുന്നതിനു പകരം 'ഇസം' വഴികാട്ടിയായാല്‍ ഇതു തന്നെയാവും ഗതി. സാഹചര്യങ്ങള്‍ മനസ്സിലാക്കി തിരുത്തിനു തയ്യാറായാല്‍
അടുത്ത തലമുറക്കെങ്കിലും ഉപകരിക്കും (അന്ന് അത്തരക്കാരുണ്ടെങ്കില്‍)
അല്ലെങ്കില്‍... ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഒരു മൂല എപ്പോഴും ഒഴിവുണ്ടാകും; പുതിയ ചവറുകള്ക്കുള്ള ഇടവുമായി!!
ജമാഅത്തിന്റെ നിലപാടുകളില്‍ മാറ്റം വരുത്തുവാനുള്ള അവകാശം അവര്‍ക്കുണ്ട്. ബഷീറിനു അത് പരിഹാസ്യമായി തോന്നാനുള്ള അവകാശവുമുണ്ട്. പക്ഷെ, എന്ത് തീവ്രവാദത്തിന്റെ ഒളിയജണ്ടയാണ് ജമാഅത്തിനുള്ളത് എന്ന് ബഷീര്‍ വ്യക്തമാക്കണമായിരുന്നു. മതരാഷ്ട്രവാദം തീവ്രവാദമാണോ? മത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നത് ജനാധിപത്യ വിരുദ്ധമാവുന്നില്ല; അതിനു അവലംഭിക്കുന്ന മാര്‍ഗങ്ങള്‍ ജനാധിപത്യ വിരുദ്ധമാകാത്തിടത്തോളം . ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ ജമാഅത്ത് അവലംഭിച്ചതിനു തെളിവില്ല. പിന്നെ ഈ മതരാഷ്ട്രം അത്ര മോശമായ ഒരേര്‍പ്പാടാണോ? ഒരു മത രാഷ്ട്രത്തിന്റെ പച്ചമരത്തണലില്‍ ഇരുന്നാണ് ജനാബ് ബഷീര്‍ ബ്ലോഗെഴുതുന്നത്.
ReplyDeleteNirrkshakan
@- Anony,
ReplyDeleteഅനോണി ആടറിയുമോ അങ്ങാടി വാണിഭം.
This comment has been removed by the author.
ReplyDeleteബഷീര്‍ Vallikkunnu said...
ReplyDelete@ Noushad Kuniyil..
നാല് പാര്‍ട്ടുകളായി വന്ന താങ്കളുടെ കമന്റ് ഈ ചര്‍ച്ചയെ ആറ്റിക്കുറുക്കിയിട്ടുണ്ട്. മനോഹരമായ ശൈലിയില്‍ താങ്കള്‍ പറഞ്ഞു വെച്ച ആ വാക്കുകളാണ് ഈ ചര്‍ച്ചയിലുടനീളം കാണുന്നത്.
----------------------------
ബഷീര്‍ പറഞ്ഞത് സത്യം
മാന്യ വായനക്കാര്‍ ആ കമന്റുകള്‍ ഒന്ന് കൂടി വായിച്ചാല്‍ കാര്യങ്ങള്‍ ബോദ്ധ്യ മാവേണ്ടതാണ്. ശ്രമിച്ചു നോക്കൂ .
@ nireekshakan ‘.... മത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നത് ജനാധിപത്യ വിരുദ്ധമാവുന്നില്ല; അതിനു അവലംഭിക്കുന്ന മാര്‍ഗങ്ങള്‍ ജനാധിപത്യ വിരുദ്ധമാകാത്തിടത്തോളം.....‘
ReplyDeleteവല്ലാത്ത നിരീക്ഷണം. ജനാധിപത്യ മാര്‍ഗത്തില്‍ ബി ജെ പിയും ആര് എസ് എസും അധികാരത്തില്‍ വരികയും അവരുടെ വിശ്വാസാചാരങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ അടിച്ചേല്പിക്കുകയും ചെയ്താല്‍ അതും അംഗീകരിക്കുമോ ? അതിനാണ് വര്‍ഗ്ഗീയത എന്ന് പറയുക. ജനാധിപത്യ വര്‍ഗ്ഗീയത അംഗീകരിക്കേണ്ടതാണോ ?
@Arafath Kochipally
ReplyDeleteജനാതിപ്രത്യതിരഞ്ഞെടുപ്പിൽ സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് വിശ്വസിച്ച് വോട്ട് ചെയ്താൽ അത് കുഫ്റും അതല്ലാതെ വോട്ട് ചെയ്താൽ ഹലാലുമാണെന്ന് മൌദൂദി പറഞ്ഞിട്ടുണ്ടോ?
എന്തിനാ കിടന്ന് ഉരുളുന്നു സഖാവേ…
അക്ബറ് ചോദിച്ചത് പ്രകാരം കപടന്മാരെ ഉണ്ടാക്കാനാണോ ഈ തിരഞ്ഞെടുപ്പിൽ ജമാഅത്ത് മത്സരിക്കുന്നത്? ഒരു ജമാഅത്ത് പ്രവർത്തകനും ഉത്തരം പറഞ്ഞില്ല. മൌനം സമ്മദമോ??
ReplyDeleteഎന്നാ പിന്നെ മുദ്രാവാക്യം ഇങ്ങിനെ വായിച്ചൂടെ… “ജമാഅത്തുകാരെ കപടവിശ്വാസികളാക്കാൻ ഒരു വോട്ട്“
നാറ്റത്തിനു ഒരു ഓട്ട്............. എന്നാക്കി മാറ്റിയാലോ ..........
ReplyDeleteജമാഅത്തിന്റെ. നിലപാടുകളില്‍ മാറ്റം വരുത്തുവാനുള്ള അവകാശം അവര്ക്കുകണ്ട്. ബഷീറിനു അത് പരിഹാസ്യമായി തോന്നാനുള്ള അവകാശവുമുണ്ട്. പക്ഷെ, എന്ത് തീവ്രവാദത്തിന്റെ ഒളിയജണ്ടയാണ് ജമാഅത്തിനുള്ളത് എന്ന് ബഷീര്‍ വ്യക്തമാക്കണമായിരുന്നു. മത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നത് ജനാധിപത്യ വിരുദ്ധമാവുന്നില്ല; അതിനു അവലംഭിക്കുന്ന മാര്ഗ്ങ്ങള് ജനാധിപത്യ വിരുദ്ധമാകാത്തിടത്തോളം . ജനാധിപത്യ വിരുദ്ധ മാര്ഗതങ്ങള്‍ ജമാഅത്ത് അവലംഭിച്ചതിനു തെളിവില്ല. പിന്നെ ഈ മതരാഷ്ട്രം അത്ര മോശമായ ഒരേര്പ്പാ ടാണോ? ഒരു മത രാഷ്ട്രത്തിന്റെ പച്ചമരത്തണലില്‍ ഇരുന്നാണ് ജനാബ് ബഷീര്‍ ബ്ലോഗെഴുതുന്നത്.
