ഈ പോസ്റ്റിന്റെ കമന്റ്സ് കോളം ക്ലോസ് ചെയ്തിരിക്കുന്നു.
ജമാഅത്തെ ഇസ്ലാമിക്ക് ഈ ഗതി വരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. സാമ്രാജ്യത്വ – ദളിത് - കരിമണല്‍ - പ്ലാച്ചിമട – എക്സ്പ്രസ്സ് ഹൈവേ വഴി അവര്‍ സെക്രട്ടറിയേറ്റില്‍ കയറിപ്പറ്റും എന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരുപാട് കാലമായി അവര്‍ തിരോന്തരം സ്വപ്നം കണ്ടു വെയില് കൊള്ളുന്നു. ആ പാവങ്ങള്‍ ഇത്ര കാലവും വിയര്‍പ്പൊഴുക്കിയത് വെറുതെയായിപ്പോയല്ലോ എന്ന് ആലോചിക്കുമ്പോള്‍ അല്പം മാനസിക വിഷമം ഏത് കഠിന ഹൃദയനും ഉണ്ടാവും. റോസാപ്പൂ പോലെ മൃദുലമായ മനസ്സുള്ള എന്റെ കാര്യം പിന്നെ പറയാനുണ്ടോ? ജമാഅത്ത് സുഹൃത്തുക്കളുടെ നെഞ്ച് പൊട്ടിയുള്ള കരച്ചില് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. തടുക്കാന്‍ കഴിയാത്ത മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ഞാന്‍ ഈ ആദരാഞ്ജലി അര്‍പ്പിക്കുന്നത്.പിണറായി സഖാവ് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞത് ഏറ്റവും മിതമായ ഭാഷയില്‍ നന്ദികേടാണ്. വോട്ടുണ്ടേലും ഇല്ലെങ്കിലും കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ നല്കിയ പാവങ്ങളെ ഒറ്റയടിക്ക് ഇസ്പേഡ് ആക്കാന്‍ പാടില്ലായിരുന്നു. മൂല്യം നോക്കിയും നോക്കാതെയും ഇടത് പക്ഷത്തെ സഹായിച്ചു. സോളിഡാരിറ്റിയുടെ വേലി കെട്ടി ആശയങ്ങളും ആദര്‍ശങ്ങളും കഴിയുന്നത്ര മറച്ചു പിടിച്ചു. സ്ഥാപകാചാര്യന്‍ മൌദൂദി സാഹിബ് പറഞ്ഞതും എഴുതിയതും നാലാള് കാണാതിരിക്കാന്‍ പെടാപാട് പെട്ടു. വോട്ടു ചെയ്യല്‍ ഹറാമാണെന്ന് പറഞ്ഞ് എഴുതിയ പുസ്തകങ്ങളും പ്രസംഗങ്ങളുടെ കാസറ്റുകളും നശിപ്പിച്ചു. മതേതര മുഖം കിട്ടാന്‍ വേണ്ടി കരിമണലില്‍ തലകുത്തി മറിഞ്ഞു. പ്ലാച്ചിമടയില്‍ മുങ്ങിക്കുളിച്ചു. കിനാലൂരില്‍ തല്ലു കൊണ്ടു. ജമാഅത്ത് പ്രമാണങ്ങള്‍ക്ക് ഒട്ടും യോജിക്കാത്ത ജനാധിപത്യം, മതേതരത്വം എന്നിങ്ങനെയുള്ള സകലമാന പരിപാടികളെയും കലക്കിക്കുടിച്ചു. ഈ കടുംകൈകളൊക്കെ ചെയ്തത് തിരോന്തരത്ത് ഒരു സീറ്റ് പ്രതീക്ഷച്ചാണ്. ആ പ്രതീക്ഷ ഇങ്ങനെ ഒറ്റയടിക്ക് തച്ചു കെടുത്തരുതായിരുന്നു.
ലീഗുകാര്‍ ചെയ്തത് അതിലേറെ കടുപ്പമായി. സമസ്താപരാധങ്ങളും പൊറുക്കണമെന്ന് പറഞ്ഞു ആര് വന്നാലും അവരെ സഹായിക്കുക എന്നതാണ് കൊടപ്പനക്കല്‍ തറവാട്ടിലെ പതിവ്. ഒരു വോട്ടെങ്കില്‍ ഒരു വോട്ട്. ആരെയും പിണക്കരുത്. പണ്ടു മുതലേയുള്ള രീതിയാണത്. ആ പതിവ് തെറ്റിച്ചു. ഒന്നുമില്ലേലും ചേന്നമംഗലൂരിലും ശാന്തപുരത്തും അവര്‍ക്ക് നാല് വോട്ടുള്ളതാണ് എന്നെങ്കിലും ഓര്‍ക്കണമായിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിന് അല്പം താല്പര്യമൊക്കെയുണ്ടായിരുന്നുവെങ്കിലും ഡോക്ടര്‍ മുനീറാണ് വാളെടുത്തത് എന്ന് കേള്‍ക്കുന്നു. തീവ്രവാദമൊക്കെ ഇന്ന് വരും നാളെ പോകും, പക്ഷെ നാല് വോട്ടു കിട്ടിയാല്‍ അത് പെട്ടിയില്‍ കാണും എന്ന കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ലൈന്‍ ഇനിയെന്നാണ് മുനീറിനെപ്പോലുള്ളവര്‍ പഠിക്കുക.
ഏതായാലും മഅദനി സാഹിബിന് ഒരു കൂട്ട് കിട്ടി . കര കാണാതെ നീന്തുന്ന ആ പാവത്തിന് കൂടെ നീന്താന്‍ ഇനി ജമാഅത്ത് അമീറും ഉണ്ടാവും. മലര്‍ന്നും കമഴ്ന്നും ഊളിയിട്ടും നീന്തിക്കൊണ്ടേയിരിക്കുന്ന കെ മുരളീധരന് കാലില്‍ തടയാതെ നോക്കണം.
അതോണ്ട്..??
ReplyDeleteപിണറായി സഖാവും കൂട്ടരും ചെയ്തത് മന്യമായിപ്പറഞ്ഞാൽ ചെറ്റത്തരമാൺ. ജമാആത്തെ ഇസ്ലമിയെ തൊട്ടു കൂടായത് എപ്പോ മുതലാൺ എന്ന അന്യേഷനവും കൂടെ ച്ചേർക്കാമായിരുന്നു. കിനാലൂരിന്റെ പഷ്ചാത്തലത്തിലാൺ പിണറായി കരീമുമാർക്ക് ജമാആത്തെ ഇസ്ലാമിയുടെ ‘മതരാഷ്ട്ട്രവാദം‘ പിടിക്കാതായത്. ഇടതു പക്ഷത്തിന്റെ നിലപാടുകളെ എതിർക്കുന്നവരൊക്കെ തീവ്രവാദികളും മാവോയിസ്റ്റുകളും പിന്തിരിപ്പന്മാരുമാവുന്നതിന്റെ രാക്ഷ്ട്രീയം കൂടി ചർച്ച ചെയ്യേണ്ടതില്ലെ..
ReplyDeleteലീഗിന്റെ കാര്യം വിട്.. ബേപ്പൂരിൽ ബിജെ പിയുമായി സാംബാർ മുന്നണിയുണ്ടാക്കെങ്കിൽ എന്തു കോണ്ട് ജമാആത്തുമായൊരു...
അതൊന്നും മുനീറിനും ഷാജിക്കും മൻസ്സിലാവൂല.
ജമാഅത്തിന്റെ നിലപാടുകളെ മുഴുവൻ അംഗീകരിക്കുന്നു എന്നു തെറ്റുദ്ധരിക്കരുത്.. മറ്റു മുസ്ലിം സംഘടനകൾക്ക് ഇന്നില്ലാത്ത ഒരു ഇഛാശക്തി ജമാഅത്തെ ഇസ്ലാമിക്കുണ്ടെന്നു എനിക്കു തോന്നുന്നു.. (ആശയപരമായി ഞാൻ ജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കുന്നില്ല കെട്ടൊ.)
കൂതറയുടെ കമന്റിനു എന്റെ ഒപ്പ്. :)
ReplyDeleteമുസ്ലിംലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയിലെത്തുമ്പോള്‍ സൈദ്ധാന്തികനാട്യങ്ങളൊന്നുമല്ല, വെറും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഞാണിന്മേല് കളി മാത്രം. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് യൂത്ത്ലീഗിന്റെ കെ.എം. ഷാജിയും മുന്‍ യൂത്ത്ലീഗ് പ്രസിഡന്റ് എം.കെ. മുനീറും എന്തുപറഞ്ഞാലും ഒരു നൂറ് തവണ അതിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തിയവനാണ് കുഞ്ഞാലിക്കുട്ടി. ബഷീറോ സമദാനിയോ ഇ. അഹമ്മദോ കെ.പി.എ മജീദോ തരംപോലെ കൂട്ടിനുണ്ടാവും. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലെ ചരിത്രതോല്‍വിക്കുശേഷവും ഒരുപാട് തവണ ഉഭയകക്ഷി സംഭാഷണം നടന്നിട്ടുണ്ട്. ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ട് തന്നെയാണ് ഏറെയും. 1987ന് ശേഷം ഒട്ടേറെ തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്ത് വോട്ടുനല്‍കിയിട്ടുമുണ്ട്. ഒന്നോ രണ്ടോ തവണയോ സ്ഥാനാര്‍ഥികള്‍ക്കോ നല്കാതിരുന്നാല് അപ്പോഴേക്ക് ജമാഅത്ത് തീവ്രവാദി സംഘടനയാവുന്ന മറിമായം മജീഷ്യന്‍ മുതുകാടിനുപോലും അപ്രാപ്യം. രാഷ്ട്രീയേതര സാമുദായികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിക്കൊണ്ടുള്ള കൂട്ടായ്മയിലും ഇരുസംഘടനകളും പങ്കെടുത്തുകൊണ്ടേ വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കിനാലൂര്‍പ്രശ്നത്തില്‍ സി.പി.എം ജമാഅത്തുമായി ഇടയുകയും ഒപ്പം സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങാന്‍ നീങ്ങുകയും ചെയ്തപ്പോള്‍ ലീഗ് നേതൃത്വത്തില്‍നിന്ന് വിളിയുണ്ടായി, കൂട്ടായിരുന്നു സംസാരിക്കാന്‍. ഒരു ഹോട്ടലിലായിരുന്നു സന്ധിക്കാന്‍ തീരുമാനിച്ചതെങ്കിലും തൊട്ടുമുമ്പ് വാര്‍ത്ത ചോര്‍ന്നു എന്നുപറഞ്ഞ് മുന്‍ എം.പി.അബ്ദുല്വഹാബിന്റെ വീട്ടിലേക്ക് ചര്‍ച്ച മാറ്റി. അവിടെയുമെത്തി ചാനലുകാരന്. വിവരം ചോര്‍ത്തിയതാര് എന്നന്വേഷിക്കുമെന്നും നടപടിയുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിക്കാരാണ് ചോര്‍ത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ലെന്നര്‍ഥം. അവരുടെ പേരില്‍ നടപടിയെടുക്കാന്‍ അദ്ദേഹത്തിനാവില്ലല്ലോ. ചോര്‍ന്നുകിട്ടിയത് ഇന്ത്യാവിഷനല്ല എന്നത് കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ പ്രയോഗിച്ച ഓട്ടസൂത്രമാവണം. മുസ്ലിംലീഗില്‍ കഠിന ജമാഅത്ത് വിരുദ്ധരുമെന്നത് പുതിയ വിവരമല്ല. പ്രശ്നാധിഷ്ഠിതയോജിപ്പും വിയോജിപ്പുമുള്ളവരാണ് മറ്റുള്ളവര്‍. രണ്ടു കൂട്ടരും ഭയപ്പെടുന്നതാണ് ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം. ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയപാര്‍ട്ടിയാവുന്ന പ്രശ്നമില്ലെന്നും പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ അത് പരസ്യമായി പറഞ്ഞു സുതാര്യമായിരിക്കുമെന്നും സംഘടനയുടെ വക്താക്കള്‍ പറയുന്നതൊന്നും ലീഗിന് ദഹിക്കുന്നില്ല. സാമുദായിക രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ ലീഗ് മതി അതാണ് നിലപാട്. ജമാഅത്താകട്ടെ, സാമുദായികരാഷ്ട്രീയം കളിക്കാന്‍ തങ്ങളില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ലീഗിന് ശങ്ക നീങ്ങുന്നില്ല. ഇസ്ലാമില്‍ രാഷ്ട്രീയംകൂടി ഉണ്ടെന്ന് കൃത്യമായി വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഇതര മതസംഘടനകളെപ്പോലെ ലീഗിന്റെ വാലാവാന്‍ വയ്യെന്ന് അവര്‍ക്ക് നന്നായറിയാം. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഇക്കാലമത്രയും സംഘടനയോട് ലീഗ്നേതൃത്വം ഇണങ്ങിയും പിണങ്ങിയും പോന്നിട്ടുള്ളത്. എന്നിട്ടിപ്പോള്‍ എന്തോ സംഭവിച്ചപോലെ കുഞ്ഞാലിക്കുട്ടിയുടെ മേല്‍ സമ്മര്‍ദം മുറുകിയതും അദ്ദേഹം മാധ്യമങ്ങളോട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതും രാഷ്ട്രീയസദാചാരത്തിന് നിരക്കുന്ന നടപടിയല്ല. ജമാഅത്ത് തീവ്രവാദി സംഘടനയാണെന്ന് ലീഗിന് അഭിപ്രായമുണ്ടെങ്കില്‍ അതിന്റെ നേതാക്കളുമായി ഒരിക്കലും ചര്‍ച്ച നടത്തരുത്, വേദി പങ്കിടരുത്. അങ്ങനെ അഭിപ്രായമില്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് പാത്തും പതുങ്ങിയും ചര്‍ച്ചക്ക് പോവേണ്ട കാര്യമെന്തിരിക്കുന്നു?
ReplyDeleteതുടര്‍ന്നിവിടെ വായിക്കാം.....
പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല് കളി
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഹ ഹ ഹ!! അസ്സലായിട്ടുണ്ട്. പക്ഷെ ഒരു കാര്യം ബഷീർ സാബ് മറന്നു. ഇടതും വലതുമല്ലാതെ വെറേയും പ്രഗൽഭർ കേരളത്തിലില്ലെങ്കിലും വടക്കോട്ടുണ്ടല്ലൊ, ഇന്ദിരഗാന്ഥിയുടെ കാലത്ത് ഈ ടീമിനെ ജയിലിലടച്ചപോൾ കൂട്ടിനവരും ഉണ്ടായിരുന്നു. ശേഷം മൊറാർജി അധികാരത്തിലെത്തിയപ്പോൾ പൂമാലയിട്ട് സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു ജമാഅത്തെ ഇസ്ലാമി നേതാക്കൾ.. ആയതിനാൽ ആരെയും കിട്ടാതെ ഗതികെട്ടാ ടീമ് എന്നതിന് പകരം മുട്ടിനോക്കാൻ ഇനിയും കവാടങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.
ReplyDeleteജമാഅത്തെ ഇസ്ലാമിയും തീവ്രവാദവും
ReplyDeletehttp://malayalikkuttan.blogspot.com/
ചിന്തകാ..
ReplyDeleteവോട്ട് രാഷ്ട്രീയത്തിൽ ആർ.എസ്.എസുകാരുടെ വോട്ടും വാങ്ങിയെന്നിരിക്കും. അവിടെ ആദർശമല്ല വാങ്ങുന്നത്, മാത്രമല്ല, അതുകൊണ്ട് ആർ.എസ്.എസ്. തീവ്രവാദിയല്ലാതാകുന്നുമില്ല. അങ്ങിനെയാണ് ഇടതു മുന്നണിയും വലത് മുന്നണിയും ചെറുകിട മൂന്നാം തരം ടീമുകളെ വോട്ടിന് വേണ്ടി കൈകാര്യം ചെയ്യുന്നത്. പക്ഷെ ചെറുകിട ടീമുകൾക്കായാലും കുറച്ചെങ്കിലും വോട്ട് കാണും. അന്നാൽ അത് പോലും ജമാഅത്തെ ഇസ്ലാമിക്കില്ല. ആകെ ഉള്ള ഉപയോഗം ചെണ്ടകൊട്ടൽ ടീമിനെപോലെ നാലാളുകളിൽ വോട്ട് തേടാൻ ഉപയോഗിക്കാം .. അതിന് ‘വഴിത്തിരിവും‘ ഒപ്പം ഉള്ളതിനാൽ ചിലപ്പോൾ ക്ളച്ച് പിടച്ചാലൊ.. അതുകണ്ടാണ് ഇടത് ഒന്നും പറയാതെ ചിരിച്ചും കളിച്ചും നിന്നത്. എന്നാൽ ആ ക്ളച്ചും പൊട്ടി, ഒരു ബെല്ലും ബ്രൈക്കും ഇല്ലാത്ത ടീമാണെന്ന് രണ്ടത്താണിയിലൂടെ തെളിഞ്ഞതോടെ ഇടതന്മാർ സത്യം മനസ്സിലാക്കി, ഇവരെ കൂട്ടിയാൽ കിട്ടുന്നത് പോലും ഇല്ലാതാവുമെന്നും വെറും പാരകളാണെന്ന് തെളിഞ്ഞതിനാലുമാണ് പൊതു സമൂഹത്തിൽ പിണറായി ഇവർക്കെതിരെ കമന്റടിച്ചത്.
പിന്നെ മുനീർ വിരോധം പറഞ്ഞ് കുഞ്ഞാലികുട്ടിയുടെ അടുത്ത് പോയിട്ടുണ്ടെങ്കിലും കുഞ്ഞാലി കുട്ടിക്കറിയാം എവിടെ ഏത് കളത്തിൽ നിൽക്കണമെന്ന്. ഏതായാലും മുനീറിനെ ഇകഴ്ത്തിയും ഇതുവരെ ഐസ് ക്രീമിൽ മുക്കിതാഴ്ത്തിയ കുഞ്ഞാലി കുട്ടിയെ പൊന്തിച്ചും വാക് കസർത്തുകൾ വരട്ടെ.. ചിന്തകൻ വെറും ദിവാസ്വപ്നം കണ്ടെഴുതട്ടെ… നമുക്ക് പ്രത്യാശിക്കാം, ഇനിയും രാഷ്ട്രീയ മുശ്രിക്കെന്ന് വിളിച്ച് വശ്വസികളെ താറടിക്കാൻ വരില്ല എന്ന്.
മുഖ്താർ..
ഇടത് മുന്നണിക്ക് വേണ്ടിരുന്നത് ചെണ്ടകൊട്ടാനാളെയാണ്. ജമാത്തിന് എത്ര വോട്ടുണ്ട് എന്നറിയാത്തവരല്ല പിണറായിയും കൂട്ടരും. പിന്നെ പിണറായിയും കൂട്ടരും കേണപേക്ഷിച്ചതിനാൽ പോയതല്ല ജമാഅത്ത്. ഒൺവേ സപോർട്ട് കണ്ണടച്ച് നൽകുകയായിരുന്നു. വോട്ടില്ലെങ്കിലും വോട്ട് പിടിച്ച് തന്നാൽ വേണ്ടാന്ന് ആരെങ്കിലും പറയോ? ഇത് വരെ ഒരാളും ഈ ‘കലക്കൻ’ ടീമിനെ കൂട്ടാൻ നടന്നിട്ടില്ല. മൂടും താങ്ങികളായി ഇവർ ഒപ്പം പോയിട്ടെ ഉള്ളൂ…
ചിലര്‍ പറയുന്നു അവന്മാര്ക്ക് കേരളത്തിലെ ഒരു മഹല്ലില്‍ പോലും സ്വാധീനം ഇല്ലെന്നു ബഷീര്‍ സാഹിബ് പറയുന്നു ചേന്നമംഗല്ലൂരും ശാന്തപുരത്തും കുറച്ചു വോട്ടുന്ടെന്നു..
ReplyDeleteഏതായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മതിയായിരുന്നില്ലേ ഈ കുറിപ്പ് എന്നൊരു അഭിപ്രായം
നാല് പടക്കം പൊട്ടിക്കുന്ന, അറബിക്കടലില്‍ മുങ്ങി പൊന്തുന്ന ക്ലിപ്പിങ്ങും കൂടെ വെക്കാമായിരുന്നില്ലേ !!
എന്നാലും തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇങ്ങിനെ ഒളിച്ചും മറഞ്ഞും ഈ തീവ്രവാദവാദത്തിന്റെ മൊത്ത കച്ചവടക്കാരുടെ അടുത്തേക്ക് പോകേണ്ടാതുണ്ടായിരുന്നോ... അതും പലപ്രാവശ്യം ..
അതാണ് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും, സിപിഎമ്മിന്റെയും ഒക്കെ അമ്മിയുടെ ചുവട്ടില്‍ വാല് വെച്ച് കുടുങ്ങിയ ചില മൌലവിമാരുടെ നിലവിളി ഇപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങിയത്!!
വര്‍ഷം തോറും പുതുക്കുന്ന കഅബയുടെ കില്ല അവിടെയുണ്ട് എന്നതാണ് ഒരു സമാധാനം
വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി എന്നോക്കെ കേട്ടാല്‍ മണം പിടിച്ചു വരാത്ത മുതഖ്ികള് ആരാ കൊച്ചു കേരളത്തില്‍ ഉള്ളത്..
മുനീര്‍ സാഹിബ് ഇന്ന് സ്വന്തം ചാനലില്‍ നടത്തിയ ഇന്റര്‍വ്യൂയില്‍ തന്റെ നിരപരാധിത്വം തെളിയിച്ച സഹചര്യത്തില്‍ ആ പരാമര്‍ശവും ഒഴിവാക്കാമായിരുന്നു..
അന്‍വര്‍
എത്രയായാലും അവര്‍ (ഇടത് പക്ഷം) അമേരിക്കയെ എതിര്കുന്നവരനല്ലോ എന്നുപറഞ്ഞെണ് കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പില്‍ സഹായിച്ചതു. എനിഎന്തു ചെയ്യാനാ.. കാത്തിരുന്ന് കാണുക
ReplyDeleteഇടതായാലും വലതായാലും ജമാ-അത്തിനെ ഒഴിവാക്കുന്നതാന് ബുദ്ധി.മുസ്ലിം ലീഗിന് പാട്ടും പാടി ജയിക്കാൻ ഇനി ജമാ-അത്തിന്റെ വോട്ടൊന്നും വേണ്ട.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ത്രീ സംവരണ സീറ്റിലാണ് ജമാ-അത്തിന്റെ കണ്ണ്.യു ഡി എഫ് തൂത്തു വാരാൻ പോക്കുകയാണ്.
ReplyDeleteഎൽ ഡി എഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജമാ-അത്ത് വോട്ട് കിട്ടിയില്ലെങ്കിലും ജയിക്കുമായിരുന്നു.
ഇരു മുന്നണികളും അവരെ ഒഴിവാക്കുക.ഒരു മുന്നണിയിലും പെടാതെ നട്ടം തിരിയുമ്പോൽ അവർ ദുർബലമാകുന്നത് കാണാം.അവരെ താങ്ങിയാൽ അവർക്കത് തണലാകും. അത് താങ്ങുന്നവർക്ക് പിന്നീട് പാരയാവുകയും ചെയ്യും.
ഏതായാലും ലീഗിന്റെ കഷ്ടകാലം ആരെമ്ബിച്ചു എന്ന് പറയാം , അല്ലെങ്കില്‍ മുജഹിടുകളുടെ നല്ല കാലം ,
ReplyDeleteമലബാറിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും സ്തീ സംവരണവും നിലവില്‍ വന്നാല്‍ ലീഗിന്റെ ഭാര്യയെ പോലെ കയ്യുന്ന Ek സുന്നികള്‍ സ്ത്രീകളെ സ്ഥാനാര്‍ഥി യകി ജയിപ്പിക്കുന്ന കാര്യം കഷ്ടം, പിന്നെ അടുത്തത് മുജാഹിദ് ap ആയിരിക്കാം അല്ലെങ്കില്‍ മടവൂര്‍ വിഭാകാമോ? ഏതയാലും ഇ കെ , ലീഗ് ആ ആ എലെച്റേന്‍ ആകട്ടെ എന്നിട്ട് കാണാം അല്ല പറയാം
ഏതയാലും നമ്മള് ബെജരകണ്ട , ആരു ഭരിച്ചാലും നമുക്ക് വോട്ടുണ്ടാകില്ലല്ലോ? നമ്മള് പ്രവ്സികള് അല്ലെ?
പ്രൊഫ:എം.എന്‍ . കാരശ്ശേരിയുടെ ഒരു ലേഖനത്തില്‍ നിന്നുമുള്ള ഈ ഭാഗം ശ്രദ്ധിയ്ക്കൂ:
ReplyDelete“ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു. ഇസ്ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്.
ഇസ്ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന് ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന് നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയിലെ ഇസ്ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്കാരംകൊണ്ടു.
1948-ലാണ് ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.“
ഇപ്പറഞ്ഞ ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ് “സോളിഡാരിറ്റി.“ ഒരു ബഹുരാഷ്ട്ര സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ പേര് “ജമാ അത്തെ ഇസ്ലാമി ഹിന്ദ്” എന്നാണ്. ശ്രദ്ധിക്കേണ്ട കാര്യം ഇതില്‍ കാശ്മീര്‍ പെടില്ല എന്നതാണ്! കാശ്മീരിന് വേറേ സംഘടനയാണ്! അതായത് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ല എന്നര്‍ത്ഥം! കാശ്മീരിലെ ജമാ അത്തിന് സ്വന്തം മിലിറ്റന്റ് സംഘടനയുമുണ്ട്. ഇത്രമാത്രം പ്രതിലോമകരമായ ഈ സംഘടനയുടെ പൊയ്മുഖമാണ് സോളിഡാരിറ്റി. ശ്രദ്ധിയ്ക്കുക ഖുറാനും നബി ചര്യയും അടിസ്ഥാനമാക്കിയ ഒട്ടുമിക്ക സംഘടനകളും ഏതെങ്കിലും അറബിക് നാമമാണ് സ്വീകരിയ്ക്കുക, അല്ലെങ്കില്‍ ഇസ്ലാമുമായി ബന്ധമുള്ള എന്തെങ്കിലും പേരുകള്‍ . ഇവിടെ വളരെ ബൊധപൂര്‍വം പൊയ്മുഖമണിഞ്ഞു.
കേരളത്തിന്റെ സവിശേഷതയാണ് പുരോഗമന ചിന്താഗതി. അതിന് കടപ്പെട്ടിരിയ്ക്കുന്നത് ഇടതുപക്ഷ ആശയങ്ങളോടും. ഈ ആശയങ്ങളുടെ അടിത്തറ തകര്‍ക്കാതെ വര്‍ഗീയ ആശയങ്ങള്‍ക്ക് ഇവിടെ വേരോട്ടമില്ല. അതിന് വലതുപക്ഷത്തു നിന്നുകൊണ്ടുള്ള ആക്രമണം കൊണ്ടു കാര്യമില്ല എന്ന് വലതു-വര്‍ഗീയ ശക്തികള്‍ മനസ്സിലാക്കിയത് ജനകീയാസൂത്രണ വിവാദത്തോടെയാണ്. ആട്ടിന്‍ കൂട്ടില്‍ കയറി ആക്രമിക്കാന്‍ ഏറ്റതും നല്ലത് ആട്ടിന്‍ തോലണിയുകയാണെന്ന കൂര്‍മ്മ ബുദ്ധി. അതിനായി ജമാ അത്തിന്റെ മാധ്യമങ്ങള്‍ ഇടതുപക്ഷ തോലണിഞ്ഞ് തങ്ങളുടെ ക്രൌര്യ ദംഷ്ട്രകള്‍ ഒളിപ്പിച്ചു.
മാധ്യമം എന്ന വാരിക നോക്കൂ. ഇത് ജമാ അത്തിന്റെ പ്രസിദ്ധീകരണമാണെന്ന് ആര്‍ക്കും തോന്നില്ല. തീവ്ര ഇടതുപക്ഷ-പരിസ്തിതി നാട്യക്കാരുടെ “കനപ്പെട്ട” ലേഖനങ്ങള്‍ എല്ലാ ലക്കവും. ഒക്കെ ഒരേ ലക്ഷ്യത്തിലേക്ക്. സി.പി.എം എന്ന പാര്‍ടിയും ഇടതുപക്ഷ ചിന്താഗതിയും. ജമാ അത്തെ ഇസ്ലാമിക്കെന്താണ് തീവ്ര ഇടതുപക്ഷത്തോട് പ്രേമം? മരം വെട്ടണമെങ്കില് മരംകൊണ്ടുള്ള കോടാലിക്കൈ തന്നെ വേണമല്ലോ!
ReplyDeleteഇടയ്ക്ക് ഹൈന്ദവ-ക്രൈസ്തവ മതങ്ങളിലെ ചില കള്ട്ടുകള്ക്ക് നേരെയുള്ള ആക്രമണവും. പോട്ടയും മാതാ അമൃതാനന്ദമയിയും സായിബാബയുമൊക്കെ ശരവ്യങ്ങളായപ്പോളൊന്നും സമാനമായ ഇസ്ലാമിക ചിഹ്നങ്ങളെ അവര്‍ കണ്ടതേയില്ല. സാമ്രാജ്യത്ത വിരുദ്ധത പ്രസംഗിക്കുന്ന ഇവര്‍
താലിബാനിസത്തെയോ അല്‍ - ക്വായിദയെയോ പശ്ചിമേഷ്യയിലെ ജനാധിപത്യ വിരുദ്ധ ഏകാധിപതികളെയോ വിമര്‍ശിയ്ക്കുന്നത് നാളിതുവരെ ആരും കണ്ടിട്ടില്ല.
സോളിഡാരിറ്റി വളരെ തന്ത്രപൂര്‍വം നാട്ടിലെ കൊച്ചു കൊച്ചു വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. പലപ്പൊഴും മതവ്യത്യാസമൊന്നും കാണിച്ചിട്ടില്ല, അത് ഒരു മാധ്യമം മോഡല്‍ അടവു മാത്രം. അതായത് പൊതു സമൂഹത്തില്‍ ഒരു സ്വീകാര്യത ഉണ്ടാക്കിയെടുക്കുക. തുടര്‍ന്ന് തിരഞ്ഞെടുപ്പിലേയ്ക്കും അതുവഴി സമ്മര്‍ദ്ദ രാഷ്ട്രീയത്തിലേക്കും നീങ്ങുക. തങ്ങള്‍ക്ക് വേണ്ടത്ര കരുത്തായി എന്നു ബോധ്യമായാല്‍ ശരിയായ രൂപം പുറത്തെടുക്കുക. ഇതിനുള്ള ഒരു ടെസ്റ്റ് ഡോസാണ് കിനാലൂരില്‍ കണ്ടത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിയ്ക്കേണ്ടതാണ്.
നാട്ടില്‍ വ്യവസായങ്ങള്‍ വേണ്ട, തൊഴില്‍ വേണ്ട എന്നാണെങ്കില്‍ അതു തുറന്നു പറയുക. എന്നിട്ട് സമരം ചെയ്യുക. അതിനു പകരം ഒരു വശത്തു വ്യവസായം വരുന്നതിനെതിരെ സമരം ചെയ്യുക മറു വശത്ത് തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുക എന്ന ഇരട്ട ബുദ്ധിയ്ക്കു പിന്നില്‍ ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് തീവ്രവാദത്തിലേയ്ക്കും മറ്റും വഴിതെറ്റുന്നത് എന്നതും ചേര്‍ത്തു വായിയ്ക്കണം.
സൌദിയില്‍ റോഡ് വികസനത്തിനായി പള്ളികള്‍ അടക്കം പൊളിച്ചിട്ടാണ് നടപ്പാക്കുന്നത്. ദോഹയില്‍ റോഡ് വികസിപ്പിക്കാന്‍ യൂസുഫുല്‍ ഖറദാവിയുടെ വീടാണ് നിരപ്പാക്കിയത്! നമ്മുടെ നാട്ടില്‍ അങ്ങനെയൊന്നും സാധിയ്ക്കില്ല എങ്കിലും ഒരു പദ്ധതിയുടെ സാധ്യതാപഠനം പോലും നടത്താന്‍ അനുവദിയ്ക്കില്ല എന്ന് ജമാ അത്തെ ഇസ്ലാമിയ്ക്ക് പറയാന്‍ ആരാണനുവാദം കൊടുത്തത്? ഇന്ത്യാ രാജ്യത്തിന്റെ അഖണ്ഡത പോലും അംഗീകരിയ്ക്കാത്ത ഈ വര്‍ഗീയ പിന്തിരിപ്പന് സംഘടനക്ക് കൊടിപിടിക്കാന്‍ ഇവിടുത്തെ ചില മാധ്യമങ്ങളും കൂട്ടു നിന്നു എന്നത് നാം കണ്ണു തുറന്നു തന്നെ കാണണം. വെറും രാഷ്ട്രീയ വൈരാഗ്യം മാത്രമോ അതിലപ്പുറവും ഉണ്ടോ?
ReplyDeleteഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറും ഇന്ത്യാവിഷന്റെ റിപ്പോര്‍ട്ടറും തങ്ങളുടെ രാഷ്ട്ര്രീയാഭിമുഖ്യം മുന്‍പേതെളിയിച്ചവരാണ്. ഇത്തരക്കാരുടെ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ച് കിനാലൂരില്‍ നടന്നത് “ജനകീയ പ്രതിരൊധ”മാണ് എന്നൊക്കെ പറയുന്നവര്‍ ശ്രദ്ധിയ്ക്കുക. കേരളീയര്‍ വെറും മണ്ടന്മാരല്ല. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ അവര്‍ക്കു സാധിയ്ക്കും.
ശ്രീ. വയലാര്‍ രവി പറഞ്ഞതുപോലെ ജമാ അത്തെ ഇസ്ലാമി, ആര്.എസ്.എസിന്റെ ഇസ്ലാമിക പതിപ്പാണ്. രണ്ടും കിനാലൂരില്‍ ഉണ്ടായിരുന്നു. ഇവറ്റകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ മതേതരകേരളം കനത്ത വില കൊടുക്കേണ്ടി വരും.
ഇതു പറയുമ്പോള്‍ സി.പി.എം ചെയ്ത ചില തെറ്റുകള്‍ കൂടി ചൂണ്ടിക്കാണിയ്ക്കേണ്ടിയിരിയ്ക്കുന്നു. മുസ്ലീം ലീഗിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനത്തും അസ്ഥാനത്തും പല ഇസ്ലാമിക തീവ്രവാദ സംഘടനകളെയും സി.പി.എം പിന്തുണച്ചിട്ടുണ്ട്. അതിനു വേണ്ടി കെ.ഇ.എന്‍ .”ഇര” വാദം വരെഉണ്ടാക്കിയെടുത്തു. പാലസ്തീനിനെയും ഇറാക്കിനെയും പറ്റി ആ നാട്ടുകാര്‍ക്കു പോലുമില്ലാത്ത ആശങ്കയാണ് അവര്‍ കേരളത്തില്‍ സൃഷ്ടിച്ചത്. ഇത് വാസ്തവത്തില്‍ ഒരു വിഭാഗം മുസ്ലീങ്ങളില്‍ തീവ്ര ചിന്താഗതി വളര്‍ത്തി. ലീഗ് പോലെയുള്ള മിതവാദ പാര്‍ട്ടികളോട് തോന്നിയ അകല്‍ച്ച തങ്ങള്‍ക്ക് മുതല്‍കൂട്ടാവുമെന്ന പാര്‍ടിയുടെ മനക്കോട്ട പൊളിഞ്ഞു എന്നതാണ് സത്യം. കേരളത്തിലെ ഇസ്ലാമിക തീവ്ര ചിന്താഗതിയ്ക്കും മതേതര സമൂഹത്തിനുമിടയ്ക്കുള്ള ഒരു ബഫര്‍ സോണാണ് ലീഗ്. അധികാരം എന്നതില്‍ കവിഞ്ഞ തീവ്രതയൊന്നും അവര്‍ക്കില്ല, അതുകൊണ്ടുതന്നെ അവര്‍ മതേതര സമൂഹത്തിനു ഭീഷണിയുമല്ല. ഇത് തിരിച്ചറിഞ്ഞുള്ള നയങ്ങള്‍ വേണം പാര്‍ടി രൂപപ്പെടുത്താന്‍ . ജമാ അത്തെ ഇസ്ലാമി കഴിഞ്ഞ ഇലക്ഷനില്‍ പോലും പരസ്യമായി ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും അവരുടെ പത്രമായ “മാധ്യമം” ഇടതു വിരുദ്ധതയില്‍ മനോരമയെപ്പോലും കടത്തി വെട്ടിയിരുന്നു. ഇത്തരം സംഘടനകളുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടാ എന്നു പരസ്യമായി പറയാന്‍ ഇടതുപക്ഷം തയ്യാറാവണം.
സൂക്ഷിയ്ക്കുക ഇടതുപക്ഷം നല്കുന്ന അംഗീകാരം വലിയ സ്വീകാര്യതയാണിവര്‍ക്ക് നല്‍കുക.
"ജമാഅത്തെ ഇസ്ലാമിക്ക് ഈ ഗതി വരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല"
ReplyDeleteജമാഅത്തെ ഇസ്ലാമിക്ക് എന്ത് ഗതി വന്നു എന്നാണ് സഹോദരന് വള്ളിക്കുന്ന് വ്യാകുലപ്പെടുന്നത്? ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ ഇല്ലാത്ത എന്ത് മാനസിക വിഷമമാണ് റോസാപ്പൂ പോലെ മൃദുലമായ മനസ്സുള്ള സഹോദരനുള്ളത്?
ജമാഅത്തെ ഇസ്ലാമി എന്ന് മുതല്ക്കാണ് സിപിഎം, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകളുടെ തോളില്‍ കയ്യിട്ടു നടന്നിട്ടുള്ളത്? തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നതിനര്‍ത്ഥം അവരുടെ എല്ലാ നയ നിലപാടുകളെയും കണ്ണുമടച്ചു പിന്താങ്ങുക എന്നാണോ..? ഇവരൊക്കെ എന്ത് നെറികേട് കാണിച്ചാലും അതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മിണ്ടാ പൂച്ചാ നയം സ്വീകരിച്ചു തങ്ങളുടെ ആരാധനാ കാര്യങ്ങളില്‍ മാത്രം മുഴുകി കിട്ടാവുന്ന മുഴുവന്‍ ആധുനിക ടെക്നോളജികളും ഉപയോഗപെടുത്തി സ്വന്തം സഹോദര സംഘടനകള്‍ക്കെതിരെ മാത്രം കലിതുള്ളിയും കോമാളി വേഷം കെട്ടിയും തെരുവ് മലീമസമാക്കി നടക്കുന്ന ചില സംഘടനകളെ പോലെ ജമാഅത്തെ ഇസ്ലാമിയും മാറണം എന്നാണോ സഹോദരന് പറയുന്നത്? എന്നാല്‍ അങ്ങിനെ മാളത്തിലോളിക്കാന് ഒരു ആദര്‍ശ പ്രസ്ഥാനമെന്ന നിലക്ക് ജമാഅത്തെ ഇസ്ലാമിക്ക് കഴിയില്ല. പിണറായി-മുനീര്‍ പ്രഭ്റിതികള് കുരച്ചു കൊണ്ടേയിരിക്കും, അതിനു മുമ്പില്‍ കൈകൂപ്പി മനപൊരുതം തേടാന്‍ തല്ക്കാലം ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ തങ്ങളുടെ കാലിന്ച്ചുവട്ടിലെ മണ്ണ് ഇളകി പോവുന്ന വെവലതിയിലാണ് ഇവര്‍ ഇപ്പോള്‍ കേരളമൊട്ടാകെ മുക്രയിട്ടു നടക്കുന്നത്.
കാണ്‍ഗ്രസ് ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലഴയുകയും കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമല്ല ജമാ അത്തെ ഇസ്ലാമി. ഞങ്ങളെ വേണോ എന്ന് ചോദിച്ച് ജമാ അത്തെ ഇസ്ലാമി ആരുടെ പിന്നാലെയും പോയിട്ടില്ല. പോവുകയുമില്ല.
ReplyDeleteമൈപ് പറഞ്ഞത് ശരിയാ...അധികാരത്തില്‍ തൂങ്ങിയിരിക്കേണ്ട ഒരു പാര്‍ട്ടി ആര് എസ് എസിന്റെ കൂടെയും പോകും. അവിടെ ആദര്‍ശമല്ല വോട്ടല്ലേ വാങ്ങുന്നുള്ളൂ എന്ന ന്യായമവും പറയാം ...ഈ ‘ആദര്‍ശം‘ എന്ന ‘മണ്ണാങ്കട്ടയെ’ ഒന്നു വിവരിക്കാമോ മൈപേ :)
അല്ലെങ്കിലും തീരെ ആള്‍ബലമോ വോട്ടുബലമോ ഇല്ലാത്ത ഈ ജമാഅത്തിന്റെ കൂടെ ഈ യമണ്ടന്‍ പാര്‍ട്ടികളും അവരുടെ നേതാക്കളും സമയം കളയുന്നതെന്തിനാ?. മുണ്ടിട്ടും, അല്ലാതെയും വാലാട്ടി നടക്കുകയും ചെയ്യും....
ജമാഅത്ത് തീരെ ആള്ബലമില്ലാത്തതാണേലും അധികാരത്തിന് വേണ്ടി ഈ പ്രസ്ഥാനം ആരുടെ മുന്നിലും തല കുനിച്ചിട്ടില്ല, കുനിക്കുകയുമില്ല.
Assalamu Alaikum
ReplyDeleteഅസ്സലായിട്ടുണ്ട്!!
1985 മുതല്‍ ആപാവങ്ങള്‍ തങ്ങളുടെ അന്പതിനയിരത്തില് പരം വരുന്ന പ്രവര്തകര്കും, ലക്ഷകണക്കിന് വരുന്ന അനുഭാവികല്കും വോട്ട് ചെയ്യാന്‍ അനുവാതം നല്കിയ കാര്യം (അയ്യായിരം മെമ്ബര്മര്ക് അപ്പോഴും ജനാധിപത്യവും മതേതരവും വോട്ട് ചെയ്യലുമെല്ലമ് ഹറാമും മൂത്ത ശിര്കുമ് ആയിരുന്നു എന്നത് വേറെ കാര്യം) ചില്ലറയാണോ? സ്വാതന്ത്ര്യം കിട്ടിയിട്ട് വെറും മുപ്പതിയോന്പതു കൊല്ലമായപ്പോഴതെക്കും ഇത്ര ധീരമായ നടപടിയെടുക്കാന്‍ കഴിഞ്ഞത് ചില്ലറ കാര്യമാണോ?
ജമ'അതെ ഇസ്ലാമി ഒരുമത സംഘടന എന്ന നിലയില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിയാല്‍ തീരുമോ? ഏറ്റവും ഒടുവിലത്തെ ഉപകാരം തന്നെ നോക്ക് 'തടിയന്ടവിട നസീര്‍ തന്നെ പറഞ്ഞില്ലേ I P H ന്റെ പുസ്തകങ്ങളാണ് തനിക്കു പ്രജോതനമയതെന്നു'
ഉത്തരെണ്ട്യയില്‍ ഹിന്ദുക്കള്‍ മുസ്ലിങ്ങളോട് ഇത്രയും വിരോദം കാണിക്കാന്‍ കാരണം മൌദൂദിയുടെ ഉരുതുവിലുള്ള പുസ്തകങ്ങള്‍ നല്കിയ സംഭാവന ചെരുതുവല്ലതുമാണോ?