ReplyDelete@-Arafath Kochipally said...
ReplyDeleteജമാഅത്തിന്റെ. നിലപാടുകളില്‍ മാറ്റം വരുത്തുവാനുള്ള അവകാശം അവര്ക്കുകണ്ട്.
`എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)
@-Arafath Kochipally
ഇതാണോ സുഹൃത്തെ ആ മാറ്റം. എന്തിനാ വീണ്ടും ചര്‍വ്വിത ചര്‍വണം ചെയ്തു നാറാന്‍ നില്‍ക്കുന്നത്.
@Akbar..ജമാഅത്തെ ഇസ്ലാമി നിലവില്‍വന്ന കാലഘട്ടത്തില്‍ മതസംഘടനകളും മതപണ്ഡിതന്മാരും ഇസ്ലാമിനെ സമ്പൂര്‍ണ ജീവിതവ്യവസ്ഥിതിയായി അവതരിപ്പിച്ചിരുന്നില്ല. ഇതര മതങ്ങളെപ്പോലെ കേവലം പാരമ്പര്യമതമായി അതിനെ കരുതുകയും ചെയ്തു. തന്മൂലം മുസ്ലിമായിരിക്കെ സോഷ്യലിസം, കമ്യൂണിസം, ക്യാപിറ്റലിസം പോലുള്ള മനുഷ്യനിര്‍മിത കേവല ഭൌതികാദര്ശങ്ങള്ക്കു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവക്കുന്നതില് ഒരു വൈരുധ്യവും അവര്‍ക്കോ സമുദായത്തിനോ കാണാനായില്ല. അപകടകരമായ ഈ വ്യതിചലനത്തിനെതിരെ ആശയതലത്തില്‍ ജമാഅത്തെ ഇസ്ലാമി നടത്തിയ നിരന്തരമായ പോരാട്ടമാണ് ഇസ്ലാമിന്റെ രാഷ്ട്രീയത്തെ താത്വികമായെങ്കിലും സമ്മതിക്കാന്‍ മതസംഘടനകളെ നിര്‍ബന്ധിതരാക്കിയത്, എങ്കിലും രണ്ടു കാര്യങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയും മതസംഘടനകളും തമ്മിലുള്ള അന്തരം അവശേഷിക്കുന്നു. ഒന്ന്, വാദിക്കുമ്പോള്‍ ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് സമ്മതിക്കുന്നതല്ലാതെ, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ദീനിന്റെ സമഗ്രമായ സംസ്ഥാപനമല്ല ഈ സംഘടനകളുടെ ഇപ്പോഴത്തെയും ലക്ഷ്യം. രണ്ട്, ഈ സംഘടനകളുടെ അനുയായികള്‍ അനിസ്ലാമിക ഭൌതികപ്രസ്ഥാനങ്ങളില് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും മൂല്യരഹിത രാഷ്ട്രീയത്തിന്റെ ചളിക്കുണ്ടില്‍ വീണുകിടക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ അഴിമതിയും അധാര്‍മിക പ്രവര്‍ത്തനങ്ങളും നടത്തുന്നവരെ നിയന്ത്രിക്കാന്‍ അവര്‍ ബന്ധപ്പെട്ട മതസംഘടനകള്ക്കാവുന്നില്ല. ഉദാഹരണത്തിന്, സാര്‍വത്രികമായ മദ്യാസക്തിയെ റവന്യൂ വരുമാനത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരില്‍ മതസംഘടനകളുടെ അനുയായികള്‍ക്കും മതിയായ പ്രാതിനിധ്യമുണ്ട്. മഹാപാപങ്ങളില്പെട്ട പലിശയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയുടെ ഗുണഭോക്താക്കളുമാണ് അവര്‍. ഈ വക പ്രശ്നങ്ങളില്‍ മതസംഘടനകള്‍ നിസ്സംഗവും നിഷ്ക്രിയവുമാണ്. ഏതാനും ചിലര്‍ക്ക് സ്ഥാനമാനങ്ങളോ സംഘടനകള്‍ക്ക് കുറച്ച് വിദ്യാലയങ്ങളോ അനുവദിച്ചുകിട്ടുന്നതില്‍ അവര്‍ സംതൃപ്തരാണ്. അതിനാല്‍, നന്മ കല്പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യാന്‍ ബാധ്യസ്ഥരായ മുസ്ലിംകള് നന്മ വാരിപ്പുണരുകയും ചെയ്യുകയാണ്. സത്യസാക്ഷ്യം ദൌത്യമായേറ്റെടുത്ത ഇസ്ലാമിക പ്രസ്ഥാനത്തിന് ഇത്തരമൊരു സമീപനം സ്വീകാര്യമല്ല.
ReplyDeleteജമാഅത്തുകാരല്ലാത്ത ഇന്ത്യൻ മുസ്ലിംങ്ങളിൽ രാഷ്ട്രീയ ശിർക്ക് ആരോപിച്ചത് എന്തിനായിരുന്നു. അവർ നിലപാടുകളിൽ നേരത്തെ മാറ്റം വരുത്തി (നിങ്ങൾക്ക് ബുദ്ധി കുറച്ച് കുറവായതിനാൽ വർഷങ്ങളെടുത്തു മാറാൻ) അല്ലങ്കിൽ അവരുടെ നിലപാട് ജനാതിപത്യൽ പങ്ക് ചേരുന്നത് മതപരമായി തെറ്റല്ല എന്നായതിനാലല്ലെ അന്ന് രാഷ്ട്രീയ ശിർക്ക് ആരോപിച്ചത്? ഹാജി സാഹിബ് കേരളത്തിലെ നവോത്ഥാന നായകനെ കുറിച്ച് നല്ലത് പറഞ്ഞ് അവസാനം പ്രഖ്യാപിച്ചത് അവർ മരിച്ച് പോയത് മുശ്രിക്കായിട്ടാണല്ലോ എന്ന്. ഇന്ന് ആ മുശ്രിക്കാവാനല്ലെ മാറ്റത്തിന്റെ വോട്ടും ചോദിച്ച് സോളികുട്ടികൾ ഇറങ്ങിയിരിക്കുന്നത്?
ReplyDeleteജമാഅത്തിന് മാറാം... ഏത് കോലത്തിലും കളറിലും ഇറങ്ങാം.. പക്ഷെ മൌദൂദിയൻ തത്വങ്ങളെ ഉപേക്ഷിച്ചെന്ന് സാക്ഷ്യപെടുത്തണം. അല്ലാത്ത കാലത്തോള, ജമാഅത്ത് പരിഹാസത്തിന്റെ കുത്ത് വാക്കുകൾക്ക് ഇരയായവർ പ്രതികരിക്കും. വിശ്വാസികളെ മുശ്രിക്കെന്ന് വിളിച്ചപമാനിച്ചത് ചില്ലറ കാര്യമാണോ?
തിരുത്താതെ കോലം മാറി കളിക്കുന്നത് നിങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന മുനാഫിക്കൻ തത്വശാസ്ത്രമാണ്ന്ന് മനുഷ്യർ വിളിച്ച് പറയും. അതിന് മുമ്പ് തിരുത്തുകയും നേതാക്കളെ കൊണ്ട് തിരുത്തിക്കുകയും ചെയ്യുക.
@ ആചാര്യന്
ReplyDeleteതാങ്കള്‍ എഴുതിയ ആ പ്രയോഗം വായിച്ചു ഒരു പാട് ചിരിച്ചു. 'ജനകീയ ജാനകി'. അപ്പോള്‍ ഈ പേര് നമുക്കങ്ങ് ഉറപ്പിക്കാം അല്ലേ.. ഞാന്‍ ടൈറ്റില്‍ മാറ്റണോ, ഐ മീന്‍, ജനകീയ ജാനകിയുടെ മാവും പൂക്കും, മൈന്‍ഡ് ഇറ്റ്.. എന്ന്..
‘അയാളും ജ്യോതിസ്സില് ചേര്‍ന്നിട്ടുണ്ട്’ എന്ന് പറഞ്ഞത് പോലെ അവരും ജ്യോതിസ്സില് ചേര്‍ന്നു കഴിഞ്ഞു. അവരുടെ മാവും പൂക്കും
ReplyDeleteha ha
എന്താണ് ജമാഅത്തിന്റെ സമ്പൂർണ്ണത? കർമ്മപരമായി ഇന്ത്യൻ മുസ്ലിംങ്ങൾ ചെയ്യുന്നതിൽ നിന്ന് വിഭിന്നമായി എന്താണ് സമ്പൂർണ്ണതക്ക് വേണ്ടി ജമാഅത്ത് ചെയ്യുന്നത് ? ബ്ളാ ബ്ളാ പറയാനല്ലതെ എന്തുണ്ട് പ്രഖ്യാപിക്കാൻ?? ഒരു ചുക്കുമില്ല.
ReplyDeleteഇവിടെ അതോന്നുമല്ല വിഷയം, ഇന്ത്യൻ ജനാതിപത്യത്തിൽ വിശ്വസിക്കാത്ത ജമാഅത്തുകാർ എന്തിന് ഇലക്ഷനിൽ വോട്ട് ചോദിക്കുന്നു എന്നതാണ്.
അക്ബറ് ചോദിച്ചത് തന്നെ താങ്കളുടെ ശ്രദ്ധയിലേക്ക് വിടുന്നു,
>> നിലവിലുള്ള ജനാതിപത്യത്തെ ജമാത്തെ ഇസ്ലാമി അംഗീകരിക്കുന്നുടോ എന്നാണു. ഉണ്ടെങ്കില്‍ അതെങ്ങിനെ മൌദൂടിസവുമായി യോജിക്കും. ഇല്ലെങ്കില്‍ നിങ്ങള്‍ നിയമ നിര്മാടണ സഭകളില്‍ എങ്ങിനെ പങ്കാളികളാകും . ദയവായി കണ്ട്രോള് വിടാതെ സൌമ്യമായി മറുപടി പറയൂ. <<
Arafath Kochipally said
ReplyDelete"സാര്‍വത്രികമായ മദ്യാസക്തിയെ റവന്യൂ വരുമാനത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരില്‍ മതസംഘടനകളുടെ അനുയായികള്‍ക്കും മതിയായ പ്രാതിനിധ്യമുണ്ട്. മഹാപാപങ്ങളില്പെട്ട പലിശയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയുടെ ഗുണഭോക്താക്കളുമാണ് അവര്‍. ഈ വക പ്രശ്നങ്ങളില്‍ മതസംഘടനകള്‍ നിസ്സംഗവും നിഷ്ക്രിയവുമാണ്"
ഇങ്ങനെയുള്ള "ശര്‍ക്കാരിന്റെ" പായസച്ചെമ്പില്‍ കയ്യിട്ടു വരാനാണോ ഇപ്പോള്‍ 'ജനകീയ ജാനകി'മാരും ഇറങ്ങിത്തിരിച്ചിരിക്കുന്നത്?. Cut & Paste ചെയ്യുമ്പോള്‍ ശ്രദ്ധിച്ചു ചെയ്യണം കുട്ടീ..
@-Arafath Kochipally കാര്യങ്ങളൊക്കെ ബോധിച്ചു. ആ പറഞ്ഞതിലോക്കെ ഉറച്ചു നിന്നിരുന്നെങ്കില്‍ മൌദൂദി സാഹിബിനോട് നീതി കാണിച്ചു എന്നെങ്കിലും ആസ്വസിക്കാംആയിരുന്നു. പക്ഷെ ഇപ്പോഴത്തെ ജാത്തിന്റെ സ്ഥിതി അതാണോ
ReplyDelete""`എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)""
ഇനി അങ്ങോട്ട് ചോദിക്കട്ടെ. ഇപ്പോഴത്തെ ജമാത്തുകാര്‍ മേല്‍ കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ആരായിത്തീരും എന്ന് താങ്കള്‍ ഒന്ന് പറഞ്ഞു തരൂ.
@-Arafath Kochipally
ReplyDeleteഅക്ബർ ഇപ്പോ ചോദിച്ചതിന് മറുപടി നൽകാമോ?? ഏതെങ്കിലും ‘അനുഭാവി‘കളുടെ മറുപടി കാണാനാഗ്രഹമുള്ളത് കൊണ്ടാണ്.
nireekshanam said...
ReplyDelete"പക്ഷെ, എന്ത് തീവ്രവാദത്തിന്റെ ഒളിയജണ്ടയാണ് ജമാഅത്തിനുള്ളത് എന്ന് ബഷീര്‍ വ്യക്തമാക്കണമായിരുന്നു".
അത് ഇനിയും വ്യക്തമാക്കേണ്ടതുണ്ടോ?.
സിമി പോലൊരു തീവ്ര വിഭാഗത്തെ ഗര്‍ഭം ധരിച്ചു പ്രസവിച്ച ആളുകള്‍ ഇനിയും തെളിവ് ചോദിക്കുമ്പോള്‍ നാണം തോന്നുന്നു.
ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും മതേതര മൂല്യങ്ങളെയും അറബിക്കടല്‍ കടത്താന്‍ അനുയായികളെ പഠിപ്പിക്കുന്നതിലും വലിയ തീവ്രവാദവും രാജ്യദ്രോഹവും വേറെയുണ്ടോ? അക്ബര്‍ പല പ്രാവശ്യം ലിങ്ക് തന്ന അമീറിന്റെ പ്രസംഗം ഒന്ന് ക്ലിക്കൂ..