ഏതു ആടിനെയും പട്ടിയക്കാന്‍ കെല്പുള്ള ഒരുപത്രം കയ്യിലുള്ളപ്പോള്‍ പിന്നെ മുനീര്‍ ഷാജി എന്നിവരല്ല അതിലും വലിയവര്‍ വന്നു മതരാഷ്ട്രവാതികളെന്നോ കപടമാതെതരവാതികലെന്നോ പ്രജരണങ്ങള്‍ നടത്തിയാലോന്നും ഞങ്ങള്ക് ഒരുചുക്കും വരില്ല!
പിന്നെ പിണറായി വിജന്റെ കാര്യം. ലീഗിനെ തോല്പിക്കാനായി ഇനിയും ഞങ്ങള്‍ LDF നുതന്നെ വോട്ട് കുത്തിക്കോളം. പക്ഷെ പഴയപോലെ അതുപരസ്സ്യമായി പറയാന്‍ പറ്റില്ല. ഇപ്പോള്‍ ഞങ്ങളും രാഷ്ട്രീയ പര്ടിയല്ലേ.
ഉള്പതിഷ്ണുകളായ ഞങ്ങളെ ഇങ്ങനെ വല്ലാതെ കൊല്ലാതെ ..
ReplyDeleteഈ രാഷ്ട്രീയ അഴുക്ക് ചാലില്‍ ഞങ്ങളും ഒന്ന് അഭിരമികട്ടെ
ഒരു സമഗ്ര ദീനി വിപ്ലവ പാര്‍ടിയാണ് ഞങ്ങള്‍ - മറക്കരുത് ...
അഥവാ ഞങ്ങള്‍ വളര്‍ന്നു പന്തലിച്ചാല്
പിന്നെ നിങ്ങളെ പോലുള്ള കണ്ണ് കടിക്കാര്‍ ബ്ലോഗ്ഗെര്മാരുടെ
കണ്ണ് ഞങ്ങള്‍ പൊട്ടിക്കും....
കേരളത്തില്‍ സാംസ്കാരികമായി ഉയര്‍ന്നു നില്ക്കുന്ന ഏതൊരു സാമൂഹിക പ്രവര്‍ത്തകരോടും ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ചോദിച്ചു നോക്കൂ. അവര്‍ ജമാഅത്തെ ഇസ്ലാമിയെ ശരിക്കും അനുഭവിച്ചവരാണ്. കെ പി രാമനുണ്ണി, സി ആര് നീലകണ്ഠന്, വി ആര് കൃഷ്ണയ്യര്‍, പി കെ പ്രകാശ്, തുടങ്ങിയ ആളുകള്‍ക്ക് എന്തുകൊണ്ടാണ് ജമാതിനോട് ഇത്ര ബഹുമാനം? കേരളത്തിലെ ഓരോ പ്രശ്നങ്ങളിലെയും ഇരകളാക്കപ്പെട്ട മുഴുവന്‍ മനുഷ്യ മക്കളോടും ജമാതിനെ കുറിച്ച് ഒന്ന് ചോദിച്ചു നോക്കൂ.. എന്ടോസല്ഫന്‍ ബാധിത സമൂഹത്തോട് ചോദിച്ചു നോക്കൂ.. അവര്‍ ജമാതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം. ആര്‍ക്കു വേണം 'പണ'റായിയുടെയും 'കോടി' യെരിയുടെയുമൊക്കെ വായ്ത്താരികള്‍? പിണങ്ങുമ്പോള്‍ അസഭ്യം പറയുക എന്നത് കപട വിശ്വാസിയുടെ ലക്ഷണമാണ് എന്ന് ഹദീസുണ്ട്. മുനീര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് അതാണ്. അത് കൊണ്ട് അതിനെയും ആര്‍ക്കും വില വെക്കെണ്ടാതില്ല.
ReplyDeleteദുരിതമനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെടുന്ന ആളുകള്‍ എന്ത് പറയുന്നു എന്നത് ഒരു വിഷയമാണ്. നാളെ ദൈവം കേള്‍ക്കുന്നത് അവരുടെ വാക്കുകളായിരിക്കും. അല്ലാതെ വന്‍ കിട കോര്പോരറ്റ് കള്‍ക്ക് തസ്ബീഹ് ചൊല്ലുന്നവരുടെ ഒശാനകള്ക്ക് ഒരു വിലയും ജമാത് കല്പിക്കുന്നില്ല. അതുകൊണ്ടല്ലേ ഗാന്ധിജി പോലും ജമാതിനെ നന്മയുടെ പ്രസ്ഥാനം എന്ന് വിലയിരുത്തിയത്.
ജമാഅത്ത് ‘രാഷ്ട്രീയ പ്രസ്ഥാനം’ രൂപീകരിക്കുന്നതിനു മുമ്പ് തന്നെ ഇത്രയും മീഡിയ കവറേജോ? നാലും മൂന്നും ഏഴാണ് അംഗങ്ങൾ എന്ന് ആക്ഷേപിക്കുന്നവർ ആ ഏഴുപേരെ ഭയക്കുന്നതു കാണുമ്പോൾ എനിക്കും ഭയം തോന്നുന്നു. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊക്കെ ഇത്രേ ഉള്ളോ? ജമാഅത്ത് ഇറങ്ങും മുമ്പേ ഇങ്ങനെ പെടക്കാതെ കോയാ..
ReplyDeleteസത്യത്തിൽ ഇത് ഒരുജാതി പെടച്ചിലാ. ഈ പെടച്ചിൽ കുറ്റബോധത്തിൽ നിന്ന് വരുന്ന പെടച്ചിലാ. ഒരു സമുദായത്തെ താഴേക്കുമാത്രം ഇറക്കാനാവുന്ന കോണിയുമായി നടക്കുന്ന ലീഗിന്റേയും, ജനങ്ങളെ കുടിയൊഴിപ്പിക്കാൻ മാത്രം സമരം നയിക്കുന്ന സിപിഎമ്മിന്റേയുമൊക്കെ ഉള്ളിൽ അവരറിയാതെ ഉരുണ്ടുകൂടുന്ന ഒരു തരം കുറ്റബോധമുണ്ട്. സൊളിഡാരിറ്റിയെപ്പോലെയുള്ള പ്രസ്ഥാനങ്ങൾ, ഇഛാശക്തി മുതലാക്കിക്കൊണ്ടും ദൈവപ്രീതിമാത്രം കാംക്ഷിച്ചുകൊണ്ടും കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിയ പ്രവർത്തനങ്ങൾ!. പാവപ്പെട്ടവനുവേണ്ടി ഒഴുക്കിയ വിയർപ്പ്! കുടിയൊഴിപ്പിക്കപ്പെട്ടവനുവേണ്ടി നടത്തിയ സമരങ്ങൾ! ചൂഷണത്തിനെതിരെ ഉയർത്തിയ കരങ്ങൾ!! ഇതൊക്കെ കാണുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകന്റെ ആത്മാവ് ഉള്ളിലിരുന്ന് മന്ത്രിക്കുന്നു: “ ഹാ .. ഞങ്ങൾക്കായില്ലല്ലോ.. ഞങ്ങൾക്കാവില്ലല്ലോ.. “ എന്നിങ്ങനെ. ഈ കുറ്റബോധം മൂടിവെക്കാനാണ് 60 കൊല്ലം ഇല്ലാതിരുന്ന ആരോപണങ്ങളുമായി ഇപ്പോൾ മുനീറുമാരും കുഞ്ഞാലിക്കുട്ടിമാരും കോണി ഇറങ്ങി വരുന്നത്.
നാട്ടിലെ ഓരോ ജമാഅത്തുകാരനെയും ആളുകൾക്ക് നന്നായറിയാം. ഇപ്പോഴത്തെ ഈ ആരോപണങ്ങൾ ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുമെങ്കിൽ അത് ജമാഅത്ത് ഇനിയും ചെന്നെത്താത്ത ഇടങ്ങൾ ഉണ്ടെങ്കിൽ അവിടെയൊക്കെയുള്ള ആളുകളെ ആയിരിക്കും.
അംഗബലവും ആയുധബലവുമൊക്കെയുള്ള ലീഗിന്റെ ചേകവന്മാർ ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ അവർ ഇക്കഴിഞ്ഞ കൊല്ലങ്ങളിൽ ജനങ്ങൾക്ക് വേണ്ടി ചെയ്ത സത്കർമ്മങ്ങൾ ഇവിടൊന്നു നിരത്തിവെക്കൂ.. ഞങ്ങളും കാണട്ടെ നിങ്ങളുടെ മാമാങ്ക രഹസ്യങ്ങൾ!!
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പച്ചക്കൊടിയും പറത്തി സമുദായത്തെ ഉദ്ധരിക്കാൻ പുറപ്പെടുന്ന മാവേലിരാഷ്ട്രീയക്കാരന് ജമാഅത്തിനെക്കുറിച്ച് പറയുവാൻ എന്ത് യോഗ്യതയാണുള്ളത്?
തിരഞ്ഞെടുപ്പുകള്‍ അടുക്കും തോറും സാമ്രാജ്യത്വ വിരോധം വല്ലാണ്ട് മൂത്ത് ഇത് വരെ എഴുതിയതും പറഞ്ഞതും മറക്കുന്ന രോഗം ജമാഅത്തിനും അവരുടെ ജിഹ്വക്കും പതിവുള്ളതാണ് അതുവരെ ഈ പൊറാട്ട് നാടകം തുടരും... :)
ReplyDeleteലീഗിനെ ദുര്‍ബലമാക്കി കേരള രാഷ്ട്രീയത്തില്‍ ഒരു ഇടം കിട്ടാന്‍ കൈ മെയ് മറന്നു ,ആദര്‍ശം പരണത്ത് വെച്ച് തലയിലേറ്റി കൊണ്ട് നടന്നവര്‍ പെരുവഴിയിലായപ്പോലാണ് സ്വന്തം പാര്‍ട്ടി എന്ന പുത്തി ഉദിച്ചത് .എല്ലാം ഒന്ന് ഏതാണ്ട് ഒത്തു വന്നു എന്ന് വിചാരിച്ചു പാര്‍ട്ടിയുടെ പേരും നാളും പ്രഖ്യാപിക്കാന്‍ വാ തുറന്നപ്പോഴേക്കും വേറൊരു സുഹൃത്ത് പ്രഖ്യാപിച്ചു "എസ് ഡി പി ഐ" ..... ഇനി ആര് നമ്മളെ നോക്കാന്‍ . ഇനിയിപ്പോ പഴയത് പോലെ അടങ്ങി ഒതുങ്ങി പിണറായിയുടെ മദ്ഹും കൊണ്ട് കാലം കഴിക്കാമെന്ന് വിചാരിച്ചപ്പോള്‍ " ഹും വന്നിരിക്കുന്നു ജനാധിപത്യ ബോധമില്ലാത്ത്തവര്, തിണ നിരങ്ങാന്‍ .ഇറങ്ങിക്കോ പുറത്തു ."
ReplyDeleteതിരിഞ്ഞു നിന്ന് രണ്ടു വര്‍ത്തമാനം "പോടാ നിനക്കൊക്കെ എന്നാ ജനാധിപത്യ ബോധമുണ്ടായത് ? നിന്റെ അപ്പൂപ്പന് (മാര്‍ക്സ്)അതിനൊക്കെ എതിരായിരുന്നല്ലോ ?"
പെരുവഴിയില്‍ കൂടെ നടന്നു പോകുമ്പോഴും ഒരു പ്രതീക്ഷ : എത്രയായാലും ഒന് സാമ്രാജ്യത്വ വിരോധി ആണല്ലോ ,തിരിച്ചു വിളിക്കാതിരിക്കില്ല
ശേഷം വായിക്കുക ഇവിടെ
ഈ കമന്റ് ഞാന്‍ രണ്ടു പോസ്റ്റില്‍ ഇട്ടു രണ്ടു സ്ഥലത്തും മോഡറേഷന്. ഒന്ന് വിദൂഷകന്റെ രണ്ട് കല്‍ക്കിയുടെ, രണ്ടും വന്നിട്ടില്ല കാത്തിരിക്കാം. ഇവിടെയും ഇടുന്നു.
ReplyDeleteഹമീദും കരശ്ശേരിയും ഇത്രനാളും പറഞ്ഞുകൊണ്ടിരിക്കുന്നതിലേക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എത്തിയിയിരിക്കുന്നു.കെ ഇ എന്‍ മുതലായവരുടെ കാര്യം ഇനി എന്താവോ എന്തോ. ജമാഅത്തെ ഇസ്ലാമി ഇനി രണ്ടിലൊന്ന് തീരുമാനിക്കേണ്ടിവരും ഒന്നുകില്‍ മൌദൂദിസം അല്ലെങ്കില്‍ ജനാധിപത്യം മതേതരത്വം.,മുഖംമൂടി അഴിച്ചുവേക്കെണ്ടിവരും എന്ന് ചുരുക്കം.കേരളത്തില്‍ ജമാഅത്തെ എന്നാ സംഘടന നേരിടുന്ന ഏറ്റവും വലിയ പ്രസിതന്ധി ആണ് ഇപ്പോഴത്തേത്. അവരുടെ പുരോഗമന മുഖംമൂടി അഴിഞ്ഞു വീണു കേരളത്തിലെ ഏറ്റവും വലിയ പുരോഗമന പ്രസ്ഥാനം എന്ന് അറിയപെടുന്ന മാര്‍ക്സിസ്റ്റ് പാരിട്ടി എന്ന വലിയ ഒരു എതിരാളി ഉണ്ടായിരിക്കുന്നു.
:)
ReplyDeleteജമാഅത്ത് വിവാദത്തിലൂടെ മുസ്ലീം ലീഗ് ലക്ഷ്യം വെക്കുന്നത് സുന്നികളുടെയും, മുജാഹിദ്-ഖാദിയാനി സഖ്യത്തിന്റേയും പിൻബലമാണോ എന്ന് സംശയിക്കാവുന്നതാണ്.
ReplyDeleteഏതായാലും ഒരുകാര്യത്തില്‍ സമാധാനിക്കാം പള്ളിക്കുളം. പരസ്പരം കോഴികൊത്ത് മത്സരം നടത്തുന്ന ഇവര്‍ ജമാ അത്ത് വിമര്‍ശനത്തിനെങ്കിലും ഒന്നിക്കുന്നുണ്ടല്ലോ എന്നകാര്യത്തില്‍. അതിനിവര് യുക്തിവാദികളെയും നിരീശ്വരവാദികളെയും ജബ്ബാന്‍ കാരശ്ശേരി ഹമീദാതികളെയും ഒക്കെ കൂടെ കൂട്ടിയിട്ടുണ്ട് എന്നത് വളരെ രസകരമായ കാഴ്ചതന്നെയാണ്.
ReplyDeleteലീഗ് എന്ത് തോന്നിവാസങ്ങള്‍ കാണിച്ചാലും (കഴിഞ്ഞ തവണ ഒരു പാവം അധ്യാപകനെ കൊന്നതു പോലുള്ള) അതിനൊക്കെ ഓശാന പാടി സിഡികളും കേസറ്റുകളും എത്സിഡികളുമായി നടക്കുന്നവരെല്ലാം ഒരുമിച്ചങ്ങിറയിട്ടണ്ടല്ലോ. എതായാലും കാണാന്‍ നല്ല ശേലുണ്ട് :)
ജമാ അത്തിനെ കുറിച്ച് ഇവരുടെയെല്ലാം അറിവുകള്‍ വട്ടപൂജ്യമാണെന്നറിയുമ്പോള് ചിരിക്കാനും തോന്നാതിരിക്കുന്നില്ല :)
ഇടതുപക്ഷത്തിന്റെ ചവിട്ടു കൊള്ളുന്ന ഒന്നാമത്തെ കഷ്കിയോന്നുമാല്ലല്ലോ ജമ'അറ്റ് എന്ന് സമാധാനിക്കാം. അവസരവാദ രാഷ്ട്രീയത്തിന്റെ ഹവായ് ചെരിപ്പിട്ട പിണറായിയുടെ കാലിന്റെ ചവിട്ടു കൊണ്ട ജനത ദല്, മുരളി, കെ കോ., ഐ എന്‍ എല്‍ എന്നിവരെയൊക്കെ പോന്നിട്ടും കാര്യം മനസ്സിലാവാത്ത കൊക്ക് ഇപ്പോള്‍ കൊണ്ടറിഞ്ഞു. താങ്കള്‍ ആതരാന്ജലി അര്പിക്കാന് പോവുന്പോള് ഞമ്മെന്റെ വഹയായി ഒരു പുഷ്പ ചക്രം ചാര്‍ത്താന്‍ മറക്കല്ലേ..
ReplyDeleteഇവിടെ ജമാഅത്തിനെ കിട്ടിയ തക്കത്തിന് തങ്ങള്‍ക്കറിയുന്ന വിവരം വെച്ച് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സലഫി സുഹൃത്തുക്കളോട് ഒരു വാക്ക്. ഇവിടെയുള്ള കാരശേരി ഹമീദുമാര്‍ ജമാഅത്തിനെക്കുറിച്ച് അരിശം കൊള്ളുന്നതില്‍ ഒരത്ഭുതവും തോന്നുന്നില്ല. പക്ഷേ വിശുദ്ധഗ്രന്ഥത്തെയും പ്രവചാകനെയും പിന്തുടരുന്ന, പരലോകത്തും വിചാരണനാളിനേയും അംഗീകരിക്കുകയും ചെയ്യുന്ന നിങ്ങള്‍ വാദത്തില്‍ കുറേകൂടി സത്യസന്ധതയും സൂക്ഷമതയും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteഅല്ലാഹുവും പ്രവാചകനും മാനവകുലത്തിന് നല്‍കിയത് സമ്പൂര്‍ണമായ ഒരു ദര്‍ശനത്തെയാണ്. അത് കേവലം ഒരു മതമായിരുന്നില്ല. ചില ആചാരങ്ങളിലൊതുങ്ങുന്ന അത്മീയപദ്ധതിയുമല്ല. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നിയമനിര്‍ദ്ദേശങ്ങളുള്ള സമഗ്രമായ ഒരു ജീവിത പ്രസ്ഥാനമാണ്. അത്തരം ഒരു ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന വിഭാഗം നിലവിലില്ലാത്ത സാഹചര്യത്തിലാണ് ജമാഅത്ത് രൂപം കൊണ്ടത്. അത് മുസ്്ലിംകളുടെ അധികാരാവകാശങ്ങള്‍ മാത്രം സംരക്ഷിക്കാനുള്ള സാമുദായിക പാര്‍ട്ടിയോ മുസ്്ലിംകളിലെ ശിര്‍ക്ക് ബിദ്അത്തുകള്‍ നീക്കാനുള്ള കേവലം സംസ്കരണ പ്രസ്ഥാനമോ മാത്രമാകരുത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉത്തമ സമൂഹമാകണം. നന്മകല്പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യണം.
ഈ ഒരു ദൗത്യത്തിലൂന്നിയാണ് ജമാഅത്ത് ഇന്നോളം പ്രവര്‍ത്തിച്ചത്. പ്രവാചകന് പ്രബോധനം ചെയ്ത് കാണിച്ച ഇസ്്ലാമില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ഭരണവ്യവസ്ഥയും കോടതിയുമുണ്ടായിരുന്നു. ഒരു രാജ്യത്തിന്റെ പ്രശ്നങ്ങളെ നേരിടാനുള്ള പരിഹാരവും ഉണ്ടായിരുന്നു. എങ്ങനെയാണത് നിര്‍വഹിക്കേണ്ടത് എന്ന് പ്രവാചകനും അനുചരന്മാരും കാണിച്ച് തന്നിട്ടുണ്ട്. അവിടെ ഒരാളും അനീതിക്കിരയാവുകയില്ല. ആരുടെയും അഭിപ്രായസ്വാതന്ത്ര്യത്തെയോ ആരാധനാ സ്വാതന്ത്ര്യത്തേയോ ഹനിക്കുകയുണ്ടായില്ല. ഏതെങ്കിലും ഒരു മതത്തിന്റെ ആളായി എന്നത് കൊണ്ട് സാമ്പത്തിലോ നീതിയിലോ വിവേചനം കാണിക്കപ്പെടുകയുണ്ടായില്ല. അതില്‍ ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിന്റെ സകല നല്ല ഗുണങ്ങളും ഉണ്ടായിരുന്നു. ശക്തമായ ധാര്‍മികസദാചാരവും ദൈവിക ബോധത്തിന്റെയും പിന്ബലത്താല് അതിന്റെ ന്യായമായ നിര്‍വഹണം സുരക്ഷിതമായിരുന്നു. ജനാധിപത്യത്തിന്റെ എല്ലാ നല്ല ഗുണങ്ങളും ആ വ്യവസ്ഥക്കുണ്ടായിരുന്നു. കൂടിയാലോചന അതിന്റെ മുഖമുദ്രയായിരുന്നു. മനുഷ്യത്വം അതിന്റെ അന്തര്‍ധാരയായിരുന്നു. നിയമം പുര്‍ണമായും ദൈവികമായിരുന്നതിനാല്‍ നിയമം എല്ലാവര്ക്കും നിയമം തന്നെയായിരുന്നു. (ആരുടെയെങ്കിലും സ്വാര്‍ഥമായ താല്പര്യങ്ങള്ക്ക് മാറ്റപ്പെടാന്‍ കഴിയുന്നത് നിയമത്തിന്റെ ദൗര്‍ബല്യമാണ്.) ഇതിലേതാണ് നിങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തത്. മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്. (cont..)
അതുകൊണ്ട് മനുഷ്യര്‍ക്കാകമാനമുള്ള ദൈവത്തിന്റെ ഈ നിയമം ആദ്യകാലത്ത് യുക്തമായിരുന്നത് പോലെ ഇന്നും പ്രസക്തമാണെന്ന് കരുതുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്്ലാമി. നിങ്ങള്‍ക്ക് പരിശോധിക്കാം വിയോജിക്കാം. അത് വേറെ കാര്യം. മറ്റേത് ദര്‍ശനങ്ങളെയും പിന്തുണക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമുള്ളത് പോലെ സമാധാനപരമായി ഈ ദര്‍ശനവും പ്രബോധനം ചെയ്യാം. അതിന് നിയമവിധേയമല്ലാത്ത മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ (ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല) ഭരണകൂടത്തിന് അത് തടയാം. അല്ലാത്തിടത്തോളം കാലം മതത്തിന്റെ ലേബലിലാണെന്ന കാരണത്താല്‍ അതിന് അയിത്തം കല്പിക്കുന്നതും ഭീകരതയും തീവ്രതയും ആരോപിക്കുന്നതും ന്യായീകരണമില്ലാത്തതാണ്. ഒരു കമ്മ്യൂണിസ്റ്റ് കാരന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാമെങ്കില്‍, ബി.ജെ.പിക്ക് അതിന് സ്വാതന്ത്ര്യമുണ്ടങ്കില്‍ അതേ ജനാധിപത്യമനുസരിച്ച് സമാധാനപൂര്‍വം ഈ ലക്ഷ്യം ഒരു സംഘടനക്കുണ്ടാകുന്നത് വലിയ പാതകമായി മാറുന്നതെങ്ങനെ. ഇതൊന്നും സങ്കല്പിക്കാനാകാത്ത ഇസ്്ലാമാണ് നിങ്ങളുടേതെങ്കിലും നിങ്ങള്‍ക്ക് ഞങ്ങനെ വെറുതെ വിടാവുന്നതേയുള്ളൂ.
ReplyDeleteപക്ഷെ ഇവിടെ ജമാഅത്തിനെ എതിര്‍ത്തുകൊണ്ടിരിക്കുന്ന സലഫികള്‍ ഒരു പ്രത്യേക സാമുദായിക പാര്‍ട്ടിക്ക് ഇത് ക്ഷീണം വരുത്തുമോ എന്ന ഭീതിമാത്രമാണ് പ്രചോദനം എന്ന് കരുതാനാണ് ന്യായം. ജമാഅത്ത് ഇന്നെവരെ അതിന്റെ വിവിധകാലഘട്ടങ്ങളില്‍ തങ്ങളുടെ തീരുമാനത്തിന് അവലംബിച്ച ചില മാനദണ്ഡങ്ങളുണ്ട്. അത് ആരുടെയും പിന്തുണ തേടി പോയിട്ടില്ല. തത്വാധിഷ്ഠിതമായ ചില നിലപാടനുസരിച്ച് അത് മറ്റുള്ളവര്‍ക്ക് വോട്ട് നല്‍കുകയും നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്. (അതില്‍ തെറ്റ് പറ്റി എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അതുന്നയിക്കാം എന്നാല്‍ അതിന് സ്വീകരിച്ച് ശൈലി ശരിയായിരുന്നില്ല എന്ന് സലഫികള്‍ക്കെങ്കിലും വാദിക്കാനാവില്ല). ജമാത്ത്് ഇപ്പോഴും രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അത് ഇപ്പോള്‍ ഇടപെടാന്‍ തീരുമാനിച്ചപ്പോഴും സകലരാജ്യനിവാസികളെയും ഉള്‍കൊള്ളുന്ന അവര്‍ക്ക് വേണ്ടി പ്രവര്‍ത്തികുന്ന വിധത്തിലാണ് അതിന് ശ്രമിക്കുന്നത്. ഇതും ആര്.എസ്.എസിന്റെ പ്രവര്‍ത്തനവും ഒരു ഘട്ടത്തിലും സാമ്യതയില്ല.
ജമാഅത്തുകൊര്‍ ഇതുവരെ കൊണ്ട വെയില് വെറുതെയായി എന്ന് എന്ന് പറഞ്ഞുകൊണ്ട് ബഷീര്‍ അവരോട് സഹതപിക്കുന്നു. അതിന്റെ ആവശ്യമില്ല സുഹൃത്തേ. ജമാഅത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും കെട്ടിവെച്ച കാശ്മുഴുവന്‍ നഷ്ടപ്പെടുകയും ചെയ്താലും. അതില്‍ നിരാശപ്പെടില്ല. കാരണം ഇവിടെ ലഭിക്കുന്ന അപ്പകഷ്ണങ്ങള്‍ക്ക് വേണ്ടിയല്ല ജമാഅത്ത് പ്രവര്ത്തികുന്നത് എന്നതുകൊണ്ടുതന്നെ. 60 വര്‍ഷത്തിനിടയില്‍ ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചമരിച്ചുപോയവരൊക്കെ ജനങ്ങള്‍ക്ക് വേണ്ടി വെയിലുകൊണ്ടത് തങ്ങളുടെ പിന്‍തലമുറക്ക് തെരഞ്ഞെടുപ്പിന് വഴിയൊരുക്കാനായിരുന്നില്ല മറിച്ച് തങ്ങള്‍ക്ക് ദൈവസന്നിധിയില്‍ അതിന്റെ പ്രതിഫലം ആഗ്രഹിച്ചായിരുന്നു. അതുകൊണ്ട് അക്കാര്യത്തില്‍ വിഷമിക്കേണ്ടതില്ല.
കാരശേരിയുടെ ലേഖനം വായിച്ച് ആവേശംകൊള്ളുന്ന മുജാഹിദ് സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഇസ്്ലാമിനെക്കുറിച്ച് പറയാനുള്ളതിനോട് നിങ്ങള്‍ക്ക് യോജിക്കാനാകുമോ എന്ന ചിന്തിക്കുന്നത് നന്നായിരിക്കും. സലഫികളോട് അവസാനമായി ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇസ്്ലാമിനെ ഒന്നുകൂടി പുനര്‍വായനക്ക് വിധേയമാക്കണം. പരലോക വിചാരണയെ ഓര്‍ക്കണം.
ഇവിടെ ഒരു ജമാമഅത്ത് സലഫി സംവാദം ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് തുടര്‍ കമന്റുകളും ഉണ്ടാവില്ല. ധാരാളം സലഫികള്‍ അവസരം ഉപയോഗപ്പെടുത്തി ചിലത് പറഞ്ഞത് കൊണ്ട് അല്പം ജമാഅത്തിന്റെ പക്ഷത്ത് നിന്നും പറഞ്ഞു എന്ന് മാത്രം. ജമാഅത്തെ ഇസ്ലാമിയെ ആര്‍ക്കും വേണ്ടങ്കില്‍ വേണ്ട പക്ഷെ അതിന്റെ പ്രവര്‍ത്തകര്‍ക്ക് അതിനെ വേണം എന്ന് പറഞ്ഞ് ഞാനവസാനിപ്പിക്കുന്നു. എല്ലാവര്ക്കും നന്മനേരുന്നു..
ബഷീര്‍ സാഹിബിനോട് മാത്രം : ഒരു വിഭാഗത്തോടുള്ള നിങ്ങളുടെ വിരോധം അവരോട് അനീതി കാണിക്കാന്‍ താങ്കളെ പ്രേരിപ്പിക്കരുത് എന്നു ഖുര്‍ആന്‍ പറയുന്നുണ്ട്.
ReplyDeleteജമാഅത്തെ ഇസ്ലാമിയെ കുറിച്ച് താങ്കള്‍ക്ക് അഭ്പ്രായ വ്യത്യാസം ഉണ്ടായേക്കാം. അതു പ്രകടിപ്പീക്കാന് താങ്കള്‍ക്ക് ആവശ്യത്തിനു കൈമുതലായുള്ള സുന്ദരമായ രചനാ രീതി ഉപയോഗിക്കാം. പക്ഷെ അറിവു കേടും വിധ്വേഷവും കൂട്ടിക്കുഴച്ച് ഈ പ്രസ്ഥാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതില്‍ പ്രതിഷേധം ഉണ്ട്. താങ്കള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ കയറി പ്രസ്താവനകള്‍ ഇറക്കുന്നത് വളരെ മോശമാണ് സാര്‍...
"ഒരുപാട് കാലമായി അവര്‍ തിരോന്തരം സ്വപ്നം കണ്ടു വെയില് കൊള്ളുന്നു" -> എന്നാരു പറഞ്ഞു ?
"സോളിഡാരിറ്റിയുടെ വേലി കെട്ടി ആശയങ്ങളും ആദര്‍ശങ്ങളും കഴിയുന്നത്ര മറച്ചു പിടിച്ചു" -> ജമാഅത്ത് എന്ത് മറച്ചു പിടിച്ചു എന്നാണ് പറയുന്നത്.
"സ്ഥാപകാചാര്യന്‍ മൌദൂദി സാഹിബ് പറഞ്ഞതും എഴുതിയതും നാലാള് കാണാതിരിക്കാന്‍ പെടാപാട് പെട്ടു "-> അദ്ദേഹം 1930-1979 വരെ കാലയളവില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ മലയാളത്തിലോ ഉറുദുവിലോ ഇംഗ്ലിഷിലോ, അറബിയിലൊ ഒക്കെ ആയി അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടും. ഒന്നും മറച്ചു വെച്ചിട്ടില്ല. വെറുതെ പുകപടലം ഉണ്ടാക്കരുത്, പ്ലീസ്
"മതേതര മുഖം കിട്ടാന്‍ വേണ്ടി കരിമണലില്‍ തലകുത്തി മറിഞ്ഞു. പ്ലാച്ചിമടയില്‍ മുങ്ങിക്കുളിച്ചു. കിനാലൂരില്‍ തല്ലു കൊണ്ടു "-> കൊള്ളാം, താന്‍ താന്‍ ചെയ്യും കര്‍മ്മങ്ങള്‍ അല്ലെ ?. മുന്‍പാരോ പറഞ്ഞ പൊലെ, ഉറങ്ങുന്നവനെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവനെ ഉണര്ത്താനാവില്ല്. താങ്കള്‍ ഇനിയും ഉറക്കം നടിച്ചോളൂ സാര്‍. എഴുതി എഴുതി സംപൂജ്യനാവാന് പ്രാര്‍ഥിക്കാം.
>>>shahir>>
ReplyDeleteഹ..ഹ..ഹ.. കൊള്ളാം രാമായണം മുഴുവന്‍ വായിച്ചു കഴിഞ്ഞിട്ടും......
ജമാഅത്തിന് അമളി പറ്റുംപോഴൊക്കെ അവര്‍ കുതിര കേറാന്‍ ശ്രമിക്കുക സലഫി പ്രസ്ഥാനത്തോടും പ്രവര്‍ത്തകരോടുമാണ് .അത് തന്നെയാണ് ഇവിടെ ലതീഫ് മാസ്റെരുടെ വാക്കുകളിലും നിഴലിക്കുന്നത് .
ReplyDelete>>>ഇവിടെ ജമാഅത്തിനെ കിട്ടിയ തക്കത്തിന് തങ്ങള്‍ക്കറിയുന്ന വിവരം വെച്ച് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സലഫി സുഹൃത്തുക്കളോട് ഒരു വാക്ക്.<<<
എന്ന് വെച്ചാല്‍ മുജാഹിദുകള്‍ ജമാഅത്തിനെ കുറിച്ച് വഴിയെ പോയ ആരോ പറഞ്ഞ വിവരങ്ങള്‍ വെച്ചാണ് വിമര്ഷിക്കുന്നതത്രേ ... !!!
>>> അല്ലാഹുവും പ്രവാചകനും മാനവകുലത്തിന് നല്‍കിയത് സമ്പൂര്‍ണമായ ഒരു ദര്‍ശനത്തെയാണ്. അത് കേവലം ഒരു മതമായിരുന്നില്ല. ചില ആചാരങ്ങളിലൊതുങ്ങുന്ന അത്മീയപദ്ധതിയുമല്ല. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നിയമനിര്‍ദ്ദേശങ്ങളുള്ള സമഗ്രമായ ഒരു ജീവിത പ്രസ്ഥാനമാണ്. അത്തരം ഒരു ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന വിഭാഗം നിലവിലില്ലാത്ത സാഹചര്യത്തിലാണ് ജമാഅത്ത് രൂപം കൊണ്ടത്.<<<
എന്ന് വെച്ചാല്‍ മൌദൂദി സാഹിബ് വിവരിച്ച പോലെ പരിശുദ്ധ ഖുര്‍ആന്‍ എല്ലാവരും മനസ്സിലാക്കിക്കോണം ,പഴയ കാല മുജാഹിദ് പണ്ഡിതന്മാര് വിവരം കേട്ടവര്‍ , അവര്‍ക്ക് ജമാഅത്തിനെ കുറിച്ച് ഒരു ചുക്കുമറിയില്ല എന്ന് വിശ്വസിക്കണം
>>>മുസ്്ലിംകളിലെ ശിര്‍ക്ക് ബിദ്അത്തുകള്‍ നീക്കാനുള്ള കേവലം സംസ്കരണ പ്രസ്ഥാനമോ മാത്രമാകരുത്. <<<
ഇത് മുജാഹിദുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് , കയ്യിലിരിക്കട്ടെ ,ആവശ്യം വരുമ്പോള്‍ (സോളിക്കുട്ടികള്ക്ക് ക്ലാസ്സ് എടുക്കുമ്പോള്‍) പൊക്കി ക്കാണിക്കാം . മുജാഹിദുകള്‍ക്ക് ജമാത്ത്ത്കാര്‍ നല്ല സര്‍ട്ടിഫിക്കറ്റ് തരും , മരിച്ചു കഴിയുമ്പോള്‍ .
>>>പ്രവാചകന് പ്രബോധനം ചെയ്ത് കാണിച്ച ഇസ്്ലാമില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ഭരണവ്യവസ്ഥയും കോടതിയുമുണ്ടായിരുന്നു. ഒരു രാജ്യത്തിന്റെ പ്രശ്നങ്ങളെ നേരിടാനുള്ള പരിഹാരവും ഉണ്ടായിരുന്നു.<<<
പ്രവാചകന് പ്രബോധനം ചെയ്ത ദീനില്‍ തൌഹീദുണ്ടായിരുന്നു,സക്കാതുണ്ടായിരുന്നു ,നോമ്ബുണ്ടായിരുന്നു ,ഹജ്ജുണ്ടായിരുന്നു . ഇവയെല്ലാം നിര്‍വ്വഹിക്കാന്‍ കഴിവുള്ളവര്‍ നിര്‍വ്വഹിക്കാനാണ് പ്രവാചക കല്‍പ്പന . മുസ്ലിംകള് ന്യൂനപക്ഷമായ ഇന്ത്യയില്‍ മത രാഷ്ട്രത്തിന്റെ മഹിമ പറഞ്ഞു വായിട്ടലച്ചു നടക്കുന്ന ജമാഅത്തെ ഇസ്ലാമി ഇവിടെ ഒരു മത രാഷ്ട്രം സ്ഥാപിതമായാല് തന്നെ അവിടെ അനീതിയും അക്രമവും ഉണ്ടാകില്ലെന്ന് ജാമ്യം നല്കാന് തയ്യാറുണ്ടോ ? അത്രയ്ക്ക് വിഡഡികളാണോ നിങ്ങള്‍ ? രാഷ്ട്രത്തിനു പൂര്‍ണ്ണമായും തടയുവാന്‍ കഴിയുമോ തിന്മകള്? മറുപടിക്ക് സമയം കുറവായതിനാല്‍ നിര്‍ത്തുന്നു .വീണ്ടും എഴുതുവാന്‍ ഇത് വഴി വരാം
ഇത് കൂടെ പറയാതെ വയ്യ !
ReplyDelete>>>പക്ഷെ ഇവിടെ ജമാഅത്തിനെ എതിര്‍ത്തുകൊണ്ടിരിക്കുന്ന സലഫികള്‍ ഒരു പ്രത്യേക സാമുദായിക പാര്‍ട്ടിക്ക് ഇത് ക്ഷീണം വരുത്തുമോ എന്ന ഭീതിമാത്രമാണ് പ്രചോദനം എന്ന് കരുതാനാണ് ന്യായം.<<<
സലഫികള്‍ അങ്ങനെ ആര്‍ക്കും ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടില്ല . ഇത് ജമാഅത്തിന്റെ കാഴ്ചയുടെ പ്രശ്നം മാത്രമാണ് .
പ്രിയ നൗഷാദ്,
ReplyDeleteജമാഅത്തിന് ഇപ്പോഴൊരു അമളിയും പറ്റിയിട്ടില്ല. അതാരുടെയും മേലെ കുതിരകയറാനും വരുന്നില്ല. ചിലപ്പോ ആരോപണങ്ങള്‍ക്ക് മറുപടി പറയും അത്രമാത്രം. ചില ദുരാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതുന്നയിക്കുന്നവര്‍ക്ക് അതിനര്‍ഹതയുണ്ടോ എന്ന് തിരിച്ചുചോദിക്കാറുണ്ട്. അത് അവര്‍ സ്വയം ചിന്തിക്കുന്നതിന് മാത്രം.
എന്റെ കമന്റ് താങ്കളുടെ വ്യഖ്യാനം ഇല്ലാതെ തന്നെ വ്യക്തമാണ്. ഇനി അതല്ല നല്‍കിയേ മതിയാകൂ എങ്കില്‍ ബാക്കിയുള്ളതിനും ആകാം. ഓരോ വരിയും മുറിച്ച് മുറിച്ച്. അതില്‍ എന്തെങ്കിലും ഉണ്ടോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടേ. അതിനിടയില്‍ ജമാഅത്തെ ഇസ്ലാമി ഇവിടെ ഒരു മതരാഷ്ട്രം (ഇത് നിങ്ങളുടെ പ്രയോഗം) സ്ഥാപിച്ചാല്‍ അനീതി ഉണ്ടാകില്ലെന്ന് ജാമ്യം നല്കാന് തയ്യാറുണ്ടോ എന്നിങ്ങനെയുള്ള എമണ്ടന്‍ ചോദ്യമൊന്നും ചോദിക്കല്ലേ? വേണമെങ്കില്‍ അതിനുത്തരം ഞാന്‍ ഇവിടെ പറയാം. ഈ പോസ്റ്റിലേക്ക് ആവശ്യമുള്ളത് പറഞ്ഞുകഴിഞ്ഞു. നിങ്ങള്‍ക്ക് ഇവിടെത്തന്നെ തുടരാം. ഇത് നല്ലഒരവസരമാണ്. ഈ അവസരം ഇനികിട്ടി എന്ന് വരില്ല. താങ്കളുടെ ഓരോ വരിയിലും എത്രമാത്രം താങ്കള്‍ ജമാഅത്തിനെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. അതോടൊപ്പം നിങ്ങളുടെ അതിനോടുള്ള മാനസികാവസ്ഥയും. നന്ദി. തുടരുക.
അബദ്ധം പറ്റിയവര്‍ സാധാരണ അത് സമ്മതിക്കാറില്ല ,തങ്ങളെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാറുണ്ട് .ഇവിടെ താങ്കളും അത് തന്നെയാണ് ചെയ്യുന്നത് എന്ന് പറയാതെ വയ്യ .
ReplyDeleteതാന്കള് രണ്ടു കമന്റുകളിലായി സാമാന്യം ദീര്‍ഘമായി എഴുതിയിട്ട് ഒരു ദീര്‍ഘ നിശ്വാസവും വിട്ടു കസേരയില്‍ ചാരി ഇരുന്നു 'ഇനി ആരും ഒന്നും മിണ്ടരുത് എന്ന് പറഞ്ഞാല്‍ ' തുറന്നു പറയട്ടെ സലഫികളെ അതിനു കിട്ടില്ല
ജമാഅതിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടി അക്കമിട്ടു പരയെന്ദത്തിനു പകരം ഒഴുക്കന്‍ മട്ടില്‍ കുറെ എഴുതിയിട്ട് ' അപ്പൊ എല്ലാം പറഞ്ഞത് പോലെ 'എന്ന് പറഞ്ഞാല്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും (സ )വിശ്വസിക്കുന്ന പരലോകത്തെ വിചാരണയെ ഭയപ്പെടുന്ന ഒരാളെയും കിട്ടില്ല ,അതൊക്കെ വെള്ളം തൊടാതെ വിഴുങ്ങാന്‍ .
താന്കള് പറഞ്ഞു
ReplyDelete>>> തൌഹീദുമായി ബന്ധപ്പെട്ട ചില സുപ്രധാന വിഷയങ്ങള്‍ കേവലം ശാഖാപരവും മുസ്ലിമിന്റെ രാഷ്ട്രീയം മര്‍മ്മ പ്രധാനവുമായി ജമാഅത്തെ ഇസ്ലാമി അവതരിപ്പികുന്നതിനെയാണ് പ്രധാനമായും എതിര്‍ക്കപ്പെടുന്നത് . അതിനെ മുജാഹിദുകള്‍ ഇസ്ലാമില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്നു എന്ന് പറഞ്ഞു ജമാഅത്തെ ഇസ്ലാമി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നു . <<<
>>>ഇതിന് പഴയരേഖകളുണ്ടെങ്കില് അത് വെച്ചുതുടങ്ങാം.<<<
രേഖ ഈ പോസ്റ്റില്‍ ഒരെണ്ണം കൊടുത്തിട്ടുണ്ട് ആദ്യം ഇവിടെ മറുപടി ഉണ്ടെങ്കില്‍ തരൂ എന്നിട്ടാകാം താങ്കളുടെ പോസ്ടിനു മറുപടി അതല്ലേ ന്യായം?
രാഷ്ട്രീയ പ്രവേശം ആപ്ത വാക്യം ഉദ്ധരിച്ചു അവര്‍ തന്നെ വിശദീകരിക്കുന്നു.
ReplyDeleteരാഷ്ട്രീയം 'തെമ്മാടി'യുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞവന് തെറ്റിയിട്ടില്ല.'
- ഒ അബ്ദുറഹ്മാന് - മാധ്യമം 21-05-2010
ജമാ അത്തുകാര്ക്കും മൌദൂതിക്കുമൊക്കെ എന്തബദ്ധമാണ് പറ്റിയത് എന്ന് ഒന്ന് വ്യക്തമാക്കൂ പ്രിയ നൌഷാദ്
ReplyDeleteതാങ്കള്‍ ജമാ അത്തിനെയും മൌദൂതിയെയും പഠിക്കണ്ട. ഏറ്റവും കുറഞ്ഞത് ഇസ്ലാമിനെയെങ്കിലും പഠിക്കൂ. എന്താണ് പ്രവാചകന്റെ സുന്നത്ത് എന്ന് പഠിക്കൂ. പുര്വ്വികരായ (ഉമര്‍ മൌലവി തൊട്ടിങ്ങോട്ടുള്ള) സലഫികള്‍ പലതും പറഞ്ഞിട്ടുണ്ടാവും. അതിലൊക്കെ വസ്തുതകളുണ്ടോ എന്ന് പരിശോധിക്കാന്‍ ഖുര്‍ ആനും ഹദീസും നിങ്ങളുടെ മുമ്പിലുണ്ടല്ലോ.
ചില കമന്റുകള്‍ വായിച്ചിട്ട്
ReplyDeleteസങ്കടം കൊണ്ട് ചിരിവരുന്നു
പകേങ്കില് ഒരു കാര്യം ഇപ്പം പുടികിട്ടി
ഒരമളിയും പറ്റാത്ത പാര്‍ട്ടിയാണ് ജമാഅത്
പ്രഖ്യാപിത ലക്ഷ്യം
"ഹുകൂമത്തെ ഇലാഹി"യില്‍ നിന്ന്
"ഇഖാമത്തു ദീനിലേക്ക്" മാറ്റിയത്
സാഹചര്യം കൊണ്ടായിരുന്നു കെട്ടാ...
ഒരു കാലത്ത് ഹറാമായിരുന്ന വോട്ട്
പിന്നെ ഹലാലായതും തഥൈവ !
ചക്കക്കൂട്ടാന്‍....
നയവിശദീകരണം എന്ന എട്ടുകാലിവല
എക്കാലത്തും രക്ഷ !!
ഇത്രയൊക്കെ കമന്റ്സ് വന്നിട്ടും ഈ പോസ്റ്റ് ഇട്ട സഹോദരന് ബഷീറിനെ ഇവിടെയൊന്നും കാണാനില്ല. മുട്ടനാടുകളെ തമ്മിലിടിപ്പിച് ചോര കുടിക്കുന്ന കുറുക്കനെ ഈ സമയത്ത് ഓര്മ വരുന്നു.
ReplyDeleteകോഴിക്കോട്: മതത്തിന്റെ സാമൂഹിക പ്രസക്തിയെ തള്ളിപ്പറയുന്ന രീതിയിലുള്ള മതസംഘടനാ നേതാക്കളുടെ പ്രസ്താവന അപലപനീയവും പുതിയ ലോകത്തെ ആര്‍ജവത്തോടെ അഭിമുഖീകരിക്കാനുള്ള ഇസ്ലാമിന്റെ ശേഷിയെ നിരാകരിക്കലുമാണെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി.സി. ബഷീര്‍ പ്രസ്താവിച്ചു. മതമൂല്യങ്ങളെ രാഷ്ട്രീയവും ഭരണവുമുള്‍പ്പെടെയുള്ള പൊതുജീവിതത്തിന്റെ പടിക്ക് പുറത്തുനിര്‍ത്തിയതിന്റെ ദുരന്തഫലങ്ങളാണ് ഭരണ രാഷ്്രടീയ രംഗങ്ങളില്‍ ജനങ്ങള്‍ക്ക് ദുസ്സഹമായത്. നീതിയും സമാധാനവും ക്ഷേമവും ഏതൊരു പൗരന്റെയും മൗലികാവകാശമായതിനാല്‍ ഇതിനെതിരെ വ്യക്തികളും പ്രസ്ഥാനങ്ങളും നടത്തുന്ന കൈയേറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ഇടപെടാനുമാണ് ഇസ്ലാമിന്റെ പ്രവാചകന് പഠിപ്പിച്ചിട്ടുള്ളത്.
ReplyDeleteരാജ്യത്തിന്റെ ബഹുസ്വരതയെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ജനാധിപത്യ രീതിയിലുള്ള ഇടപെടലുകളാണ് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണ രാഷ്ട്രീയ രംഗത്ത് ശുദ്ധീകരണം ഇഷ്ടപ്പെടാത്ത നിക്ഷിപ്ത താല്പര്യക്കാരായ രാഷ്ട്രീയ തമ്പുരാക്കന്മാര്ക്ക് ഓശാന പാടുന്ന മതസംഘടനാ നേതാക്കള്‍ ഇസ്ലാമിനു വേണ്ടിയാണ് നിലകൊള്ളുന്നതെങ്കില്‍ അവരുടെ നിലപാട് മാറാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടതില്ല. പണ്ഡിതന്മാരും മുസ്ലിം സംഘടനാ നേതാക്കളും ജമാഅത്തെ ഇസ്ലാമിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം പുതിയ കാലത്തെ ആര്‍ജവത്തോടെ അഭിമുഖീകരിക്കാനുള്ള ഇസ്ലാമിന്റെ കരുത്തിനെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യേണ്ടതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അഭിപ്രായപ്രകടനങ്ങള്‍ നടത്തിയ എല്ലാവര്ക്കും നന്ദി. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുന്നു. "ഇത്രയൊക്കെ കമന്റ്സ് വന്നിട്ടും ഈ പോസ്റ്റ് ഇട്ട സഹോദരന് ബഷീറിനെ ഇവിടെയൊന്നും കാണാനില്ല. മുട്ടനാടുകളെ തമ്മിലിടിപ്പിച് ചോര കുടിക്കുന്ന കുറുക്കനെ ഈ സമയത്ത് ഓര്മ വരുന്നു" എന്ന് SADIK എഴുതിയത് കണ്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. SADIK, ഇത് തമ്മില്‍ അടിയല്ല. മാന്യമായ ആശയ സംവേദനമാണ്.
ReplyDeleteജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക ഗ്രൂപ്പായ സോളിഡാരിറ്റിയും നടത്തുന്ന പൊതു താല്പര്യ വിഷയങ്ങളിലെ ന്യായാന്യായതകള്‍ ചര്‍ച്ച ചെയ്യുകയായിരുന്നില്ല എന്റെ പോസ്റ്റിന്റെ ലക്ഷ്യം. എക്സ്പ്രസ് ഹൈവേ, കിനാലൂര്‍ തുടങ്ങിയ വിഷയങ്ങളിലെ സോളിഡാരിറ്റി നിലപാടുകളോട് വ്യക്തിപരമായി വിയോജിപ്പുണ്ടെങ്കിലും അത് പറയുകയായിരുന്നില്ല എന്റെ ഉദ്ദേശം. അത്തരം സമര മുഖങ്ങളില്‍ പങ്കു കൊള്ളുവാനുള്ള ഒരു സംഘടനയുടെ അവകാശത്തെ ചോദ്യം ചെയ്യുന്നുമില്ല.
പക്ഷെ ജമാഅത്തെ ഇസ്ലാമി പൊതുസ്വീകാര്യതക്ക് വേണ്ടി ഏതാനും വര്‍ഷങ്ങളായി ഒരു പൊയ്മുഖത്തിന് പിറകില്‍ നിന്ന് കൊണ്ടാണ് കേരള സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുന്നത്. അതിനെയാണ് പരിഹാസ രൂപേണ ഇവിടെ വിമര്‍ശന വിധേയമാക്കിയത്. ഒരു ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിനെ പൊളിച്ചെഴുതിക്കൊണ്ടാണ് ജമാഅത്തെ ഇസ്ലാമി കടന്നുവന്നത്. പൊതുജന മദ്ധ്യത്തില്‍ നിന്നും ആ ഒറിജിനല്‍ മുഖം മറച്ചു പിടിക്കാന്‍ ജമാഅത്ത് നേതൃത്വം എന്തിനു വെപ്രാളം കാണിക്കുന്നു എന്നതാണ് ചോദ്യം. ഹുകൂമത്തെ ഇലാഹിയെ (ഇസ്ലാമികരാഷ്ട്ര കാഴ്ചപ്പാട് ) അടിസ്ഥാനപ്പെടുത്തി നാളിതു വരെ പ്രബോധനം ചെയ്ത ആശയങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ഇത്തരമൊരു പൊതുമുഖം ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്നതെങ്കില്‍ അതിനെ സര്‍വാത്മനാ ആരും സ്വാഗതം ചെയ്യും. ഒരു തെറ്റ് തിരുത്തലിന്റെ സുഖമുണ്ടതിന്.
ഒരു ബഹുസ്വര സമൂഹത്തില്‍ മുസ്ലിംകള് അനുവര്‍ത്തിക്കേണ്ട രാഷ്ട്രീയ രീതിശാസ്ത്രം എന്താകണം എന്നതിനെക്കുറിച്ച് സലഫി പ്രസ്ഥാനവും സുന്നികളും അടങ്ങുന്ന മുസ്ലിം പൊതുസമൂഹം നാളിതുവരെ പറഞ്ഞ നയനിലപാടുകള്‍ ശരിയായിരുന്നു എന്ന് അംഗീകരിക്കുക. അത്തരം നിലപാടുകള്‍ ഇസ്ലാമിന്റെ സമഗ്രരാഷ്ട്രീയ കാഴ്ചപ്പാടിന് എതിരാണ് എന്ന് പരിഹസിച്ചവര്ക്ക് ഇന്ന് കാണുന്ന ഈ പൊയ്മുഖം എടുത്തണിയാനുള്ള അവകാശമില്ല എന്നെ പറഞ്ഞുള്ളൂ.
സിമി അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ജന്മം നല്‍കുകയും മഅദനി അടക്കമുള്ള വര്‍ഗീയ വാദിക്കള്‍ക്ക് സ്വന്തം പത്രത്തിലൂടെ അസ്ഥിത്വം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഭൂതകാലം ജമാഅത്തെ ഇസ്ലാമിയെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. പോയ കാലത്തിന്റെ നാള്‍വഴികളിലെ തീവ്രനിലപാടുകള്‍ ആണ് ഒരു ഡ്രാഗന് കണക്കെ ജമാഅത്തിന് എതിരെ വരുന്നത്. അതാരെങ്കിലും ഒര്മപ്പെടുത്തുമ്പോള് സമനില തെറ്റുന്നത് ശരിയല്ല.
@ ബഷീര്‍ പഴയതൊക്കെ ഇവരുടെ കണ്മുന്പില് കൊണ്ട് വെച്ചാലും ചോദിക്കും " എവിടെ ഒന്നും കാണുന്നില്ലല്ലോ "
ReplyDeleteഉറങ്ങുന്നവനെ വിളിചെഴുന്നെല്പ്പിക്കാം ,ഉറക്കം നടിക്കുന്നവരെയോ . ഇതൊന്നും അവര്‍ വായിക്കതിരുന്നാല് എന്റെയും നിങ്ങളുടെയും ഭാഗ്യം . അല്ലെങ്കില്‍ അവര്‍ ചോദിക്കും :
"താങ്കള്‍ ജമാ അത്തിനെയും മൌദൂതിയെയും പഠിക്കണ്ട. ഏറ്റവും കുറഞ്ഞത് ഇസ്ലാമിനെയെങ്കിലും പഠിക്കൂ. എന്താണ് പ്രവാചകന്റെ സുന്നത്ത് എന്ന് പഠിക്കൂ. പുര്വ്വികരായ (ഉമര്‍ മൌലവി തൊട്ടിങ്ങോട്ടുള്ള) സലഫികള്‍ പലതും പറഞ്ഞിട്ടുണ്ടാവും. അതിലൊക്കെ വസ്തുതകളുണ്ടോ എന്ന് പരിശോധിക്കാന്‍ ഖുര്‍ ആനും ഹദീസും നിങ്ങളുടെ മുമ്പിലുണ്ടല്ലോ."
"അതിനിടയില്‍ ജമാഅത്തെ ഇസ്ലാമി ഇവിടെ ഒരു മതരാഷ്ട്രം (ഇത് നിങ്ങളുടെ പ്രയോഗം) സ്ഥാപിച്ചാല്‍ അനീതി ഉണ്ടാകില്ലെന്ന് ജാമ്യം നല്കാന് തയ്യാറുണ്ടോ എന്നിങ്ങനെയുള്ള എമണ്ടന്‍ ചോദ്യമൊന്നും ചോദിക്കല്ലേ?"
"താങ്കളുടെ ഓരോ വരിയിലും എത്രമാത്രം താങ്കള്‍ ജമാഅത്തിനെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. അതോടൊപ്പം നിങ്ങളുടെ അതിനോടുള്ള മാനസികാവസ്ഥയും."
നമ്മുടെ നാട്ടിലൊക്കെ ദഅവത് നടത്തുമ്പോള്‍ ചില വയസ്സ് ചെന്നവരും , അറബിക് കോളേജില്‍ 'ഓതി പഠിച്ചവരും ' പറയും : പോടാ കൊച്ചെ പോയി പഠിച്ചിട്ട് വാ ...
ജമാഅത്ത് 'ബുദ്ധി ജീവി'കളും ആ നിലവാരത്തിലേക്ക് താഴണോ ?
അവര്‍ ഇവിടെ എഴുതിയ മറുപടികള്‍ ഒന്ന് കൂടി വായിച്ചു ആലോചിക്കട്ടെ ...
മാഷെ ഒന്നും പറയുന്നില്ല. ഇസ്ലാഹി പ്രസ്ഥാനം വളര്‍ന്നത് സഹോദര സംഘടനകളെ കുറിച്ച് അസത്യം പ്രചരിപ്പിച്ചു കൊണ്ടായിരിക്കില്ല എന്നാണ് എന്റെ വിശ്വാസം. അതൊന്നും അല്ലാതെ തന്നെ ആവശ്യത്തിന് അജണ്ടകള്‍ ഉണ്ടായിരുന്നു അന്ന്.
ReplyDeleteഇനി താങ്കളും താങ്കളുടേ പ്രസ്ഥാനവും ജമാഅത്തെ ഇസ്ലാമിയെ കരിവാരിത്തേച്ച് ഇസ്ലാഹ് വളര്‍ത്തുന്നെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകൂ. നീതിയും, മാന്യതയും സ്വന്തക്കാരോട് മതി, അയല്‍വാസിയോട് വേണ്ട എന്ന അദ്ധ്യാപനങ്ങളായിരിക്കും ഒരു ഡ്രാഗന് കണക്കെ ഇസ്ലാഹി പ്രസ്ഥാനങ്ങള്‍ക്ക് നേരെ വരുന്നത് എന്നാണെനിക്കു പറയാനുള്ളത്.
ബഷീറിനെയും നൌശാദിനെയും പോലെയുള്ളവര്‍ മുസ്ലിം സമുദായത്തിനു മുതല്‍ക്കൂട്ടാണ്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ബൂലോകത്തിനു നിങ്ങളെ പോലെയുള്ള സഹൃദ മനസുകളുടെ രചനകള്‍ അവശ്യം തന്നെ. മുസ്ലിം സമുദായത്തെ തീവ്ര വാദികളുടെ തൊഴുത്തില്‍ കൊണ്ട് പോയി കെട്ടാനുള്ള ആസൂത്രിത ശ്രമങ്ങളെ മുളയിലെ നുള്ളി കളയേണ്ടി ഇരിക്കുന്നു.
ReplyDeleteബഷീറിനു അഭിവാദ്യങ്ങള്‍.
ഹി ഹി പുറം ചൊറിയാനും ആളുകളോ ? ... എന്റെ പുറം ചൊറിയാന്‍ ഇവിടെ ആരും ഇല്ലെ ?
ReplyDeleteഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ എനിക്കു ചില സംശയങ്ങൾ....
ReplyDelete1. ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടന വോട്ട് ചെയ്യൽ ഹറാമാണ് എന്ന് പറഞ്ഞിട്ടുണ്ടോ, എന്നെങ്കിലും?
* ഹറാം എന്നു പറഞ്ഞാൽ ഒരിക്കലും ഹലാലാകാൻ സാധ്യതയില്ലാത്തത് എന്നാണല്ലോ!
2. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും ഇന്ത്യ മോചിതയായപ്പോൾ ജനാധിപത്യ ഭരണം വരുന്നതിനെ എതിർക്കുകയും, ‘ലാത്ത പോയി മനാത്ത വന്നതു പോലെ’ എന്ന് പറഞ്ഞിട്ടുണ്ടോ?
*ലാത്തയും മനാത്തയും ബഹുദൈവാരാധനയുടെ സിംപലുകളാണല്ലോ! ബഹുദൈവാരാധന –ശിർക്- പൊറുക്കപ്പെടാത്ത വൻ പാപവും!!
3. ഇതൊക്കെ തിരുത്തിയെന്ന് തെളിയിക്കുന്ന രേഖകൾ ഒന്ന് കാണാൻ കൊതിയുണ്ട്.
പണ്ട് പറഞ്ഞത് തിരുത്താത്ത കേരളത്തിലെ ഒരു മുസ്ലിം സംഘടനയെ കാണിച്ചു തരുമോ?
ReplyDeleteമറുപടി പ്രതീക്ഷിക്കുന്നു.
അന്‍വര്‍
ഒരു കാര്യം പറയാം. കണ്ടിടത്തോളം മുസ്ളിം സംഘടനകളില്‍ 'ആണായിട്ടുള്ള' സംഘടനയാണു ജമാഅത്തെ ഇസ്ളാമി. ആണും പെണ്ണും കെട്ട 'അഴ കൊഴബ്ബന്' നിലപാടുകളെടുക്കുന്ന എത്രയോ സംഘടനകളുണ്ട്. ഇവര്‍ പറയാനുള്ളത് നേരെ ചൊവ്വേ പറയും ചെയ്യും. അതുകൊണ്ട് തന്നെയാണു സി പി എം ആയാലും ലീഗ് ആയാലും കോണ്‍ഗ്രസ് ആയാലും അവരുടെ ആസ്ഥാനത്തേക്ക് തലയില്‍ 'മുണ്ടിട്ടും' മുണ്ടിടാതെയും ചെന്ന് ചര്‍ച്ചകള്‍ നടത്തുന്നത്. വോട്ട് ഉറപ്പായാല്‍ ജമാഅത്തെ ഇസ്ളാമി 'ഫയങ്കര' പ്രസ്ഥാനം കിട്ടില്ലെന്നാണെങ്കിലോ, കണ്ടില്ലേ 'മത രാഷ്ട്രവാദികള്‍', 'തീവ്രവാദികള്‍'. ഇതു തന്നെയല്ലേ പണ്ട് നമ്മുടെ കുറുക്കനും പറഞ്ഞത് "അത് പുളിക്കുന്ന മുന്തിരിയാണു, ആര്‍ക്കുവേണം"!! നാലു വര്‍ഷം മുന്‍പ് അവരുടെ വോട്ട് കിട്ടുമെന്നുറപ്പായപ്പോള്‍ പിണറായി സഖാവ് ചാനലുകളിലൂടെ പറഞ്ഞത് "ജമാഅത്തെ ഇസ്ളാമി മുസ്ളീങ്ങളിലെ നല്ല ഒരു സംഘടനയാണു, അവര്‍ക്ക് ദേശീയ തലത്തിലൊക്കെ നല്ല സ്വാധീനമാണു." നാലു വര്‍ഷത്തിനു ശേഷം അവരുടെ വോട്ട് ഇനി കിട്ടില്ലെന്നുറപ്പായപ്പോള്‍ സഖാവ് വീണ്ടും പറഞ്ഞു "ജമാഅത്തെ ഇസ്ളാമി മുസ്ളീങ്ങളിലെ ഒരു ചെറിയ വിഭാഗമാണു, അവര്‍ക്ക് ഒരു സ്വാധീനവും ഇല്ല. അവര്‍ തീവ്രവാദികളാണു"!! എന്താ, സഖാവേ, നാലാം ക്ളാസിലെ കുട്ടികളെപൊലെ...... ആരോ പറഞ്ഞല്ലോ, ഐ പി എച്ചിണ്റ്റെ ഒരു പുസ്തകം വായിച്ചിട്ടാണു തടിയണ്റ്റവിട തീവ്രവാദിയായത് എന്ന്. അതു വായിച്ച ജമാഅത്തുകാരൊക്കെ ഇതിലൂടെ നടക്കുബ്ബോള്‍ ഈ തടിയണ്റ്റവിടനെ സമ്മതിക്കണം. വേറൊരു സംശയം കൂടി, മുന്‍പൊരിക്കല്‍ ഒരു കള്ളനെ പോലീസ് പിടിച്ചപ്പോള്‍ പറഞ്ഞത് മോഷണത്തിനു പ്രചോദനമായത് "സേതു രാമയ്യര് സി ബി ഐ" ആണെന്നാണു. അങ്ങിനെയെങ്കില്‍ അതിണ്റ്റെ സംവിധായകനും നായകനുമൊക്കെ കുറ്റവാളീകളാണല്ലേ!! എന്തായാലും ഈ 'ആളില്ലാ' പ്രസ്ഥാനം രാഷ്ട്രീയത്തില്‍ വന്നാല്‍ ഇവിടെ 'ചിലതൊന്നും' നടക്കില്ലെന്ന് ആര്‍ക്കും തിരിഞ്ഞിട്ടില്ലെങ്കിലും നന്നേ ചുരുങ്ങിയത് കുഞ്ഞാലികുട്ടികും പിണറായി വിജയനും മനസ്സിലായിട്ടുണ്ട്!.
ReplyDeleteനമ്മുടെ ബൂലോകത്തില്‍ DK Muvattupuzha എന്ന ബ്ലോഗര്‍ക്ക് നല്കിയ കമന്റ് Relevant ആയത് കൊണ്ട് ഇവിടെയും പ്രസിദ്ധീകരിക്കുന്നു.
ReplyDeleteമൌദൂതി ഇസ്ലാമിക തീവ്രവാദത്തിന് വിത്തുപാകി എന്നതിന് ആര്‍ക്കെങ്കിലും വല്ല തെളിവുകളും സമര്പിക്കാനുണ്ടോ? വിത്തു പാകിയിട്ടുണ്ടെങ്കില്‍ ആ വിത്ത് മുളച്ച് വരേണ്ടത് മൌദൂതിയുണ്ടാക്കിയ പ്രസ്ഥാനത്തിലൂടെ തന്നെയാണല്ലോ. അങ്ങിനെ ഇന്ത്യയില്‍ എവിടെയെങ്കിലും മുളച്ചതിന് താങ്കളുടെ കയ്യില്‍ വല്ല തെളിവുകളുണ്ടോ? പറഞ്ഞ് കൊണ്ടിരിക്കുന്ന ഭാവനാ സങ്കല്പങ്ങള്ആയിരം വട്ടം ആവര്‍ത്തിച്ചു ഗീബത്സിനെ തോല്പിക്കാന് ശ്രമിക്കുന്നവരോട് എന്തു ചോദിച്ചിട്ടും ഫലമില്ലെന്നറിയാം. സഖാവ് ഖരീമിനെ പോലെ മൌദൂതിയുടെ പുസ്തകത്തിലെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന ഏതാനും ക്വാട്ടിംഗുകളല്ലാതെ വല്ലതും.
സ്വയം തകര്‍ന്നടിഞ്ഞു കഴിഞ്ഞ ഒരു പ്രത്യയ ശാസ്ത്രത്തെ ഇല്ലാതാക്കാന്‍ ഇനി സോളിഡാരിറ്റിയുടെയോ ഇനി മറ്റാരുടേയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ബാക്കി കൂടി തീര്‍ക്കാന്‍ പിണറായിയും അച്ചുതാനന്ദനും മറ്റു ഇടതുപക്ഷ സഖാക്കളും മത്സരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും. സ്വയം തന്നെ, പ്രത്യയശാസ്ത്രപരാമായും, പ്രവര്‍ത്തിക തലത്തിലും കടുത്ത സത്വ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇനി പ്രത്യേകിച്ചാരും വരണമെന്നില്ല സഖാവേ. മുതലാളിത്തത്തേക്കാള്‍ വലിയ മുതലളിത്തത്തിലേക്കൊണ്ടിരിക്കുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ അധ്വാനിക്കുന്നവനെയും വിയര്പൊഴുക്കുന്നവനെയും വേണ്ടാതായിരിക്കുന്നു. അതിന് മൌദൂതിയുടെയോ ജമാ അത്തിന്റ് മേല്‍ കുതിര കയറിയിട്ട് കാര്യമില്ല.
നൂറ്കണക്കിനു മനുഷ്യരെ അമ്മമാരെ അവര്‍ നിരാലംഭരാക്കിയിട്ടുണ്ട് കേരളത്തില്‍ തന്നെ. സിര്‍ നീലകണ്ടനും കോയിലാണ്ടിയിലെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കും ഭാഗ്യത്തിന് ജീവന് തിരിച്ചു കിട്ടി..ഒരാളുടെ മേലില്‍ നിന്നും ഒരു തുള്ളി ചോരപോലും പൊടിയിപ്പിച്ചിട്ടില്ലാത്ത സോളിഡാരിറ്റിയാണോ അതോ നൂറ് കണക്കിനാളുകളെ കൊന്നൊടുക്കുകയും അംഗവൈകല്യം വരുത്തുകയും ബില്യണകണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സിപീഎം/മാര്‍കിസ്റ്റു/ഇടതുപക്ഷക്കാരാണോ ഭീകരര്‍? അല്ലെങ്കില്‍ ഭീകരര്‍ക്കും ഭീകരതക്കും നിങ്ങള്‍ തന്നെ ഒരു നിര്‍വചനം തരൂ.
cntnd....
അല്ല ബഷീര്‍ സാഹിബേ,
ReplyDeleteഈ കുഞ്ഞാലിക്കും,മുനീറിനും, അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി കോണ്‍ഗ്രസിന്റെ മുന്നില്‍ ഒരുളുപ്പുമില്ലാതെ മുട്ടിലിഴയുന്ന താങ്കളുടെ പ്രസ്ഥാനമായ മുസ്ലീലീഗിനും, ജമാ അത്തെ ഇസ്ലാമി തീവ്രവാദികളുടെ പ്രസ്ഥാനമാണെന്ന് പെട്ടെന്ന് ഹാലിളാകാന് കാരണം എന്താണ്? റോഡിന്റെ കാര്യത്തില്‍ കരീമും മുനീറും കൂട്ടു കച്ചവടക്കാരായിരുന്നോ? അല്ലാതെ ഇത്ര ഹാലികളാന് മാത്രം കാരണമൊന്നും കാണുന്നില്ലല്ലോ. അക്രമിയായ ഭരണാധികാരിക്കു മുമ്പില്‍, സത്യം വിളിച്ചു പറയണമെന്ന് പഠിപിച്ച ഒരു മഹാ പ്രവാചകന്റെ സുന്നത്ത് പിന്‍പറ്റുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. തലപോയാലും,ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും അതു വിളിച്ചു പറയും. അതിന് ജമാ അത്ത് സ്വീകരിച്ചതും സ്വീകരിക്കാന്‍ പോകുന്നതും സമാധാനത്തിന്റെ പാത മാത്രമാണ്.
അമേരിക്കയും സാമ്രാജ്യത്വ ശക്തികളുമാണ് എതിരാളികളെ മാനസ്സികമായി പരാജയപെടുത്താന്‍ ചില പദപ്രയോഗങ്ങള്‍ക്ക് രൂപം നല്കിയവര്. അതവര് ലോകത്ത് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് മൌദൂതി പുസ്തകമെഴുതിയത് കൊണ്ടല്ല. അവരുടെ താല്പര്യങ്ങള്ക്കെതിരാവുമ്പൊള്/അതിനെ എതിര്ക്കപെടുമ്പോള് എതിര്ക്കപെടുന്നവരെയെല്ലാം ലോകത്തുള്ള അവരുടെ കുത്തക സ്വാധീനമുപയോഗിച്ച് ഭീകരരാക്കി ‘മാമോദീസ‘ മുക്കുന്നു. നിഷ്കളങ്കമായ ഒരു ആട്ടിന്‍ കുട്ടിയെ എറിഞ്ഞുകൊല്ലാന്‍ അതിനെ പട്ടിയാക്കിയാലും പോരാ അതിന് പേയിളകിയിട്ടുണ്ടെന്ന് എന്നു വിളിച്ചു പറയണം. അപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ എളുപ്പം. അതാണ്, ഇപ്പോള്‍ സാമ്രാജ്യത്വ ഭീകരന്മാരുടെ പണിയാളുകളായ പിണറായി സഖാവും കൂട്ടരും ചെയ്തു കൊണ്ടിരിക്കുന്നത്. ലീഗിന്റെത് അധികാരക്കൊതിയാണ്. അവര്‍ വിചാരിച്ചത് പോലെ അഴിമാതി നടത്താന്‍ സോളിഡാരിക്കാര് സമ്മതിക്കില്ലെന്ന് അവര്‍ക്ക് നന്നായറിയാം. അതിനായി കുറേ കോഴിക്കൊത്ത് സംഘങ്ങള്‍ അവര്‍ക്ക് ഫത്വ്വക്കാരായും കൂട്ടിയിട്ടുണ്ട്. ആര് എസ് പള്ളിപൊളിച്ചത് പോലും മൌദൂതി പുസ്തകമെഴുതിയിട്ടാണെന്ന് പ്രചരിപ്പിക്കുന്ന വിഡ്ഡി കൂഷ്മാന്ഡങ്ങളെ കൂടെ കൂട്ടി നടക്കുന്നത് അധികാരത്തില്‍ നിന്ന് ചക്കര നുണയാന്‍ മാത്രമാണ്. അധികാരത്തിലിരിക്കുമ്പോഴല്ലാതെ ഏതെങ്കിലും ഒരു സമൂഹ്യ പ്രശ്നത്തില്‍ അവര്‍ ഇത് വരെ ഇടപെട്ടതായി നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ. ആകെ ചെയ്തത് അവരുടെ ഗുണ്ടകള്‍ ഒരു പാവം അധ്യാപകനെ അടിച്ചു കൊന്നു. അത്ര തന്നെ.
ഇപ്പോള്‍ പിണറായി കുഞ്ഞാലി കൂട്ട് കെട്ട് സോളിഡാരിറ്റിക്കെതിരെയും ജമാ അത്തെ ഇസ്ലാമിക്കെതിരെയും തിരിഞ്ഞതിനുള്ള ജീവശാസ്ത്രവും ഉര്‍ജ്ജ തന്ത്രവും രസത തന്ത്രവുമൊക്കെ കണ്ണു തുറന്നിരിക്കുന്ന ആര്‍ക്കും മനസ്സിലാക്കവുന്ന പച്ച പരമാര്‍ത്ഥമായ നഗ്നസത്യങ്ങള്‍ മാത്രമാണ്.
ഒരു കാര്യം പറയാം. കണ്ടിടത്തോളം മുസ്ളിം സംഘടനകളില്‍ 'ആണായിട്ടുള്ള' സംഘടനയാണു ജമാഅത്തെ ഇസ്ളാമി. ആണും പെണ്ണും കെട്ട 'അഴ കൊഴബ്ബന്' നിലപാടുകളെടുക്കുന്ന എത്രയോ സംഘടനകളുണ്ട്. ഇവര്‍ പറയാനുള്ളത് നേരെ ചൊവ്വേ പറയും ചെയ്യും. അതുകൊണ്ട് തന്നെയാണു സി പി എം ആയാലും ലീഗ് ആയാലും കോണ്‍ഗ്രസ് ആയാലും അവരുടെ ആസ്ഥാനത്തേക്ക് തലയില്‍ 'മുണ്ടിട്ടും' മുണ്ടിടാതെയും ചെന്ന് ചര്‍ച്ചകള്‍ നടത്തുന്നത്. വോട്ട് ഉറപ്പായാല്‍ ജമാഅത്തെ ഇസ്ളാമി 'ഫയങ്കര' പ്രസ്ഥാനം കിട്ടില്ലെന്നാണെങ്കിലോ, കണ്ടില്ലേ 'മത രാഷ്ട്രവാദികള്‍', 'തീവ്രവാദികള്‍'. ഇതു തന്നെയല്ലേ പണ്ട് നമ്മുടെ കുറുക്കനും പറഞ്ഞത് "അത് പുളിക്കുന്ന മുന്തിരിയാണു, ആര്‍ക്കുവേണം"!! നാലു വര്‍ഷം മുന്‍പ് അവരുടെ വോട്ട് കിട്ടുമെന്നുറപ്പായപ്പോള്‍ പിണറായി സഖാവ് ചാനലുകളിലൂടെ പറഞ്ഞത് "ജമാഅത്തെ ഇസ്ളാമി മുസ്ളീങ്ങളിലെ നല്ല ഒരു സംഘടനയാണു, അവര്‍ക്ക് ദേശീയ തലത്തിലൊക്കെ നല്ല സ്വാധീനമാണു." നാലു വര്‍ഷത്തിനു ശേഷം അവരുടെ വോട്ട് ഇനി കിട്ടില്ലെന്നുറപ്പായപ്പോള്‍ സഖാവ് വീണ്ടും പറഞ്ഞു "ജമാഅത്തെ ഇസ്ളാമി മുസ്ളീങ്ങളിലെ ഒരു ചെറിയ വിഭാഗമാണു, അവര്‍ക്ക് ഒരു സ്വാധീനവും ഇല്ല. അവര്‍ തീവ്രവാദികളാണു"!! എന്താ, സഖാവേ, നാലാം ക്ളാസിലെ കുട്ടികളെപൊലെ...... ആരോ പറഞ്ഞല്ലോ, ഐ പി എച്ചിണ്റ്റെ ഒരു പുസ്തകം വായിച്ചിട്ടാണു തടിയണ്റ്റവിട തീവ്രവാദിയായത് എന്ന്. അതു വായിച്ച ജമാഅത്തുകാരൊക്കെ ഇതിലൂടെ നടക്കുബ്ബോള്‍ ഈ തടിയണ്റ്റവിടനെ സമ്മതിക്കണം. വേറൊരു സംശയം കൂടി, മുന്‍പൊരിക്കല്‍ ഒരു കള്ളനെ പോലീസ് പിടിച്ചപ്പോള്‍ പറഞ്ഞത് മോഷണത്തിനു പ്രചോദനമായത് "സേതു രാമയ്യര് സി ബി ഐ" ആണെന്നാണു. അങ്ങിനെയെങ്കില്‍ അതിണ്റ്റെ സംവിധായകനും നായകനുമൊക്കെ കുറ്റവാളീകളാണല്ലേ!! എന്തായാലും ഈ 'ആളില്ലാ' പ്രസ്ഥാനം രാഷ്ട്രീയത്തില്‍ വന്നാല്‍ ഇവിടെ 'ചിലതൊന്നും' നടക്കില്ലെന്ന് ആര്‍ക്കും തിരിഞ്ഞിട്ടില്ലെങ്കിലും നന്നേ ചുരുങ്ങിയത് കുഞ്ഞാലികുട്ടികും പിണറായി വിജയനും മനസ്സിലായിട്ടുണ്ട്!.
ReplyDeleteoru muslim enthine kurichu prethikarichalum islamika vyakthitham kaathu sookshikendathu undu.
ReplyDeleteശ്രീ ഹമീദിന്റെ "പൊതുസമ്മതികളിലെ ചതിക്കുഴികള്‍" (മാതൃഭൂമി ആഴ്ചപ്പതിപ്പ്, May 16-22, 2010) എന്ന ലേഖനം ഇടതുപക്ഷത്തിന്റെ കണ്ണ് തുറപ്പിച്ചു എന്ന് സാരം.
ReplyDeleteജമാ അത്തെ ഇസ്ലാമിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം. ഒരു പാട് നിഗൂഢ അജണ്ടകള്‍ മനോഹരമായി ഒളിച്ചുവെച്ച് ജനങ്ങളുടെ മുമ്പില്‍ ആഹ്ലാദചിത്തരായി നില്ക്കുന്ന ആ സംഘടനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഉള്ളുതൊട്ടുള്ള ലേഖനമുണ്ട് ഇത്തവണത്തെ (മെയ് 16, 2010) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. വിവിധ മാതൃകകളില്‍ക്കൂടി മൗദൂദിയന്‍ ചിന്താഗതികളെ പരിചയപ്പെടുത്തുകയും അതിനടിപ്പെടുത്തുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ അകകാഴ്ചകള്‍ പരിചയപ്പെടുത്തുന്നു ഹമീദ് ചേന്നമംഗലൂര്‍.
ReplyDeleteപൊതുസമ്മതികളിലെ ചതിക്കുഴികള്‍ എന്ന പേരില്‍ എഴുതിയ ലേഖനം ജമാ അത്തെ ഇസ്ലാമി വരുത്തിക്കൂട്ടുന്ന യഥാര്‍ത്ഥ ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പന്ത്രണ്ടുപേജു നീളുന്ന ലേഖനത്തില്‍ മാധ്യമത്തെയും അതിന്റെ സംഘാടകരെയും വിറളിപിടിപ്പിക്കുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്. സമൂഹത്തിലെ പ്രഗല്‍ഭവ്യക്തിത്വങ്ങളെ മുന്‍നിറുത്തി നടത്തുന്ന പിന്‍സീറ്റ് ഡ്രൈവിംഗ് എത്രമാത്രം അപകടകരമാവുന്നുവെന്ന് ഹമീദ് വരച്ചുകാട്ടുന്നു. ഒരേസമയം അപകടകരവും അപമാനകരവുമായ വസ്തുതകള്‍. ഇടയ്ക്ക് ചില കവര്‍ ഓര്‍ഗനൈസേഷനുകള്‍ രൂപവത്കരിച്ചുകൊണ്ടും ജമാ അത്തെ ഇസ്ലാമിയുടെ ഇന്റലക്ച്വല്‍ ജിഹാദ് മുന്നോട്ടുപോയി. 'ഫോറം ഫോര്‍ ഡിമോക്രസി ആന്‍ഡ് കമ്മ്യൂണല്‍ ഏമിറ്റി (എഫ്.ഡി.സി.എ)യും 'ജസ്റ്റിഷ്യ'യും ഉദാഹരണങ്ങളാണ്. ജസ്റ്റിഷ്യ ജമാഅത്തനുകൂല അഭിഭാഷകരുടെ കൂട്ടായ്മയാണെങ്കില്‍ എഫ്ഡിസിഎ രാജ്യത്തിലെ ചില പ്രമുഖ വ്യക്തികളെ മുന്നില്‍ നിര്‍ത്തി മൗദൂദിസ്റ്റുകള്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്ന സംഘടനയത്രെ. മുന്‍ സീറ്റില്‍ വി.ആര്. കൃഷ്ണയ്യരും താര്‍കുണ്ഠെയും സ്വാമി അഗ്നിവേശുമുള്‍പ്പെടെയുള്ള സമാരാധ്യര്‍. പിന്നില്‍ സംഘടനയുടെ കടിഞ്ഞാണ്‍ കൈയിലെടുത്തുകൊണ്ട് ജമാ അത്ത് പ്രതിനിധികളും. ജനാധിപത്യത്തിനും സമുദായമൈത്രിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്ന ഫോറത്തിന്റെ പ്രണേതാക്കള്‍ സെക്യുലര്‍ ഡിമോക്രസിയെ താത്ത്വികമായിത്തന്നെ തള്ളിക്കളയുന്നവരാണെന്ന് ഒരു പക്ഷേ, കൃഷ്ണയ്യരെപ്പോലുള്ളവര്‍ മനസ്സിലാക്കിയിട്ടില്ല; അല്ലെങ്കില്‍ അതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്ന ഉദാസീനതയ്ക്ക് അവര്‍ സ്വയം കീഴടങ്ങിയിരിക്കുന്നു. ഇത്തരം ഉദാസീനതകളും മനസ്സിലാക്കായ്മകളും സമൂഹത്തിനുമേല്‍ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമല്ലേ വരുത്തിക്കൂട്ടുക.
ഇനി മനുഷ്യാവകാശത്തിന്റെ കാര്യത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ച് ഹമീദ് പറയുന്നത് നോക്കുക: കേരളത്തിലേക്ക് വരുമ്പോഴും മനുഷ്യാവകാശ പ്രശ്നത്തില്‍ ജമാഅത്ത്-സോളിഡാരിറ്റി പ്രഭൃതികള്‍ അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പ് പ്രകടമാണ്. മിസ്റ്റര്‍ മഅ്ദനിയുടെയും മിസിസ് മഅ്ദനിയുടെയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം ശബ്ദിച്ച മൗദൂദിസ്റ്റുകള്‍ ചേകന്നൂര്‍ മുഹമ്മദ് അബ്ദുള്‍ ഹസന് മൗലവി മതഫാഷിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ സന്ദര്‍ഭത്തിലും പിന്നീടും ആ ക്രൂരമായ ഉന്മൂലനം ആവശ്യപ്പെടുന്ന ഗൗരവത്തില്‍ ആ വിഷയത്തെ സമീപിക്കാന്‍ തയ്യാറായിട്ടില്ല. ഇത്തരം തയ്യാറില്ലായ്മകളുടെ ജുഗുപ്സാവഹമായ സത്യങ്ങള്‍ പറയാന്‍ കേരളത്തില്‍ ആളില്ലാത്തതാണ് ജമാ അത്തെ ഇസ്ലാമിയുടെയും അവരുടെ ശിങ്കിടിപ്പടയുടെയും വിജയം. അനീതിക്കെതിരെയും ദളിതര്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങളെ തുറന്നുകാണിക്കാനും എതിര്‍ക്കാനും എന്ന പേരില്‍ ഇക്കൂട്ടര്‍ നടത്തുന്ന സകല പരിപാടികളുടെ ഉള്ളിലും നിഗൂഢമായ താല്‍പ്പര്യങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നു. അതിലേക്ക് ചെറിയൊരു വെളിച്ചംവീശാന്‍ ചേന്നമംഗലൂരിന് കഴിയുന്നു എന്നത് ആശ്വാസമത്രെ. മൂര്‍ഖന്റെ വിഷത്തിന് പ്രതിവിധിയുണ്ട്; രാജവെമ്പാലയുടേതിനതില്ല എന്ന ജാഗ്രതയിലേക്ക് സമൂഹം ഉണര്‍ന്നെങ്കിലേ രക്ഷയുള്ളൂ. അത്തരം ജാഗ്രതയിലേക്കുള്ള വഴിയായി ഈ ലേഖനത്തെ കണക്കാക്കാം.
അമേരിക്ക പറയുന്നത് സലഫിസമാണ് ലോകത്ത് തീവ്രവാദം വിതക്കുന്നതെന്നാണ്. ഒസാമയും മുല്ലാ ഉമറുമൊക്കെ ‘മുജാഹിദ്’ ജനുസ്സിൽപ്പെട്ടവരാണത്രേ? മുജാഹിദ് സുഹൃത്തുക്കളുടെ അഭിപ്രായം എന്തായിരിക്കും? ഉസാമ പ്രബോധനം വായിക്കാറുണ്ട് എന്നു മാത്രം പറയരുത്.. പ്ലീസ്..