അല്ല ബഷീര്ക്ക്..അങ്ങനെ വാരുന്നവരുടെ കൈക്ക് പിടിക്കാന്‍..മദ്ധ്യം വിറ്റും മയക്കു മരുന്ന് വിറ്റും പെണ്ണിനെ വിറ്റും ലോട്ടറി വിറ്റും പലിശക്ക് കൊടുത്തും ഉണ്ടാകുന്ന വരുമാനം ഉണ്ടല്ലോ അത് ഇല്ലാതാകാന്‍..സാന്ദര്‍ഭികമായി ഇതു കൂടെ ഒര്മിപിക്കട്ടെ..copy & Paste..മദ്യത്തിനും ചൂതാട്ടത്തിനുമെതിരെ പോരാടാന്‍ ആദര്‍ശപരമായി ബാധ്യതയുള്ള മുസ്ലിം ലീഗ്, 1967-ല്‍ കേരളത്തില്‍ ആ രണ്ട് കൊടിയ തിന്മകളും നടപ്പിലാക്കുന്നതില്‍ പങ്കാളിത്തം വഹിക്കുകയാണ് ചെയ്തത്. ലീഗ് ഭരണ മുന്നണിയിലെ പ്രബല ഘടക കക്ഷിയായിരിക്കെ, സി.എച്ച് മുഹമ്മദ് കോയ സാഹിബ്, എം.പി.എം അഹ്മദ് കുരിക്കള്‍ എന്നീ രണ്ട് പ്രമുഖ മന്ത്രിമാര്‍ മുസ്ലിം ലീഗിന് ഉണ്ടായിരിക്കെയാണ് മദ്യനിരോധം എടുത്ത് കളഞ്ഞതും ലോട്ടറിയെന്ന ചൂതാട്ടം ആരംഭിച്ചതും.
ReplyDelete@ Arafath Kochipally ലീഗുകാര്‍ ചെയ്തതിനു മറുപടി ലീഗ് നേതാക്കളോട് ഒരു മൈക്ക് കെട്ടി ചോദിക്കൂ. ജമാത്തിന്റെ നിലപാടുകളാണ് നമ്മള് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ലീഗുകാര്‍ ചെയ്തതൊക്കെ അച്ചട്ട് ചെയ്യുവാനാണല്ലോ ഇപ്പോള്‍ ജനകീയ ജാനകിമാരും ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ReplyDelete@basheerka...നിങ്ങള്‍ ജമ്മത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് ഒരു ക്ലാസ്സ് എടുക്കുന്ന ഒരു ഫോട്ടോ മാധ്യമത്തില്‍ കണ്ടല്ലോ..അപ്പൊ നിങ്ങള്‍ തീവ്രവതികല്ക് ക്ലാസ്സ് എടുകകയാണോ ചെയ്തത്??
ReplyDelete@-Arafath Kochipally
ReplyDeleteI repeat my question
കാര്യങ്ങളൊക്കെ ബോധിച്ചു. ആ പറഞ്ഞതിലൊക്കെ ഉറച്ചു നിന്നിരുന്നെങ്കില്‍ മൌദൂദി സാഹിബിനോട് നീതി കാണിച്ചു എന്നെങ്കിലും ആശ്വസിക്കാമായിരുന്നു. പക്ഷെ ഇപ്പോഴത്തെ ജമാഅത്തിന്റെ സ്ഥിതി അതാണോ
""`എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)""
ഇനി അങ്ങോട്ട് ചോദിക്കട്ടെ. ഇപ്പോഴത്തെ ജമാത്തുകാര്‍ മേല്‍ കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ആരായിത്തീരും എന്ന് താങ്കള്‍ ഒന്ന് പറഞ്ഞു തരൂ.
അതെന്താ..ബഷീര്ക..അങ്ങനെ. ജമാതിന്റെ നിലപട് വഴിയില്കനുന്ന എയ്ത് ജമാത് കരനോടും ചോദിക്കാം. ലീഗിന്റെ കാര്യം മൈക്ക് കെട്ടി നേതാകളോട് ചോധികണം അല്ലെ. ഇപ്പോ ഇലക്ഷന് ജോലി കഴിഞു മൈക്ക് ഒക്കെ ഫ്രീ അല്ലെ. കെടക്കട്ടെ ഒരു പണി മൈകിന്..അല്ലെ ഇക്ക.
ReplyDeleteഎന്റെ അക്ബര്ക..ഇതു അത്ര വല്യ കണ്ഫ്യൂഷന് ഉള്ള കേസ് ഒന്നും അല്ല. കുതുബാത് എടുത്തു മുഴുവന്‍ വായിച്ചാല്‍ മതി. വളരെ ഈസി അല്ലെ. കുതുബതിലെ കുറെ പരഗ്രഫ് അവിടെയും എവിടെയും അടുക്ക് ഇല്ലാതെ തലയില്‍ കിടകുന്നത് കൊണ്ട ഒന്നും തിരിയാത്തത് അതെടുത്ത് നേരെ അതാതിന്റെ സ്ഥാനത്ത് ആക്കിയാല്‍ എല്ലാം ശരിയാകും.
ReplyDeleteനീണ്ട ആറു പതിറ്റാണ്ടുകള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുനത്തില് നിന്ന് വിലക്കി, രാജിവെപ്പിച്... സുപ്രധാനമായ പര്ലിമെന്റാരി ജനാധിപത്യ പ്രക്രിയയില്‍നിന്നു മുഖം തിരിഞ്ചു നിന്ന് സമുദായത്തെ മുഖ്യധാരയില്‍നിന്നു അകറ്റി പിന്നോട്ട് നടത്താന്‍ ശ്രമിച്ചവര്‍ക്ക് .. ഒരുപാടു വൈകി ബുദ്ധി ഉദിക്കുമ്പോള്‍ നാളിതുവരെ എഴുതിയത്.. പ്രസംഗിച്ചത്.. പ്രവര്‍ത്തിച്ചത്.... തെറ്റെന്നു പറഞ്ചു ആദ്യം ജനങ്ങലോട് മാപ്പുപറയണം. അത്തരം സാഹിത്യങ്ങള്‍ പിന്‍വലിക്കുകയും വേണം. എന്നിട്ടാവാം വോട്ടുപിടുതതം.
ReplyDeleteസലഫി സഖാക്കളെ..... നിങ്ങള്‍ ഈ ചോദിക്കുന്ന ചോദ്യത്തിനൊക്കെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ അടുത്ത് വെക്തമായ മറുപടി ഉണ്ട്. ഇതൊക്കെ ഒരു പാട് തവണ ഈ ബ്ലോഗിലും മറ്റു ചില ബ്ലോഗിലും വിശദമായി ചര്‍ച്ച ചെയ്തതാണ്. ഇവിടെ ഇപ്പോയുള്ള ഈ മൈപ്പും ബഷീറും അക്ബെരുമൊക്കെ തന്നെയായിരുന്നു അവിടെയും ഇത്തരം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. പിന്നെയും ഈ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ നേരത്തെ ഈമെയിലില്‍ കൂടെയും ഫൈസ് ബുക്കിലുടെയും ആരോ പോസ്റ്റു ചെയ്തിരുന്ന ഒരു "അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു" എന്ന കഥയാനോര്മ്മ വരുന്നത്. ഈ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കാതെ പുതിയതൊന്നും ഇല്ലേ സഖാക്കളേ.