ReplyDeleteമുജാഹിദ് സുഹൃത്തുക്കളുടെ അഭിപ്രായത്തിൽ, സുബ്ഹിയിലെ കുനൂത്തിലും തറാവീഹിലെ റക്കഅത്തിന്റെ എണ്ണത്തിലും ഒരു തീരുമാനമായാൽ ‘ദീൻ സംസ്ഥാപിതമായി’. സുന്നത്തും പൂർത്തിയായി. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിൽ നബി (സ) കാട്ടിത്തന്ന സുന്നത്തിനെ സ്വപ്നം കാണാൻ പോലും കെൽപ്പില്ലാതെ ലീഗിന്റെ കോണിച്ചുവട്ടിൽ അവർ പറയുമ്പോഴെല്ലാം കുത്തിക്കൊടുക്കുകയാണല്ലോ ഇരു മുജാഹിദുകളുടേയും പ്രധാന തൊഴിൽ. കമ്മ്യൂണിസ്റ്റുകാരായ മുജാഹിദുകളും ഉണ്ടെന്ന കാര്യം മറക്കുന്നില്ല.
ReplyDeleteഎന്റെ പ്രിയ സലഫി സുഹ്രുത്തുക്കളേ! ജമാ അത്തു സുഹ്രുത്തുക്കളേ!, ലീഗു സുഹ്രുത്തുക്കളേ! ആരോ മാറി ഇരുന്നു വല്ലാണ്ടു ചിരിക്കുന്ന ചിരി ഞാന്‍ വിദൂരതയില്‍ കേള്‍ക്കുന്നു. അവര്‍ ഉദ്ദേശിച്ചിടത്തു നിങ്ങള്‍ വഞ്ചി അടുപ്പിച്ചു. പഴയ വാചകം തന്നെ ഒന്നുകൂടി ആവര്‍ത്തിക്കാം”ആദ്യം ജൂതന് .ഞമ്മളു മിണ്ടീലാ .ഞമ്മളു ജൂതനല്ലല്ലോ.പിന്നെ തൊഴിലാളി അപ്പളും ഞമ്മളു മിണ്ടീലാ ഞമ്മളു തൊഴിലാളിയല്ലല്ലോ!പിന്നെ....പിന്നെ....അവസാനം ഞമ്മളെ കൊണ്ടു പോകാന്‍ വന്നപ്പോള്‍ ആരുമില്ലാ....പി.ഡി.പിയെ മൂലയിലിരുത്തി. ഇനി ജമാത്തു..അടുത്തതു...കാത്തിരുന്നോ അബന് ബരും നിന്നേം കൊണ്ടു പോകാന്‍.
ReplyDeleteമാഅത്തെ ഇസ്ലാമിയെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കുവാന്‍ അതിന്റെ അടിസ്ഥാന സാഹിത്യങ്ങള്‍ വായിക്കുക
ReplyDeleteഅത് ഐ പി എച്ചില് വാങ്ങാന്‍ കിട്ടും .
ജമാഅത്തെ ഇസ്ലാമി ലക്ഷ്യം മാര്‍ഗം , ജമാഅത്തെ ഇസ്ലാമി ഭരണ ഘടന , മതേതരത്വം, ജനാധിപത്യം, ദേശീയത്വം ഒരു താത്വിക വിശകലനം
തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കാന്‍ വിമര്‍ശകര്‍ സന്മനസ് കാണിക്കുക .
This comment has been removed by the author.
ReplyDeleteദര്‍ശനം താങ്കള്‍ പറഞ്ഞത് ശരിയാണ്.
ReplyDeleteഎന്റെ പ്രിയ സഹോദരന്മാരെ ഒരമ്പ് നിങ്ങളുടെ സഹോദരനെ നേരെ എയ്യുമ്പോള്‍ പതിനായിരം അമ്പുകള്‍ നിങ്ങളുടെ നേരെയും പാഞ്ഞും വരും. അപ്പോള്‍ നിങ്ങളെ രക്ഷിക്കാന്‍ പറ്റുന്ന ഒരു ശക്തിയും ഇവിടെ ഉണ്ടായെന്നു വരില്ല.
ദര്‍ശനം പറഞ്ഞ പുസ്തകങ്ങളൊന്നും ഇപ്പോള്‍ കാശ്കൊടുത്ത് പോലും വാങ്ങേണ്ടതില്ല. പല പുസ്തകങ്ങളും നെറ്റില്‍ ഫ്രീയായി ലഭ്യമാണ്. അത് കൊണ്ട്, കാരശ്ശേരിയുടെയും ഹമീദിന്റെ പിന്നാലെ പോകാതെ( അവരുടെ ജന്മം അവര്‍ ജമാ അത്ത് വിമര്‍ശനത്തിന് സമര്‍പിക്കാമെന്ന് നോമ്പ് പോയവരാ, മുനീര്‍ സാഹിബിന് മങ്കടയില്‍ തോറ്റതിന്റെയും റോഡില്‍ ബീനാമി കിട്ടാത്തതിന്റെയും കെറുവായിരിക്കും) താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക ചെയ്യുക. വിജ്ഞനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണെന്ന് പഠിപിച്ചില്ലേ നമ്മുടെ പ്രവാചകന്.
(നിങ്ങളുടെ നേതാക്കളുടെ മിക്കവരുടെയും മക്കള്‍, അവര്‍ തന്നെ തീവ്രവാദികളും ഭീകരരുമാണെന്ന് വിളിക്കുന്ന ജമാ അത്ത് സ്ഥാപനങ്ങളിലാണ് പഠിപ്പിക്കപെടുന്നത് എന്ന സത്യമെങ്കില്‍ നിങ്ങള്‍ പാവം അണികള്‍ തിരിച്ചറിയപെടാതെ പോകരുത്.)
1)
ആദര്‍ശം
ലക്ഷ്യം
ഭരണഘടന
സമ്മേളനങ്ങള്‍
ചരിത്രം
പോളിസി & പ്രോഗ്രാം
നേതൃത്വം
ഘടന
നിലപാടുകള്‍
2)
ഇസ്ലാം/അബുല്‍ അഅലാ മൗദൂദി
ഇസ്ലാംമതം/അബുല്‍ അഅലാ മൗദൂദി
സത്യസാക്ഷ്യം/അബുല്‍ അഅലാ മൗദൂദി
ഞാന്‍ സ്നേഹിക്കുന്ന ഇസ്ലാം/അടിയാര്
ഇസ്ലാമും മതസഹിഷ്ണുതയും/ശൈഖ് മുഹമ്മദ് കാരക്കുന്നു
മരണാനന്തര ജീവിതം/ അബുല്‍ അഅലാ മൗദൂദി
പ്രകാശം പരത്തുന്ന പ്രസ്ഥാനം/കൂട്ടില്‍ മുഹമ്മദലി
മരുഭൂമിയിലെ പ്രവാചകന് / കെ.എല്‍. ഗൗബ
തിരുനബി / അബ്ദുല്‍ ഹയ്യ് എടയൂര്‍
മനുഷ്യാവകാശങ്ങള്‍ ഇസ്ലാമില്‍ /എ.കെ. ബ്രോഹി
ഇസ്ലാമും മതസഹിഷ്ണുതയും/ശൈഖ് മുഹമ്മദ് കാരകുന്ന്
ഖുര്‍ആന്‍ പഠനത്തിന് ഒരു മുഖവുര/അബുല്‍ അഅലാ മൗദൂദി
ഖുര്‍ആനും ആധുനികശാസ്ത്രവും/ഡോ.മോറീസ് ബുക്കായ്
ഇസ്ലാം സംസ്കൃതി ചില സൗമ്യവിചാരങ്ങള്‍/വാണിദാസ് എളയാവൂര്
മുഹമ്മദ് മഹാനായ പ്രവാചകന്/ പ്രൊഫ. കെ.എസ്. രാമകൃഷ്ണറാവു
ഒരു ജാതി ഒരു ദൈവം/ടി. മുഹമ്മദ്
മൊമിന്‍
ReplyDeleteമാതൃഭൂമിയിലെ ഹമീദിന്റെ ലേഖനത്തിനും മാതൃഭൂമിക്കും പി.കെ പ്രകാശിന്റെ മറുപടി കൂടി വായിക്കുന്നത് നല്ലതാണ്.
1.മാതൃഭൂമിയുടെ ചിന്തന്‍ബൈഠക്- പി.കെ. പ്രകാശ്
2.ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവും
ചിന്തകന്‍:
ReplyDeleteശ്രീ ഹമീദിന്റെ ലേഖനത്തിനുള്ള ശ്രീ പി. കെ. പ്രകാശിന്റെയും ശ്രീ എ. ആറിന്റെയും (ഒ. അബ്ദുറഹ്മാന്) പ്രതികരണങ്ങള്‍ മാധ്യമത്തിലും, ശ്രീ പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ വെബ്സൈറ്റില്‍ എഴുതിയ പ്രതികരണവും വായിച്ചു. ഒരു കാര്യം സുവ്യക്തം: ജമാഅത്തെ ഇസ്ലാമിയില്‍ ബുദ്ധിയുള്ള ഒരു മുസലമാനെയും അള്ളാഹു അംഗം ആക്കിയിട്ടില്ല! തികച്ചും നിലവാരമില്ലാത്ത പ്രതികരണങ്ങള്‍.
പരസ്പരം സ്നേഹമില്ലാതെ സത്യവിശ്വാസികളാവുകയില്ല.
ReplyDelete@sherriff kottarakara....
ReplyDeleteപള്ളിക്കുളം പറഞ്ഞു :മുജാഹിദ് സുഹൃത്തുക്കളുടെ അഭിപ്രായത്തിൽ, സുബ്ഹിയിലെ കുനൂത്തിലും തറാവീഹിലെ റക്കഅത്തിന്റെ എണ്ണത്തിലും ഒരു തീരുമാനമായാൽ ‘ദീൻ സംസ്ഥാപിതമായി’. സുന്നത്തും പൂർത്തിയായി. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിൽ നബി (സ) കാട്ടിത്തന്ന സുന്നത്തിനെ സ്വപ്നം കാണാൻ പോലും കെൽപ്പില്ലാതെ ലീഗിന്റെ കോണിച്ചുവട്ടിൽ അവർ പറയുമ്പോഴെല്ലാം കുത്തിക്കൊടുക്കുകയാണല്ലോ ഇരു മുജാഹിദുകളുടേയും പ്രധാന തൊഴിൽ. കമ്മ്യൂണിസ്റ്റുകാരായ മുജാഹിദുകളും ഉണ്ടെന്ന കാര്യം മറക്കുന്നില്ല.
ഇത്തരം വെളിവില്ലായ്മകള്ക്ക് മറുപടി പറയുമ്പോള്‍ ചിലര്‍ ഓടിയെത്തും ... സമുദായത്തില്‍ ചിദ്രതയുണ്ടാക്കലാണ് സലഫികളുടെ പനിയെന്ന് പറഞ്ഞു .
എന്ന് വെച്ച് മിണ്ടാതിരിക്കാന്‍ സലഫികള്‍ക്ക് ആവില്ല . കാരണം പരിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ (സ ) ചര്യയുമാണ് ഈ സമുദായത്തിന്റെ ഒന്നാമത്തെ തലമുറയെ നേര് മാര്ഗ്ഗത്തിലാക്കിയതെങ്കില് അവസാനത്തെ തലമുറക്കും രക്ഷാ മാര്‍ഗ്ഗം
......എന്ന് വെച്ച് മിണ്ടാതിരിക്കാന്‍ സലഫികള്‍ക്ക് ആവില്ല . കാരണം പരിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ (സ ) ചര്യയുമാണ് ഈ സമുദായത്തിന്റെ ഒന്നാമത്തെ തലമുറയെ നേര് മാര്ഗ്ഗത്തിലാക്കിയതെങ്കില് അവസാനത്തെ തലമുറക്കും രക്ഷാ മാര്‍ഗ്ഗം വേറെയില്ല .
ReplyDeleteചുരുങ്ങിയ പക്ഷം മുജാഹിദ് പ്രസ്ഥാനത്തിനെതിരില്‍ ഇവരുടെ മുന്‍ഗാമികള്‍ ആരോപിച്ചതിന് മുജാഹിദ് പണ്ഡിതന്മാര് നല്കിയ മരുപടിക്കെതിരെ മറുപടി പറയാനുള്ള ആര്ജ്ജവമെന്കിലും ഇവര്‍ കാണിക്കണം .
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുറമ്പോക്കില്‍ താമസിച്ചു അവര്‍ക്ക് പറയുന്നിടത്തൊക്കെ കുത്തിക്കൊടുത്തവര്ക്ക് ആവോളം കിട്ടിയതിന്റെ
വേദന കൊണ്ടുള്ള പരാക്രമാമല്ലേ മേല്‍ പറയപ്പെട്ട
വെളിവ് കേടുകള്‍ ?
This comment has been removed by the author.
ReplyDeleteപ്രിയ നൌഷാദ്
ReplyDeleteതാങ്കള്‍ മനസൊക്കെയൊന്നു ശാന്തമാക്കി നട്ടില്‍ നടക്കുന്ന സുന്നി മുജാഹിദ് കോഴികൊത്ത് മത്സരങ്ങളുടെ യുട്യൂബ് പതിപ്പൊക്കെ ഒന്ന് കാണൂ. അപ്പോള്‍ പിടിക്കിട്ടും പള്ളിക്കുളം പറഞ്ഞതെന്താണെന്ന്.
ഇത്തരം കോഴികൊത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് സ്വയം അപഹാസ്യരാവാന്‍ ജമാ അത്തിന് താല്പര്യമോ സമയമോ ഇല്ല പ്രിയ നൌഷാദ്. താങ്കളുടെ നേതാക്കളോട് പറയുക, ഈ സമയവും ഊര്‍ജ്ജവും വല്ല സാമൂഹ്യ സേവനത്തിനും വേണ്ടി ചിലവഴിച്ചാല്‍ ഇഹത്തിലും പരത്തിലും അതിന്റെ ഗുണമുണ്ടാകും.
ബഷീര്‍ക്കയുടെ കുറിക്കു കൊള്ളുന്ന വാക്കുകള്‍ Jamathe Islami കാര്‍ക്ക് വല്ലാതെ കൊണ്ടുവെന്ന് തോന്നുന്നു. കമ്മന്റ് കോളത്തില്‍ അവരുടെ അയ്യര്‍ കളിയാണ്. ബഷീര്‍ക്ക ഇതൊക്കെ കാണുന്നുണ്ടോ?. അതോ അവരുടെ പിടലിക്കിട്ടു കൊടുത്ത് ഉറങ്ങാന്‍ പോയോ?
ReplyDeleteThis comment has been removed by the author.
ReplyDeleteഇന്നലെ ഞാന്‍ ഒരു ചോദ്യം ചോദിച്ചിരുന്നു . മറുപടി കിട്ടില്ലെന്ന് അറിയാം
ReplyDeleteപണ്ട് പറഞ്ഞത് തിരുത്താത്ത കേരളത്തിലെ ഒരു മുസ്ലിം സംഘടനയെ കാണിച്ചു തരുമോ?
ഇന്ന് ഡോ. ഐസക് പുതിയ ഒരു വാദം ഉന്നയിക്കുന്നു.
ജ. ഇസ്ലാമി മത മൌലിക വാദ സംഘടന ആണെന്ന്? അപ്പോള്‍ മുജാഹിദുകളോ ?..
വെറുതെ കിട്ടുന്ന മൂരിക്കുട്ടിയുടെ പല്ല് പിടിച്ചു നോക്കേണ്ട എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്
ഇതുവരെ ജ. ഇസ്ലാമിക്കാര്‍ പല കോലത്തിലായി പലര്‍ക്കും വോട്ടു പതിച്ചു കൊടുത്തു, പാലം കടന്നാല്‍ കൂരായനാ എന്ന് പറയുംബോലെ പിന്നെ വാങ്ങിയവരും ഇല്ല കൊടുത്തവരും ഇല്ല ..
ഇപ്പോള്‍ സ്വന്തം വോട്ടു സ്വന്തം പെട്ടിയില്‍ ഇട്ടാല്‍ മതി എന്ന തീരുമാനം നേരിട്ട് മുഖത് നോക്കി പറഞ്ഞപ്പോളാ സാക്ഷാല്‍ പാണക്കാട് തങ്ങള്‍ക്ക് പോലും മനസ്സിലായത് സംഗതി മുനീര്‍ പറഞ്ഞത തന്നെയാണ് ശരിയെന്നു.
ഇനിയിപ്പോള്‍ ജമാഅത്തു നടത്തുന്ന ഇഫ്താര്‍ പാര്‍ടിക്ക് വരെ മുസ്ലിം ലീഗ്, മുജാഹിദ്, സുന്നികള്‍ പങ്കെടുക്കുമോ ആവോ..
(പക്ഷെ ജമാഅത്തെ ഇസ്ലാമി പൊതുസ്വീകാര്യതക്ക് വേണ്ടി ഏതാനും വര്‍ഷങ്ങളായി ഒരു പൊയ്മുഖത്തിന് പിറകില്‍ നിന്ന് കൊണ്ടാണ് കേരള സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുന്നത്)
പ്രസ്തുത ലക്ഷ്യം സാക്ഷാല്‍ കരിക്കുന്നത്തിനുവേണ്ടി അവര്‍ നടത്തുന്ന പത്രം, സ്ഥാപനങ്ങള്‍, അവര്‍ ചെയ്തുകൊടുക്കുന്ന സേവനങ്ങള്‍ എന്നിവക്കെതിരെ മുമ്പ് എന്‍ഡിഎഫിനെതിരെ കാംബൈന്‍ നടത്തിയ പോലെ യഥാര്‍ത്ഥ തൌഹീതിന്റെ വാക്താക്കള്‍ എന്ത് ചെയ്യും എന്ന് കാത്തിരിക്കുന്നു.
അന്‍വര്‍
ഇതെന്ത് എക്സ്പ്രസ്!! ഇന്ന് ബഷീർ സാബിന്റെ ഒരു പേർസണൽ മൈല്‍ കണ്ടപ്പോ തോന്നി, ബ്ളോഗൂരിൽ വാക് പയറ്റ് നടന്നിട്ടുണ്ടാവുമെന്ന്.. പക്ഷെ വന്ന കണ്ടപ്പോഴ്!! വായിച്ചതിന് ശേഷം ഈ ബ്ളോഗിൽ നിന്നും ആരും എണീറ്റ് പോയിട്ടില്ല എന്ന് ചുരുക്കം. സത്യം പറഞ്ഞ ഇത് കെട്ടിയിടുന്ന പണിയാ.. ന്നാലും വേണ്ടില്ല, പറയേണ്ടത് പറയേണ്ട സമയത്തും സ്ഥലത്തും പറയണം.
ReplyDeleteചിന്തകൻ ബുദ്ധിപണയപെടുത്താതെ ചിന്തിച്ചാൽ ലൈൻ ശരിയാവും. അല്ലെങ്കിൽ നാട്ടിലെ ഇലക്ടിക് ട്രാൻസ്ഫോർമറിലേക്ക് നോക്കിയത് പോലെയുണ്ടാവും.. വരുന്ന ലൈനും പോകുന്ന ലൈനും മനസ്സിലാക്കാതെ ഓവർലോടായി, ഫീസ് ചുവന്ന് കത്ത്ന്നത് പോലെ തലമണ്ടക്കകത്ത് നിറഞ്ഞ് കത്തും.. അത് തണുപ്പിക്കാൻ മുജാഹിദുകളെ കുറ്റപറഞ്ഞത് കൊണ്ട് കാര്യമുണ്ടാവില്ല.
മുജാഹിദുകളെ തീവ്രവാദിയാക്കാൻ സാമ്രാജ്യത്ത എതിരാളി അമേരിക്കയുടെ അമേരിക്കയുടെ ചില ഏമാന്മാർ സലഫികളെ കുറിച്ച് പറഞ്ഞത് മതി!! നൂറ്ൽ നൂറ്റൊന്ന് മാർക്ക്. അല്ലാതെ മുജാഹിദുകളുടെ ചരിത്രത്തിൽ തിരിയിട്ടാ കാണാത്തത തീവ്രവാദ ബന്ധം. ചിന്തകൻ അഫ്ഗാൻ മുജാഹിദുകളെ ബന്ധപെടുത്തിയും എഴുതി എന്നിരിക്കും.. അത്ര പ്രശറിലാണിപ്പോ മൂപ്പർ.
തീവ്രവാദ തീപൊരിപ്രസംഗത്തിൽ അന്ധാളിച്ച് പോയ സമൂഹത്തിന് മുമ്പിൽ നെട്ടലുള്ള തീരുമാനമെടുക്കാൻ മുജാഹിദുകൾക്കല്ലാതെ കഴിഞ്ഞിട്ടില്ല. തീവ്രവാദത്തിനെതിരെ മുജാഹിദുകളല്ലാതെ ആരുണ്ടായിരുന്നു തുടക്കത്തിൽ? സമൂഹത്തിൽ ഒഴുക്കിനനുകൂലമായി ആർക്കും നിന്താം.. എന്നാൽ ഒഴുക്കിനെതിരെ നിന്താൻ കുറച്ച് പ്രയാസമാണ്. മതം തീവ്രവാദത്തിനെതിരെ എന്ന പ്രമേയവുമായി മുജാഹിദുകൾ നിലപാട് വ്യക്തമാക്കിയതിന് ശേഷം രണ്ട് വർഷമെടുത്ത് സമസ്തക്ക് പോലും ഈ വിഷയത്തിൽ നിലപാട് പ്രഖ്യാപിക്കാൻ, ഗട്സ് ഇല്ലാത്തതിനാൽ തുടക്കത്തിൽ തീവ്രവാദത്തിന്റെ തെറ്റും ശരിയും എന്ന് പറഞ്ഞാണ് സമസ്ത്ത കാമ്പയിന് വരെ സങ്കടിപിച്ചത്. വർഷങ്ങൾക്ക് ശേഷവും തെറ്റും ശരിയും പഠിക്കുകയായിരുന്നു. തീവ്രവാദികൾക്ക് ജന്മം നൽകിയ ജമാഅത്തിന്റെ കാര്യം പറയേണ്ടതില്ല. എന്നാൽ വർഷങ്ങൾ കഴിഞ്ഞു, മുജാഹിദുകൾ പ്രഖ്യാപിച്ചത് ജനം അംഗീകരിക്കുകയും തീവ്രവാദത്തിനെതിരെ നിലകൊള്ളുകയും ചെയ്തതോടെയാണ് എല്ലാവരും തീവ്രവാദത്തിനെതിരെ നിലപാടുകൾ പ്രഖ്യാപിച്ചത്. എല്ലാം കഴിഞ്ഞതിന് ശേഷം അവസാനം 'ജമ' കളും തീവ്രവാതത്തിനെതിരെ വന്നു!!. മൃദുല ചിന്തകന്മാർ മറന്നോ? മറക്കും.. ഒന്നാൽ കേട്ടോളൂ.. ഇന്ത്യയിലെ മുസ്ലിംങ്ങൾ ഭൂരിപക്ഷത്തിന്റെ കുത്തും തൊഴിയും ഏറ്റ് മറിച്ചൊന്നും ചെയ്യാതെ നില കൊള്ളണമെന്ന് ജമാഅത്ത് നേതാവ് പറഞ്ഞിട്ടുണ്ട് (തീവ്രവാദികൾ എന്ന ലേബലിൽ നിന്ന് രക്ഷപെടാനാണെങ്കിലും).
>>>> ചിന്തകൻ എഴുതി : മൈപ് പറഞ്ഞത് ശരിയാ...അധികാരത്തില്‍ തൂങ്ങിയിരിക്കേണ്ട ഒരു പാര്ട്ടിര ആര് എസ് എസിന്റെ കൂടെയും പോകും. അവിടെ ആദര്ശചമല്ല വോട്ടല്ലേ വാങ്ങുന്നുള്ളൂ എന്ന ന്യായമവും പറയാം ...ഈ ‘ആദര്ശംട‘ എന്ന ‘മണ്ണാങ്കട്ടയെ’ ഒന്നു വിവരിക്കാമോ മൈപേ.. ) <<<
ചിന്തകൻ കുറച്ച് കുറവുണ്ടോ?? സോറി, സംശയം കൊണ്ട് ചോദിച്ചതാ.. ഞാൻ പറഞ്ഞത് ശരി..! ഖോജാക്കൾ പറഞ്ഞത് മറക്കണോ? അധികാരം കിട്ടിയാൽ എല്ലാം ശരിയാക്കാം.. മുജാഹിദുകൾ എന്നും പറയുന്നതാണ്, തൌഹീദി പ്രബോധനത്തിലൂടെയുള്ള മാറ്റങ്ങളുടെ പരിണിത ഫലമാണ് ഇസ്ലാമിക രാഷ്ട്രമെന്നത്, അല്ലാതെ പ്രബോധന ലക്ഷ്യമല്ല. എന്നാൽ ഇതിനെതിരെ ജമാ അത്തുകർ പറയുന്നതാണ് പ്രബോധന പ്രവർത്തനങ്ങൾ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനെന്നല്ലെ? അധികാരങ്ങൾക്ക് വേണ്ടിയാകണമെന്നതല്ലെ ‘ഇസ്ലാമിസ്റ്റു‘കളുടെ നിലപാട്? പിന്നെ ഞങ്ങളുടെ കൂടെ നൂറ് ശതമാനം പശുമാർക്ക് ഖബർ പൂജകരായ ബറേല്‍വികൾ പോലുമുണ്ടെന്ന് പറഞ്ഞത് എന്ത് മണ്ണാങ്കട്ടക്കാണ്? ആ മണ്ണാങ്കട്ട ആദർശം ഒന്ന് പറയ് ആദ്യം.
ഹലോ, momin, താങ്കള്‍ പറഞ്ഞ ഹമീദ് ചേന്ദമംഗല്ലൂര്‍ വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ളാമിയെ കുറിച്ച് എഴുതാന്‍ തുടങ്ങിയിട്ട്. ഇത്രയും കാലമായിട്ടും പുള്ളി പറഞ്ഞത് വിശ്വസിച്ചവരെ കണ്ടിട്ടില്ല. എന്നു മാത്രമല്ല ടിയാണ്റ്റെ അഭിപ്രായത്തില്‍ ഒരു ജമാഅത്തെ ഇസ്ളാമി മാത്രമല്ല പ്രശ്നം, അവര്‍ വിശ്വസിക്കുന്ന ഖുര്‍ആനും സുന്നത്തുമൊക്കെ പരിഷ്കരിക്കാത്തതാണു പ്രധാന പ്രശനം എന്ന് വിളിച്ചുകൂവുന്നവനാണു ശ്രീ ഹമീദും കാരശ്ശേറിയും ഇ എ ജബ്ബാറുമൊക്കെ. നേരെ ചൊവ്വേ മുസ്ളീങ്ങളെ മൊത്തമായി പറഞ്ഞാല്‍ 'അടി' പാര്‍സലായി വരും എന്ന് മുന്‍ കൂട്ടി കണ്ടതുകൊണ്ടാണു തല്ക്കാലം ഇസ്ളാമിനെ ശക്തമായി അവതരിപ്പിക്കുന്ന ജമാഅത്തെ ഇസ്ളാമിയുടെ പിന്നാലെ കൂടാന്‍ കാരണം. ജമാഅത്ത് കഴിഞ്ഞാല്‍ അടുത്തത് സുന്നികളെയും ഖുറ്ആനെയുമൊക്കെയാണു ടിയാന് ലക്ഷ്യം വെക്കുന്നത്. ഈയിടെ പുള്ളി ബാങ്ക് വിളി മലയാളത്തിലാക്കണം എന്ന് ഇതെ മാത്ര്ഫൂമിയില് എഴുതിയിരുന്നു. ആ അഭിപ്രായത്തോടും താങ്കള്‍ യോജിപ്പായിരിക്കും എന്ന് കരുതുന്നു കാരണം പുള്ളിക്കാരനാണല്ലൊ പുതിയ(പഴയ) മുഫ്തി. പിന്നെന്താണു ഫയങ്കര 'ഒളിയജണ്ട'യായി പറഞ്ഞത്ത് ആ, ബഹുമാന്യ വ്യക്തിത്വങ്ങളായ ജസ്റ്റിസ് താര്‍കുണ്ഡേ, വി ര്‍ ക്രിഷ്ണയ്യര്‍, സ്വാമി അഗിനിവേശ് തുടങ്ങിയവരെ ദുരുപയോഗം ചെയ്യുന്നു അല്ലെങ്കില്‍ തെറ്റിദ്ദരിപ്പിക്കുന്നു!! ഞാന്‍ ഇത്രയും കാലം മനസ്സിലാക്കിയിരുന്നത് ഇവരൊക്കെ സ്വന്തം ചിന്താശക്തിയും യുക്തിയും ബുദ്ദിയും ഉപയോഗിക്കുന്നവരും മറ്റുള്ളവരുറ്റെ 'പ്രലോഭനങ്ങളിലും' 'തെറ്റിദ്ദരിപ്പിക്കലിലും' വീഴാത്തവരുമാണെന്നാണു. എന്നാലും ഈ ജമാഅത്തുകാരെ 'സമ്മതിക്കാണം' ഇവരൊയൊക്കെ തെറ്റിദ്ദരിപ്പിച്ചവര് 'ചില്ലറക്കാരല്ല!!' ഉറപ്പ്. ഇതിനൊക്കെ ഒറ്റവാക്കില്‍ ഒന്നേ പറയാവു 'മഞ്ഞ ബാധിച്ചവനു കാണുന്നതൊക്കെ മഞ്ഞയായി തോന്നും'. ആദ്യമേ ജമാഅത്തെ ഇസ്ളാമിയെ ഇഷ്ടമില്ല അവര്‍ ഇസ്ളാം പറഞ്ഞാലും രാഷ്ട്രീയം പറഞ്ഞാലും പിന്നെ ഇപ്പോള്‍ മൂന്നാം കിട രാഷ്ട്രീയക്കാരണ്റ്റെ നിലവാരത്തിലേക്ക് 'തരം താഴ്ന്ന' നേതാക്കളെ കൂടി കിട്ടിയ സന്തോഷത്തിലാണു. ഈ പറഞ്ഞ രാഷ്ട്രീയകാരൊക്കെ ഇത് മാറ്റി പറയാന്‍ വര്‍ഷങ്ങള്‍ പോലും വേണം എന്നില്ല. 'കൊക്ക് എത്ര കുളം കണ്ടതാ'! ഇനി, ഇതുവരെ ജമാഅത്തെ ഇസ്ളാമിയെ പരിചയമുള്ളവര്‍ക്കൊക്കെ അറിയാം ആരുടേയും സപ്പോര്‍ട്ട് അവര്‍ക്ക് ഒരു കാലത്തും ഇല്ലാതെയാണു ഇത്രയും കാലം പിന്നിട്ടത്. ഇപ്പോള്‍ മാത്രം വലതുപക്ഷവും ഇടതുപക്ഷവും പുതുതായി ഒന്നും പറഞ്ഞിട്ടില്ല. വേണമെങ്കില്‍ ഇടതുപക്ഷം വഞ്ചന കാണിച്ചെന്ന് പറയാം. അതാണെങ്കില്‍ ഒരു ജമാഅത്തെ ഇസ്ളാിക്കെതിരില് മാത്രമല്ല താനും. എറെ പ്രതീക്ഷയോടെ അധികാരതീല് കൊണ്ടുവന്ന കേരള ജനതയെ ആദ്യം ചതിച്ചു. പിന്നെ, പിഡിപ്പി യെ ചതിച്ചു. ജനതാദളിനെ പിളര്ത്തില് ഇല്ലതാക്കാന്‍ നോക്കി. ഇപ്പോള്‍ ജമാഅത്തിനെതിരെ തിരിഞ്ഞെന്ന് മാത്രം. ശക്തമായ സംഘടനാടിത്തറയുള്ള ജമാഅത്തിനെ പിണറയിക്ക് 'ശരിക്കും' അറിയാത്തതുകൊണ്ടാണു അതിനു മുതിര്ന്നെതെന്ന് തോന്നുന്നു. അതല്ലെങ്കില്‍ സക്കറിയെക്കെതിരിലും നീലകണ്ടനെതിരിലും മറ്റും പ്രയോഗിച്ച ഗുണ്ടാ രാഷ്ട്രീയം ഫലപ്രദമായി ജമാഅതിനെതിരിലും പ്രയോഗിക്കാം എന്ന് കരുതികാണും. എതായാലും ഒരു കാര്യം വ്യക്തം അടുത്ത 'ഊഴം' ഐ എന്‍ എല്ലിനാണെന്ന് തോന്നുന്നു. ഇങ്ങനെ ഒാരോ മുസ്ളിം സംഘടനകളെയും ഇല്ലതാകീ അവര്‍ മുസ്ളിം ലീഗിനെ തിരഞ്ഞ് വരും അന്നേരം അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കുഞ്ഞാലികുട്ടിയെങ്കിലും ബാക്കിയായാല്‍ മതിയായിരുന്നു!
ReplyDeleteഅന്‍വറെ.. പാലം കടന്നാൽ കൂരായണ! അതിന് പാലം കടക്കേണ്ടെ പിന്നെ വോട്ട് വാങ്ങുക എന്നത് ഒപ്പം കൂട്ടുന്നത് പോലെയാണോ?! അത് നല്ല കഥ!! ..ഇന്ക്ക് ങ്ങളുടെ വോട്ടും മാണ്ടാ കുന്തവും മാണ്ടാന്ന് ജമാഅത്തുകാരുടെ മുഖത്ത് നോക്കി പറയാൻ സീതീ ഹാജി മരിച്ച് പോയി.. ഇനി ഇപ്പോ ആരെങ്കിലും ഉണ്ടോ എന്നറിയില്ല.
ReplyDeleteമൈപ്പേ, ആവേശം നല്ലതാണു പക്ഷേ അമിതാവേശം ഒടുവില്‍ വിനയാകും അങ്ങിനെയേ സംഭവിച്ചിട്ടുള്ളൂ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി വായിട്ടലക്കല്ലേ. കാരണം പറഞ്ഞത് 'രാഷ്ട്രീയക്കാരാണു' ഇന്നു പറഞ്ഞത് നാളെ തിരുത്തി പറയുന്നവര്‍. വി എസിണ്റ്റെ മുന്നാര്‍ ദുഖം കണ്ടില്ലേ, സെക്രട്ടറിയുടെ കൊക്കാകോളാ ദുഖം കാണുന്നില്ലേ ഇനിയും എന്തൊക്കെ ദുഖങ്ങള്‍ വരാനിരിക്കുന്നു. പിന്നെ, സീതിഹാജി വോട്ട് വേണ്ടാന്നു പറഞ്ഞാലും കോണ്‍ഗ്രസ്, ലീഗ്, സി പി എം തുടങ്ങിയവരൊക്കെ ഹിറാ സെണ്റ്ററിലേക്ക് 'ചര്‍ച്ചക്ക്' ചെല്ലുന്നത് ചാനലുകള്‍ കാണിക്കുബ്ബോള് മാത്രമല്ലേ നമ്മള് അറിയാറുള്ളൂ. എളമരം കരീം പറഞ്ഞ ഒരു കാര്യമെങ്കിലും ശരിയാണു 'ചാനലുകള്‍ ഉള്ളതുകൊണ്ട് കള്ളം പറയുന്നത് എല്ക്കില്ല' അറം പറ്റിയപോലെ പുള്ളിക്കും പറ്റി അത്!.
ReplyDeleteഅഷ്രഫേ
ReplyDeleteബഷീറിക്കക്ക് ജമാ അത്തിനെ കുറിച്ച് അദ്ദേഹത്തിന്റെ നേതാക്കള്‍ പറഞ്ഞ അറിവേയുള്ളൂ. ജമാഅത്തിനെ കുറിച്ച് വല്ല എബിസിഡിയും അറിയാമായിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെയൊരു പോസ്റ്റ് തന്നെയിടില്ലായിരുന്നു.
അല്ലെങ്കില്‍ അദ്ദേഹത്തിനുള്ള എന്റെ മുന്‍ കമന്റിന് ഒരു മറുപടി തരേണ്ടതായിരുന്നു.
dear Maip
ReplyDeleteഞാന്‍ എഴുതിയത വായിച്ചു എന്ന് മനസ്സിലായി .. പാലം കടന്നത് വോട്ടു വാങ്ങിയവരാണ്!! കുറെ കാലം തിരിച്ചും മറിച്ചും കൊടുത്തവര്‍ പാലത്തിന്റെ ഇക്കരെ ഇരുന്നു കുഴങ്ങിയപ്പോഴാണ് പുതിയ പരിപാടി തുടങ്ങിയത്. അപ്പോഴാണ് തീവ്രവാദത്തിന്റെ കാക്കപ്പുള്ളി തെളിഞ്ഞുവരാന്‍ തുടങ്ങിയത്..
മുസ്ലിം ലീഗില്‍ ശക്തമായ സ്വാധീനമുള്ള മുജാഹിദ് പപണ്ഡിതന്മാരും , കെ.പിഎ മജീധിനെപ്പോലുള്ള സ്ഥാനാര്‍ത്ഥികളും ഈ പൊയ്മുഖകാരുടെ വോട്ടു വേണ്ടെന്നു തുറന്നു പറയാന്‍ തയ്യാരകെണ്ടിയിരുന്നു.
അതിന്റെ താഴെയും മേലെയും മറ്റു പലതും എഴുതിയിരുന്നു..
മറുപടി പ്രതീക്ഷിക്കുന്നു.
അന്‍വര്‍
ദമ്മാം: ജമാഅത്തെ ഇസ്ലാമിയും സോളിഡിരിറ്റിയും ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനപക്ഷ രാഷ്ട്രീയത്തെ ഇടതുപക്ഷവും മുസ്ലിം ലീഗും ഭയക്കേണ്ടതില്ലെന്ന് സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്റും ജമാഅത്ത് സംസ്ഥാന കൂടിയാലോചന സമിതിയംഗവുമായ ഡോ. കൂട്ടില്‍ മുഹമ്മദലി. ജമാഅത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നു എന്ന് മനസിലാക്കിയാണ് അപവാദ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയത്. എന്നാല്‍ ഒരു സാമുദായിക പാര്‍ട്ടിയല്ല ജമാഅത്തിന്റെ ലക്ഷ്യം. മറിച്ച് ബഹുസ്വര സമൂഹത്തെ ഉള്‍ക്കൊള്ളുന്ന സാധാരണക്കാരന്റെ ഉന്നമനം ലക്ഷ്യം വെക്കുന്ന, സാമൂഹിക നീതി ആഗ്രഹിക്കുന്ന പൊതുവായ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നായിരിക്കുമതെന്ന് കൂട്ടില്‍ മുഹമ്മദലി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
ReplyDeleteഇത് ഇടതുപക്ഷത്തിന്റെയും മുസ്ലിം ലീഗിന്റെയും രാഷ്ട്രീയ താത്പര്യങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഉപകരിക്കുക. എന്നാല്‍ മുന്‍ ധാരണകളിലൂടെ തെറ്റിദ്ധരിച്ചവര്‍ അപവാദ പ്രചാരണങ്ങളിലൂടെ മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സാമ്രാജ്യത്വ ശക്തികളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് ജനപക്ഷ രാഷ്ട്രീയത്തെ ഭയപ്പെടേണ്ടി വരിക. ആദര്‍ശങ്ങളെ പേടിക്കുന്നവരാണ് തീവ്രവാദം ആരോപിക്കുന്നത്. തങ്ങള്‍ പറയുന്നത് വ്യാജമാണെന്നറിഞ്ഞ് തന്നെയാണ് ഇവര്‍ ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇടതുപക്ഷത്തിലെയും ലീഗിലെയും ചില വ്യക്തികളുടെ ജല്പനമായേ ജമാഅത്തും സോളിഡാരിറ്റിയും ഇതിനെ കാണൂ. മൂല്യവും ജനപക്ഷ ബോധവും നഷ്ടപ്പെടാത്തവര്‍ ഇരുഭാഗത്തും ഇനിയുമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണിത്.
ഇടതു പ്രസ്ഥാനങ്ങള്‍ സാമ്പത്തിക താത്പര്യങ്ങളിലേക്ക് വഴുതി വീഴുന്നത് കാണുമ്പോള്‍ മുതലാളിത്ത, സാമ്രാജ്യത്വ ശക്തികളുടെ ശ്രമം വിജയിച്ചുവെന്ന് പറയാനാണ് തോന്നുന്നത്. ഇതൊരു ബോധപൂര്‍വമായ കീഴടങ്ങലല്ല. മറിച്ച് അറിയാതെയുള്ള കെണിയില്‍ വീഴലാണ്. സോളിഡാരിറ്റി ഉയര്‍ത്തിയ പ്രക്ഷോഭങ്ങള്‍ വിജയിച്ചത് അത് ജനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നതിനാലാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ പക്ഷഭേദത്തിന്റെ പേരില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജവം നഷ്ടപ്പെടുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ പക്ഷം നില്‍ക്കുന്നവരെ ജനങ്ങള്‍ ഏറ്റെടുക്കുക തന്നെ ചെയ്യും. അപവാദങ്ങളും കള്ളങ്ങളും പ്രചരിപ്പിച്ച് കേരളത്തിലെ പ്രബുദ്ധ ജനതയെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. സോളിഡാരിറ്റിയും ഇടതുപക്ഷവും ഒരുമിച്ചു നീങ്ങുകയാണ് വേണ്ടത്. മറിച്ചു സംഭവിക്കുമ്പോള്‍ മുതലെടുക്കുന്നത് മുതലാളിത്ത, സാമ്രാജ്യത്വ ശക്തികളായിരിക്കും. ഇതിലൂടെ സമ്പന്നരുടെ മാത്രം താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും സാധാരണക്കാരന്റെ വിഷയങ്ങള്‍ മുഖ്യധാരയില്‍ നിന്ന് പിന്തള്ളപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
@ ചിന്തകന്‍
ReplyDeleteതാന്കള് പറഞ്ഞു:
>>>പ്രിയ നൌഷാദ്
താങ്കള്‍ മനസൊക്കെയൊന്നു ശാന്തമാക്കി നട്ടില്‍ നടക്കുന്ന സുന്നി മുജാഹിദ് കോഴികൊത്ത് മത്സരങ്ങളുടെ യുട്യൂബ് പതിപ്പൊക്കെ ഒന്ന് കാണൂ. അപ്പോള്‍ പിടിക്കിട്ടും പള്ളിക്കുളം പറഞ്ഞതെന്താണെന്ന്.
ഇത്തരം കോഴികൊത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് സ്വയം അപഹാസ്യരാവാന്‍ ജമാ അത്തിന് താല്പര്യമോ സമയമോ ഇല്ല പ്രിയ നൌഷാദ്. താങ്കളുടെ നേതാക്കളോട് പറയുക, ഈ സമയവും ഊര്‍ജ്ജവും വല്ല സാമൂഹ്യ സേവനത്തിനും വേണ്ടി ചിലവഴിച്ചാല്‍ ഇഹത്തിലും പരത്തിലും അതിന്റെ ഗുണമുണ്ടാകും.<<<
ഇത് ഒഴിഞ്ഞു മാറലാണ് . കാരണം ജമാഅത്തെ ഇസ്ലാമിയുടെ പൊയ് മുഖത്തെ കുറിച്ചാണ് ഇവിടെ ചര്‍ച്ച . തൌഹീദ് പറയുന്നു എന്നാ പേരില്‍ കോഴി കൊത് നടത്തുന്നവര്‍ ഉണ്ടാവാം . ഞാന്‍ അത്തരക്കാരനല്ല . കഴിഞ്ഞ പത്തിലധികം വര്‍ഷങ്ങളായി പ്രബോധനം (ഇടയ്ക്കു കുറെ ലക്കങ്ങള്‍ ഒഴിച്ച്) വായിച്ചിട്ടുള്ള ആളാണ് ഞാന്‍ . ജമാഅത്തെ ഇസ്ലാമിയുടെ വാദങ്ങളും മറു വാദങ്ങളും മനസ്സിരുത്തി പഠിച്ചിട്ട് തന്നെയാണ് ഞാന്‍ ഇവിടെ അഭിപ്രായം പറയുന്നത് .
ഇവിടെ കൂടുതല്‍ ജമാഅത്ത് അനുകൂലികളും മറ്റുള്ളവര്‍ ജമാഅത്തെ ഇസ്ലാമിയെ വഴിയെ പോയ ആരോ എന്തോ പറഞ്ഞതില്‍ എന്തൊക്കെയോ കേട്ട് അത് ഏറ്റു പറഞ്ഞു വിമര്‍ശിക്കുന്നു എന്ന മട്ടില്‍ പ്രതികരിക്കുന്നു .
മുന്‍പ് ഞാന്‍ സൂചിപ്പിച്ച പോലെ ചില പണ്ഡിത നാട്ട്യക്കാര് " പോടാ കൊച്ചെ പോയി പഠിച്ചിട്ട് വാടാ " എന്ന് പറയുന്ന പോലെ .
അത്തരക്കാര്‍ ഇങ്ങോട്ട് പോന്നോളൂ .ഇവിടെ പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അത് പറയൂ .
എന്നിട്ടാകാം , പോടാ കൊച്ചനെ പോയി പഠിച്ചിട്ട് വാ എന്ന് പറയുന്നത് .
അത്തരക്കാര്‍ ഇങ്ങോട്ട് പോന്നോളൂ .ഇവിടെ പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അത് പറയൂ .
ReplyDeleteഎന്നിട്ടാകാം , പോടാ കൊച്ചനെ പോയി പഠിച്ചിട്ട് വാ എന്ന് പറയുന്നത് .
ReplyDeleteജമാ അത്തിന്റെ പത്ര സമ്മേളനം ഇവിടെ കാണാം
കാര്യങ്ങളെല്ലാം വളരെ ഭംഗിയായി വ്യക്തമാക്കിയിരിക്കുന്നു
പണ്ട് പറഞ്ഞത് തിരുത്താത്ത കേരളത്തിലെ ഒരു മുസ്ലിം സംഘടനയെ കാണിച്ചു തരുമോ എന്ന് എന്റെ സുഹൃത്ത് അന്‍വര്‍ വടക്കാങ്ങര ആവര്‍ത്തിച്ചു ചോദിച്ചത് കൊണ്ട് പറയാം. ആ വിഷയത്തില്‍ ഞാന്‍ പഠനം നടത്തിയിട്ടില്ല. എന്നാല്‍ ഒരു കാര്യം അറിയാം. തെറ്റ് പറ്റുക എന്നത് സ്വാഭാവികവും അത് മനസ്സിലായാല്‍ തിരുത്തുക എന്നത് ക്രിയാത്മകവുമാണ്.
ReplyDeleteമൌദൂദിയടക്കമുള്ള സ്ഥാപക നേതാക്കള്‍ പറഞ്ഞതും ഇസ്ലാമിക രാഷ്ട്ര വാദത്തെക്കുറിച്ച് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നാളിതു വരെ പ്രസംഗിച്ചതും എഴുതിയതും തെറ്റായിരുന്നു എന്ന് അംഗീകരിച്ചുകൊണ്ടാണ് അവര്‍ ഒരു നയം മാറ്റം നടത്തുന്നതെങ്കില്‍ ഇത്രയേറെ സ്വാഗതാര്‍ഹമായ മറ്റൊരു നിലപാട് ഉണ്ടാകില്ല.
ഇന്ത്യന്‍ സാഹചര്യത്തെയും മുസ്ലിംകള് ഇന്ത്യയില്‍ അനുഭവിക്കുന്ന മത ജനാധിപത്യ സ്വാതന്ത്ര്യത്തെയും ഒരു കാലത്ത് പരിഹസിച്ചവരും അതിനെതിരെ മാത്രം നിലകൊണ്ടാവരും മറ്റു മുസ്ലിം പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച പാതയിലേക്ക് തിരിച്ചു വരുന്നതിനേക്കാള്‍ സ്വാഗതാര്‍ഹാമായി മറ്റെന്തുണ്ട്?.
ജനപക്ഷ വിഷയങ്ങളില്‍ ഇടപെടുന്നതും സമരങ്ങള്‍ നടത്തുന്നതും നല്ലത് തന്നെ. ജനകീയ അടിത്തറ ഉണ്ടാക്കാനുള്ള അത്തരം ശ്രമങ്ങളെ ആരും വില കുറച്ചു കാണുന്നില്ല. പക്ഷെ സംഘടനയുടെ മൌലികമായ ആശയങ്ങള്‍ ഒളിപ്പിച്ചു വെച്ചു നടത്തുന്ന ഈ ഇടപെടലുകള്‍ പലരെയും തെറ്റായ കേന്ദ്രങ്ങളില്‍ എത്തിക്കും. അതാണ് വിഷയം. മറ്റു മത സംഘടനകള്‍ക്കിടയിലെ ദൌര്‍ഭാഗ്യകരമായ പിളര്‍പ്പുകളെയും തര്‍ക്കങ്ങളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
വളരെ സൌഹൃദപൂര്‍വ്വം തന്നെ ഏത് വിഷയത്തെക്കുറിച്ചും നമുക്ക് ആശയ സംവേദനം ആകാവുന്നതാണ്. അതുകൊണ്ടാണ് ഒരു കമ്മന്റ് പോലും ഞാന്‍ ഡിലീറ്റ് ചെയ്യാത്തത്. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നത് നല്ലത്. കമ്മന്റുകള്‍ക്ക് മറുപടി പറയുന്നില്ല എന്ന ചിന്തകന്റെ അഭിപ്രായത്തിന് കൂടിയാണ് ഈ കുറിപ്പ്.
>> Anvar Vadakkangara : പാലം കടന്നത് വോട്ടു വാങ്ങിയവരാണ്!! കുറെ കാലം തിരിച്ചും മറിച്ചും കൊടുത്തവര്‍ പാലത്തിന്റെ ഇക്കരെ ഇരുന്നു കുഴങ്ങിയപ്പോഴാണ് പുതിയ പരിപാടി....<<
ReplyDeleteഅന് വർ, ആരൊക്കെയാണ് പാലം കടത്തിവിട്ടത് എന്ന് പറയാമോ? നിങ്ങൾ നാലാള് ചെണ്ടകൊട്ടി ഇറങ്ങിയതിനാലാണ് ഉള്ള ജനങ്ങളോക്കെ വോട്ട് ചെയ്ത് പാലം കടത്തിയതെന്ന് പറയാൻ ഒരു സിംഗ്ൾ ഇൻസിടന്റ് ഉദാഹരിക്കാമോ? പ്ളീസ്, ഊഹകഥകൾ വേണ്ട. ഞാൻ സീതിഹാജിയുടെ കാര്യം പറഞ്ഞതിനർത്ഥം എല്ലാവരും അങ്ങിനെയാണെന്നുണ്ടോ? ഒരു കുട്ടിയും ആരുടെ വോട്ടും വേണ്ട എന്ന് പറയില്ല (അപൂർവ്വം ചിലരൊഴികെ). എന്നാൽ വോട്ട് വാങ്ങുന്നത് പോലെയാണോ ഒപ്പം കൂട്ടുന്നത്.
>> കുരുത്തം കെട്ടവന് said...
മൈപ്പേ, ആവേശം നല്ലതാണു പക്ഷേ അമിതാവേശം ഒടുവില്‍ വിനയാകും അങ്ങിനെയേ സംഭവിച്ചിട്ടുള്ളൂ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി വായിട്ടലക്കല്ലേ. കാരണം പറഞ്ഞത് 'രാഷ്ട്രീയക്കാരാണു' ഇന്നു പറഞ്ഞത് നാളെ തിരുത്തി പറയുന്നവര്‍....<<
അമിതാവേശം മാത്രമല്ല ആവേശവും വിനയാകും.. കുരുത്തം കെട്ടോന് ഇത്തരം ക്ളാസിഫികേഷൻ ഒന്നും ആവശ്യമില്ല. അരെങ്കിലും എന്തെങ്കിലും?? കുരുത്തം കെട്ടോൻ വായിലിട്ടലക്കാൻ വരെട്ടെ, ഈ ദുഖത്തെ കുറിച്ച് അറിയാഞ്ഞിട്ടാണോ ഇഴഞ്ഞ് അലഞ്ഞ് നീന്തിയടുക്കാൻ ശ്രമിച്ചത് ? കിട്ടാത്ത മുന്തിരി പുളിച്ചും. ഈ പാർട്ടിക്കാരോക്കെ ക്യൂ നിൽക്കുന്ന വാർത്ത ചില ചാനലിൽ ‘കേൾക്കാനല്ലെ’ കഴിഞ്ഞുള്ളൂ.. സ്വന്തം അണികൾക്ക് പോലും കാണാൻ കഴിയാത്തതെങ്ങിനെ കാണിച്ച് കൊടുക്കുക! പറയാൻ പലർക്കും കഴിയും. ഇനി സന്ദർശിച്ചെന്നിരിക്കുക. വോട്ട് തേടി നാടുനീളെ എല്ലാവരുടെ അടുത്തും സ്ഥാനാർത്ഥികൾ പോകും. അത് സാധാരണയാണ്. പക്ഷെ ആരും ഒപ്പം കൂട്ടാനോ അവർ പറഞ്ഞത് കേട്ട് നടക്കാനോ പോകുന്നില്ല. വോട്ട് തേടി നയങ്ങൾ മാറ്റിവെക്കാറില്ല. എന്നീട്ടും ജമാഅത്തുകാർ മാത്രം ദിവാസ്വപ്നം കണ്ട് നടന്നു!
ചിന്തകന്റെ ചിന്ത ബറേൽ വികളെ കുറ്ച്ചുണ്ടായില്ല.. ഞാൻ ചോദിച്ചിറുന്നു.
സഹോദരന് ബഷീറിന്റെ വിശദീകരണം വളരെ സ്വീകാര്യമാണ്. ആശയ സംവാദം എല്ലാ തലത്തിലും നടക്കെണ്ടാതുതന്നെയാണ്.
ReplyDeleteപിന്നെ.....
ജമാഅത്തെ ഇസ്ലാമി വാദിച്ചതൊക്കെയും ഇപ്പോഴും അതിന്റെ പ്രസിദ്ധീകരണങ്ങളിലുണ്ട്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികളുമുണ്ട്. എടുത്ത് വായിച്ചുനോക്കി ആര്‍ക്കും സംശയനിവൃത്തി വരുത്താവുന്നതേയുള്ളൂ. അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിച്ച് സ്വയം ദൈവം ചമഞ്ഞ് സൃഷ്ടികളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നവര്‍ ആരായാലും അവരെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നതും നിയമനിര്‍മാണത്തിനുള്ള അധീശാധികാരം സമ്മതിച്ചുകൊടുക്കുന്നതും ശിര്‍ക്കാണെന്നേ ജമാഅത്ത് പണ്േട പറഞ്ഞിട്ടുള്ളൂ. അല്ലാതെ ജനാധിപത്യവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ പങ്കെടുക്കുന്നതും ശിര്‍ക്കാണെന്ന് ജമാഅത്ത് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാര പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിനോട് ജമാഅത്തെ ഇസ്ലാമിക്ക് താത്ത്വികമായി വിയോജിപ്പുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ അത്തരം പാര്‍ട്ടികളുടെ മാനവികവിരുദ്ധ, മുസ്ലിംവിരുദ്ധ ചെയ്തികളില്‍ പങ്കാളികളാവുകകൂടി ചെയ്യുമ്പോള്‍ എതിര്‍പ്പ് രൂക്ഷമാവുന്നു.
മൌദൂദിയടക്കമുള്ള സ്ഥാപക നേതാക്കള്‍ പറഞ്ഞതും ഇസ്ലാമിക രാഷ്ട്ര വാദത്തെക്കുറിച്ച് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നാളിതു വരെ പ്രസംഗിച്ചതും എഴുതിയതും തെറ്റായിരുന്നു എന്ന് അംഗീകരിച്ചുകൊണ്ടാണ് അവര്‍ ഒരു നയം മാറ്റം നടത്തുന്നതെങ്കില്‍ ഇത്രയേറെ സ്വാഗതാര്‍ഹമായ മറ്റൊരു നിലപാട് ഉണ്ടാകില്ല.
ReplyDeleteപ്രിയ ബഷീര്‍ സാഹിബേ
സാദിഖ് സൂചിപിച്ച പോലെ സംവാദത്തോടുള്ള താങ്കളുടെ നിലപാട് സ്വാഗതാര്‍ഹമാണ്.
പദപ്രയോഗങ്ങളെ സത്യസന്ധമായി നാം ഉപയോഗിക്കുക. പ്രവാചകന്റെ മാതൃകക്കപ്പുറമുള്ള ഒരു വാദവും ജമാ അത്തെ ഇസ്ലാമി നടത്തിയിട്ടില്ല. പ്രവാചകന്റെ സുന്നത്ത് പുര്‍ണ്ണമായി താങ്കള്‍ അംഗീകരിക്കുന്നുവെങ്കില്‍ താങ്കള്‍ക്കും അംഗീകരിക്കാവുന്ന കാര്യങ്ങള്‍ മാത്രമേ ജമാ അത്തെ ഇസ്ലാമി പറഞ്ഞിട്ടുള്ളൂ. ഒരു കുംബസാരവും ജമാ അത്തെ ഇസ്ലാമി നടത്തിയിട്ടില്ല. താങ്കള്‍ ഞാന്‍ മുകളില്‍ കൊടുത്ത ലിങ്കില്‍ പോയി ആ പത്രസമ്മേളനം ഒന്ന് പൂര്‍ണമായി കണ്ടു നോക്കൂ.
പിളര്‍പ്പുകളും തര്‍ക്കങ്ങളും ദൌര്‍ഭാഗ്യകരമാണെന്ന് തന്നെയാണ് ജമാ അത്തും കരുതുന്നത്. ഇനിയെങ്കിലും അതൊക്കെ മനസ്സിലാക്കി പരസ്പരം മാന്യമായി പ്രതികരിച്ചെങ്കിലേ എന്ന ഗുണകാംശയോട് കൂടിയാണ് അതിവിടെ സൂചിപ്പിക്കപ്പെട്ടത്. അല്ലാതെ അവരിവിടെ ജയ് വിളിച്ചതിന്റെ കെറുവ് കൊണ്ടല്ല കെട്ടോ. പിന്നെ, താങ്കള്‍ക്ക് ഇതേ ചിന്ത ജമാ അത്തെ ഇസ്ലാമിയുടെ കാര്യത്തിലും ഉണ്ടായിരുന്നെങ്കില്‍, ഇത് പോലൊരു പോസ്റ്റ് താങ്കളിടുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്.
ജമാ അത്ത് ഇക്കാലമത്രയും ഒന്നും ഒളിപ്പിച്ച് വെച്ച് ഒരു സമരമോ സാമൂഹ്യ പ്രവര്‍ത്തമോ നടത്തിയിട്ടില്ല. ഇന്ത്യയില്‍ ജമാ അത്തിനോളം സുധാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ താങ്കള്‍ക്ക് കാണിക്കാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്. ജമാഅത്ത് അതിന്റെ ആദര്‍ശവും ലക്ഷ്യവും ഭരണഘടനയും എല്ലാം ജനങ്ങള്‍ക്കു മുമ്പില്‍ മലര്‍ക്കെ തുറന്നു വെച്ചിരിക്കുന്ന പ്രസ്ഥാനമാണ്. ലീഗ് ഇങ്ങനെയൊന്നു അവകാശപെടാനുണ്ടോ എന്ന് താങ്കള്‍ വ്യക്തമാക്കുക. ഉണ്ടെങ്കില്‍ അതിലേക്കുള്ള ലിങ്ക് ഇവിടെ നല്‍കുക.
ഒരു പ്രസ്ഥാനത്തിനെതിരെയും അനാവശ്യമായ പുകമറ സൃഷ്ടിക്കുന്നത് നല്ലതല്ല. എല്ലാം കാണുന്ന ഒരു ദൈവം മുകളിലുണ്ട് എന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ തന്നെയല്ലേ നമ്മളിരുവരും. അത്കൊണ്ട് ആ ദൈവത്തെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു ജമാഅത്തിന് യൊതൊരു തരത്തിലുള്ള ഒളിയജണ്ടയുമില്ല.
പ്രതിപക്ഷ ബഹുമാനത്തോടെയുള്ള താങ്കളുടെ പ്രതികരണങ്ങള്‍ക്ക് പ്രത്യേക നന്ദി
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
@ സാദിക്ക്
ReplyDelete>>>"അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാര പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിനോട് ജമാഅത്തെ ഇസ്ലാമിക്ക് താത്ത്വികമായി വിയോജിപ്പുണ്ട്."<<<
'താത്വിക വിയോജിപ്പ്' എന്നാല്‍ നരകത്തില്‍ പോകുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത് .
വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് . വിശദീകരിക്കുമല്ലോ :)
പണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ ഇസ്ലാഹി പണ്ഡിതന്മാരെ 'രാഷ്ട്രീയ ശിര്‍ക്ക്' ചെയ്യുന്നവര്‍ എന്ന് മുദ്ര കുത്തുവാന്‍ ഇതേ വാദമല്ലേ ജമാഅത്തെ ഇസ്ലാമി ഉപയോഗിച്ചത് ?
ഇസ്ലാം ബലാല്ക്കാരേണ ലോകത്ത് നന്മ അടിച്ചേല്പിക്കാന് വന്ന മതമാണെന്നോ മുസ്ലിമിന്റെ ജീവിതത്തിന്റെ മിനിമം ലക്ഷ്യം അധികാരം ഒപ്പിക്കുകയാണെന്നോ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം വാദിച്ചിട്ടില്ല, വിശ്വസിക്കുന്നുമില്ല. വ്യക്തിസംസ്കരണത്തിലൂടെ സാമൂഹ്യസംസ്കരണവും അതുവഴി രാഷ്ട്രസംസ്കരണവും സാധിക്കണമെന്ന ഇസ്ലാമിന്റെ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്ലാമി എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. പക്ഷേ, അതിനര്‍ഥം ഇസ്ലാം ആരാധനാകര്‍മങ്ങളിലൊതുങ്ങിയ ഒരു പാരമ്പര്യമതമാണെന്നും അധികാരവും രാഷ്ട്രീയവും അതിന് നിഷിദ്ധമാണെന്നും വാദിക്കലാണെങ്കില്‍ ആ വാദം സ്വീകരിക്കാനും ജമാഅത്ത് സന്നദ്ധമല്ല. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ജീവിതവ്യവസ്ഥിതിയാണ് ഇസ്ലാമെന്ന് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജമാഅത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെതിരെ മുഖംതിരിച്ചു നില്‍ക്കുകയും ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് എങ്ങനെയും മുസ്ലിംകള്ക്ക് പ്രവര്‍ത്തിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തവര്‍, ആശയസമരത്തില്‍ പരാജയപ്പെട്ട് പിടിച്ചുനില്ക്കാന് പ്രയാസപ്പെടുമ്പോള്‍ 'മതത്തിന് രാഷ്ട്രീയവീക്ഷണമുണ്ടാകും' എന്നെങ്കിലും സമ്മതിക്കുന്നത് നല്ല കാര്യംതന്നെ. പക്ഷേ, അപ്പോഴും ഐഡന്റിറ്റി നിലനിര്‍ത്താനും ദാര്‍ശനികമായ ദൌര്‍ബല്യം മറച്ചുവെക്കാനുമായി 'മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു' എന്ന ദുരാരോപണം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മേല്‍ വെച്ചുകെട്ടുകയാണ്.
ReplyDeleteജീവിതത്തെ ഇസ്ലാമികവല്‍ക്കരിക്കണമെന്ന് പറയുമ്പോള്‍ രാഷ്ട്രീയം മാത്രം അതില്‍നിന്നൊഴിച്ചുനിര്‍ത്താന്‍വയ്യ. രാഷ്ട്രീയത്തില്‍ ആര്‍ക്കും എന്തും ആവാമെന്ന വാദം മതനിഷേധികളുടേതാണ്, മതവിശ്വാസികളുടേതല്ല. ഈ രാജ്യത്തും ലോകത്തും ഇന്നു നടക്കുന്ന സകലമാന തിന്മകളുടെയും പിന്നില്‍ രാഷ്ട്രീയവും അധികാരശക്തികളുമുണ്ട്. ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം, പലിശ, മദ്യപാനം തുടങ്ങി ഇസ്ലാം നിരോധിച്ച സര്‍വ പാപങ്ങളും അധികാരപീഠങ്ങളുടെ തണലില്‍ വളരുകയും ജനജീവിതംതന്നെ നരകീയമായിത്തീരുകയുമാണ്. അതൊക്കെ ഒരു വശത്ത് നടക്കട്ടെ, നമുക്കും അതിന്റെ ഗുണഭോക്താക്കളാവാം എന്ന മനോഭാവത്തോടെ സകല അധാര്‍മിക പാര്‍ട്ടികളുടെയും കൊടിപിടിക്കാന്‍ മുസ്ലിംകള്ക്ക് അനുവാദം നല്കുന്ന വീക്ഷണം ആരുടേതായാലും അതിനോട് സമരസപ്പെടാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധ്യമല്ല. രാജ്യം നന്നാവണമെങ്കില്‍ ദൈവഭയമോ മനുഷ്യസ്നേഹമോ ഇല്ലാത്തവരുടെ കരങ്ങളില്‍നിന്ന് രാജ്യത്തിന്റെ കടിഞ്ഞാണ്‍ മോചിപ്പിക്കണം. അത് ഞങ്ങളുടെ ജോലിയല്ല, സെക്യുലര്‍ രാഷ്ട്രീയക്കാരുടെ ജോലിയാണെന്നാണ് ഇസ്ലാമിന്റെ അനുയായികള്‍ക്ക് പറയാനുള്ളതെങ്കില്‍, നന്മ സംസ്ഥാപിക്കാനും തിന്മ ഉന്മൂലനം ചെയ്യാനുമുള്ള ദൌത്യം അവര്‍ കൈയൊഴിഞ്ഞു എന്നേ അര്‍ഥം വരൂ. മുതലാളിത്തവും കമ്യൂണിസവും ഒരുപോലെ പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലും ദൈവികസന്മാര്ഗത്തെ ഒരു സമ്പൂര്‍ണ ബദല്‍വ്യവസ്ഥയായി മുന്നോട്ടുവെക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗപ്പെടുത്തുന്നതിനു പകരം അതിന് യത്നിക്കുന്നവരെ 'മാരക വിപത്തായി' ചിത്രീകരിക്കുന്നവരുടെ അവിവേകത്തെക്കുറിച്ച് എത്ര കുറച്ച് പറയുന്നുവോ അത്രയും നല്ലത്. മൌലീദിലെ 'ബിദ്അത്തും' വിവാഹത്തിലെ ധൂര്‍ത്തും കണ്െടത്തുന്നതില്‍ മാത്രം കാലംകളയുന്നതാണ് വിപത്തൊഴിവാക്കാന്‍ വഴിയെന്ന് തോന്നുന്നവര്‍ സ്വന്തം വഴിക്ക് നീങ്ങട്ടെ. അവര്‍ക്കുവേണ്ടി ഇസ്ലാമികപ്രസ്ഥാനം അതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് തല്ലി പതം വരുത്തുമെന്ന് മാത്രം അവര്‍ പ്രതീക്ഷിക്കരുത്.
@ നൌഷാദ്
ReplyDelete>>>'താത്വിക വിയോജിപ്പ്' എന്നാല്‍ നരകത്തില്‍ പോകുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത് .
വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് . വിശദീകരിക്കുമല്ലോ :)<<<
ആര് നരകത്തില്‍ പോവുമെന്നോ ആര് സ്വര്‍ഗത്തില്‍ പോവുമെന്നോ നിശ്ചയിക്കാന്‍ ഞാന്‍ ആളല്ല. അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കല്‍ എന്നാല്‍ അത് തൌഹീതിനു വിരുദ്ധമായ ശിര്‍ക്കില്‍ പങ്കു ചെരലാണെന്നു സഹോദരന് നൌഷാദ് അന്ഗീകരിക്കുന്നുണ്ടോ?
(എന്നാല്‍ ഒരു കാര്യം അറിയാം. തെറ്റ് പറ്റുക എന്നത് സ്വാഭാവികവും അത് മനസ്സിലായാല്‍ തിരുത്തുക എന്നത് ക്രിയാത്മകവുമാണ്.)
ReplyDeleteമുജാഹിദ് പ്രസ്ഥാനം ഇന്ന് രണ്ടാണ്, കേട്ടാല്‍ അറക്കുന്ന പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ കൊണ്ട് രണ്ടു കൂട്ടരും മത്സരിക്കുന്നു. ആര്‍ക്കാ തെറ്റു പറ്റിയത്?, ആരതാ ശരി? ക്രിയാത്മകമായി തിരുത്തിയത് ആരാണ്?
അതുകൊണ്ടാണ് ചോദിച്ചത് പണ്ട് പറഞ്ഞത് തിരുത്താത്ത കേരളത്തിലെ ഒരു മുസ്ലിം സംഘടനയെ കാണിച്ചു തരുമോ എന്ന്?.
ആരായാലും പണ്ട് പറഞ്ഞത് മാറ്റി പഴമക്കാര്‍ പറഞ്ഞ രീതിയിലേക്ക് തിരിച്ചു വന്നാല്‍ അവരെ സ്വാഗതം ചെയ്തു അംഗീകരിക്കുകയല്ലേ ചെയ്യേണ്ടത്..
കുടിയനായ ഒരാള്‍ നല്ലവരുടെ ഉപദേശവും അനുഭവവും കണ്ടപ്പോള്‍ കുടി നിര്‍ത്തി. അപ്പോഴും, പണ്ട് കുടിച്ചിരുന്നവന്‍ ഇപ്പോള്‍ കുടിനിര്ത്തി കൂയ് കൂയ് എന്ന് പറഞ്ഞു കളിയാക്കിയാല്‍ എന്ത് ചെയ്യും..
(മറ്റു മത സംഘടനകള്‍ക്കിടയിലെ ദൌര്‍ഭാഗ്യകരമായ പിളര്‍പ്പുകളെയും തര്‍ക്കങ്ങളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമുണ്ടായിരുന്നില്ല.)
ജമാഅത്തെ ഇസ്ലാമിക്കാര്‍ മൌദൂദി പറഞ്ഞതില്‍ നിന്നും മാറി, പൊതു സമൂഹതില് ഇടപെടാന്‍ പുതിയ പോയ്മുഖ മണിയുന്നു..
മറ്റു മത സംഘടനകള്‍ക്കിടയിലെ ഈ ദൌര്‍ഭാഗ്യകരമായ അഭിപ്രായ വ്യത്യാസത്തിന്റെ ആനുകൂല്യം ജമാഅത്തിനും കൊടുതുകൂടെ.!!
അന്‍വര്‍
@ sadik
ReplyDelete>>>"അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാര പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിനോട് ജമാഅത്തെ ഇസ്ലാമിക്ക് താത്ത്വികമായി വിയോജിപ്പുണ്ട്."<<<
'താത്വിക വിയോജിപ്പ്' എന്നാല്‍ നരകത്തില്‍ പോകുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത് .
വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് . വിശദീകരിക്കുമല്ലോ :)
പണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ ഇസ്ലാഹി പണ്ഡിതന്മാരെ 'രാഷ്ട്രീയ ശിര്‍ക്ക്' ചെയ്യുന്നവര്‍ എന്ന് മുദ്ര കുത്തുവാന്‍ ഇതേ വാദമല്ലേ ജമാഅത്തെ ഇസ്ലാമി ഉപയോഗിച്ചത് ?<<<
ഇതായിരുന്നു എന്റെ ചോദ്യം .ആരെങ്കിലും നരകത്തിലോ സ്വര്‍ഗ്ഗത്തിലോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല .
ഒന്ന് കൂടി ചോദ്യം ആവര്‍ത്തിക്കുന്നു
കേരളത്തില്‍ ഇന്ന് നിലവിലുള്ള മുസ്ലിം വിരുദ്ധമല്ലാത്ത ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണോ ?
ആണെങ്കില്‍
ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ സഹായിച്ച ,പ്രേരിപ്പിച്ച ആയത് ഏതാണെന്ന് നമ്പര്‍ സഹിതം ഒന്ന് പറയുമോ ?
മറുപടിക്ക് കാത്തിരിക്കുന്നു .
ഒരു ജമാഅത്തുകാരൻ എന്നോട് പറഞ്ഞതാണ് താഴെ…
ReplyDelete>> താന്‍ വിശ്വസിക്കുന്ന ഇസ്ലാമിക ആദര്ശം് നടപ്പാക്കാന്‍ (ഇഖ്ആമാത്തുദ്ദീന്) പരിശ്രമിക്കാതെ ലീഗിനോ മറ്റേതു പാര്‍ട്ടി ക്കോ വോട്ട് ചെയ്യുന്നതും 'ശിര്ക്കാ ണ്'; അത് ചെയ്യുന്നവ മുശ്രിക്കും - കാരണം അവന് അല്ലാഹുവിന്റെ ദീനിനെ അന്ഗീഗരിക്കാതെ മറ്റുള്ളവരുടെ 'ദീന്' കൊണ്ട് പ്രശ്നം പരിഹരിക്കുന്നു അല്ലാഹുവില്‍ പങ്കു ചേര്ക്കുടന്നു <<
ഈ അടുത്ത കാലത്ത് ജമാഅത്തുകാരും വോട്ട് ചെയ്ത് തുടങ്ങിയല്ലോ, താങ്കൾ മുകളിൽ പറഞ്ഞത് പോലെ ഇഖാമത്തുദ്ധീന് സ്ഥാപിക്കാനായിരുന്നോ ഇടതിനും വലതിനും വോട്ട് ചെയ്തത്? വോട്ട് ചെയ്തവരാരെങ്കിലും ഏതെങ്കിലും രീതിയിൽ ഇഖാമത്തുദ്ധീന് ശ്രമിച്ചിട്ടില്ലെങ്കിൽ താങ്കൾ പറഞ്ഞ പ്രകാരം ജമാഅത്തുകാരും ശിര്‍ക്ക് ചെയ്തു!! ഈ ശിര്‍ക്ക് ചെയ്തവര്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് സ്വയം വിമർശിക്കാതെ മറ്റുള്ള മുസ്ലിംങ്ങളെ മാത്രം രാഷ്ട്രീയ മുശ്രിക്കെന്ന് പറഞ്ഞവഹേളിക്കുന്നത്?
>> ജമാഅത്തിന് പിണറായിയുടെ സര്ട്ടിസഫിക്കറ്റ് ആവശ്യമില്ല: ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്
Thejas news 25-5-2010 > : സുല്ത്താ ന് ബത്തേരി: ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യ ബോധത്തിനു പിണറായി വിജയന്റെ സര്ട്ടി ഫിക്കറ്റ് വേണെ്ടന്നു ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. സുല്ത്താ ന് ബത്തേരി താഴത്തൂരില് സോളിഡാരിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ജനാധിപത്യ അടിത്തറയില്‍ നില്ക്കു ന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. << ഇത് ഏത് ജനാതിപത്യമാണ്? ജനാതിപത്യത്തെ കുറിച്ച് വിനാശങ്ങളുടെ ആണിക്കല്ല് എന്നാണ് മൌദൂദി സാഹിബ് പറഞ്ഞിട്ടുള്ളത്. മൌദൂദി സാഹിബ് മദ്രാസിൽ വെച്ച് പ്രസംഗിച്ചത് ഇത് വരെ ഏറ്റി നടന്ന ജമാഅത്തുകാർക്ക് ഇപ്പോ ജനാതിപത്യം ഹലാലായത് ജമാ അത്തിന്റെ അഖിലേന്ത്യാ നേതാവ് നജാത്തുല്ലാഹ് സിദ്ധീഖിയുടെ വാദങ്ങൾക്ക് ശേഷമല്ലെ? അദ്ദേഹം പറയുന്നത് കേൾക്കുക : > സയ്യിദ് മൗദൂദിയുടെ ‘മദ്രാസ് പ്രഭാഷണത്തിലെ നാലിന പരിപാടി’യെ വിശകലനം ചെയ്തുകൊണ്ട് അതെത്രമാത്രം പിന്തിരിപ്പനായിരുന്നുവെന്ന് ഡോ. നജാത്തുല്ലാ സിദ്ദീഖി വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “ഇന്നതിനെ നാം ഒരിക്കലും മാര്ഗഭനിര്ദേ ശമാക്കിക്കൂടാ എന്നാണ് എന്റെ അഭിപ്രായം. ആ കര്മ്പരിപാടിയനുസരിച്ച് നാം വിവിധ ഭാഷകളില്‍ സാഹിത്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നതൊക്കെ ശരിതന്നെ. എന്നാല്‍ ഓര്ക്കേൂണ്ട കാര്യം, അവയില്‍ മുസ്ലിംകളല്ലാത്തവര്ക്ക്ട പ്രയോജനപ്പെടുന്നത് വളരെ കുറച്ചേയുള്ളൂ. എന്നാല്‍ ആ പരിപാടികൊണ്ടുണ്ടായ മറ്റൊരു ഫലം നാം രാഷ്ട്രീയത്തില്‍ നിന്ന് അകന്നുപോയി എന്നതാണ്. അതിന്റെ ഫലമാകട്ടെ നമ്മുടെ സ്വാധീനശക്തി വല്ലാതെ പരിമിതപ്പെട്ടുപോയി എന്നതാണ്. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നതിനാല്‍ ഈ രാജ്യത്തെ സാധാരണ ജനം അവര്ക്കാപവശ്യമുള്ളവരായി നമ്മെ പരിഗണിക്കുകയുണ്ടായില്ല. മുസ്ലിം പ്രശ്നങ്ങളുടെ പരിഹാരത്തെപ്പോലും അത് സ്വാധീനിച്ചു. വിട്ടുനില്പെുല്ലാം തുടക്കത്തില്‍ ഉചിതമായിരുന്നിരിക്കാം. പക്ഷെ വളരെവേഗം നമുക്കതിനെ മറികടക്കാന്‍ കഴിയേണ്ടതായിരുന്നു. ഇനിയെങ്കിലും ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്ക്കാലന് ആരും ഉപദേശിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.” ഡോ. നജാത്തുല്ലാ സിദ്ദീഖി.
@ NOUSHAD
ReplyDeleteസഹോദരന് ഞാന്‍ ഇതിനു മുകളിലിട്ട 2 comments ഒന്ന് മനസിരുത്തി വായിക്കുക. താങ്കള്‍ ചോദ്യത്തില്‍ quote ചെയ്ത എന്റെ വാചകങ്ങളില്‍ തന്നെ താങ്കള്‍ ചോദിച്ചതിനുള്ള ഉത്തരവും ഉണ്ട്.
എന്റെ ചോദ്യം ഇപ്പോഴും ബാക്കി.
അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കല്‍ എന്നാല്‍ അത് തൌഹീതിനു വിരുദ്ധമായ ശിര്‍ക്കില്‍ പങ്കു ചെരലാണെന്നു സഹോദരന് നൌഷാദ് അന്ഗീകരിക്കുന്നുണ്ടോ?
This comment has been removed by the author.
ReplyDelete@ SADIK
ReplyDeleteതാങ്കളുടെ കമന്റ് എന്റെ മെയിലില്‍ ഇങ്ങനെ കാണുന്നു :
@ NOUSHAD
സഹോദരന് ഞാന്‍ ഇതിനു മുകളിലിട്ട 2 comments ഒന്ന് മനസിരുത്തി വായിക്കുക. താങ്കള്‍ ചോദ്യത്തില്‍ quote ചെയ്ത എന്റെ വാചകങ്ങളില്‍ തന്നെ താങ്കള്‍ ചോദിച്ചതിനുള്ള ഉത്തരവും ഉണ്ട്.
അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കല്‍ എന്നാല്‍ അത് തൌഹീതിനു വിരുദ്ധമായ ശിര്‍ക്കില്‍ പങ്കു ചെരലാണെന്നു സഹോദരന് നൌഷാദ് അന്ഗീകരിക്കുന്നുണ്ടോ?
(എന്നാല്‍ ഈ ചോദ്യം ഇവിടെ കാണുന്നുമില്ല !!!!.വരുമെന്ന് തോന്നുന്നു )
എന്റെ ചോദ്യം ഇപ്പോഴും ബാക്കി.
മറുപടി ആയില്ലല്ലോ സഹോദരാ .
തെളിച്ചു പറയൂ
ഒന്ന് കൂടി ചോദ്യം ആവര്‍ത്തിക്കുന്നു
കേരളത്തില്‍ ഇന്ന് നിലവിലുള്ള മുസ്ലിം വിരുദ്ധമല്ലാത്ത ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണോ ?
ആണെങ്കില്‍
ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ സഹായിച്ച ,പ്രേരിപ്പിച്ച ആയത് ഏതാണെന്ന് നമ്പര്‍ സഹിതം ഒന്ന് പറയുമോ ?
മറുപടിക്ക് കാത്തിരിക്കുന്നു .
@ NOUSHAD
ReplyDeleteഉത്തരം തരാം.
അതിനു മുമ്പ് എന്റെ ഒരു പഴയ ചോദ്യം അവിടെ കിടക്കുന്നു. അതിനുള്ള ഉത്തരം തരൂ. വീണ്ടും ആവര്‍ത്തിക്കുന്നു.
"അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കല്‍ എന്നാല്‍ അത് തൌഹീതിനു വിരുദ്ധമായ ശിര്‍ക്കില്‍ പങ്കു ചെരലാണെന്നു സഹോദരന് നൌഷാദ് അന്ഗീകരിക്കുന്നുണ്ടോ?"
@ സാദിക്ക്
ReplyDeleteആദ്യത്തെ ചോദ്യം എന്റേതാണ് എന്നത് ശ്രദ്ധിക്കുമല്ലോ . അതിനു മരുപടിയായിട്ടു ചോദ്യമല്ല വേണ്ടത് . ഉത്തരമാണ് :)
ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ സഹായിച്ച ,പ്രേരിപ്പിച്ച ആയത് ഏതാണെന്ന് നമ്പര്‍ സഹിതം ഒന്ന് പറയുമോ ?
മുന്‍ മാധ്യമം ലേഖകന്‍ പീ ടി നാസര്‍ എഴുതിയ ഈ കുറിപ്പിന് ആരെങ്കിലും മറുപടി പറഞ്ഞാല്‍ കൊള്ളാം. JIH വാക്താക്കള്‍ കൂട്ടം ചേര്‍ന്ന് ഈ ബ്ലോഗ് കയ്യടക്കുകയാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇത് ഇവിടെ ഇടുന്നത് .
ReplyDeleteആ പുള്ളികള്‍ അത്ര എളുപ്പത്തില്‍ മായ്ച്ചുകളയാനാകുമോ, അമീര്‍?
പി ടി നാസര്‍
മുണ്ടുമുഴിയിലെ തോട്ടാഞ്ചീരി ആരിഫലി തെളിഞ്ഞ പ്രാസംഗികനും മികച്ച സംഘാടകനും തികഞ്ഞ ദാര്‍ശനികനും ആണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ പറയുന്നത് കൊണ്ട് അറിഞ്ഞുവെച്ചിട്ടുണ്ട്. എന്നാല്‍ ആളൊരു മഹാ തമാശക്കാരനാണെന്ന് മനസ്സിലായത് 2010 മെയ് 21 വെള്ളിയാഴ്ചയാണ്. അന്നത്തെ `ഖുതുബ' കേട്ടിട്ടല്ല. അതിന് തൊട്ടുമുമ്പ് അദ്ദേഹം നടത്തിയ പത്രസമ്മേളനം കണ്ടപ്പോള്‍.
ജമാഅത്തെ ഇസ്ലാമി കേരളാ ഹല്‍ഖയുടെ ആസ്ഥാനമായ ഹിറാ സെന്ററില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നടത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപനമാണ് ഹല്‍ഖാ അമീറിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഹാസ്യനടനെ പുറത്തുകൊണ്ടുവന്നത്. പ്രഖ്യാപനം അതീവ ലളിതമാണ്. ഇതാ ഇത്രമാത്രം:`` ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൗലാനാ മൗദൂദിയോട് ജമാഅത്തെ ഇസ്ലാമിക്ക് കടപ്പാടുണ്ട്. അതേയവസരം ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണം മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്'' -അവിടം കൊണ്ട് നിര്‍ത്തിയില്ല അമീര്‍, ആഞ്ഞുവലിച്ചുകൊണ്ട് അതേ ശ്വാസത്തില്‍ തന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ``ഇത് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതു കൊണ്ട് ഇപ്പോള്‍ വ്യക്തമാക്കുകയാണ്''
ഇതോടെ ചില സംഗതികള്‍ വ്യക്തമായി. ഒട്ടുമേ സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമായി. വ്യക്തമായത് ഇവയാണ്:
ഒന്ന്, സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും ഇത്രകാലം ജമാഅത്തെ ഇസ്ലാമിക്ക് ഒരു ഭാരമായിരുന്നു.
രണ്ട്, ജമാഅത്തെ ഇസ്ലാമിക്കാര്‍ മൗദൂദി ചിന്തകളെയും (വീക്ഷണങ്ങള്‍) എഴുത്തുകളെയും (ലിഖിതങ്ങളെയും) തള്ളിപ്പറയാന്‍ സന്ദര്‍ഭം നോക്കി നടക്കുകയായിരുന്നു.
മൂന്ന്, മൗദൂദീ വീക്ഷണങ്ങളും ലിഖിതങ്ങളും തള്ളിപ്പറയാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകം എത്തി നില്‍ക്കുന്നത്.
നാല്, ഖുര്‍ആനും നബിചര്യയുമാണ് തങ്ങളുടെ പ്രമാണം എന്ന് എടുത്തുപറയേണ്ട അവസ്ഥയിലാണ് ജമാഅത്തെ ഇസ്ലാമി.
വസ്തുതകളും സന്ദര്‍ഭങ്ങളും ഇങ്ങനെയായിരിക്കെ മൗദൂദിയുടെ വീക്ഷണങ്ങളെയും ലിഖിതങ്ങളെയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഹല്‍ഖയുടെയെങ്കിലും അമീര്‍ കാണിച്ച ആര്‍ജവത്തെ അംഗീകരിക്കാതെ വയ്യ. ബുദ്ധിപരമായ ഈ സത്യസന്ധത ശ്ലാഘനീയം തന്നെ. ഇങ്ങനെ വേണം സംഘടനകളും നേതാക്കളും. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോകണം.
എങ്കില്‍ പിന്നെ ആരിഫലി തമാശക്കാരനാണെന്ന് ആദ്യം പറഞ്ഞത് എന്തുകൊണ്ട് എന്നൊരു ചോദ്യം ഇപ്പോഴുയരാം. ന്യായമായും അങ്ങനെയൊരു ചോദ്യത്തിന്നിവിടെ പഴുതുണ്ട്.