ReplyDeleteവാല് കഷ്ണം: "സഖാക്കളെ" എന്ന് വിളിച്ചത് ഒരു പക്ഷെ ലീഗ് മുജാഹിദ് & കോണ്‍ഗ്രസ് മുജാഹിദ് & കേരള കോണ്‍ഗ്രസ് മുജാഹിദ് & പി ഡി പി മുജാഹിദ് & എസ് ഡി പി ഐ മുജാഹിദ് & ഐ എന്‍ എല്‍ മുജാഹിദ് & ബി ജെ പി മുജാഹിദ് തുടങ്ങിയ മുജാഹിദുകള്ക്കൊന്നും ഇഷ്ട്ടപെട്ടില്ലെങ്കില്‍ സോറി ട്ടോ. "സഹോദരന്മാരെ" എന്ന് മാത്രമേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ.
@-Arafath Kochipally
ReplyDeleteഅപ്പൊ എന്റെ ചോദ്യത്തിന് മറുപടി ഇല്ല അല്ലെ. എന്ന് വെച്ചാല്‍ മൌദൂദിസം അപ്രായോഗിഗമായിരുന്നു എന്നും വോട്ടു ചെയ്യാതിരുന്നതും സര്‍ക്കാര്‍ ജോലികള്‍ ഉപേക്ഷിച്ചതുമെല്ലാം അബദ്ധമായെന്നും അക്കാലത്ത് ജനാധിപത്യ പ്രക്രിയകളില്‍ പങ്കെടുത്തവരെ കപടവിശ്വാസികളായി കണ്ടത് തെറ്റായിരുന്നു എന്നും അതിനാല്‍ മൌദൂദിവാദത്തെ തള്ളുകയാണ് എന്നും പറഞ്ഞു ധൈര്യമായി രാഷ്ട്രീയത്തിലേക്ക് വരൂ. രാഷ്ട്രീയം ആര്‍ക്കും നിഷിദ്ധമല്ല സുഹൃത്തുക്കളെ. പക്ഷെ ഒരു കാര്യം രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെയും മൌദൂദിയുടെ ആള്‍ക്കാരാണെന്ന് പറയരുത്. പറഞ്ഞാല്‍ കപട വിശ്വാസിയാകും. തള്ളാനും വയ്യ കൊള്ളാനും വയ്യ അല്ലെ. എന്തൊരു ഗതികേട്.
അപ്പോഴും ഈ കീറാമുട്ടി ബാക്കി നില്ക്കുന്നു. .. നേതാവിന്റെ പ്രസംഗം ഇങ്ങിനെ കാണിക്കുന്നതിന് എനിക്ക് വീണ്ടും നന്ദി പറയൂ.
@-SADIK
ReplyDeleteമറുപടി ആരും തന്നില്ല സുഹൃത്തെ. താങ്കള്‍ക്കെങ്കിലും മറുപടി പറയണം എന്ന് തോന്നിയല്ലോ. ഞഞ്ഞാ പിഞ്ഞാ പറയാതെ താങ്കള്‍ ഇത് ഒരിക്കല്‍ കൂടി വായിക്കൂ.
""`എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)""
ഇനി അങ്ങോട്ട് ചോദിക്കട്ടെ. ഇപ്പോഴത്തെ ജമാത്തുകാര്‍ മേല്‍ കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ആരായിത്തീരും എന്ന് താങ്കള്‍ ഒന്ന് പറഞ്ഞു തരൂ.
http://www.solidarityym.net/photo/4301468:Photo:11227/next?context=latest
ReplyDeleteകെ.ഐ.ജി ജിദ്ദ നോര്‍ത്ത് സോണ്‍ സംഘടിപ്പിച്ച ഇ-കമ്യൂണിക്കേഷന്‍ - ബ്ലോഗിംഗ് ശില്പശാലയില് ബഷീര്‍ വള്ളിക്കുന്ന് ക്ലാസെടുക്കുന്നു.
http://www.jihkerala.org/htm/malayalam/jamaat/viewpoints/democracy.htm
ReplyDeleteഅക്ബര്ക..ഇതു ഇങ്ങള് ഒന്ന് ബായിച്ചു നോക്കി..എനിട്ടു ഇങ്ങള് തന്നെ പറ ആരാകും എന്ന്..
http://janakshemasamithi.blogspot.com/
ReplyDelete@SADIK
ReplyDelete>>ലീഗ് മുജാഹിദ് & കോണ്‍ഗ്രസ് മുജാഹിദ് & കേരള കോണ്‍ഗ്രസ് മുജാഹിദ് &
പി ഡി പി മുജാഹിദ് & എസ് ഡി പി ഐ മുജാഹിദ് & ഐ എന്‍ എല്‍ മുജാഹിദ് ...<<
പഴകിപ്പുളിച്ച് നാറി പുഴുത്ത് ഗന്ധുന്ന പഴ ഏച്ചുകെട്ട് ഉദാഹരണം വിളമ്പാന്‍ നാണമില്ലേ
എന്ന് ഞാന്‍ ചോദിക്കുന്നില്ല. വിവരമുള്ള ഒരു ജമയും ഇത് പറഞ്ഞു മുജാഹിടുകളെയും സുന്നികളെയും കൊഞ്ഞനം കുത്താന്‍ വരില്ല. കാരണം വൈകിയാണെങ്കിലും അവര്‍ അവര്‍ പറഞ്ഞിടത്താണ് ഇപ്പോള്‍ നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത്.സമ്മതിക്കാനുള്ള വിഷമം ഞങ്ങള്‍ ഉള്‍കൊള്ളുന്നു. നയമോ തിരുത്തി. ഹറാം ഹലാലായി. മുകളില്‍ പറഞ്ഞതും അതിനപ്പുറം കണ്ടു കാണപ്പെട്ട
മുഴുവന്‍ പാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാര്ക്കും മൂല്യോമീറ്റര്‍ നോക്കി വോട്ടു പതിച്ചു നല്കി
ചില സ്ഥലങ്ങളില്‍ ജമ:കം വട്ടപൂജ്യവുമായി (വോട്ടു ചെയ്തില്ല). ഇപ്പൊ സകല
ഞാഞ്ഞൂലുകളും തേരട്ടയും അണലിയും നീര്‍ക്കോലിയും ചൊറിയന്‍ പുഴുവും
എല്ലാം കൂടെ സാമ്പാര്‍ മുന്നണിയും.
എന്തരോ......... ഏത്!!
This comment has been removed by the author.