ഉത്തരമിതാണ്: ഒറ്റ പത്രസമ്മേളനം കൊണ്ട് മായ്ച്ചു കളയാവുന്നതല്ല ജമാഅത്തെ ഇസ്ലാമി എന്ന പുള്ളിപ്പുലിയുടെ പുറത്തെ പുള്ളികള്‍ എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആരിഫലി അതിന് ശ്രമിക്കുന്നതാണ് തമാശ. ഇത്തരം ചില കഥാപാത്രങ്ങളെ പഴയ സിനിമകളില്‍ ബഹദൂര്‍ അവതരിപ്പിച്ചതായി കണ്ടിട്ടുണ്ട്. തോണി കരയിലാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ തുഴഞ്ഞുനോക്കുന്ന കോമാളിക്കഥാപാത്രങ്ങള്‍! അങ്ങനെയൊരാളെ വെള്ളിത്തിരക്ക് പുറത്തുകാണുന്നത് ഇപ്പോഴാണ്. ഹിറാ സെന്ററില്‍ !!
തുടര്‍ച്ച.. (P. T. Naser)
ReplyDeleteഖുര്‍ആനും നബിചര്യയുമാണ് തങ്ങളുടെ പ്രമാണം എന്ന് എടുത്തുപറയേണ്ടുന്ന ദുരവസ്ഥ അഹമ്മദിയാ ജമാഅത്തുകാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ ഇതേവരെ. ജമാഅത്തെ ഇസ്ലാമിക്ക് ആ അവസ്ഥ ഉണ്ടെങ്കില്‍ അതിന് കാരണം അവര്‍ ഇത്രയും കാലം പ്രമാണമായി കരുതിയിരുന്ന മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും തന്നെയാണ്.
ഖുര്‍ആന്‍ എല്ലാവര്ക്കും ഒന്നുതന്നെ. എല്ലാവര്ക്കും പ്രമാണം ഖുര്‍ആനും നബിചര്യയും തന്നെ. എന്നാല്‍ മറ്റെല്ലാ മുസ്ലിം സംഘടനകളില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയെ വ്യതിരിക്തമായി നിര്‍ത്തിയിരുന്നത് ഖുര്‍ആന്‍ അവര്‍ ചമച്ച ഭാഷ്യമായിരുന്നുവല്ലോ. ആ ഖുര്‍ആന്‍ ഭാഷ്യം സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ വ്യാഖ്യാനത്തെ പ്രമാണപ്പെടുത്തിയുള്ളതായിരുന്നു.
മൗദൂദിയുടെ പ്രശസ്ത വ്യാഖ്യാനമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്ലാമി മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് കേരളത്തില്‍ വിറ്റിട്ടുണ്ട്. ഇപ്പോഴും പ്രചാരത്തിലുണ്ട്. ആ വ്യാഖ്യാനത്തോടുള്ള പുതിയ സമീപനം എന്താണ് അമീര്‍? തഫ്ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്ലാമി കേരള ഘടകം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടോ? അതിന്റെ കോപ്പികള്‍ ഇനിയും വില്ക്കുമോ? അതോ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുമോ?
ജമാഅത്തെ ഇസ്ലാമി `ദൈവരാഷ്ട്ര വാദം' ഉന്നയിക്കുന്ന സംഘടനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറും ചൂണ്ടിക്കാട്ടിയപ്പോള്‍ അമീറേ ജമാഅത്ത് പരിഭവിക്കുന്നതും കണ്ടു. അങ്ങനെയല്ലെന്നാണ് അദ്ദേഹത്തിന്റെ പുത്തന്‍ വാദം. `ഹുകൂമത്തെ ഇലാഹി' എന്ന ദൈവരാഷ്ട്ര വാദമല്ല `ഇഖാമത്തെ ദീന്' എന്ന മതസംസ്ഥാപനമാണ് തങ്ങളുടെ മുദ്രാവാക്യം എന്ന് ആരിഫലി ആണയിടുന്നു.
ഇവിടെയാണ് മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം ജമാഅത്തെ ഇസ്ലാമിക്കും ആരിഫലിയെപ്പോലുള്ള അര്‍ധരാഷ്ട്രീയക്കാര്‍ക്കും ഭാരമാകുന്നത്. `താഗൂത്ത്' എന്ന് ഖുര്‍ആനില്‍ ഉപയോഗിച്ച അറബി വാക്കിന് മറ്റുള്ള പണ്ഡിതര്‍ കൊടുത്ത അര്‍ഥവും അവര്‍ കല്‍പ്പിച്ച വ്യാഖ്യാനവുമല്ല മൗദൂദി കല്‍പ്പിച്ചുകൊടുത്തത്. മഹാപണ്ഡിതര്‍ പോലും `താഗൂത്ത്' എന്ന വാക്കിന് പിശാച്, ചെകുത്താന്, പിഴപ്പിക്കുന്നവന്‍ എന്നൊക്കെയാണ് അര്‍ഥം കല്പ്പിച്ചിരുന്നത്. എന്നാല്‍, ആ അറബിവാക്കിന് `ദൈവേതരമായ ഭരണകൂടങ്ങള്‍' എന്ന അര്‍ഥമാണ് മൗദൂദി നല്‍കിയത്. അതിന് അനുസൃതമാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. അത് പ്രമാണമായി കരുതുന്നത് കൊണ്ടാണല്ലോ തഫ്ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ അവലംബമാക്കുന്നതും തര്‍ജമ ചെയത് പ്രചരിപ്പിക്കുന്നതും.
അതിനാല്‍ അമീര്‍, താഗൂത്തിന് മൗലാനാ മൗദൂദി നല്കിയ അര്‍ഥവും വ്യാഖ്യാനവും നിലനില്‍ക്കെ- അതടങ്ങിയ തഫ്ഹീമുല്‍ ഖുര്‍ആനിന് നിങ്ങള്‍ നല്കുന്ന പ്രാമാണികത നിലനില്‍ക്കെ- ദൈവരാഷ്ട്രവാദത്തെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ സാധിക്കുമോ? അതോ, ജമാഅത്തെ ഇസ്ലാമി മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും പ്രമാണമായി കാണുന്നില്ല എന്ന പ്രസ്താവനയോടെ തഫ്ഹീമുല്‍ ഖുര്‍ആനെയും തള്ളിക്കളഞ്ഞോ?
ഇവിടെയെത്തുമ്പോഴാണ് ഹല്‍ഖാ അമീറിന്റെ പത്രസമ്മേളനത്തിന്റെ അടുത്ത ഘട്ടം പ്രസക്തമാകുന്നത്. തന്റെ ജമാഅത്തെ ഇസ്ലാമി സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിയല്ല എന്നും അതേ പത്രസമ്മേളനത്തില്‍ ആരിഫലി വ്യക്തമാക്കിയിട്ടുണ്ട്. 1941 ആഗസ്റ്റ് 26ന് ലാഹോറില്‍ രൂപവത്കരിച്ച ജമാഅത്തെ ഇസ്ലാമിയാണ് അബുല്‍ അഅ്ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമി, എന്നാല്‍ വിഭജനത്തിന് ശേഷം 1948 ഏപ്രിലില്‍ മൗലാനാ അബുല്ലൈസ് ഇസ്ലാഹി നദ്വിയുടെ നേതൃത്വത്തില്‍ അലഹാബാദില്‍ രൂപവത്കരിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയാണ് തന്റെ ജമാഅത്തെ ഇസ്ലാമി എന്നാണ് ആരിഫലിയുടെ വാദം.
മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും മാത്രമല്ല അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോലും തള്ളിപ്പറയുന്നു എന്നതിന്റെ തെളിവാണിത്. ആകട്ടെ, അങ്ങനെയാകട്ടെ. അതു പക്ഷേ, അത്ര എളുപ്പത്തില്‍ സാധിക്കുമോ എന്നതാണ് പ്രശ്നം. (Contd..)
ആ പുള്ളികള്‍ അത്ര എളുപ്പത്തില്‍ മായ്ച്ചുകളയാനാകുമോ, അമീര്‍?
ReplyDeleteപി ടി നാസര്‍
തുടര്‍ച്ച..
ആരിഫലിയുടെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ മലയാള മുഖപത്രമായ പ്രബോധനം 1992ല്‍ ഇറക്കിയ പ്രത്യേക പതിപ്പ് നോക്കുക. ജമാഅത്തെ ഇസ്ലാമിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചാണ് അത് തയ്യാറാക്കിയത്. പല കാരണങ്ങളാലും അല്‍പ്പം വൈകിയാണ് ആ പതിപ്പ് പുറത്തിറങ്ങുന്നത് എന്ന് ആമുഖത്തില്‍ പത്രാധിപര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവെച്ചാല്‍, 1941 ആഗസ്റ്റ് 26ന് ലാഹോറില്‍ വെച്ച് സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി അമീറായി രൂപം കൊണ്ട ജമാഅത്തെ ഇസ്ലാമി തന്നെയാണ് ഇടതടവില്ലാതെ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്ക് ഒഴുകിവരുന്നത് എന്ന് മുഖപത്രം പറയുന്നു. ഹല്‍ഖാ അമീര്‍ പറയുന്നു,
ചരിത്രത്തിന്റെ ഭാരമേതുമില്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ രൂപവത്കരിച്ചതാണ് തന്റെ സംഘടന എന്ന്. ഏതാണ് പ്രമാണമായി സ്വീകരിക്കേണ്ടത്?
`താഗൂത്തി'നെ അഥവാ ദൈവേതര ഭരണകൂടങ്ങളെ എതിര്‍ത്ത് സ്ഥാപിക്കേണ്ട ഭരണവ്യവസ്ഥ ഏത് എന്ന് വിശദീകരിക്കുമ്പോേഴക്ക് കാര്യങ്ങള്‍ കുഴയും. കുഴമാന്തരമാകും. എന്തുകൊണ്ടെന്നാല്‍, `ഹുക്കൂമത്തെ ഇലാഹി' അഥവാ ദൈവത്തിന്റെ ഭരണം സ്ഥാപിക്കണം എന്നായിരുന്നു പഴയ നിലപാട്. പിന്നീട് അത് മാറി `ഇഖാമത്തെ ദീന്' അഥവാ മതത്തിന്റെ സംസ്ഥാപനം എന്നായി മാറി. `ഇഖാമത്തെ ദീനി'നു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നാണ് പുത്തന്‍വാദം.
എന്നാല്‍ ഈ മാറ്റം എന്തിന് വേണ്ടിയായിരുന്നു എന്നു പരിശോധിക്കുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്. നേരത്തെ വിവരിച്ച പ്രബോധനത്തിന്റെ പ്രത്യേക പതിപ്പില്‍ ഇത് സംബന്ധിച്ച വിശദീകരണമുണ്ട്. പരേതനായ സയ്യിദ് ഹാമിദ് ഹുസൈന്റെ ഒരു പഴയ ലേഖനം ആ പതിപ്പില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. `ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി; വളര്‍ച്ചയുടെ ആദ്യ പടവുകള്‍' എന്ന ആ ആധികാരിക രേഖയില്‍ ഇങ്ങനെ വായിക്കാം. ``ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യമായ `ഹുക്കൂമത്തെ ഇലാഹി'യെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു.
ചില തത്പരകക്ഷികള്‍ ഗവര്‍മെന്ററിനേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ `ഹുക്കൂമത്തെ ഇലാഹി' എന്നതിന് പകരം `ഇഖാമത്തെ ദീന്' എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീന് എന്ന പ്രയോഗം ഖുര്‍ആന്റെ സാങ്കേതിക ശബ്ദമാണ് എന്നതിനുപുറമെ `ഹുക്കൂമത്തെ ഇലാഹി'യുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നത് കൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് അതില്‍ സാധ്യത അവശേഷിക്കുകയില്ല. സാങ്കേതിക ശബ്ദം എന്ന നിലയില്‍ ജമാഅത്ത് ഇപ്പോഴും ഇതേ പദം തന്നെയാണ് ഉപയോഗിച്ചു വരുന്നത്. ഭരണഘടനയില്‍ അതിന് അത്യാവശ്യ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്''
1948ല്‍ രൂപവത്കരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ- അമീര്‍ ആരിഫലിയുടെ പ്രസ്ഥാനത്തിന്റെ -1971 വരെയുള്ള ചരിത്രം എഴുതിയപ്പോഴാണ് ഈ ഒളിച്ചുകളി മറനീക്കി പുറത്ത് വന്നത്. പുറത്ത് പറയുന്നത് ` ഇഖാമത്തെ ദീന്' ആണെങ്കിലും ഉള്ളിലിരിപ്പ് `ഹുക്കൂമത്തെ ഇലാഹി' തന്നെയാണെന്ന സത്യം ഇതിലൂടെ വ്യക്തമാകുന്നു. അപ്പോള്‍ പിന്നെ `മതരാഷ്ട്രവാദക്കാര്‍' എന്ന് ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിലിത്ര പരിഭവിക്കാന്‍ എന്തിരിക്കുന്നു അമീര്‍? അവര്‍ പറയുന്നത് സത്യം മാത്രമല്ലേ?
തള്ളിപ്പറയല്‍ അത്ര എളുപ്പമല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒരു പ്രസ്ഥാനം, അതും ഒരു പ്രബോധന പ്രസ്ഥാനം സ്വന്തം ചരിത്രവും അടിത്തറയും തിരസ്കരിക്കാന്‍ തയ്യാറാകുന്നുവെങ്കില്‍ ഭൂതകാലത്തേക്കാള്‍ വിലപ്പെട്ടതാണ് അവര്‍ക്ക് ഭാവി എന്ന് മനസ്സിലാക്കേണ്ടി വരും. അപ്പോള്‍ മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്ലാമിയെ നിര്‍ബന്ധിക്കുന്ന ദശാസന്ധി ഏത് എന്നുകൂടി പരിശോധിക്കണം.
തീര്‍ച്ചയായും ഇതിനുള്ള ഉത്തരം ഹല്‍ഖാ അമീര്‍ അടിവരയിട്ടു നടത്തിയ ഒരു പ്രസ്താവത്തിലും അതിന് അദ്ദേഹം തിരെഞ്ഞടുത്ത സന്ദര്‍ഭത്തിലുമുണ്ട്. തങ്ങളുടെ പ്രമാണം മൗലാനാ മൗദൂദിയുടെ വീക്ഷണങ്ങളോ ലിഖിതങ്ങളോ അല്ല എന്ന് `` ഏതെങ്കിലും സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതുണ്ട് എന്നത് കൊണ്ട് ഇപ്പോള്‍ വ്യക്തമാക്കുന്നു'' എന്നാണ് ആരിഫലി അടിവരയിട്ട് പറഞ്ഞത്.
"ആദ്യത്തെ ചോദ്യം എന്റേതാണ് എന്നത് ശ്രദ്ധിക്കുമല്ലോ . അതിനു മരുപടിയായിട്ടു ചോദ്യമല്ല വേണ്ടത് . ഉത്തരമാണ്".
ReplyDeleteഇത് തന്നെ തിരിച്ചു എനിക്കും പറയാനുള്ളത്. ആദ്യത്തെ ചോദ്യം എന്റേതാണ്. പോസ്റ്റ് ചെയ്ത ടൈം അടക്കം സഹോദരന് ചുവടെ കാണാം. താങ്കളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു ഉത്തരം തരാന്‍ യാതൊരു പ്രയാസവുമില്ല. പക്ഷെ ഒരാള്‍ ഒരു ചോദ്യം അങ്ങോട്ട് ചോദിച്ചാല്‍ അതിനെ കുറിച്ച് ഒന്നും പറയാതെ മറ്റൊരു ചോദ്യം ഇങ്ങോട്ട് ചോദിക്കുന്നത് ശരിയാണോ?
ഇനിയും താങ്കളുടെ ചോദ്യം ആവര്‍ത്തിക്കാതെ എനിക്കുള്ള ഉത്തരം തരു.
SADIK said...
@ നൌഷാദ്
>>>'താത്വിക വിയോജിപ്പ്' എന്നാല്‍ നരകത്തില്‍ പോകുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത് .
വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് . വിശദീകരിക്കുമല്ലോ :)<<<
ആര് നരകത്തില്‍ പോവുമെന്നോ ആര് സ്വര്‍ഗത്തില്‍ പോവുമെന്നോ നിശ്ചയിക്കാന്‍ ഞാന്‍ ആളല്ല. അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കല്‍ എന്നാല്‍ അത് തൌഹീതിനു വിരുദ്ധമായ ശിര്‍ക്കില്‍ പങ്കു ചെരലാണെന്നു സഹോദരന് നൌഷാദ് അന്ഗീകരിക്കുന്നുണ്ടോ?
May 25, 2010 1:46 PM
അവസാന ഭാഗം..
ReplyDeleteആ സന്ദര്‍ഭമാകട്ടെ, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശനത്തെ ഇടത്ത് നിന്ന് സി പി എമ്മും വലത്തു നിന്ന് മുസ്ലിം ലീഗും മുച്ചൂടും എതിര്‍ക്കുന്ന സന്ദര്‍ഭവും. ``ചര്‍ച്ച നടത്തിയതൊക്കെ ശരിതന്നെ. പക്ഷേ, ജമാഅത്തെ ഇസ്ലാമി എപ്പോള്‍ രാഷ്ടീയപ്രസ്ഥാനമായി രംഗത്ത് വരുന്നോ ആ നിമിഷം അവരുമായുള്ള എല്ലാ ബന്ധവും അവസാനിക്കും'' എന്നാണല്ലോ മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്.
ഇങ്ങനെ ഇടത്തും വലത്തുമുള്ളവര്‍ എതിര്‍പ്പിന്റെ കൂരമ്പുമായി നില്‍ക്കുമ്പോഴും ദീനിന്റെ സംസ്ഥാപനത്തിന്നായി പ്രവര്‍ത്തിക്കുന്ന ധാര്‍മിക സംഘടന എന്തിന് ബുദ്ധിമുട്ടി രാഷ്ടീയത്തില്‍ ഇറങ്ങുന്നു? ``വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യ മര്യാദ തുടങ്ങിയ നല്ല ഗുണങ്ങള്‍ ഉള്ളവര്‍ രാഷ്ടീയത്തില്‍ ഉണ്ടായിക്കാണാന്‍'' എന്നാണ് ഒ അബ്ദുറഹ്മാന് സാഹിബ് തരുന്ന വിശദീകരണം (മാധ്യമം- 2010 മെയ് 22). ആണോ? അങ്ങനെയാണോ? തെളിയിക്കേണ്ടത് കാലവും ജമാഅത്തെ ഇസ്ലാമിയുമാണ്. അതോ ചരിത്രത്തിന്റെ എല്ലാ ഭാരവും ഇറക്കിവെച്ചുള്ള ഈ രാഷ്ടീയ മഹാ ത്യാഗത്തിന് പിന്നിലും ഒളിയജന്‍ഡ ഉണ്ടായിരിക്കുമോ?"
കലി തുള്ളുന്ന JIH കാര്‍ മുകളിലെ പീ ടീ നാസറിന്റെ വാക്കുകളോടെ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യം ഉണ്ട്.
@സാദിക്ക്
ReplyDeleteതാങ്കളുടെ ചോദ്യത്തിന് മുകളിലാണ് എന്റെ ചോദ്യമെന്ന് താങ്കളുടെ qote തന്നെ വ്യക്തമാക്കുന്നുവല്ലോ . അത് ശ്രദ്ധിക്കൂ
ഇനി ആയത് ഏതാണെന്ന് പറഞ്ഞോളൂ :)
">>>താങ്കളുടെ ചോദ്യത്തിന് മുകളിലാണ് എന്റെ ചോദ്യമെന്ന് താങ്കളുടെ qote തന്നെ വ്യക്തമാക്കുന്നുവല്ലോ . അത് ശ്രദ്ധിക്കൂ<<<
ReplyDeleteഎനിക്ക് വെക്തമാവുന്നില്ല. താങ്കള്‍ ഒരു ചോദ്യം May 25, 2010 1:35 PM നു എന്നോട് ചോദിച്ചു. അതിനുള്ള മറുപടി May 25, 2010 1:46 PM നു ഞാന്‍ നല്‍കുകയും തിരിച്ചങ്ങോട്ടൊരു ചോദ്യം ചോദിക്കുകയും ചെയ്തു. എന്നാല്‍ അതിനു ഇതേ വരെ മറുപടി തരാതെ താങ്കളിപ്പോഴും ഉരുണ്ടു കളിക്കുകയാണ് എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. എല്ലാ കമന്റ്സും അവിടെ തന്നെ ഉണ്ടല്ലോ. താങ്കള്‍ക്കു പരിശോധിക്കാവുന്നതാണ്.
എന്റെ ചോദ്യത്തിനു ഒറ്റവാക്കില്‍ ഒരു ഉത്തരം തരാന്‍ താങ്കള്‍ക്ക് കഴിയില്ല എന്നെനിക്കു മനസിലായി. ഇങ്ങനെ സമയം കളയാന്‍ തല്ക്കാലം ഞാന്‍ ഉദ്ദേശിക്കുന്നില്ല.
>>>> മുന്‍ മാധ്യമം ലേഖകന്‍ പീ ടി നാസര്‍ എഴുതിയ ഈ കുറിപ്പിന് ആരെങ്കിലും മറുപടി പറഞ്ഞാല്‍ കൊള്ളാം. JIH വാക്താക്കള്‍ കൂട്ടം ചേര്‍ന്ന് ഈ ബ്ലോഗ് കയ്യടക്കുകയാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇത് ഇവിടെ ഇടുന്നത്. <<<<
ReplyDeleteസഹോദരന് അഷ്റഫ് ഭയപ്പെടേണ്ട. ജമാഅത്തെ ഇസ്ലാമിക്കാര്‍ അങ്ങിനെ മറ്റുള്ളവരുടെ സ്വത്ത് കയ്യടക്കുന്നവരല്ല. ജമാഅത്തെ ഇസ്ലാമി എന്ന ആദര്‍ശ പ്രസ്ഥാനത്തെ കിട്ടാവുന്ന ഇതു തരം വടി എടുത്തും അടിക്കാന്‍ ചിലര്‍ തുനിഞ്ഞിരങ്ങുകയും ചിലര്‍ അവസരം മുതലെടുത്ത് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മുണ്ട് മുറുക്കി രംഗത്ത് വരികയും ചെയ്തപ്പോള്‍ അതിനെതിരെ ഒന്നും മിണ്ടാതെ മാളത്തില്‍ ഒളിച്ചിരിക്കാന്‍ ഞങ്ങള്‍ അത്ര ഭീരുക്കളല്ല.
അന്ധമായ ജമാഅത്തെ ഇസ്ലാമി വിരോധം തലയ്ക്കു പിടിച്ച ഹമീദ്-കാരശ്ശേരി-മുനീര്‍-ഷാജി-പിണറായി-കോടിയേരി-കരീം-തോമസ് എയ്സക് തുടങ്ങിയവരോടൊപ്പം എവിടെയെങ്കിലും ഒരിടം തനിക്കും കിട്ടട്ടെ എന്ന മോഹത്താല്‍ എല്ലാ മേച്ചില്‍ പുറങ്ങളിലും കയറി ഇറങ്ങി ഇപ്പോള്‍ സിറാജ് ദിനപത്രത്തില്‍ എത്തിയിരിക്കുന്ന പി. ടി. നാസറിന് തീര്‍ച്ചയായും ചോറ് തരുന്ന ഏമാന് നന്ദി കാണിക്കേണ്ടതുണ്ട് എന്നത് കൊണ്ട് പടച്ചു വിട്ട വിഡ്ഢിത്തരങ്ങള്‍ അല്ലാതെ മറ്റൊന്നും ഇതിലില്ല. ഏറ്റവും കുറഞ്ഞത് അദ്ദേഹം ജമാഅത്തെ ഇസ്ലാമി ഭരണഘടന എങ്കിലും ഒന്ന് വായിച്ചു നോക്കെണ്ടിയിരുന്നു.
ജമാഅത്തെ ഇസ്ലാമി ഭരണ ഘടന ഖണ്ഡിക: 5
"ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവര്‍ത്തനമാര്‍ഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:
1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.
3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്."
പ്രിയ സാദിഖ്
ReplyDeleteപത്ര സമ്മേളനത്തിലേക്കുള്ള മുകളിലെ ലിങ്കില്‍ കാര്യങ്ങള്‍ സന്മനസുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന് വിധത്തില്‍ വിവരിച്ചിട്ടുണ്ട്.
മൌദൂതി എന്താണ് പ്രസ്ഥാവിക്കുന്നത് അത് പറയുകയാണ് അമീര്‍ ചെയ്തിരിക്കുന്നത്. അതൊന്നു പൂര്‍ണ്ണമായി കണ്ട് നോക്കാനുള്ള ക്ഷമ ഇവര്‍ക്കൊന്നും ഉണ്ടാവില്ല.
പി.ടി നാസര്‍ ലേഖനം വായിച്ചിട്ടോ വായിക്കാതെയോ ആ പത്ര സമ്മേളനം ഒന്നു പൂര്‍ണമായി കണ്ടു നോക്കൂ എന്റെ പ്രിയ സഹോദരങ്ങള്‍.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന 'ചെറിയ സംഘടന'യെ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൂന്ന് ത്വലാഖും ചൊല്ലി പിരിച്ചതാണ് നടപ്പുവാരത്തിലെ കേരളരാഷ്ട്രീയം. മുമ്പുതന്നെ ന്യൂനപക്ഷമാണ് മുസ്ലിംകള്. ആ ന്യൂനപക്ഷത്തിലെ ഏറ്റവും ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന കാര്യത്തില്‍ സി.പി.എമ്മും മുസ്ലിംലീഗും ജമാഅത്ത് സ്പെഷലിസ്റ്റുകളായ മതേതര ബുജികളും ഏകാഭിപ്രായക്കാരാണ്. പിന്നെ എന്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയവും മാധ്യമ ലോകവുമാകെ ജമാഅത്തിനു ചുറ്റും കറങ്ങുന്നു എന്നു ചോദിച്ചാല്‍ ഒന്നുകില്‍ തലക്ക് വട്ടുപിടിച്ചതുകൊണ്ട്, അല്ലെങ്കില്‍ അവര്‍ പറയുന്നതില്‍ അവര്‍ക്കുതന്നെ വിശ്വാസമില്ലാത്തതുകൊണ്ട് എന്നല്ലാതെ ഉത്തരമില്ല. ഏതുനിലക്കും അതിന്റെ ശക്തിയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും ജമാഅത്തിന് ഒരു തെറ്റിദ്ധാരണയുമില്ല. അവകാശവാദവുമില്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന 'ചെറിയ സംഘടന'യെ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൂന്ന് ത്വലാഖും ചൊല്ലി പിരിച്ചതാണ് നടപ്പുവാരത്തിലെ കേരളരാഷ്ട്രീയം. മുമ്പുതന്നെ ന്യൂനപക്ഷമാണ് മുസ്ലിംകള്. ആ ന്യൂനപക്ഷത്തിലെ ഏറ്റവും ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന കാര്യത്തില്‍ സി.പി.എമ്മും മുസ്ലിംലീഗും ജമാഅത്ത് സ്പെഷലിസ്റ്റുകളായ മതേതര ബുജികളും ഏകാഭിപ്രായക്കാരാണ്. പിന്നെ എന്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയവും മാധ്യമ ലോകവുമാകെ ജമാഅത്തിനു ചുറ്റും കറങ്ങുന്നു എന്നു ചോദിച്ചാല്‍ ഒന്നുകില്‍ തലക്ക് വട്ടുപിടിച്ചതുകൊണ്ട്, അല്ലെങ്കില്‍ അവര്‍ പറയുന്നതില്‍ അവര്‍ക്കുതന്നെ വിശ്വാസമില്ലാത്തതുകൊണ്ട് എന്നല്ലാതെ ഉത്തരമില്ല. ഏതുനിലക്കും അതിന്റെ ശക്തിയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും ജമാഅത്തിന് ഒരു തെറ്റിദ്ധാരണയുമില്ല. അവകാശവാദവുമില്ല.
ReplyDelete@സാദിക്ക്
ReplyDeleteഎന്റെ ചോദ്യം അതേപടി ഇവിടെ സമയം സഹിതം ചേര്‍ക്കുന്നു
>>>"അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാര പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിനോട് ജമാഅത്തെ ഇസ്ലാമിക്ക് താത്ത്വികമായി വിയോജിപ്പുണ്ട്."<<<
'താത്വിക വിയോജിപ്പ്' എന്നാല്‍ നരകത്തില്‍ പോകുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത് .
വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് . വിശദീകരിക്കുമല്ലോ :)
പണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ ഇസ്ലാഹി പണ്ഡിതന്മാരെ 'രാഷ്ട്രീയ ശിര്‍ക്ക്' ചെയ്യുന്നവര്‍ എന്ന് മുദ്ര കുത്തുവാന്‍ ഇതേ വാദമല്ലേ ജമാഅത്തെ ഇസ്ലാമി ഉപയോഗിച്ചത് ?
May 25, 2010 1:35 PM
താങ്കളുടെ മറുപടി ഒഴിഞ്ഞു മാറലായിരുന്നു
അത് ഇങ്ങനെയാണ് :
Blogger SADIK said...
@ നൌഷാദ്
>>>'താത്വിക വിയോജിപ്പ്' എന്നാല്‍ നരകത്തില്‍ പോകുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത് .
വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് . വിശദീകരിക്കുമല്ലോ :)<<<
ആര് നരകത്തില്‍ പോവുമെന്നോ ആര് സ്വര്‍ഗത്തില്‍ പോവുമെന്നോ നിശ്ചയിക്കാന്‍ ഞാന്‍ ആളല്ല. അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കല്‍ എന്നാല്‍ അത് തൌഹീതിനു വിരുദ്ധമായ ശിര്‍ക്കില്‍ പങ്കു ചെരലാണെന്നു സഹോദരന് നൌഷാദ് അന്ഗീകരിക്കുന്നുണ്ടോ?
May 25, 2010 1:46 PM
അത് കൊണ്ട് തന്നെ എനിക്ക് വീണ്ടും ചോദ്യം ആവര്‍ത്തിക്കേണ്ടി വന്നു ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചു :
Blogger Noushad Vadakkel said...
@ sadik
>>>"അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാര പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിനോട് ജമാഅത്തെ ഇസ്ലാമിക്ക് താത്ത്വികമായി വിയോജിപ്പുണ്ട്."<<<
'താത്വിക വിയോജിപ്പ്' എന്നാല്‍ നരകത്തില്‍ പോകുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത് .
വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് . വിശദീകരിക്കുമല്ലോ :)
പണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ ഇസ്ലാഹി പണ്ഡിതന്മാരെ 'രാഷ്ട്രീയ ശിര്‍ക്ക്' ചെയ്യുന്നവര്‍ എന്ന് മുദ്ര കുത്തുവാന്‍ ഇതേ വാദമല്ലേ ജമാഅത്തെ ഇസ്ലാമി ഉപയോഗിച്ചത് ?<<<
ഇതായിരുന്നു എന്റെ ചോദ്യം .ആരെങ്കിലും നരകത്തിലോ സ്വര്‍ഗ്ഗത്തിലോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല .
ഒന്ന് കൂടി ചോദ്യം ആവര്‍ത്തിക്കുന്നു
കേരളത്തില്‍ ഇന്ന് നിലവിലുള്ള മുസ്ലിം വിരുദ്ധമല്ലാത്ത ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണോ ?
ആണെങ്കില്‍
ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ സഹായിച്ച ,പ്രേരിപ്പിച്ച ആയത് ഏതാണെന്ന് നമ്പര്‍ സഹിതം ഒന്ന് പറയുമോ ?
മറുപടിക്ക് കാത്തിരിക്കുന്നു .
May 25, 2010 1:59 PM
ഇതിനു മറുപടി ഉണ്ടെങ്കില്‍ പറയല്‍ താങ്കളുടെ കടമയാണ് . അല്ലാതെ ആര് നരകത്തില്‍ പോവുമെന്നോ ആര് സ്വര്‍ഗത്തില്‍ പോവുമെന്നോ നിശ്ചയിക്കാന്‍ ഞാന്‍ ആളല്ല. എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നത് ശരിയല്ല .
ReplyDeleteഇന്ത്യാവിഷന് പോളിട്രിസ് ==) പിണറായി <==ആരിഫലി ==>കുഞ്ഞാലികുട്ടി
ജമാഅത്തെ ഇസ്ലാമിയും ഇതര ഇസ്ലാമിക സംഘടനകളും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കില്‍ യു ട്യൂബില്‍ കയറി തെറിപ്രസംഗം എന്നൊന്ന് അടിച്ചു നോക്ക്. അപ്പോള്‍ ആരുടെ പ്രസംഗമാണ് വരുന്നതെന്ന് കാണാം. ഒരു മുജാഹിദ് നേതാവും ഒരു സുന്നി നേതാവും നിന്ന് തെറി പറയുന്ന പ്രസംഗം കേള്‍ക്കാം.
ReplyDeleteഎന്നിട്ട് അതിലുള്ള മുഴുവന്‍ ജമാഅത്തെ ഇസ്ലാമിക്കാരുടെയും പ്രസ്ന്ഗങ്ങള് ഒന്ന് സെര്‍ച്ച് ചെയ്തു നോക്ക്. അതില്‍ ഏതെങ്കിലും ഒരു പ്രസംഗം സംസ്കാര ശൂന്യമായിട്ടു ഒരു വാക്കെങ്കിലും പറയുന്നുണ്ടോ എന്ന് പരിശോധിച്ച് നോക്ക്. ഒരു വാക്ക് പോയിട്ട് അരക്ഷരം കാണിച്ചു തരാന്‍ കഴിയില്ല. മറിച്ചു മുജാഹിദ് സുന്നികളുടെ പ്രസംഗം എടുത്തു നോക്കുമ്പോള്‍ ഇസ്ലാമിനെ കുറിച്ച് ഒരൊറ്റ പ്രസ്ന്ഗം കണ്ടെത്താന്‍ കഴിയുന്നുണ്ടോ എന്ന് നോക്ക്. ഒരൊറ്റ പ്രസംഗം കാണാന്‍ കഴിയില്ല. ഒക്കെ ജിന്നിനെ കുറിച്ചും, പൊട്ടന്മാരെ മണ്ടന്മാരെ എന്നൊക്കെ വിളിക്കുന്ന സംസ്കാര ശൂന്യത്വതിന്റെയും പ്രസങ്ങങ്ങലായിരിക്കും ഉണ്ടാകുക.
ഒരു ഉദാഹരണം താഴെ ചേര്‍ക്കുന്നു.
തെറിപ്രസംഗം എന്ന് അടിച്ചപ്പോള്‍ കിട്ടിയ ലിങ്ക് --- 1. http://www.youtube.com/watch?v=mXJu88OE7LY
2. http://www.youtube.com/watch?v=0wdCw5DpIoE
സോളിഡാരിറ്റി എന്ന് അടിച്ചപ്പോള്‍ കിട്ടിയ ലിങ്ക്--- 1. http://www.youtube.com/watch?v=CR2vbSNyxDM&feature=related
2. http://www.youtube.com/watch?v=zL2KXpEIpgg
3. http://www.youtube.com/watch?v=qBkl8sIG-uE&feature=related
4. http://www.youtube.com/watch?v=nhZqeq2fKLw
ജമാഅത്തെ ഇസ്ലാമിയും ഇതര ഇസ്ലാമിക സംഘടനകളും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കില്‍ യു ട്യൂബില്‍ കയറി തെറിപ്രസംഗം എന്നൊന്ന് അടിച്ചു നോക്ക്. അപ്പോള്‍ ആരുടെ പ്രസംഗമാണ് വരുന്നതെന്ന് കാണാം. ഒരു മുജാഹിദ് നേതാവും ഒരു സുന്നി നേതാവും നിന്ന് തെറി പറയുന്ന പ്രസംഗം കേള്‍ക്കാം.
ReplyDeleteഎന്നിട്ട് അതിലുള്ള മുഴുവന്‍ ജമാഅത്തെ ഇസ്ലാമിക്കാരുടെയും പ്രസ്ന്ഗങ്ങള് ഒന്ന് സെര്‍ച്ച് ചെയ്തു നോക്ക്. അതില്‍ ഏതെങ്കിലും ഒരു പ്രസംഗം സംസ്കാര ശൂന്യമായിട്ടു ഒരു വാക്കെങ്കിലും പറയുന്നുണ്ടോ എന്ന് പരിശോധിച്ച് നോക്ക്. ഒരു വാക്ക് പോയിട്ട് അരക്ഷരം കാണിച്ചു തരാന്‍ കഴിയില്ല. മറിച്ചു മുജാഹിദ് സുന്നികളുടെ പ്രസംഗം എടുത്തു നോക്കുമ്പോള്‍ ഇസ്ലാമിനെ കുറിച്ച് ഒരൊറ്റ പ്രസ്ന്ഗം കണ്ടെത്താന്‍ കഴിയുന്നുണ്ടോ എന്ന് നോക്ക്. ഒരൊറ്റ പ്രസംഗം കാണാന്‍ കഴിയില്ല. ഒക്കെ ജിന്നിനെ കുറിച്ചും, പൊട്ടന്മാരെ മണ്ടന്മാരെ എന്നൊക്കെ വിളിക്കുന്ന സംസ്കാര ശൂന്യത്വതിന്റെയും പ്രസങ്ങങ്ങലായിരിക്കും ഉണ്ടാകുക.
ഒരു ഉദാഹരണം താഴെ ചേര്‍ക്കുന്നു.
തെറിപ്രസംഗം എന്ന് അടിച്ചപ്പോള്‍ കിട്ടിയ ലിങ്ക് --- http://www.youtube.com/watch?v=mXJu88OE7LY
http://www.youtube.com/watch?v=0wdCw5DpIoE
സോളിഡാരിറ്റി എന്ന് അടിച്ചപ്പോള്‍ കിട്ടിയ ലിങ്ക്--- http://www.youtube.com/watch?v=CR2vbSNyxDM&feature=related
http://www.youtube.com/watch?v=zL2KXpEIpgg
http://www.youtube.com/watch?v=qBkl8sIG-uE&feature=related
http://www.youtube.com/watch?v=nhZqeq2fKLw
SADIK എന്ന ഒരു സാദാ ജമാഅത്ത് പ്രവർത്തകൻ നൽകിയ കമന്റ് തന്റെ ആദർശത്തിന്റെ ചില വശങ്ങൾ വളരെ ഭംഗിയായി വ്യക്തമാക്കുന്നതായി തോന്നി.. അതിനാൽ ഇവിടെ ഒന്നുകൂടി പേസ്റ്റൂന്നു..
ReplyDelete“ ഇസ്ലാം ബലാല്ക്കാരേണ ലോകത്ത് നന്മ അടിച്ചേല്പിക്കാന് വന്ന മതമാണെന്നോ മുസ്ലിമിന്റെ ജീവിതത്തിന്റെ മിനിമം ലക്ഷ്യം അധികാരം ഒപ്പിക്കുകയാണെന്നോ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം വാദിച്ചിട്ടില്ല, വിശ്വസിക്കുന്നുമില്ല. വ്യക്തിസംസ്കരണത്തിലൂടെ സാമൂഹ്യസംസ്കരണവും അതുവഴി രാഷ്ട്രസംസ്കരണവും സാധിക്കണമെന്ന ഇസ്ലാമിന്റെ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്ലാമി എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. പക്ഷേ, അതിനര്‍ഥം ഇസ്ലാം ആരാധനാകര്‍മങ്ങളിലൊതുങ്ങിയ ഒരു പാരമ്പര്യമതമാണെന്നും അധികാരവും രാഷ്ട്രീയവും അതിന് നിഷിദ്ധമാണെന്നും വാദിക്കലാണെങ്കില്‍ ആ വാദം സ്വീകരിക്കാനും ജമാഅത്ത് സന്നദ്ധമല്ല. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ജീവിതവ്യവസ്ഥിതിയാണ് ഇസ്ലാമെന്ന് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജമാഅത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെതിരെ മുഖംതിരിച്ചു നില്‍ക്കുകയും ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് എങ്ങനെയും മുസ്ലിംകള്ക്ക് പ്രവര്‍ത്തിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തവര്‍, ആശയസമരത്തില്‍ പരാജയപ്പെട്ട് പിടിച്ചുനില്ക്കാന് പ്രയാസപ്പെടുമ്പോള്‍ 'മതത്തിന് രാഷ്ട്രീയവീക്ഷണമുണ്ടാകും' എന്നെങ്കിലും സമ്മതിക്കുന്നത് നല്ല കാര്യംതന്നെ. പക്ഷേ, അപ്പോഴും ഐഡന്റിറ്റി നിലനിര്‍ത്താനും ദാര്‍ശനികമായ ദൌര്‍ബല്യം മറച്ചുവെക്കാനുമായി 'മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു' എന്ന ദുരാരോപണം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മേല്‍ വെച്ചുകെട്ടുകയാണ്.
ജീവിതത്തെ ഇസ്ലാമികവല്‍ക്കരിക്കണമെന്ന് പറയുമ്പോള്‍ രാഷ്ട്രീയം മാത്രം അതില്‍നിന്നൊഴിച്ചുനിര്‍ത്താന്‍വയ്യ. രാഷ്ട്രീയത്തില്‍ ആര്‍ക്കും എന്തും ആവാമെന്ന വാദം മതനിഷേധികളുടേതാണ്, മതവിശ്വാസികളുടേതല്ല. ഈ രാജ്യത്തും ലോകത്തും ഇന്നു നടക്കുന്ന സകലമാന തിന്മകളുടെയും പിന്നില്‍ രാഷ്ട്രീയവും അധികാരശക്തികളുമുണ്ട്. ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം, പലിശ, മദ്യപാനം തുടങ്ങി ഇസ്ലാം നിരോധിച്ച സര്‍വ പാപങ്ങളും അധികാരപീഠങ്ങളുടെ തണലില്‍ വളരുകയും ജനജീവിതംതന്നെ നരകീയമായിത്തീരുകയുമാണ്. അതൊക്കെ ഒരു വശത്ത് നടക്കട്ടെ, നമുക്കും അതിന്റെ ഗുണഭോക്താക്കളാവാം എന്ന മനോഭാവത്തോടെ സകല അധാര്‍മിക പാര്‍ട്ടികളുടെയും കൊടിപിടിക്കാന്‍ മുസ്ലിംകള്ക്ക് അനുവാദം നല്കുന്ന വീക്ഷണം ആരുടേതായാലും അതിനോട് സമരസപ്പെടാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധ്യമല്ല. രാജ്യം നന്നാവണമെങ്കില്‍ ദൈവഭയമോ മനുഷ്യസ്നേഹമോ ഇല്ലാത്തവരുടെ കരങ്ങളില്‍നിന്ന് രാജ്യത്തിന്റെ കടിഞ്ഞാണ്‍ മോചിപ്പിക്കണം. അത് ഞങ്ങളുടെ ജോലിയല്ല, സെക്യുലര്‍ രാഷ്ട്രീയക്കാരുടെ ജോലിയാണെന്നാണ് ഇസ്ലാമിന്റെ അനുയായികള്‍ക്ക് പറയാനുള്ളതെങ്കില്‍, നന്മ സംസ്ഥാപിക്കാനും തിന്മ ഉന്മൂലനം ചെയ്യാനുമുള്ള ദൌത്യം അവര്‍ കൈയൊഴിഞ്ഞു എന്നേ അര്‍ഥം വരൂ. മുതലാളിത്തവും കമ്യൂണിസവും ഒരുപോലെ പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലും ദൈവികസന്മാര്ഗത്തെ ഒരു സമ്പൂര്‍ണ ബദല്‍വ്യവസ്ഥയായി മുന്നോട്ടുവെക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗപ്പെടുത്തുന്നതിനു പകരം അതിന് യത്നിക്കുന്നവരെ 'മാരക വിപത്തായി' ചിത്രീകരിക്കുന്നവരുടെ അവിവേകത്തെക്കുറിച്ച് എത്ര കുറച്ച് പറയുന്നുവോ അത്രയും നല്ലത്. മൌലീദിലെ 'ബിദ്അത്തും' വിവാഹത്തിലെ ധൂര്‍ത്തും കണ്െടത്തുന്നതില്‍ മാത്രം കാലംകളയുന്നതാണ് വിപത്തൊഴിവാക്കാന്‍ വഴിയെന്ന് തോന്നുന്നവര്‍ സ്വന്തം വഴിക്ക് നീങ്ങട്ടെ. അവര്‍ക്കുവേണ്ടി ഇസ്ലാമികപ്രസ്ഥാനം അതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് തല്ലി പതം വരുത്തുമെന്ന് മാത്രം അവര്‍ പ്രതീക്ഷിക്കരുത്. “
SADIK.. അഭിനന്ദനങ്ങൾ..
ReplyDeleteസ്വന്തം ആദർശത്തെ വിലകുറച്ചു കാണുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ തലയിൽ കയറുകയില്ല. സമകാലിക ലോകത്തെ എല്ലാ പ്രശ്നങ്ങളെയും ഇസ്ലാമിന്റെ അടിത്തറയിൽ നിന്ന് വീക്ഷിക്കുകയും ഇസ്ലാമികമായ പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുക എന്ന കർത്തവ്യം ആദർശ പ്രബുദ്ധതയുള്ള ഒരു പ്രസ്ഥാനത്തിനു മാത്രമേ ചേരൂ. സമുദായത്തിന്റെ പുരോഗമനവും നവോത്ഥാനവും കവലതോറും തെറിപ്രസംഗ പീഠങ്ങളിൽ അഭിരമിക്കുന്നവരുടെ കയ്കളിൽ ഏൽപ്പിച്ചുകൊടുക്കാൻ വയ്യ. മിത്രങ്ങളെ തിരിച്ചറിയാൻ പാടില്ലാത്ത അവസ്ഥ മനസ്സിലാക്കാം.. പക്ഷേ ശത്രുക്കളെക്കൂടി തിരിച്ചറിയാതായാലോ? ഹാ.. കഷ്ടം!!
@ സാദിക്ക്
ReplyDeleteഎന്റെ ചോദ്യത്തിന് മറുപടി നല്കാന് താന്കള് തയ്യാറാകാത്തത് കൊണ്ട് അതിനും താങ്കളുടെ ചോദ്യത്തിനും ഞാന്‍ തന്നെ മറുപടി പറയാം .വായനക്കാര്‍ തീരുമാനിക്കട്ടെ ഏതാണ് ശരി എന്ന് .
എന്റെ ചോദ്യം ഇതായിരുന്നു :
>>>"അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാര പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിനോട് ജമാഅത്തെ ഇസ്ലാമിക്ക് താത്ത്വികമായി വിയോജിപ്പുണ്ട്."<<<
'താത്വിക വിയോജിപ്പ്' എന്നാല്‍ നരകത്തില്‍ പോകുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത് .
വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് . വിശദീകരിക്കുമല്ലോ :)
മറുപടി :
താത്വിക വിയോജിപ്പുകളെ ശൂറ കൂടി താത്വിക യോജിപ്പ് ആക്കിയാല്‍ മതി
(പണ്ട് മുതലേ അങ്ങനെയാണല്ലോ ശീലം ,ശൂറ കൂടിയാണല്ലോ ഹറാമും ഹലാലും തീരുമാനിക്കുക )
ഇസ്ലാഹി പ്രസ്ഥാനത്തിന് അത്തരം താത്വിക പ്രതിസണ്ടി ഒന്നും തല്ക്കാലം ഇല്ല
ഇനി താങ്കളുടെ ചോദ്യം :
അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കല്‍ എന്നാല്‍ അത് തൌഹീതിനു വിരുദ്ധമായ ശിര്‍ക്കില്‍ പങ്കു ചെരലാണെന്നു സഹോദരന് നൌഷാദ് അന്ഗീകരിക്കുന്നുണ്ടോ?
നിസ്സംശയം പറയട്ടെ അത് ശിര്‍ക്കാണ്.
താന്കള് ചോദിച്ച ഈ ചോദ്യത്തിന് അനുബന്ധ ചോദ്യം കൂടി വരുമെന്ന് എനിക്ക് നന്നായി അറിയാം . അത് കൊണ്ട് താഴെ പറയുന്നത് ശ്രദ്ധാപൂര്‍വ്വം വായിച്ചിട്ട് ചോദിക്കുമല്ലോ
തൃശൂര്‍ -കോഴിക്കോട് റൂട്ടിലാണ് ഞാന്‍ സഞ്ചരിചിട്ടുള്ളതില് ഏറ്റവും വേഗതയില്‍ ബസ് ഓടിക്കണ്ടിട്ടുള്ളത് . അത് വഴി ഒരു ജമാഅത്ത് ചങ്ങാതി ബൈക്ക് ഓടിക്കുന്നു . ഹെല്‍മെറ്റ് വെച്ചിട്ടില്ല . കാരണം ?
തുടര്‍ന്ന് വായിക്കൂ :)
അദ്ദേഹം റോഡിന്റെ വലതു വശം ചേര്‍ന്ന് ആണ് ഓടിക്കുന്നത് .കാരണം ???
എതിരെ വന്ന ബസ്സ് ഇടിച്ചു അദ്ദേഹം പരലോകം പൂകുമെന്ന കാര്യത്തില്‍ സംശയമില്ല .അങ്ങനെ തന്നെ സംഭവിച്ചു ....
അദ്ദേഹത്തെ ഇതിനെക്കുറിച്ച് പരലോകത്ത് വിചാരണ ചെയ്തപ്പോള്‍ അദ്ധേഹത്തിന്റെ മറുപടി :
അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത താഗൂത്തി ഭരണ കൂടതിന്റെ നിയമങ്ങള്‍ ലംഘിച്ചത് കൊണ്ടാണ് ഞാന്‍ മരണപ്പെട്ടത് .അതിനാല്‍ എന്നെ നീ തൌഹീദിന് വേണ്ടി പോരാടിയ ശഹീദുകളുടെ കൂട്ടത്തില്‍ ഉള്പെടുതണമേ .....
എങ്ങനുണ്ടാവും ? എന്നാല്‍ ബുദ്ധിയുള്ള ജമാഅത്ത്കാര് ആരും അങ്ങിനെ ചെയ്യില്ല എന്ന് എനിക്കറിയാം .
കാര്യം മനസ്സിലായി കാണുമെന്ന് തോന്നുന്നു .ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ജമാഅത്ത് കാര്‍ അല്ലാത്തവരൊക്കെ അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്തവരാനെന്ന വാദം .
പീ ടീ നാസറിന്റെ കുറിപ്പ് ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു jamath-കാരനും പ്രതികരിച്ചു കണ്ടില്ല. ഉത്തരം മുട്ടിയപ്പോള്‍ എല്ലാവരും ഓടിയോ. ഞാന്‍ സുന്നിയോ മുജഹിദോ ഒന്നുമല്ല. JIHകാരുടെ വിളയാട്ടം കണ്ടപ്പോള്‍ ഇടപെട്ടതാണ്.
ReplyDeleteബഷീര്‍ക്കയോട്.
ReplyDeleteബ്ലോഗ് നിങ്ങളുടെതാണ്. എന്നാലും ഒരു അഭിപ്രായം ഉണ്ട്. തീവ്രവാദികള്‍ക്ക് ഇഷ്ടം പോലെ എന്തും പറയാനുള്ള അവസരം കൊടുക്കരുത്. അവര്‍ കൊടുത്ത ലിങ്കുകള്‍ പലതും തീവ്രവാട പ്രചാരണമാണ്.
>> അമീന് വി സി said :
ReplyDeleteജമാഅത്തെ ഇസ്ലാമിയും ഇതര ഇസ്ലാമിക സംഘടനകളും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കില്‍ യു ട്യൂബില്‍ കയറി തെറിപ്രസംഗം എന്നൊന്ന് അടിച്ചു നോക്ക്. അപ്പോള്‍ ആരുടെ പ്രസംഗമാണ് വരുന്നതെന്ന് കാണാം. ഒരു മുജാഹിദ് നേതാവും ഒരു സുന്നി നേതാവും നിന്ന് തെറി പറയുന്ന പ്രസംഗം.. <<
അമീനും കൂട്ടർക്കും എന്തൊങ്കിലും പിടിവള്ളി കിട്ടേണ്ടെ!! രാഷ്ട്രീയ മുശ്രിക്കിൽ നിന്നും പാവം അവസാനം എത്തിയിരിക്കുന്നു തേറി റിസേർച്ചിലേക്ക്. ഞങ്ങളാരും തെറി പ്രയോഗത്തിന്റെ വ്യക്താക്കളല്ല. ഞങ്ങളിൽ നിന്നുള്ള ചിലർ തന്നെയാണ് ഇത് ഇസ്ലാഹുകളുടെ മാർഗ്ഗമല്ല എന്ന് തുറന്ന് കണിക്കാനും എതിർത്തുകൊണ്ടുമാണ് അപ്ലോട് ചെയ്തിരിക്കുന്നത്. ഇത്തരം മോശം വാക്കുകളെക്കാളും കൂടുതൽ മോശമായതാണ് മുശ്രിക്കെന്നുള്ള വിളി. ആദ്യകാല ജമാഅത്തുകാർ മുതൽ ഇപ്പോഴും എത്രയോ ആളുക്കൾ കെ.എം.മൌലവി മുതലുള്ള മുജാഹിദുകളുടെ മേല്‍ പ്രയോഗിക്കുന്ന വാക്കാണ് ‘മുശ്രിക്ക്’. മുജാഹിദുകൾ പച്ചയായ ശിർക്ക് ചെയ്യൂന്നവരെ നിങ്ങൾ ശിർക്കാണ് ചെയ്യുന്നത് എന്ന് അവരെ ഉണർത്തുന്നു. പക്ഷെ, ഞങ്ങളുടെ കൂടെ ഖബറ് പൂജകരായ ബറേല്‍വികള്‍ പോലുമുണ്ടെന്ന് പറയുന്ന ജമാഅത്ത്കാർക്ക് ഈ കബര്‍ പൂജയും ഔലിയാക്കളെ വിളിച്ച് തേടലുമെല്ലാം ശാഖാപരം! അതിൽ ശിർക്ക് കാണാൻ കഴിയാത്ത നിങ്ങൾക്ക് ആകെ അറിയുന്ന ശിറ്ക്ക് മുജാഹിദുകളുടെ രാഷ്ട്രീയ ശിർക്കാണ്. ആ ശിർക്കിലേക്കല്ലെ ഇപ്പോ ജമാ അത്ത് എടുത്ത് ചാടുന്നത്?
ഇപ്പോഴും ലീഗിനായാലും ഇടതിനായാലും വലതിനായാലും വോട്ട് ചെയ്യൽ ശിർക്കാണ് എന്ന് പറയുന്ന ജമാഅത്ത് കാരെ എനിക്കറിയാം. അമീൻ ആ കൂട്ടത്തിൽ പെട്ട ആളാണോ?
പ്രവാചകന് മുഹമ്മദ് (സ) ഈ ലോകര്‍ക്ക് അനുഗ്രഹീതനായി വന്നതാണെന്ന് ജ:ഇ: മനസ്സിലാക്കുന്നു... മനുഷ്യ സമൂഹത്തിന്റെ വിമോചനവും രക്ഷ യുമാണ് ഇസ്ലാം.... അത് ഒരു ജീവിത വ്യവസ്ഥ യാണ് ... ഒരു മനുഷ്യന് ജീവിതത്തിലുടനീളം കൊണ്ട് നടക്കേണ്ട സംഹിത... ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം ഖുര്‍.ആന്‍ ആണ്.... അതിന്റെ ജീവിത മാത്രക പ്രവാചക ജീവിതവും.... ഈ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണ മാണ് ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്.ലാമിയുടെയും അടിസ്ഥാന പ്രമാണം..... ആ ഖുര്‍.ആന്‍ മനുഷ്യജീവിതത്തിന് അവന് അഭിമുഖീകരിക്കുന്ന ദൈനം ദിന പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ പറഞ്ഞ് കൊടുക്കുന്നു.....
ReplyDeleteഇന്ത്യയില്‍ കമ്മൂണിസ്റ്റ് കാരന് അവന്റെ ജീവിത വീക്ഷണമായ കമ്മൂണിസത്തെ അവതരിപ്പിക്കാ മെങ്കില്‍ ............ കോണ്‍ഗ്രസ് കാരന് അവന് വിശ്വസിക്കുന്ന വിവിധ സെകുലറിസം അവതരിപ്പിക്കാനുള്ള സ്വാതന്ത്രം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കില്‍..... ജമാഅത്തെ ഇസ്ലാമി ക്ക് എന്തുകൊണ്ട് ഇസ്ലാമിനെ ഒരു ജീവിത വീക്ഷണമായി (കമ്മൂണിസ്റ്റ് കാരന് തന്റെ വീക്ഷണം അവതരിപ്പിക്കുന്നത് പോലെ,,, കോണ്ഗ്രസ്സുകാരന് വിവിധ സെക്യുലറിസങ്ങള് അവതരി പ്പിക്കുന്നത് പോലെ)അവതരിപ്പിക്കന്‍ പറ്റല്ല..... അതെങ്ങനെ തീവ്രവാദവും വിഘടനവാദവും മതമൊലിക വാദവും മതരാഷ്ട്രവുമാവും.......
ഇന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ഇസ്ലാമിക് ബാങ്കിംഗ് ആണ്..... ഇസ്ലാമിക് ബാങ്കിംഗ് നെ ഇപ്പോള്‍ ഇന്ത്യകാണുന്നത് ഒരു അനുഗ്രഹ മായിട്ടാണ്.... പക്ഷെ ഈ ഇസ്ലാമിക് ബാങ്കിംഗ് നെ ഇന്ത്യന്‍ സമൂഹത്തിന് പരിചയപ്പെടുത്തിയ ജമാഅത്ത് ചിന്തകനായ ഡോ. നജാത്തല്ല സിദ്ദീഖി ഭീകരവാദിയും അദ്ദേഹത്തിന്റെ ചിന്താമണ്ഡല മായ ഇസ്ലാമിക് ബാങ്കിംഗ് പോലുള്ളത് അനുഗ്രഹവും.????????????..
Dear Vallikunnu, Take care. 120 Comments!. I dont understand most of the discussions here. Please post any other topics.
ReplyDeleteThis comment has been removed by the author.
ReplyDelete@അഷ്രഫ്
ReplyDeleteഈ പത്ര സമ്മേളനം ഒന്ന് മുഴുവാനായിരുന്നു കാണാനുള്ള ക്ഷമ കണിക്കൂ താങ്കള്‍.
പിടി നാസറിന്റെ ബഡായികള്ക്കുള്ള മറുപടി അതില്‍ തന്നെയുണ്ട്. ജമാ അത്തുകാര്‍ക്ക് കോഴികൊത്ത് പരിപാടികള്‍ക്ക് സമയമില്ലെന്ന് താങ്കള്‍ക്കറിയാമല്ലോ.
പള്ളിക്കുളം.. said...
ReplyDelete<< SADIK.. അഭിനന്ദനങ്ങൾ..
സ്വന്തം ആദർശത്തെ വിലകുറച്ചു കാണുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ തലയിൽ കയറുകയില്ല... >>
നാൾക്ക് നാൾ തിരിഞ്ഞ്മറിയുന്ന ആദർശവ്യക്താക്കളുടെ ‘പ്രബുദ്ധത‘ ഭയങ്കരം തന്നെ!!
സാമ്രാജ്യത്വപോരാട്ടം പറഞ്ഞ് കമ്മ്യൂണിസ്റ്റുകളുടെ ഒപ്പം കൂടിയത് എന്തിനാണെന്ന് ഇപ്പോ എല്ലാവരും കണ്ടതാണ്. ആളെയും ആദർശത്തെയും നോക്കാതെ ചോദിക്കാതെ തന്നെ വോട്ടും നൽകി, കവലതോറും ചെണ്ടകൊട്ടി അന്തരീക്ഷം മൊത്തത്തിൽ മലീമസമാക്കി തലകുത്തി മറിയുകയായിരുന്നു ഇടതിനോപ്പം.. ഇങ്ങിനെയൊക്കെ തുള്ളികളിച്ചാൽ ഇടതുപക്ഷത്തിൽ കൂട്ടുമെന്ന് ദിവാസ്വപ്നം കാണുകയായിരുന്നല്ലോ ഇന്ന് വരെ.. പക്ഷെ വിഷയത്തോടടുത്തപ്പോൾ പിണറായി ഒറ്റ കിക്ക്!! അപ്പഴാണ് മന്തബുദ്ധി പ്രവർത്തിച്ചത്.. കിട്ടേണ്ടത് കിട്ടിയപ്പോ പിണറായിമാത്രമല്ല ആദർശപുരുശനായി ചിത്രീകരിച്ച അച്ചുമാമൻ വരെ വൃത്തികെട്ടവൻ… അവസാനം ഇത് വരെ കൊടിയ ശത്രുവായ കുഞ്ഞാലിക്കുട്ടിയുടെ അടുത്തേക്ക്.. അത് കൈവിട്ടു.. എന്നീട്ട് തിന്നുകയാണിപ്പോ.. ലീഗ് ഞങ്ങളുടെ അടുത്ത് വന്നതാണെന്നൊക്കെ പറഞ്ഞ്… ഇനി ലീഗ് നിങ്ങളുടെ അടുത്ത് വന്നതാണെങ്കിൽ തന്നെ, നിങ്ങളെ ഒപ്പം കൂട്ടാൻ പറ്റിയ പാർട്ടിയല്ല എന്ന് പറഞ്ഞതിനെന്തിനാ ഇത്ര ഉറഞ്ഞ്തുള്ളുന്നത്? അപ്പോ ആർക്കാണ് ശത്രുവിനെയും മിത്രത്തെയും മനസ്സിലാക്കാൻ കഴിയാതെ പോയത്?? ഇതൊക്കെ മനസ്സിലാക്കാൻ ബേസിക് ഇൽം മത്.. പള്ളിക്കുടത്തിന്റെ വാതില്‍പടി കണ്ടിരുന്നെങ്കിൽ ഇതൊക്കെ അറിയണമായിരുന്നു.. താങ്കളുടെ ചുറുപ്പത്തിൽ പള്ളിക്കുടം ഹറാമായിരുന്നൊ??!
@mype:
ReplyDeleteകലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന് വിളിച്ചു പുറം തിരിഞ്ഞു നിന്നതിന്റെ കുഴപ്പമാണ് ഇവര്‍ക്ക് .എന്തെങ്കിലും മറുപടി പറഞ്ഞാല്‍ ഉടന്‍ വരും നിലവിളി :" ഞങ്ങളെ കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞത് കേട്ട് ഞങ്ങളെ പുലഭ്യം പറയുന്നേ..... "
അല്ലെങ്കില്‍ പാണ്ടിത്യ ഗര്ര്വ്വില് പറയും : പോടാ കൊച്ചെ പോയി ഇസ്ലാമെന്താനെന്നും ജമാഅത്തെ ഇസ്ലാമി എന്താണെന്നും പോയി പഠിച്ചിട്ട് വാ. പോ ..
എന്നിട്ട്
പിന്നെയും
പഴയ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കും .ഡാ ഇങ്ങനെ :
Blogger labikunnakkavu said..
.......
ഇന്ത്യയില്‍ കമ്മൂണിസ്റ്റ് കാരന് അവന്റെ ജീവിത വീക്ഷണമായ കമ്മൂണിസത്തെ അവതരിപ്പിക്കാ മെങ്കില്‍ ............ കോണ്‍ഗ്രസ് കാരന് അവന് വിശ്വസിക്കുന്ന വിവിധ സെകുലറിസം അവതരിപ്പിക്കാനുള്ള സ്വാതന്ത്രം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കില്‍..... ജമാഅത്തെ ഇസ്ലാമി ക്ക് എന്തുകൊണ്ട് ഇസ്ലാമിനെ ഒരു ജീവിത വീക്ഷണമായി (കമ്മൂണിസ്റ്റ് കാരന് തന്റെ വീക്ഷണം അവതരിപ്പിക്കുന്നത് പോലെ,,, കോണ്ഗ്രസ്സുകാരന് വിവിധ സെക്യുലറിസങ്ങള് അവതരി പ്പിക്കുന്നത് പോലെ)അവതരിപ്പിക്കന്‍ പറ്റല്ല
......
abikunnakkavu said...
ReplyDelete>> ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണ മാണ് ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്.ലാമിയുടെയും അടിസ്ഥാന പ്രമാണം.....>
> ഖുര്‍.ആന്‍ മനുഷ്യജീവിതത്തിന് അവന് അഭിമുഖീകരിക്കുന്ന ദൈനം ദിന പ്രശ്നങ്ങള്‍ക്ക്ു പരിഹാരങ്ങള്‍ പറഞ്ഞ് കൊടുക്കുന്നു >>
വല്ലാത്തോരൂ കഷ്ടം! അവസാനം ഇപ്പോ ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കേണ്ട ഗതിയിലെത്തി. അതിനപ്പുറം ചില പ്രമാണങ്ങളുണ്ടായിരുന്നു എന്നത് കൊണ്ടാണോ ഇത്? ഈ അടുത്തകാലത്ത് നജാത്തുല്ലഹ് സിദ്ധീഖിയുടെ തിരുത്തൽ വാദം വന്നതിന് ശേഷം പലപ്പോഴായി നേതാക്കൾ ഉപയോഗിക്കുന്നു, അണികളത് ഏറ്റ് പിടിക്കാനും തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ പ്രമാണം ഖുർആനും സുന്നത്തുമല്ല എന്ന് പറയുന്ന ഏതെങ്കിലും ടീമിനെ കാണിച്ച് തരുമോ (ആദർശ പ്രതിബദ്ധതയുള്ള ശിയാക്കളോഴികെ) ? പിന്നെന്തിനാ പ്രമാണങ്ങളെ കുറിച്ചും ആദർശത്തെ കുറിച്ചും ഇപ്പോ കുട്ടികൾ കാണാപാഠം പഠിക്കും പോലെ പറഞ്ഞ് കൊണ്ടിരിക്കുന്നു..!
>> ഇന്ത്യയില്‍ കമ്മൂണിസ്റ്റ് കാരന് അവന്റെ ജീവിത വീക്ഷണമായ കമ്മൂണിസത്തെ അവതരിപ്പിക്കാ മെങ്കില്‍ ............ കോണ്ഗ്രറസ് കാരന് അവന് വിശ്വസിക്കുന്ന വിവിധ സെകുലറിസം അവതരിപ്പിക്കാനുള്ള സ്വാതന്ത്രം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കില്‍..... ജമാഅത്തെ ഇസ്ലാമി ക്ക് എന്തുകൊണ്ട് ഇസ്ലാമിനെ ഒരു ജീവിത വീക്ഷണമായി (കമ്മൂണിസ്റ്റ് കാരന് തന്റെ വീക്ഷണം അവതരിപ്പിക്കുന്നത് പോലെ,,, കോണ്ഗ്രിസ്സുകാരന് വിവിധ സെക്യുലറിസങ്ങള് അവതരി പ്പിക്കുന്നത് പോലെ)അവതരിപ്പിക്കന്‍ പറ്റല്ല..... <<
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് കാരെ പോലെ കോൺഗ്രസ്സ് കാരെപോലെയാണോ ജമാഅത്ത് വിളമ്പിയത്? ഇവരാരെങ്കിലും ഇന്ത്യൻ ഭരണഘടന തെറ്റാണ്, അംഗീകരിക്കാൻ പറ്റാത്തതാണെന്ന് പറഞ്ഞിരുന്നോ? നേതൃത്തം പറയുന്നത് പൊട്ടീസുകളായി ജമാഅത്തുകാർ കേട്ടിരുന്നൊ.
>> ജമാഅത്ത് ചിന്തകനായ ഡോ. നജാത്തല്ല സിദ്ദീഖി ഭീകരവാദിയും അദ്ദേഹത്തിന്റെ ചിന്താമണ്ഡല മായ ഇസ്ലാമിക് ബാങ്കിംഗ് പോലുള്ളത് അനുഗ്രഹവും.????????????.. <<
ചിന്തകന്മാരും ചിന്താമണ്ടലങ്ങളും ജമാഅത്തുകാർക്ക് തീറെഴുതി നൽകിയതാണ്. ജമാഅത്തുകാരുടെ പ്രസിദ്ധീകരണങ്ങൾ മാത്രം വായിക്കുന്നവരെ ഇത്തരത്തിൽ എഴുതു.
പ്രിയ അഷ്റഫ്
ReplyDeleteചോദിച്ചതിനൊക്കെ ഉത്തരം കിട്ടില്ല.. അങ്ങിനെയെങ്കില്‍ ഞാന്‍ ഒരുപാട് ചോദിച്ചിട്ടുണ്ട്. നാട്ടില്‍ ജമാഅത്തിന്റെ തീവ്രവാദം വളരുന്നത്തിന്റെ ആശങ്കയും സൂചിപ്പിച്ചിരുന്നു.
1- തങ്ങളും കുഞ്ഞാലിക്കുട്ടിയും ഒളിച്ചും മറഞ്ഞും എന്തിനാണ് തീവ്രവാദവാദത്തിന്റെ മൊത്ത കച്ചവടക്കാരുടെ അടുത്തേക്ക് പോയത്? . അതും പലപ്രാവശ്യം ..
2- മുസ്ലിം ലീഗില്‍ ശക്തമായ സ്വാധീനമുള്ള മുജാഹിദ് പണ്ടിതന്മാരും, കെ.പിഎ മജീധിനെപ്പോലുള്ള സ്ഥാനാര്‍ത്ഥികളും ഈ തീവ്രവാദികളുടെ വോട്ടു വേണ്ടെന്നു തുറന്നു പറയാന്‍ എന്തുകൊട്നു തയ്യാറായില്ല?
3- ആദര്‍ശത്തില്‍ നിന്നും വ്യതിചലിച്ചവര്‍ എന്ന് ആക്ഷേപിക്കപ്പെടാത്ത വല്ല മുസ്ലിം സംഘടനയും കേരളത്തില്‍ ഉണ്ടോ?
4- ജമാഅത്തെ ഇസ്ലാമി പൊതുസ്വീകാര്യതക്ക് വേണ്ടിയാണ് ഏതാനും വര്‍ഷങ്ങളായി ഒരു പൊയ്മുഖത്തിന് പിറകില്‍ നിന്ന് കൊണ്ടാണ് കേരള സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുന്നത് എങ്കില്‍ പ്രസ്തുത ലക്ഷ്യം സാക്ഷാല്‍ കരിക്കുന്നത്തിനുവേണ്ടി അവര്‍ നടത്തുന്ന പത്രം, സ്ഥാപനങ്ങള്‍, അവര്‍ ചെയ്തുകൊടുക്കുന്ന സേവനങ്ങള്‍ എന്നിവക്കെതിരെ മുമ്പ് എന്‍ഡിഎഫിനെതിരെ കാംബൈന്‍ നടത്തിയ പോലെ യഥാര്‍ത്ഥ തൌഹീതിന്റെ വാക്താക്കള്‍ എന്ത് ചെയ്യും?
5- പണ്ട് പറഞ്ഞത് മാറ്റി വിവരമുള്ളവര്‍ പറഞ്ഞ രീതിയിലേക്ക് തിരിച്ചു വന്നാല്‍ അവരെ സ്വാഗതം ചെയ്തു അംഗീകരിക്കുകയല്ലേ ചെയ്യേണ്ടത്.?
(തുടര്‍ച്ച )
ReplyDeleteജൂത മതം പോലെ ,ക്രിസ്തു മതം പോലെ ഇവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരു മതമായില്ലേ ?
അപ്പോള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി പ്രവര്‍ത്തകര്‍ ആരായി ???
രാഷ്ട്രീയ ശിര്‍ക്ക് ചെയ്യുന്നവര്‍ ( അതായത് ഇസ്ലാം മതം വിട്ടു ജൂത മതം പോലത്തെ , ക്രിസ്തു മതം പോലത്തെ ഒരു മതമായ കോണ്‍ഗ്രസ് മതത്തില്‍ ചേര്‍ന്നു എന്നല്ലേ ഇവര്‍ വാദിക്കുന്നത് )
ദൈവമോ ദൈവത്തിന്റെ പരമാധികാരമോ ഒന്നും വിഷയമല്ലാത്ത്ത കോണ്‍ഗ്രസിനെ പോലും അവസാനം മതമായി ചിത്രീകരിക്കുന്നതിന്റെ അപകടം ഇനിയെങ്കിലും തിരിച്ചറിയുവാന്‍ പ്രിയപ്പെട്ട ജമാഅത് സഹോദരങ്ങള്‍ ശ്രമിക്കണം .ആരോടെങ്കിലും പകയോ വിദ്വേഷമോ വെച്ചല്ല ഈ ബ്ലോഗില്‍ ഇത്രയും പ്രതികരിച്ചത് . വിശുദ്ധ ഖുരആനോടും പ്രവാചകന് (സ)യുടെ ചര്യയോടുമുള്ള വിധേയത്വം കൊണ്ടാണ് .എന്റെ പ്രതികരണങ്ങളില്‍ ആരെയും വ്യക്തിപരമായി തേജോ വധം ചെയ്യുവാന്‍ ഉദ്ദേശിച്ചിട്ടില്ല . അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു . ജമാഅത്തെ ഇസ്ലാമിയോടുള്ള എന്റെ ഇപ്പോഴുമുള്ള അപേക്ഷ മറ്റുള്ള മുസ്ലിം സഹോദരങ്ങള്‍ രാഷ്ട്രീയമായി ശിര്ക്കിലാനെന്നുള്ള വാദം ഉപേക്ഷിക്കണമെന്നാണ് . അല്ലെങ്കില്‍ ജമാഅത്തിന്റെ വാദത്തിനു ബലമേകുന്ന ആയത്തുകളുടെ നമ്പര്‍ വ്യാഖ്യാന സഹിതം നല്‍കുക . പരിശോധികാമല്ലോ .നന്മകള് നേരുന്നു ....
മൈപ് said...
ReplyDelete<< ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് കാരെ പോലെ കോൺഗ്രസ്സ് കാരെപോലെയാണോ ജമാഅത്ത് വിളമ്പിയത്? ഇവരാരെങ്കിലും ഇന്ത്യൻ ഭരണഘടന തെറ്റാണ്, അംഗീകരിക്കാൻ പറ്റാത്തതാണെന്ന് പറഞ്ഞിരുന്നോ? നേതൃത്തം പറയുന്നത് പൊട്ടീസുകളായി ജമാഅത്തുകാർ കേട്ടിരുന്നൊ.>>>>
സുഹര്‍ത്ത് കോപിക്കതെ വയിക്കുമെന്ന് വിശ്വസിക്കുന്നു.....
ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടന യെയും വിമര്‍ശിക്കുന്നു എന്ന് പറയുന്നവര്‍ക്ക് തെളിവയി ഉള്ളതെ സയ്യിദ് അബുല്‍ അ.അല മൊദൂദി യുടെ ദേശീയത്വം ജനാധിപത്യം മതേതരത്തം ഒരു താത്വിക വിശകലനം എന്ന പുസ്തകമാണ്.... എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ എല്ലാം എല്ലാ മായ ഇന്ത്യയുടെ രാഷ്ട്രപിതവുമായ മഹത്മജി പാര്‍ലമെന്റിനെ വിളിച്ചത് ഒരു നന്മയും പ്രസവിക്കാത്ത മച്ചി എന്നാണ്... അതേപോലെ വേശ്യാലയം എന്നും വിളിച്ചിട്ടുണ്ട്..... കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ബൂര്‍ഷാ ജനാധിപത്യമെന്നാണ് വിളിച്ചിരുന്നത്....... കല്കത്ത തിസീസിലൂടെ സായുധ കലാപത്തിന് ആഹ്വാനം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകള്‍........... ഈ രീതിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെയമ്മ് പാര്‍ലമെന്റിനെയും വിമര്‍ശിച്ചവര്‍ രാജ്യസ്നെഹികളും ഇന്ത്യന്‍ സ്വാതന്ത്ര ത്തിന് മുന്‍പ് എഴുതയ പുസ്തക മായാലും അത് ജമാഅത്തിന്റെ ഭാഗത്ത് നിന്നും വന്നത് കോണ്ട് അവര്‍ രാജ്യ ദ്രോഹികളും.... ഞങ്ങള്‍ ഇന്ത്യക്കാരാണ്....... ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന എല്ലാ മോലിക അവകാശത്തോടെ യും ഞങ്ങള്‍ ഇന്ത്യയിലുടനീളം ഇസ്ലാമിക് കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാന ത്തില്‍ (കമ്മൂണിസ്റ്റ് കാരന് തന്റെ വീക്ഷണം അവതരിപ്പിക്കുന്നത് പോലെ,,, കോണ്ഗ്രസ്സുകാരന് വിവിധ സെക്യുലറിസങ്ങള് അവതരി പ്പിക്കുന്നത് പോലെ) ഞങ്ങളും പ്രവര്‍ത്തിക്കും അതിനെ തടയിടാന്‍ ഇന്ത്യന്‍ നിയമത്തില്‍ ഒരു വകുപ്പും ഇല്ല.. അതിനാല്‍ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും ഇന്ത്യന്‍ ഭരണഘടനക്ക് വിരുധ മാണെന്ന് പറയാന്‍ അവകാശ മില്ല... ഇനി ഉണ്ടെന്നാണ് ആര്‍ക്കെങ്കിലും പറയാനുള്ളതെങ്കില്‍ തെളിവോട് കൂടി പറയുക .....
This comment has been removed by the author.
ReplyDeleteപ്രിയ സുഹര്‍ത്ത് Noushad Vadakkel താങ്കളുടെ ദേശ്യം വെറുപ്പ് എന്നിവ താങ്കളുടെ ജ്ഞാനത്തെ മറികടക്കാതിരിക്കട്ടെ
ReplyDeleteAnvar Vadakkangara said...
ReplyDelete>> തങ്ങളും കുഞ്ഞാലിക്കുട്ടിയും ഒളിച്ചും മറഞ്ഞും എന്തിനാണ് തീവ്രവാദവാദത്തിന്റെ മൊത്ത കച്ചവടക്കാരുടെ അടുത്തേക്ക് പോയത്? . അതും പലപ്രാവശ്യം .. <<
തീവ്രവാദികളുടെ അടുത്ത് വന്ന് പിന്മാറിയതിൽ തീവ്രവാദികളെന്തിന് ഇത്ര ബേജാറാവുന്നേ!! ലീഗ് നിലപാട് പ്രഖ്യാപിച്ചത് മുതൽ ലീഗിനെതിരിലും ഇടതിനെതിരിലും പ്രത്യേകിച്ച് പിണറായിയെ കടുത്തരീതിയിൽ വിമർശിച്ചത് എന്തിന്? ഇവരാരും ദീനെന്ന സ്റ്റേറ്റിൽ ഹുകൂമത്തെ ഇലാഹിക്ക് വേണ്ടി നിലകൊണ്ടവരല്ലല്ലോ.. എന്നീട്ടും ഇവരിലാരെങ്കിലും ഒപ്പം കൂട്ടുമെന്ന സ്വപ്നം പോലിഞ്ഞത് കൊണ്ടാണോ ഈ എഴുത്ത് പൂരങ്ങൾ?
>> മുസ്ലിം ലീഗില്‍ ശക്തമായ സ്വാധീനമുള്ള മുജാഹിദ് പണ്ടിതന്മാരും, കെ.പിഎ മജീധിനെപ്പോലുള്ള സ്ഥാനാര്‍ത്ഥി കളും ഈ തീവ്രവാദികളുടെ വോട്ടു വേണ്ടെന്നു തുറന്നു പറയാന്‍ എന്തുകൊട്നു തയ്യാറായില്ല? <<
വോട്ട് വാങ്ങുന്നത് പോലെയല്ല ഒപ്പം കൂട്ടുക എന്നാൽ. വോട്ട് ആരുടെതും ആർക്കും വാങ്ങാം. വോട്ട് ചോദിച്ച് ഏതൊരാളുടെ അടുത്തും സ്ഥാനാർത്ഥികൾ പോകും. അതിനർത്ഥം അവർ പറയുന്നത് കേൾക്കുകയോ സ്വീകരിക്കുകയോ ചെയ്യുമെന്ന് കരുതുന്നത് വിഡ്ഢിത്തമായെ കാണാൻ കഴിയൂ…
>> ആദര്ശയത്തില് നിന്നും വ്യതിചലിച്ചവര്‍ എന്ന് ആക്ഷേപിക്കപ്പെടാത്ത വല്ല മുസ്ലിം സംഘടനയും കേരളത്തില്‍ ഉണ്ടോ?<<
ഇത് ആദർശത്തിൽ നിന്നും വ്യതിചലിച്ചിട്ടുണ്ടെന്നുള്ള സമ്മതപത്രമല്ലെ? പ്രമാണം ഖുർആനും സുന്നത്തുമായ ആർക്കാണ് ഇങ്ങിനെ വ്യതിച്ചലിക്കാൻ കഴിയുക? മുജാഹിദുകൾ ഏത് വിഷയത്തിലാണ് വ്യതിചലിച്ചത്? ഹറാമിനെ ഹലാലും ഹലാലിനെ ഹറാമുമാക്കി കളിച്ചത് ആരാണു?
>> ജമാഅത്തെ ഇസ്ലാമി പൊതുസ്വീകാര്യതക്ക് വേണ്ടിയാണ് ഏതാനും വര്ഷചങ്ങളായി ഒരു പൊയ്മുഖത്തിന് പിറകില്‍ നിന്ന് കൊണ്ടാണ് കേരള സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുന്നത് എങ്കില്‍ പ്രസ്തുത ലക്ഷ്യം സാക്ഷാല്‍ കരിക്കുന്നത്തിനുവേണ്ടി അവര്‍ നടത്തുന്ന പത്രം .. <<
പൊതുസ്വീകാര്യതക്ക് വേണ്ടി എന്ന് മുതലാണ് കളി തുടങ്ങിയത്? മാത്രമല്ല, ജനങ്ങളുടെ പൊതുസ്വീകാര്യതയാണോ ഇസ്ലാമിസ്റ്റു പാർട്ടിയുടെ ലക്ഷ്യം?!! ഈ പൊതു സ്വീകാര്യത എന്നാൽ എതിരാളികളിൽ കുത്തിതിരിപ്പുണ്ടാക്കുന്ന പരിപാടിയാണോ? തീവ്രവാദം മുതൽ ജെ.ടി.ട്ടി, സേട്ട്, മദനി.. തുടങ്ങി സമുദായത്തിന്റെ വെള്ളം കലക്കി മീൻ പിടിക്കുന്ന പരിപാടിയാണോ താങ്കളുദ്ദേശിച്ചത് ?
>> പണ്ട് പറഞ്ഞത് മാറ്റി വിവരമുള്ളവര്‍ പറഞ്ഞ രീതിയിലേക്ക് തിരിച്ചു വന്നാല്‍ അവരെ സ്വാഗതം ചെയ്തു അംഗീകരിക്കുകയല്ലേ ചെയ്യേണ്ടത്.? <<
തീർച്ചയായും സ്വാഗതം ചെയ്യും. ഇവിടെ താങ്കൾ സമ്മതിക്കുന്നു, മാറിയിട്ടുണ്ടെന്ന്!! അതിനെങ്കിലും ഗട്സ് താങ്കൾ കാണിച്ചു. നല്ലത്. പക്ഷെ വന്നെങ്കിലും അതികപേരും പണ്ട് പറഞ്ഞത് വിടുന്നുമില്ല. പണ്ട് പറഞ്ഞതും വെച്ച് ഇപ്പോഴും മറ്റുള്ളവരെ മുശ്രിക്കെന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നതോ? ഈ ഇരട്ടതാപ്
നയം എത്രയോ കാലമായി ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു.