ReplyDeletehttp://www.youtube.com/watch?v=B65PQNCSr18&feature=PlayList&p=96D64A3747F41A78&index=0&playnext=1
ReplyDelete@ Arafath Kochipally
ReplyDeleteഞാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ ലിങ്ക് സഹിതം കൊടുത്ത് കണ്ടു. ഞാന്‍ പല സംഘടനകളുടെയും സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുത്തു സംസാരിക്കാറുണ്ട്. എന്റെ നിലപാടുകള്‍ എവിടെയും വ്യക്തമായി പറയാറുണ്ട്. ഇത്ര തീവ്രമായി നിങ്ങള്‍ നിലപാടുകള്‍ പറയരുത് എന്നാണു എന്നെ പലരും ഉപദേശിക്കാറുള്ളത്. ബ്ലോഗില്‍ എഴുതുന്നതിനേക്കാള്‍ അല്പം ചൂട് കൂടും എന്നല്ലാതെ പ്രസംഗിക്കുമ്പോള്‍ കുറയാറില്ല.തീവ്രവാദത്തെ എതിര്‍ക്കുന്ന വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഞാന്‍ എവിടെയും കാണിക്കാറില്ല.
ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകളെ എതിര്‍ക്കുന്നു എന്നതിനര്‍ത്ഥം ആ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുക എന്നതല്ല. എനിക്കേറെ സുഹൃത്തുക്കള്‍ ആ സംഘടനയില്‍ ഉണ്ട്. അവരുടെ പരിപാടികളില്‍ വിളിച്ചാല്‍ ഇനിയും പങ്കെടുത്തേക്കും. ബ്ലോഗുകളെക്കുറിച്ച ഒരു ശില്പശാലയില് ഞാന്‍ ക്ലാസ്സെടുക്കുന്നതിന്റെ പത്ര റിപ്പോര്‍ട്ട് ആണ് നിങ്ങള്‍ സൂചിപ്പിച്ചത്. അത് ഇത്ര വലിയ അപരാധമാണോ സുഹൃത്തെ?. സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് തന്നെ സംവദിക്കാന്‍ പഠിക്കുകയല്ലേ വേണ്ടത്.
ജമാഅത്ത് മറക്കാന്‍ ശ്രമിക്കുന്നത്
ReplyDeleteഇസ്ലാമിക വിരുദ്ധമായ ഒരു ഭരണ വ്യവസ്ഥക്ക് കീഴില്‍ ഉദ്യോഗങ്ങള്ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്.( പ്രബോധനം 1953 ഡിസംബര്‍ 15)
'ആകയാല്‍ നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടിയെയോ സ്ഥാനാര്തിയെയോ വോട്ടുകൊടുത്തു തിരഞ്ഞെടുക്കുകയെന്ന പ്രശ്നമേ ജമാഅത്തെ ഇസ്ലാമിയെ സംബധിച്ചിടത്തോളം ഉത്ഭവിക്കുന്നില്ല' ( പ്രബോധനം പുസ്തകം26 ലക്കം 4)
പൊട്ടിയ കടന്നല് കൂടുപോലെ ബ്ലോഗില്‍ കുത്തുന്ന 'ഖുത്തുബാത്തുകാരുടെ' ചിന്തകളില്‍ ചിതല് അരിച്ചെങ്കിലും എല്ലാവരെയും ആ പട്ടികയില്‍ പെടുത്തി പഴിക്കരുത്.
ജമാഅത്ത് മറക്കാന്‍ ശ്രമിക്കുന്നത്
ReplyDeleteഇസ്ലാമിക വിരുദ്ധമായ ഒരു ഭരണ വ്യവസ്ഥക്ക് കീഴില്‍ ഉദ്യോഗങ്ങള്ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്.( പ്രബോധനം 1953 ഡിസംബര്‍ 15)
'ആകയാല്‍ നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടിയെയോ സ്ഥാനാര്തിയെയോ വോട്ടുകൊടുത്തു തിരഞ്ഞെടുക്കുകയെന്ന പ്രശ്നമേ ജമാഅത്തെ ഇസ്ലാമിയെ സംബധിച്ചിടത്തോളം ഉത്ഭവിക്കുന്നില്ല' ( പ്രബോധനം പുസ്തകം26 ലക്കം 4)
പൊട്ടിയ കടന്നല് കൂടുപോലെ ബ്ലോഗില്‍ കുത്തുന്ന 'ഖുത്തുബാത്തുകാരുടെ' ചിന്തകളില്‍ ചിതല് അരിച്ചെങ്കിലും എല്ലാവരെയും ആ പട്ടികയില്‍ പെടുത്തി പഴിക്കരുത്.
ബഷീര്ക്ക്..ചൂടാകാതെ..തീവ്രവാതികള്‍, തീവ്രവാദികള്‍ എന്ന് നിങ്ങള്‍ കൂവി കൊണ്ടിരിക്കുന്ന ജമ്മത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് അവരുടെ തീവ്രവാദ പ്രവര്തനന്ഹല്ക് ബ്ലോഗ് എങ്ങനെ ഉപയോഗപെടുത്താം എന്നല്ലേ നിങ്ങള്‍ പടിപിച്ചു കൊടുകുന്നത്...എന്തിനാ ബഷീര്ക ഇ പൊയ്മുഖം. ജമ്മത് തീവ്രവാദികള്‍ അന്നെന് നിങ്ങള്ക അഭിപ്രായം ഇല്ല എന്നര്‍ത്ഥം..പിന്നെ ചിലര്‍ക്ക് വായിച്ചു രസിക്കാന്‍ എഴുതിവിടുന്നു എന്ന് അര്‍ഥം.അല്ലെ,ഇക്ക..
ReplyDeleteനല്ലൊരു ചർച്ച തന്നെ ,ഞാൻ ഇതിൽ മിണ്ടാൻ ആളല്ല കേട്ടൊ
ReplyDeleteപ്രിയ ബഷീര്‍ സാഹിബ് വര്‍ഗീയ വാദി തീവ്രവാദി, തീവ്രവാദി എന്ന് വിളിച്ചു കൂവിയാല്‍ സമൂഹം പേടിച്ചു പായുന്ന കാലം കഴിഞ്ഞു കൊണ്ടിരിക്കുന്നു.. ഇനി പുതിയ വല്ലതും കണ്ടെത്താന്‍ ശ്രമിക്കുക..
ReplyDeleteതാങ്കള്‍ പറഞ്ഞ “സിമി അടക്കമുള്ള വര്‍ഗീയ തീപ്പൊരികളെ കുടം തുറന്നു വിട്ട ഭൂത കാലം”
കുറിച്ച് വേറെ ചിലര്‍ പറഞ്ഞത് ഒഴിവുണ്ടാകുമ്പോള്‍ വായിച്ചു നോക്കുക..
In 2008 the English weekly Tehelka published a comprehensive report titled ‘SIMI Fiction’. This report contained detailed information regarding the brutalities and atrocities carried out on SIMI in the country. This report had a profound impact on the secular circles. But then, there was an array of continuous intense charges of bomb blasts against the SIMI that this effort like the effort of Justice Geeta Mittal soon lost its sheen. As a matter of fact the quantum of brutalities and excesses carried out in the name of SIMI during the past eight years is on such a high scale that it requires a huge amount of paper to record them but these would also fall short. The Afkar in this context, has strove to discern the opinion, about these alleged atrocities, of the country’s secular representation as well as of Muslim leadership and Muslim intellectuals.
It is worth pondering that how can such an organization – whose headquarters are housed in the heart of the country and its branch/sub-offices are spread in state capitals and major cities of the country, whose office-bearers organize press conferences, issue statements which are published in government approved mouthpiece and periodicals in different languages of the country – picks up weapon? That too, against a same state with whose permission it is carrying out all of these activities.
http://www.twocircles.net/2010feb02/why_ban_simi_and_how_long.html
http://www.youtube.com/watch?v=IbND9ywFGoc
http://www.tehelka.com/story_main40.asp?filename=Ne160808thekafka_project.asp
Tehelka Magazine, Vol 5, Issue 32, Dated Aug 16, 2008
സിമിയെ ഇനിയും പേടിക്കണോ?
ReplyDelete2001ല്‍ കേന്ദ്ര ഗവര്‍മെന്റ് സിമി എന്ന ഇസ്ലാമിക യുവജന സംഘടനയെ നിരോധിക്കുന്നതിനു മുമ്പ് പ്രസ്തുത സംഘടനയില്‍ പ്രവര്‍ത്തിച്ചത് വലിയ അപരാധമായി പ്രസംഗിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്ന പതിവ് മത-രാഷ്ട്രീയ സംഘടനകളും നേതാക്കളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇന്ത്യയിലെ മീഡിയ രംഗത്തെ പ്രമുഖരായ തെഹല്‍ക്കയുടെ അജിത് സാഹി മൂന്നു മാസത്തോളം ഇന്ത്യയിലെ പതിനൊന്നോളം പ്രധാന നഗരങ്ങള്‍ സഞ്ചരിച്ചു തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടും, കഴിഞ്ഞ 2008 ആഗസ്റ്റില്‍ ജസ്റ്റിസ്. ഗീതമിത്തലിന്റെ നേതൃത്വത്തിലുള്ള ട്രിബുണലിന്റെ വിധിയിലും സിമിയുടെ ഭീകരപ്രവര്‍ത്തനത്തിന് തെളിവില്ലെന്നു വ്യക്തമാക്കുന്നു.
അതെ സമയം രാജ്യത്തുടനീളം കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന പ്രധാന സ്ഫോടനങ്ങളുടെ മുന്നിലും പിന്നിലും സിമിയാണെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചു കാടിളക്കുകയും നിരോധനം നടപ്പാക്കുകയും ചെയ്ത മാന്യന്മാര് ഇന്ന് പ്രതികളായി പിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇസ്ലാമിക തീവ്രവാദം പറഞ്ഞു സിമിക്കെതിരെ തിരിയുന്നവര്‍ യഥാര്‍ത്ഥത്തില്‍ സമാധാനമാണ് ആഗ്രഹിക്കുന്നത് എങ്കില്‍ / അവര്‍ തീവ്രവാദത്തിനെതിരാണെങ്കില് ഇന്ന് നമ്മുടെ വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെയും സാധാരണക്കാരുടെയും ഉറക്കം കെടുത്തുന്ന സംഘടനകള്‍ക്കെതിരെ എന്ത്കൊണ്ട് രംഗത്ത് വരുന്നില്ല. അവര്‍ ജവാന്മാരെ ചുട്ടുകൊല്ലുന്നു.. തീവണ്ടികള്‍ അട്ടിമറിക്കുന്നു. ബസ്സുകള്‍ കത്തിക്കുന്നു. അവരുടെ അടുത്തേക്ക് ചെല്ലാന്‍ പോലും പേടി. ആഭ്യന്ത്രമന്ത്രിരാജി നാടകം കളിക്കുന്നു.. എന്തെല്ലാം..
മൌദൂദിസം വഴി, സിമി തീവ്രവാദമാണെന്നു പറഞ്ഞു നടക്കുന്നവര്‍ ഇത്തരം സംഘടനകളുടെ അടിയാധാരം ചികഞ്ഞു അവരുടെ തള്ള പ്രസ്ഥാനങ്ങളെ കുറിച്ച് തീവ്രവാദത്തിന്റെ യുനിവേര്സിറ്റി ആണെന്നു പറഞ്ഞു എവിടെയും ചര്‍ച്ച ചെയ്യുന്നതും കാണുന്നില്ല.
എല്ലാവിധ ഭീകരതകളെയും എതിര്‍ക്കുന്നു എന്ന് പറയുന്നവര്‍ക്ക് അഭിനവ് ഭാരത്, സനാതന്‍ സന്സ്ഥാന് എന്നിവയൊക്കെ ഹിന്ദു തീവ്രവാദ സംഘടനകളാണെന്നു പോലും അറിയില്ലെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മത് പറയുന്നു.
കേരളത്തിലെ പല മത-രാഷ്ട്രീയ സംഘടനകളുടെയും നേതൃസ്ഥാനത്തു മാത്രമല്ല അഖിലേന്ത്യാ മുസ്ലിം പേര്‍സണല്‍ ബോര്‍ഡില്‍ വരെ മുന്‍ സിമി നേതാക്കള്‍ ഉന്നതസ്ഥാനം വഹിക്കുന്നവരാണെന്നു സിമിപ്പേടിയുമായി നടക്കുന്നവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (Gulf Madhyamam 04 Aug 2010)
http://janasamaksham.blogspot.com/2010/08/blog-post.html
>>ലീഗ് മുജാഹിദ് & കോണ്‍ഗ്രസ് മുജാഹിദ് & കേരള കോണ്‍ഗ്രസ് മുജാഹിദ് &
ReplyDeleteപി ഡി പി മുജാഹിദ് & എസ് ഡി പി ഐ മുജാഹിദ് & ഐ എന്‍ എല്‍ മുജാഹിദ് ...<<
ഇനി ഇങ്ങിനേയും കേള്‍ക്കേണ്ട വിധി കൂട്ടല്ലേ..!
“സുന്നീ മുജാഹിദ്,ജമാഅത്ത് മുജാഹിദ് ”
ചര്ച്ചേടെ ദഹനക്കേട് കുറക്കാന്‍ ഒരു നാടന്‍
തമാശ് പൊട്ടിച്ചതാ..ആരും ചൂടാവല്ലീട്ടോ.
ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റിനോടുള്ള പ്രതികരണം ഇരുന്നൂറ് എന്ന മാജിക്കല്‍ നമ്പറില്‍ എത്താന്‍ പോകുമ്പോള്‍ ഊതിവീര്‍പ്പിച്ച ജമാഅത്ത് ആദര്‍ശത്തിന്റെ ബലൂണ്‍ പൊട്ടിത്തകരുന്ന സഹതാപാര്‍ഹമായ ഒരു ദൃശ്യത്തിന് വായനക്കാര്‍ സാക്ഷികളായി. ആവനാഴിയിലെ അവസാനത്തെ അസ്ത്രം പ്രയോഗിച്ചിട്ടും, തങ്ങളുടെ വസ്ത്രം വിയര്ക്കുമാറ് അദ്ധ്വാനിച്ചിട്ടും ബഷീറും, അക്ബറും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് സാധിക്കാതെ യുദ്ധ രംഗത്തുനിന്നും തന്ത്രപരമായി പിന്മാറി ചിലര്‍. മറ്റൊരു കൂട്ടര്, വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ ബഷീര്‍ വള്ളിക്കുന്നിന്റെ ഒരു ക്ലാസ്സിനെ മറയാക്കാന്‍ ശ്രമിച്ച് പരിഹാസത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ , ഒരു 'ഫിനിക്സ് കാപ്സ്യൂളിനു' പോലും രക്ഷപ്പെടുത്താന്‍ കഴിയാത്തത്ര ആഴത്തില്‍ പതിച്ചു! കൊച്ചു പിള്ളമാരുടെ ആലോചനാ ശേഷിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ബഷീറിന്റെ, ബ്ലോഗിനെക്കുറിച്ചുള്ള ക്ലാസിനെക്കുറിച്ച് അറഫാത്ത് കൊച്ചിപള്ളി ചോദിക്കില്ലായിരുന്നു. ജമാഅത്ത് നേതാക്കള്‍ സംഘപരിവാരിന്റെയും, തങ്ങള്‍ ഇപ്പോള്‍ എതിര്‍ക്കുന്ന മാര്‍ക്സിസ്റ്റു സംഘടനകളുടെയും സെമിനാറുകളിലും മറ്റും പങ്കെടുക്കുന്നത് അവരുടെ ആദര്‍ശത്തോട് അനുഭാവം പ്രകടിപ്പിക്കലാണോ എന്ന ചോദ്യത്തിനു ആദര്ശപാപ്പരത്തത്തിന്റെ തുണിയഴിഞ്ഞു നില്ക്കുന്ന വിഭ്രാന്തിയുടെ ഒരു ഘട്ടത്തില്‍ പ്രസക്തിയുണ്ടോ എന്നറിയില്ല.
ReplyDeleteശ്രദ്ധ തിരിച്ചുവിടല്‍ തന്ത്രവും, കുതന്ത്രവും പൊടിപൊടിച്ചപ്പോള്‍, ജമാഅത്ത് കുതന്ത്രത്തെക്കുരിച്ച്ച് വ്യക്തമായ ധാരണയുള്ള @അക്ബര്‍ തന്റെ ചോദ്യം ആവര്‍ത്തിച്ചു: "`എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)""
ഇനി അങ്ങോട്ട് ചോദിക്കട്ടെ. ഇപ്പോഴത്തെ ജമാത്തുകാര്‍ മേല്‍ കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ആരായിത്തീരും എന്ന് താങ്കള്‍ ഒന്ന് പറഞ്ഞു തരൂ"
കൂടെ, "മൌദൂദിയുടെ ജനാതിപത്യത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ശരിയായിരുന്നില്ല , ഇന്ത്യന്‍ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല
ReplyDeleteഅതിനാല്‍ ഞങ്ങള്‍ മൌദൂദി ആശയങ്ങളെ തള്ളുന്നു. സ്വാതത്ര്യം കിട്ടി 35 വര്ഷത്തിലെറെക്കാലം ജനാതിപത്യ പ്രക്രിയകളില്‍ നിന്ന് വിട്ടുനിന്നതും സര്‍ക്കാര്‍ ജോലികള്‍ നിരാകരിച്ചതും തെറ്റായിപ്പോയെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ ഇന്ത്യന്‍ ഭരണഘടനാ മാനിക്കാനും ജനാതിപത്യത്തില്‍ ഭാഗവാക്കാകാനും ഞങ്ങള്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇനി മൌദൂദിയോടു യോജിക്കുന്നില്ല" എന്ന് പറയുവാനുള്ള ആര്ജവത്തെക്കുരിച്ചും @Akbar ചോദിച്ചെങ്കിലും കാതിനകത്തെ ഡയഫ്രം പോട്ടിപ്പോയവനോടുള്ള ചോദ്യമായി അത് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു!!!
ആരും മറുപടി പറയാതിരിക്കുമ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട ഒരു ആദര്‍ശത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയായിരുന്നു. പരിഹാസ്യമായൊരു ആശയത്തിന്റെ എട്ടുകാലി വലയെക്കാള്‍ ദുര്‍ബലമായ ഒരു മുഖം അനാവരണം ചെയ്യപ്പെടുകയായിരുന്നു. ആ ആദര്‍ശത്തിന്റെ ആളുകള്‍ പക്ഷെ എട്ടുകാലി മമ്മൂഞ്ഞിയെ തോല്‍പ്പിക്കുന്ന അവകാശവാദങ്ങളുമായി മുന്നോട്ടു വരാറുണ്ട് എന്നത് കറുത്ത നിറമുള്ള ഫലിതമാണ്!
ബഷീര്‍ വള്ളിക്കുന്നിന്റെ ചോദ്യം 'ഖബറിലേക്കുള്ള സലാമായി' ഇപ്പോഴും നിലനില്ക്കുന്നു: “മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രഖ്യാപിക്കുന്നു. ആധുനിക മതേതര, ദേശീയ, ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്” എന്ന മൌദൂദിയന്‍ ജല്പനവും, പഞ്ചായത്ത് ഭരണം സ്വപനം കാണുന്ന ജമാഅത്ത് Comrades ന്റെ പുതിയ തലമുറയുടെ പാര്‍ലിമെന്ററി വ്യാമോഹവും എങ്ങനെ പഞ്ചായത്താകും എന്ന ചോദ്യം!
മൌദൂദി സാഹിബ് പറഞ്ഞ ജനാധിപത്യവും, JIH ഇപ്പോള്‍ നെഞ്ചേറ്റുന്ന ജനാധിപത്യവും രണ്ടാണോ? ആണെങ്കില്‍, ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യം ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ ചെമ്പ് ഖനികളില്‍ നിന്നും ഖനനം ചെയ്തെടുത്ത Democracy ആണോ? അതോ ശാന്തപുരത്തെ ലബോറട്ടറിയില്‍ മനനം ചെയ്തെടുത്ത ജനാധിപത്യമാണോ, അതല്ല ശാന്ത സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ അടിത്തട്ടില്‍ നിന്നും മുങ്ങിയെടുക്കപ്പെട്ട ജനാധിപത്യമാണോ എന്ന് ചോദിക്കുമ്പോള്‍ ദേഷ്യം പിടിക്കരുത്. ശാന്തമായി ആലോചിച്ചു മറുപടി പറഞ്ഞാല്‍ മതി!
This comment has been removed by the author.
ReplyDelete