ജമാഅത്തെ ഇസ്ളാമി ഒരു 'ഭയങ്കര' സംഭവമാകാന്‍ പുതുതായി എന്താണിവിടെ സംഭവിച്ചത്. കിനാലൂരില്‍ സോളിഡാരിറ്റി സര്‍ക്കാറിണ്റ്റെ അശാസ്ത്രീയമായ വികസനത്തെ എതിര്‍ത്തതോ?! (സോളിഡാരിറ്റി മാത്രമല്ല മറ്റു പല സംഘടനകളും അവിടെ ഉണ്ടായിരുന്നു എന്ന് മറക്കാതിരിക്കുക). അതോ ചാണകം എന്ന 'മാരകായുധം' (ഇത് മാരാകായുധമാണെന്ന് പറഞ്ഞവര്‍ ആരെന്ന് മറക്കാതിരിക്കുക) പോലീസിണ്റ്റെ ബലപ്രയോഗത്തിനെതിരില് വീട്ടമ്മമാര്‍ പ്രയോഗിച്ചതോ?!! സത്യത്തില്‍, തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിക്കാന്‍ സഹായിച്ച ജമാഅത്തെ ഇസ്ളാമി അവരുടെ തെറ്റായ നയങ്ങളെ കണ്ണൂം ചിമ്മി അനുസരിക്കാതെ ശക്തമായി സമരം നടത്തിയതല്ലേ, രാഷ്ട്രീയ സത്യസന്ധത? (പണ്ട് റാവു കോണ്‍ഗ്രസ് എന്ത് ചെയ്താലും അതിനെ ന്യായികരിച്ച ലീഗിണ്റ്റെ സ്വഭാവം ഇവര്‍ക്കും വേണമെങ്കില്‍ ഇക്കാര്യത്തില്‍ കാണിക്കാമായിരുന്നു എന്ന് ഒാര്‍ക്കുക). അവരുടെ രാഷ്ട്രീയ സത്യസന്ധതയെ അംഗീകരിക്കുകയും അതിനെ മനസ്സിലാക്കുകയുമല്ലേ ചെയ്യേണ്ടത്. ജമാഅത്തെ ഇസ്ളാമി ജനാധിപത്യത്തെ അംഗീകരിക്കുന്നവരല്ല എന്നൊക്കെ തട്ടിവിടാന്‍ പിണറായി വിജയനു ഇപ്പോള്‍ എന്താ മലക്കുകള്‍ 'വഹ്യ്' അറിയിച്ചോ?! അല്ലെങ്കില്‍ ഇത്രയും കാലം ഈ 'സത്യം' അദ്ദേഹം എന്തിനു മറച്ചുവെച്ചു? തങ്ങളെ എതിര്ക്കുബ്ബോള് 'ഭീകരരും' അനുകൂലിക്കുബ്ബോള് 'നല്ലവരും' എന്ന തിയറി എവിടന്ന് കിട്ടി? പിണറായി-ഐസക്-കോടിയേരി പ്രഭ്ര്തികള് പറയുന്നതെന്തും വിശ്വസിക്കുന്നവരാണോ ലീഗുകാര്‍? അങ്ങിനെയെങ്കില്‍ കേരളത്തിണ്റ്റെ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി പറഞ്ഞത് കുഞ്ഞാലികുട്ടിയാണു മാറാട് കലാപ കേസ് സി ബി ഐക്ക് വിടുന്നത് അട്ടിമറിച്ചത് എന്നണു. ലീഗുകാര്‍ ഇതു വിശ്വസിക്കും എന്ന് കരുതാമോ? അപ്പോള്‍ മറ്റുള്ളവര്ക്കെതിരിലാണെങ്കില് വിശ്വസിക്കാം 'സ്വന്ത'ത്തിനു നേരെയാണെങ്കില്‍ വിശ്വസിക്കില്ലെന്നാണോ?! ജമാഅത്തെ ഇസ്ളാമി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വോട്ടുകള്‍ ചോദിച്ച് ചര്‍ച്ചക്ക് ചെല്ലാറുണ്ട് കൊടുത്താല്‍ സ്വീകരിക്കാറുമുണ്ട്. ഇത്രയും നാളായിട്ട് ജമാഅത്തിണ്റ്റെ / സോളിഡാരിറ്റിയുടെ ഒരു പ്രവര്ത്തകന് പോകട്ടെ അനുഭാവിയെങ്കിലും എതെങ്കിലും തീവ്രവാദ കേസില്‍ പോട്ടെ തീവ്രവാദത്തിനു സഹായം ചെയ്തതായി എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി / എജന്‍സി തെളിയിചിട്ടുണ്ടൊ? (കഴിഞ്ഞ കുറെ നാളുകള്‍ തീവ്രവാദത്തിണ്റ്റെയും ഭീകരരുടെയും ആയിരുന്നല്ലോ). പല വര്‍ഗീയ കലാപത്തിനു പിന്നിലും സംഘ്പരിവാറിനെ നമുക്ക് കാണാന്‍ കഴിയും. പല രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലും സി പി എമ്മിനെ (മറ്റു പാര്‍ട്ടികളെയും) നമുക്ക് കാണാന്‍ കഴിയും ഇതില്‍ രണ്ടിലും അരനൂറ്റാണ്ടിലേറേയായി പ്രവര്‍ത്തിക്കുന്ന സംഘടന ഉള്‍പെട്ടിട്ടില്ലെങ്കില്‍ പിന്നെയെന്നാണു അവരുടെ 'ഒളിയജണ്ട'!, അന്ത്യനാളില്‍ നടപ്പാക്കാനാണോ?! നമ്മെളെല്ലാവരും മരിച്ച ശേഷം മസീഹുദ്ദജ്ജാലിനു വേണ്ടി നടപ്പാക്കാനണോ 'ഒളിയജണ്ട'!! മാറ്റിവെച്ചിരിക്കുന്നത്. സമരം എന്ന പേരില്‍ മിണ്ടാ പ്രാണികളായ ജന്തുക്കളെ ചുട്ടുകരിച്ചവരോ ശുദ്ദന്മാര്?! സ്വന്തം വിദ്യാര്‍ത്ഥികളുടെ മുന്പില് വെച്ച് അദ്ദ്യാപക്നെ വെട്ടിനുറുക്കിയവരോ ജനാധ്യപത്യവാദികള്?!! ക്ളസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്ത അധ്യാപകനെ ഒാടിച്ചിട്ട് കൊന്നവരോ 'രാജാജി' പക്ഷികള്‍?!!! ബാബരി മസ്ജിദ് തല്ലി തകര്‍ത്തപ്പോള്‍ 'വീണ' വായിച്ചവരോ 'മതേതര' വാദികള്‍. ഇത്തരക്കാരുടെ ഇടയില്‍ പാവപ്പെട്ടവര്‍ക്ക് വീടു വെച്ചും, കുടിവെള്ളമെത്തിച്ചും, സാധാരണക്കരുടെ വീട് ഇടിച്ചു നിരപ്പാക്കി ഇടവഴി പോലും ഇല്ലാത്തിടത്ത് വികസനത്തിണ്റ്റെ 'ഹൈവേ' കൊണ്ടുവരുന്നവരെ തുറന്നെതിര്‍ക്കുന്ന സോളിഡാരിറ്റിക്കര് 'തീവ്രവാദിയാണെങ്കില്‍' ആ 'തീവ്രവാദികളെ' ഞങ്ങള്‍ക്ക് ഇഷ്ടമാണൂ, ജനങ്ങള്‍ക്കും ഇത് ഇഷ്ടമാണെന്ന് 'തിരിച്ചറിഞ്ഞതു'കൊണ്ടല്ലേ, ഈ വെപ്രാളം? ഈ പരക്കം പാച്ചില്‍? തല്ലികൊല്ലാനുള്ള വ്യഗ്രത? ഒക്കെ വെറുതെയാണെന്ന് ചരിത്രത്തില്‍ നിന്നും പറ്റിക്കാത്ത മൂഡന്മാരാത്ര അത്തരക്കാര്‍. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.
ReplyDelete@labikunnakkavu said...
ReplyDeleteഹ ഹ ഹ!! മറ്റുള്ളവർ വിമർശിച്ചത് പോലെയാണോ ജമാഅത്ത് വിമർശനം? എത്ര കാലം വോട്ട് ചെയ്യൽ ഹറാമാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാർ മാറിനിന്നു? അത് പോട്ടെ, കമ്മ്യൂണിസ്റ്റുകളെ പോലുള്ളവരുടെ ആദർശം പോലെ മാറ്റിമറിക്കാൻ പറ്റുന്നതാണോ ഇസ്ലാമിന്റെ ആദർശം? ഇപ്പോ അടുത്തായി ഏറ്റ് പറയുന്നുണ്ടല്ലെ, ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന്. ഈ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നാലാളിരുന്ന് ഹലാലിനെ ഹറാമും ഹറാമിനെ ഹലാലുമാക്കി കളിച്ചാൽ അത് പോലെ വേറെ കൂട്ടരും അവർക്ക് തോന്നിയത് പോലെ ഹറാമും ഹലാലും താത്വിക ചിന്തകൾക്കനുസരിച്ച് വിശകലനം ചെയ്താൽ എവിടെ എത്തും മതം?? labikunnakkavu ന് പ്രഖ്യാപിക്കാൻ കഴിയുമോ ജമാഅത്തിന്റെ ഇത് വരെയുള്ള ലൈൻ തെറ്റാണെന്ന്? മുസ്ലിംങ്ങളെ രാഷ്ട്രീയ മുശ്രിക്കെന്ന് വിളിക്കാൻ പാടില്ല എന്ന്?
arivu thedi said...
ReplyDelete>> ജമാഅത്തെ ഇസ്ളാമി ഒരു 'ഭയങ്കര' സംഭവമാകാന്‍ പുതുതായി എന്താണിവിടെ സംഭവിച്ചത്. <<
നിങ്ങളുടെ മാറ്റം തന്നെ.. തികച്ചും ജനാധിപത്യ അടിത്തറയില്‍ നില്ക്കു ന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.! എന്ന് മുതൽ??
ജമാഅത്തിന് പിണറായിയുടെ സര്ട്ടിനഫിക്കറ്റ് ആവശ്യമില്ല: ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്
( Thejas news 25-5-2010 ) സുല്ത്താ ന് ബത്തേരി: ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യ ബോധത്തിനു പിണറായി വിജയന്റെ സര്ട്ടി ഫിക്കറ്റ് വേണെ്ടന്നു ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. സുല്ത്താ ന് ബത്തേരി താഴത്തൂരില് സോളിഡാരിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ജനാധിപത്യ അടിത്തറയില്‍ നില്ക്കു ന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കാള്‍ മാക്സിന്റെ മൂലധനത്തില്‍ ജനാധിപത്യം അംഗീകരിച്ചിട്ടുണേ്ടായെന്നു പിണറായി മറുപടി പറയണം. രാഷ്ട്രീയ കൊലപാതകങ്ങളും അഴിമതിയും ശീലമാക്കിയവര്‍ അതു ജമാഅത്ത് പ്രസ്ഥാനങ്ങളുടെ മുഖത്തുതേക്കാ
>> സമരം എന്ന പേരില്‍ മിണ്ടാ പ്രാണികളായ ജന്തുക്കളെ ചുട്ടുകരിച്ചവരോ ശുദ്ദന്മാാര്?! സ്വന്തം വിദ്യാര്‍ത്ഥി കളുടെ മുന്പി ല്‍ വെച്ച് അദ്ദ്യാപക്നെ വെട്ടിനുറുക്കിയവരോ ജനാധ്യപത്യവാദികള്?!! ക്ളസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്ത അധ്യാപകനെ ഒാടിച്ചിട്ട് കൊന്നവരോ 'രാജാജി' പക്ഷികള്‍?!!! <<
ഈ ചോദ്യം ഇപ്പോഴാണല്ലൊ വരുന്നത്? ഈ സംഭവങ്ങൾക്ക് ശേഷവും ജമാഅത്ത് അവരുടെ മൂട്ടിലായിരുന്നല്ലോ നടന്നത്?? അന്ന് അവരാരെങ്കിലും കൊല്ലീൽ പിടിച്ചിരുന്നൊ.. പറയാനനുവദിക്കാതെ?
>> ബാബരി മസ്ജിദ് തല്ലി തകര്‍ത്ത?പ്പോള്‍ 'വീണ' വായിച്ചവരോ 'മതേതര' വാദികള്‍. <<
ഇന്ത്യൻ നിയമങ്ങളിൽ നിന്ന് കൊണ്ട് മുസ്ലിംങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക എന്നതാണ് മുജാഹിദുകളുടെ നിലപാട്. ഇനി ബാബരി മസ്ജിദ് തകർത്തപ്പൊ ജമാഅത്ത് എന്ത് ചെയ്ത്? വെള്ളം കലക്കി മീൻ പടിക്കുക എന്നതിനപ്പുറം എന്ത് ചെയ്തു?
>> ഒക്കെ വെറുതെയാണെന്ന് ചരിത്രത്തില്‍ നിന്നും പറ്റിക്കാത്ത മൂഡന്മാ്രാത്ര അത്തരക്കാര്‍. <<
ഇത് താങ്കൾ പറഞ്ഞത് ജമാഅത്തുകാരെ കുറിച്ചാണോ? എന്ന് മുതലാണ് ജമാ അത്ത് ഇന്ത്യൻ ഭരണ ഘടന അനുസരിക്കാൻ തയ്യാറായത്? എന്ന് മുതലാണ് പ്ളാച്ചിമടയും കോളയും എക്സ്പ്രസ് ഹൈവേയും തലയിലേറ്റാൻ തുടങ്ങിയത്? ഇല്ലാത്ത ഐഡന്റിറ്റി ഉണ്ടാക്കാൻ വേണ്ടി ജനകീയ പ്രക്ഷോപങ്ങളിൽ കുറച്ച് സോളികുട്ടികളെ കൊടിയും കൊടുത്ത് പറഞ്ഞയച്ച് പ്രശ്നങ്ങളുടെ മുന്നിൽ തലകുത്തി മറിഞ്ഞ്, ഞങ്ങളാണിതിന്റെയൊക്കെ അമരക്കാരെന്ന് സ്വയം വീമ്പിളക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു. ഇവരൊക്ക് കക്ഷത്ത് പേപ്പറും തിരുകി ഫുദ്ധിജീവികളായി നടക്കുന്നവരായിരുന്നല്ലോ!!
മൈപ്പ്, ആരാണി മുജാഹിദുകള്‍? അവര്‍ എന്താണു കേരളക്കരക്ക് പരിചയപ്പെടുത്തിയത്?!! (യൂടൂബിലൂടെ നോക്കിയാല്‍ കുറെ 'തെറികള്‍' പരിചയപ്പെടാം എന്നുള്ളത് മറക്കുന്നില്ല). സമുദായത്തിനു വേണ്ടി എന്തുണ്ടാക്കി എന്നാണു പറയുന്നത്? (ഉള്ള സംഘടന തന്നെ പിളര്‍ത്തും എന്നുള്ളത് മറക്കുന്നില്ല, എന്നിട്ടവരെ തെറി വിളിക്കാനും പള്ളിയില്‍ അടിയുണ്ടാക്കാനും 'മുടുക്കന്മാരാണെന്നും' അറിയാം). ഈയിടെയായി പ്രവാചകനെ അപഹസിച്ച പുസ്തകം ഇറക്കിയവര്‍ പറഞ്ഞത് എം എം അക്ബര്‍ തങ്ങളുടെ ദൈവത്തെ അപമാനിച്ചു എന്നാണു. ഇങ്ങനെ സ്വന്തം സമുദായത്തില്‍ തെറിവിളിയും ഭിന്നിപ്പും നടത്തുന്നതിലും അന്യമത നിന്ദയിലും ഡിഗ്രിയും പി ജിയും എടുത്തവരുടെ പേരോ 'മുജാഹിദുകള്‍'? സാര്‍, ഞങ്ങള്‍ക്ക് ആ പട്ടം വേണ്ട. അത് നിങ്ങള്‍ തന്നെ തെറിവിളിച്ചും സി ഡി കള്‍ ഇറക്കിയും തമ്മില്‍ തല്ലിയും ചെയ്താല്‍ മതി.
ReplyDeletedear മൈപ്പ് ....
ReplyDelete----
ഇതാണ് ഞാന്‍ പറഞ്ഞത് കമ്മൂണിസ്റ്റ്കാര്ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും എന്തും പറയാം ചെയ്യാം .... ജ:ഇ ക്ക് പറയാനും പറ്റില്ല ചെയ്യാനും പറ്റില്ല. അപ്പോള്‍ അത് ഭീകരത രാജ്യദ്രോഹം
മൈപ്പ് ഒരു ഇരട്ട ത്താപ്പൂകാരനാണേന്ന് ഞാന്‍പറഞ്ഞാല്‍ വല്ല തെറ്റുമുണ്ടോ???
മൈപ്പിനെ പോലുള്ളവര്‍ക്ക് ജമാഅത്തുകാര്‍ അവരുടെ ഹ്രദയം പൊളിച്ച് കാണിച്ചാല്‍ പറയുക ഇതും വ്യാജ മാണ് എന്നായിരിക്കും അതിനാല്‍ ഒരു കാര്യം.. നിങ്ങള്‍ നിങ്ങള്‍ ക്ക് കഴിയുന്നത്പോലെ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ വ്യാജമെന്നും ഇരട്ടത്താപ്പെന്നും മതരാഷ്ട്രക്കാരെന്നും പറഞ്ഞ് നടന്ന് കാലം കഴിക്കുക..... ഞങ്ങള്‍ക്ക് മുമ്പില്‍ വലിയ ഒരു സമൂഹമുണ്ട്..(ഈ സമൂഹത്തില്‍ നിന്നും ഒന്നു രണ്ട് ലീഗ് കാരെയും, സാംസ്കാരിക രെന്ന് മാത്രഭൂമി പത്രം അവകാശ് പ്പെടുന്ന ഹമീദും, കാരശ്ശെരിയും, കേരളത്തിളെ യധാര്ത്ത അഹ്ലുസ്സുന്നെന്നവകാശ പ്പെടുന്ന ഖാദിയാനികളൂം KNM നെയും കുറക്കുക). അവരോട് ഞങ്ങള്‍ക്ക് ഒരുപാട് ഉത്തരവദിത്ത മുണ്ട്..... ഞങ്ങള്‍ ക്ക് നിങ്ങളോട് വെറുതെ സംവദിച്ച് കളയാന്‍ സമയമില്ല....
((( കാലമാണ, മനുഷ്യന് മഹാ നഷ്ടത്തിലാകുന്നു- സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും പരസ്പരം സത്യമുദ്ബോധിപ്പിക്കുകയും ക്ഷമയുപദേശിക്കുകയും ചെയ്ത ജനങ്ങളൊഴിച്ച്:Quran 103:.)))
@NOUSHAD
ReplyDeleteപ്രിയ സഹോദരന് നൌഷാദ്, താങ്കളുടെ ഒരു ചോദ്യത്തില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറിയിട്ടില്ല.
"പണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ ഇസ്ലാഹി പണ്ഡിതന്മാരെ 'രാഷ്ട്രീയ ശിര്‍ക്ക്' ചെയ്യുന്നവര്‍ എന്ന് മുദ്ര കുത്തുവാന്‍ ഇതേ വാദമല്ലേ ജമാഅത്തെ ഇസ്ലാമി ഉപയോഗിച്ചത് ?" ഈ ചോദ്യമാണ് താങ്കള്‍ ആദ്യം ചോദിച്ചത്. പിന്നീടുള്ള താങ്കളുടെ ഒരു comments ലും ഈ ചോദ്യം ആവര്തിച്ചിട്ടില്ല. അടുകൊണ്ടാണ് ഈ ചോദ്യം ഞാന്‍ പിന്നീട് ശ്രദ്ധിക്കാതെ പോയത്. പക്ഷെ, അതിനു ശേഷം എന്റെ ചോദ്യത്തിനു (അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കല്‍ എന്നാല്‍ അത് തൌഹീതിനു വിരുദ്ധമായ ശിര്‍ക്കില്‍ പങ്കു ചെരലാണെന്നു സഹോദരന് നൌഷാദ് അന്ഗീകരിക്കുന്നുണ്ടോ?)താങ്കള്‍ ഉത്തരം തരാതെ മറ്റൊരു ചോദ്യം (കേരളത്തില്‍ ഇന്ന് നിലവിലുള്ള മുസ്ലിം വിരുദ്ധമല്ലാത്ത ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണോ?,
ആണെങ്കില്‍ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ സഹായിച്ച പ്രേരിപ്പിച്ച ആയത് ഏതാണെന്ന് നമ്പര്‍ സഹിതം ഒന്ന് പറയുമോ?) ചോദിക്കുകയും പിന്നീടുള്ള എല്ലാ comments ലും അത് തന്നെ ആവര്തിക്കുകയുമാണ് ചെയ്തത്. എന്തായാലും ചോദ്യത്തിന് മറുപടി തരില്ല എന്നാ യാതൊരു വാശിയും എനിക്കില്ല.
ഓരോ ചോദ്യത്തിനും ഉത്തരം തരാം.
>>> പണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ ഇസ്ലാഹി പണ്ഡിതന്മാരെ 'രാഷ്ട്രീയ ശിര്‍ക്ക്' ചെയ്യുന്നവര്‍ എന്ന് മുദ്ര കുത്തുവാന്‍ ഇതേ വാദമല്ലേ ജമാഅത്തെ ഇസ്ലാമി ഉപയോഗിച്ചത്?<<<
ജനാധിപത്യവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ പങ്കെടുക്കുന്നതും ശിര്‍ക്കാണെന്ന് ജമാഅത്ത് അന്നും ഇന്നും പറഞ്ഞിട്ടില്ല. എന്നാല്‍ അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിച്ച് സ്വയം ദൈവം ചമഞ്ഞ് സൃഷ്ടികളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നവര്‍ ആരായാലും അവരെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നതും നിയമനിര്‍മാണത്തിനുള്ള അധീശാധികാരം സമ്മതിച്ചുകൊടുക്കുന്നതും ശിര്‍ക്കാണെന്നേ ജമാഅത്ത് എന്നും പറഞ്ഞിട്ടുള്ളൂ.
>>>കേരളത്തില്‍ ഇന്ന് നിലവിലുള്ള മുസ്ലിം വിരുദ്ധമല്ലാത്ത ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണോ?<<<
കേരളത്തില്‍ ഇന്ന് നിലവിലുള്ള ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു അത് സമുഹത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്? ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടി സഹോദരന് ചൂണ്ടിക്കാണിക്കാന്‍ ഇന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അതൊന്നു അറിയിക്കു.
>>>ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ സഹായിച്ച പ്രേരിപ്പിച്ച ആയത് ഏതാണെന്ന് നമ്പര്‍ സഹിതം ഒന്ന് പറയുമോ?<<<
"കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികളില്‍ പ്രവര്‍ത്തിക്കരുത്" എന്ന ഒരു ആയത് ഖുറാനില്‍ ഇല്ല. മറുപടിയില്‍ നിന്നും കാര്യം പിടികിട്ടിക്കാണുമല്ലോ? എന്തിനാ സഹോദരാ കണ്ണടച്ച് ഇരുട്ടാക്കുന്നത്? ഈ രൂപത്തില്‍ ആയതു തെളിവ് ചോദിക്കുകയാണെങ്കില്‍ താങ്കളുടെ പ്രസ്ഥാനം എന്തൊക്കെ കാര്യങ്ങള്‍ക്കു ആയതു തെളിവ് നല്‍കേണ്ടി വരും?
ഇനി താങ്കളുടെ ചില പ്രയോഗങ്ങള്‍ക്കുള്ള മറുപടി
>>>താത്വിക വിയോജിപ്പുകളെ ശൂറ കൂടി താത്വിക യോജിപ്പ് ആക്കിയാല്‍ മതി (പണ്ട് മുതലേ അങ്ങനെയാണല്ലോ ശീലം ,ശൂറ കൂടിയാണല്ലോ ഹറാമും ഹലാലും തീരുമാനിക്കുക)<<<
ജമാഅത്തെ ഇസ്ലാമി ഒരു ഹറാമിനെയും ഹലാലാക്കിയിട്ടില്ല, അത് പോലെ മറിച്ചും. ഉണ്ടെന്നു സഹോദരനാണ് തെളിയിക്കേണ്ടത്.
ഇസ്ലാമിലെ പരിപാവനമായ ഒരു കുടിയലോചന സംവിധാനത്തെയാണ് (ശൂറ) താങ്കള്‍ കളിയാക്കിയത്. ജമാഅത്തെ ഇസ്ലാമിയോടുള്ള വിരോധം, താങ്കളെ ഇസ്ലാമിലെ ചില സംവിധാനത്തെ പോലും കളിയാക്കാനുള്ള മനസികവസ്തയിലെതിച്ചിരിക്കുന്നു എന്ന് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. അള്ളാഹു പൊറുത്തു തരട്ടെ.
>>>ഇസ്ലാഹി പ്രസ്ഥാനത്തിന് അത്തരം താത്വിക പ്രതിസണ്ടി ഒന്നും തല്ക്കാലം ഇല്ല<<<
ഇസ്ലാഹി പ്രസ്ഥാനത്തിന് പ്രതിസണ്ടി ഒന്നും ഇല്ല എന്ന് ഇന്റര്‍നെറ്റില്‍ യു ടുബും തെരുവ് നീളെ നടക്കുന്ന LCD "ആദര്‍ശ പ്രഭാഷണങ്ങളും", കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന ചില "വിവേകങ്ങളും" "വിചിന്തനങ്ങളും" "ശബാബും" "ഇസ്ലാഹുകളും" ഒക്കെ ശ്രദ്ധിച്ചാല്‍ മനസിലാവുന്നുണ്ട്. (arivuthedi യുടെ last comments കൂട്ടി വായിക്കുക).
Will continue....
Continue….
ReplyDelete>>>അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കല്‍ എന്നാല്‍ അത് തൌഹീതിനു വിരുദ്ധമായ ശിര്‍ക്കില്‍ പങ്കു ചെരലാണെന്നു സഹോദരന് നൌഷാദ് അന്ഗീകരിക്കുന്നുണ്ടോ?
നിസ്സംശയം പറയട്ടെ അത് ശിര്‍ക്കാണ്.
താന്കള് ചോദിച്ച ഈ ചോദ്യത്തിന് അനുബന്ധ ചോദ്യം കൂടി വരുമെന്ന് എനിക്ക് നന്നായി അറിയാം . അത് കൊണ്ട് താഴെ പറയുന്നത് ശ്രദ്ധാപൂര്‍വ്വം വായിച്ചിട്ട് ചോദിക്കുമല്ലോ
തൃശൂര്‍ -കോഴിക്കോട് റൂട്ടിലാണ് ഞാന്‍ സഞ്ചരിചിട്ടുള്ളതില് ഏറ്റവും വേഗതയില്‍ ബസ് ഓടിക്കണ്ടിട്ടുള്ളത് . അത് വഴി ഒരു ജമാഅത്ത് ചങ്ങാതി ബൈക്ക് ഓടിക്കുന്നു . ഹെല്‍മെറ്റ് വെച്ചിട്ടില്ല . കാരണം ?
തുടര്‍ന്ന് വായിക്കൂ :)
അദ്ദേഹം റോഡിന്റെ വലതു വശം ചേര്‍ന്ന് ആണ് ഓടിക്കുന്നത് .കാരണം ???
എതിരെ വന്ന ബസ്സ് ഇടിച്ചു അദ്ദേഹം പരലോകം പൂകുമെന്ന കാര്യത്തില്‍ സംശയമില്ല .അങ്ങനെ തന്നെ സംഭവിച്ചു ....
അദ്ദേഹത്തെ ഇതിനെക്കുറിച്ച് പരലോകത്ത് വിചാരണ ചെയ്തപ്പോള്‍ അദ്ധേഹത്തിന്റെ മറുപടി :
അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത താഗൂത്തി ഭരണ കൂടതിന്റെ നിയമങ്ങള്‍ ലംഘിച്ചത് കൊണ്ടാണ് ഞാന്‍ മരണപ്പെട്ടത് .അതിനാല്‍ എന്നെ നീ തൌഹീദിന് വേണ്ടി പോരാടിയ ശഹീദുകളുടെ കൂട്ടത്തില്‍ ഉള്പെടുതണമേ .....
എങ്ങനുണ്ടാവും ? എന്നാല്‍ ബുദ്ധിയുള്ള ജമാഅത്ത്കാര് ആരും അങ്ങിനെ ചെയ്യില്ല എന്ന് എനിക്കറിയാം .
കാര്യം മനസ്സിലായി കാണുമെന്ന് തോന്നുന്നു .ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ജമാഅത്ത് കാര്‍ അല്ലാത്തവരൊക്കെ അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്തവരാനെന്ന വാദം .<<<
"നിസ്സംശയം പറയട്ടെ അത് ശിര്‍ക്കാണ്" എന്ന താങ്കളുടെ ഉത്തരത്തിന് അല്ലാഹുവിനു സ്തുതി.
അതിന്റെ വിശദീകരണത്തിന് താങ്കള്‍ കോഴിക്കോട്-ത്രിശൂര്‍ വഴി സഞ്ചരിക്കുകയും ഏതോ ഒരു ജമാഅത്തെ ഇസ്ലാമിക്കാരനെ പരലോകത്തേക്കു അയക്കുകയും ചെയ്തു എന്നൊക്കെ പറഞ്ഞു തടി ഊരാന്‍ നടത്തിയ ശ്രമം എനിക്ക് മനസിലായിട്ടില്ല. ഇവിടെ ഇത് വായിക്കുന്ന മറ്റാരെങ്കിലും മനസിലയിട്ടുന്ടെങ്കില് ഒന്ന് വിശദീകരിക്കണം എന്ന് അപേക്ഷ.
ഏതായാലും സഹോദരന് നൌഷാദ് 10 വര്‍ഷമായി പ്രബോധനം വായിക്കുന്ന ആളാണെന്ന് നേരത്തെ ഒരു ല്‍ കണ്ടിരുന്നു. പ്രബോധനത്തിന്റെ ചട്ടയിലെ "പ്രബോധനം" എന്ന് മാത്രമേ ഈ 10 വര്‍ഷമായിട്ടും വായിക്കുന്നുള്ളൂ എന്നും അതിനകത്തുള്ള മറ്റു ലേഖനങ്ങള്‍ ഒന്നും വായിക്കാറില്ല എന്ന് ഇപ്പോള്‍ മനസിലായി.
@ സാദിക്ക് :
ReplyDeleteസഹോദരാ
ഇത്ര പച്ചയായി ഇത് വായിക്കുന്ന വായനക്കാരുടെ മുഖത്ത് നോക്കി കളവു പറയാന്‍ പാടുണ്ടോ ???
താന്കള് പറയുന്നു :
"പണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ ഇസ്ലാഹി പണ്ഡിതന്മാരെ 'രാഷ്ട്രീയ ശിര്‍ക്ക്' ചെയ്യുന്നവര്‍ എന്ന് മുദ്ര കുത്തുവാന്‍ ഇതേ വാദമല്ലേ ജമാഅത്തെ ഇസ്ലാമി ഉപയോഗിച്ചത് ?" ഈ ചോദ്യമാണ് താങ്കള്‍ ആദ്യം ചോദിച്ചത്.
താങ്കള്‍ ഒന്ന് കൂടി മുകളിലേക്ക് പോയി നോക്കൂ എന്റെ ഒന്നാമത്തെ ചോദ്യം ദാ ഇങ്ങനെയാണ്
:
>>>"അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാര പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിനോട് ജമാഅത്തെ ഇസ്ലാമിക്ക് താത്ത്വികമായി വിയോജിപ്പുണ്ട്."<<<
'താത്വിക വിയോജിപ്പ്' എന്നാല്‍ നരകത്തില്‍ പോകുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത് .
വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് . വിശദീകരിക്കുമല്ലോ :)
പണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ ഇസ്ലാഹി പണ്ഡിതന്മാരെ 'രാഷ്ട്രീയ ശിര്‍ക്ക്' ചെയ്യുന്നവര്‍ എന്ന് മുദ്ര കുത്തുവാന്‍ ഇതേ വാദമല്ലേ ജമാഅത്തെ ഇസ്ലാമി ഉപയോഗിച്ചത് ?
ഇതിനു മറുപടി ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും താന്കള് നല്‍കിയില്ല . ആര് നരകത്തില്‍ പോവുമെന്നോ ആര് സ്വര്‍ഗത്തില്‍ പോവുമെന്നോ നിശ്ചയിക്കാന്‍ ഞാന്‍ ആളല്ല. എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ചെയ്തത് .
എന്നാലും ഇത് വല്ലാത്ത ചതിയായിപ്പോയി.എന്തെന്തു സ്വപ്നങ്ങളായിരുന്നു,എന്തൊക്കെ കണക്കു കൂട്ടലുകള്‍ ആയിരുന്നു.ഇല്ലാത്ത വോട്ടുകള്‍ പോലും കൊടുത്തു അധികാരത്തില്‍ കൊണ്ട് വന്ന ഇടതു പക്ഷം ഈ മാതിരി കൊടും ചതി ചെയ്യരുതായിരുന്നു.കൂടെ വേണ്ട എന്ന് പറഞ്ഞതല്ല,മത തീവ്ര വാദികള്‍ എന്ന് മുഖത്ത് നോക്കി വിളിച്ചതാ, ഏറെ സങ്കടം ! എന്നാലും പിണറായീ,ഈ കൊടും ചതി വേണ്ടിയിരുന്നില്ല.അച്ചു മാമനെ പിന്താങ്ങി വല്ലതുമൊക്കെ പത്രത്തില്‍ എഴുതീര്ന്നു എന്നത് ശരിയാണെങ്കിലും....
ReplyDeleteനാട്ടില്‍ സമര രംഗത്തുള്ള എല്ലാവര്‍ക്കുമൊപ്പം ചാടി വീണു അടി കിട്ടുമോ എന്ന് നോക്കി, കിട്ടിയില്ല.സ്വന്തം പത്രത്തില്‍ അല്ലാതെ രണ്ടു കോളം വാര്‍ത്ത വരാന്‍ പലതും ചെയ്തു നോക്കി! ഒന്നും ഫലിച്ചില്ല!
ഇപ്പൊ ഇതാ പിണറായി ആങ്ങി ഓങ്ങി അടിച്ചിടത്ത് തന്നെ കുഞ്ഞാലിക്കുട്ടിയുടെ ചവിട്ടും .
ഇപ്പോള്‍ പത്രങ്ങളിലൊക്കെ വാര്‍ത്ത വരുന്നു , പക്ഷെ പിണറായിയുടെ അടിയും ലീഗിന്റെ ചവിട്ടും കൊണ്ട് നീര് വന്ന ഈ മുഖം നാലാള് കാണാന്‍ പറ്റാത്ത വിധം ആയപ്പോഴാണെന്ന് മാത്രം !
ഒരു പത്രം കൊണ്ട് മറക്കാന്‍ പറ്റാത്ത വിധം അത് ബീഭത്സം ആയിരിക്കുന്നു എന്ന് ആരിഫലിയും കാരക്കുന്ന് ശൈഖും തിരിച്ചറിയുന്നത് എന്നാണാവോ?
@ സാദിക്ക്
ReplyDelete( തുടര്‍ച്ച )
താങ്കള്‍ പറയുന്നു :ജനാധിപത്യവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ പങ്കെടുക്കുന്നതും ശിര്‍ക്കാണെന്ന് ജമാഅത്ത് അന്നും ഇന്നും പറഞ്ഞിട്ടില്ല. എന്നാല്‍ അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിച്ച് സ്വയം ദൈവം ചമഞ്ഞ് സൃഷ്ടികളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നവര്‍ ആരായാലും അവരെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നതും നിയമനിര്‍മാണത്തിനുള്ള അധീശാധികാരം സമ്മതിച്ചുകൊടുക്കുന്നതും ശിര്‍ക്കാണെന്നേ ജമാഅത്ത് എന്നും പറഞ്ഞിട്ടുള്ളൂ.
മറുപടി കേട്ടോളൂ :
ഇന്ത്യന്‍ ഭരണകൂടം താന്കള് ആരോപിക്കുന്നത് പോലെ
അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിച്ച് സ്വയം ദൈവം ചമഞ്ഞ് സൃഷ്ടികളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നവര്‍
ആണോ ? കേള്‍ക്കാന്‍ കൌതുകമുണ്ട് .
താങ്കള്‍ പറയുന്നു >>>"നിസ്സംശയം പറയട്ടെ അത് ശിര്‍ക്കാണ്" എന്ന താങ്കളുടെ ഉത്തരത്തിന് അല്ലാഹുവിനു സ്തുതി. <<<
ഇത് ഇസ്ലാഹി പ്രസ്ഥാനം പണ്ടേ പറയുന്നതാണ് . അല്ല എന്ന് സ്ഥാപിക്കുന്ന ഒരു ഉദ്ധരണി നല്കുവാന് താങ്കളോട് വിനയ പൂര്‍വ്വം ആവശ്യപ്പെടുന്നു .
@ സാദിക്ക്
ReplyDeleteതാന്കള് പറഞ്ഞു :
>>കേരളത്തില്‍ ഇന്ന് നിലവിലുള്ള ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു അത് സമുഹത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്? ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടി സഹോദരന് ചൂണ്ടിക്കാണിക്കാന്‍ ഇന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അതൊന്നു അറിയിക്കു.<<
ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്ത്തിപ്പിടിക്കനമെന്നല്ല ഞാന്‍ പറഞ്ഞത് . ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ട മിനിമം യോഗ്യത ജനാധിപത്യം നിലനിര്‍ത്തുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് .
ആദ്യം ചോദ്യം മനസ്സിലാക്കൂ ... എന്നിട്ട് ഉത്തരമെഴുതൂ സഹോദരാ
Dear Maip
ReplyDeleteഅതായത് പണ്ട് സവര്‍ണര്‍ താഴ്ന്ന ജാതിക്കരോട് കാണിച്ച പോലെ വോട്ടു ചെയ്തു പൊക്കോളൂ പരിസരത്തൊന്നും കണ്ടു പോകരുത്.. എന്നെ രീതി അല്ലെ?
വെറുതെ കിട്ടുന്ന മൂരിക്കുട്ടിയുടെ പല്ല് പിടിച്ചു നോക്കേണ്ട എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്
ഇതുവരെ ജ. ഇസ്ലാമിക്കാര്‍ പല കോലത്തിലായി പലര്‍ക്കും വോട്ടു പതിച്ചു കൊടുത്തു, പാലം കടന്നാല്‍ കൂരായനാ എന്ന് പറയുംബോലെ പിന്നെ വാങ്ങിയവരും ഇല്ല കിട്ടിയവരും ഇല്ല ..
ഇപ്പോള്‍ സ്വന്തം വോട്ടു സ്വന്തം പെട്ടിയില്‍ ഇടുകയാണ് എന്ന തീരുമാനം, ഒളിച്ചും പാത്തും ചെന്ന കുഞ്ഞാലികുട്ടിയുടെയും തങ്ങളുടെയും മുഖത് നോക്കി പറഞ്ഞപ്പോളാ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയും വാക്ക് മാറ്റിയത്. അല്ലാതെ “ഇങ്ങളെ വോട്ടു ഇനി ഞമ്മക്ക് വേണ്ടാട്ടോ” എന്ന് പറയാന്‍ പോയതാണെന്നു വിശ്വസിക്കാന്‍ മാത്രം എല്ലാവരും.... അല്ല.
വരവുപോലും വെക്കാതെ വെറുതെ കിട്ടാര്ന്നു .. ഞങള്ക്കില്ലെങ്ങില് ആര്‍ക്കും വേണ്ട.. ഇതാണ് രണ് കൂട്ടരുടെയും മിനിമം പരിപാടി.
ഇപ്പോള്‍ നടക്കുന്ന ഈ ബഹളതിന്റെയൊക്കെ അടിസ്ഥാനം ഇത് തന്നെയാണ് .. അല്ലാതെ കഴിഞ്ഞ ആഴ്ച ജമാഅത്തെ ഇസ്ലാമി പുതിയ ഇസ്ലാമുമായി വന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല..
ആദര്‍ശം വ്യതിയാനം – ഒരു വിഭാഗം മുജാഹിദുകള്‍ പറയുന്നു മടവൂരികള്‍ ഇ ഖ്വാനികളാണെന്നു !!! അതേതാ ഒരു പുതിയ ഇഖ്വാന്!! ആദര്ശതില് നിന്നും വ്യതിച്ചലിച്ചവരാനെന്നു!! അവിടെക്കൊക്കെ പോയി വെറുതെ സമയം കളയണോ
@ സാദിക്ക്
ReplyDeleteതാന്കള് പറഞ്ഞു :
>>>ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ സഹായിച്ച പ്രേരിപ്പിച്ച ആയത് ഏതാണെന്ന് നമ്പര്‍ സഹിതം ഒന്ന് പറയുമോ?<<<
"കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികളില്‍ പ്രവര്‍ത്തിക്കരുത്" എന്ന ഒരു ആയത് ഖുറാനില്‍ ഇല്ല.
കൊള്ളാം നല്ല മറുപടി. ജമാഅത്തിന്റെ കേന്ദ്ര കമ്മിറ്റിക്ക് ഒരു അപേക്ഷ അയച്ചു കൊടുക്കൂ . അവര്‍ തരും എത്ര ആയത് വേണമെങ്കിലും . എന്നിട്ട് പറഞ്ഞാല്‍ മതി .കാത്തിരിക്കുന്നു
പ്രിയ സഹോദര ലോകത്ത് എവിടെ ജീവിക്കുന്ന മുസ്ലിമിനും തന്റെ മതമനുസ്സരിച്ചു ജീവിക്കുവാനും പ്രബോധനം ചെയ്യുവാനും അവന് ജീവിക്കുന്ന രാജ്യത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കാം.അത് മുസ്ലിങ്ങളെ ഉപദ്രവിക്കുകയും ,രാജ്യത് നിന്നും പുറത്താക്കുവാന്‍ യുദ്ധം ചെയ്യുന്നവര്‍ക്കും അനുകൂലമാകരുത് എന്ന് മാത്രം .
@ സാദിക്ക്
ReplyDeleteതാന്കള് പറഞ്ഞു :
>>>താത്വിക വിയോജിപ്പുകളെ ശൂറ കൂടി താത്വിക യോജിപ്പ് ആക്കിയാല്‍ മതി (പണ്ട് മുതലേ അങ്ങനെയാണല്ലോ ശീലം ,ശൂറ കൂടിയാണല്ലോ ഹറാമും ഹലാലും തീരുമാനിക്കുക)<<<
ജമാഅത്തെ ഇസ്ലാമി ഒരു ഹറാമിനെയും ഹലാലാക്കിയിട്ടില്ല, അത് പോലെ മറിച്ചും. ഉണ്ടെന്നു സഹോദരനാണ് തെളിയിക്കേണ്ടത്.
പഴയ കാല ജമാതുകാരെ പരിചയമുണ്ടെങ്കില്‍ ചോദിച്ചു നോക്കൂ . അവരുടെ കാലഘട്ടത്തിലാണ്
വോട്ട് ചെയ്യല്‍ ,ഹറാമും പിന്നെ ഹലാലുമായത് .
സര്‍ക്കാര്‍ വക കുന്ചിക സ്ഥാനങ്ങള്‍ ഹരാമെന്നു പ്രഖ്യാപിചു ഉള്ള പണി രാജി വെച്ച് ഇസ്ലാമിക രാജ്യമെന്ന ഹുകൂമത്തെ ഇലാഹിയുമായി നടന്നത് . .
അള്ളാഹുവും അവന്റെ പ്രവാചകനും പറഞ്ഞതിനു തെറ്റായ വ്യാഖ്യാനം നല്കിയ മൌദൂദിയെ പിന്‍പറ്റുന്നവര്‍ക്കു ഇപ്പൊള്‍ ഇതെല്ലാം പറയെന്ടി വരുന്നു തങ്ങളെ മറ്റുള്ളവരെകൊന്ടു അങ്ങീകരിപ്പിക്കാന്
ReplyDeleteപാവം ഗതികെട്ടാല്‍ പുലി പുല്ലും തിന്നുന്നും ഇവിടെ ഇപ്പൊള്‍ പുലി എതാ? പുല്ലു എതാ? സമ്ഷയം അതില്‍ മാത്രമാണു
@ സാദിക്ക്
ReplyDeleteതാന്കള് പറഞ്ഞു
>>>അതിന്റെ വിശദീകരണത്തിന് താങ്കള്‍ കോഴിക്കോട്-ത്രിശൂര്‍ വഴി സഞ്ചരിക്കുകയും ഏതോ ഒരു ജമാഅത്തെ ഇസ്ലാമിക്കാരനെ പരലോകത്തേക്കു അയക്കുകയും ചെയ്തു എന്നൊക്കെ പറഞ്ഞു തടി ഊരാന്‍ നടത്തിയ ശ്രമം എനിക്ക് മനസിലായിട്ടില്ല. ഇവിടെ ഇത് വായിക്കുന്ന മറ്റാരെങ്കിലും മനസിലയിട്ടുന്ടെങ്കില് ഒന്ന് വിശദീകരിക്കണം എന്ന് അപേക്ഷ.<<<
താന്കള് മുജഹിദു സുഹൃത്തുക്കളെ കാണുമ്പോള്‍ 'കോഴി കൊത്താനില്ല' എന്ന് പറഞ്ഞു തടി തപ്പുന്ന ആളായിരിക്കാം അത് കൊണ്ടാണ് മനസ്സിലാകാതെ പോയത് . ഞാന്‍ അഹങ്കാരം പറയുകയല്ല , ഒരു പാട് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുമായും പണ്ടിതന്മാരുമായും പുറകെ നടന്നു സംവദിച്ചിട്ടുള്ള ആളാണ് ഞാന്‍ . അവരില്‍ നിന്നും ഉണ്ടായിട്ടുള്ള മറുപടികളുടെ അടിസ്ഥാനത്തില്‍ ഒരു മുഴം നീട്ടി എറിഞ്ഞു എന്നേയുള്ളൂ . ഇത് വായിക്കുന്ന പല ജമാഅതുകാര്ക്കും അത് മനസ്സിലായിട്ടുണ്ട് എന്നാണു എന്റെ വിശ്വാസം .
@ സാദിക്ക്
ReplyDeleteതാന്കള് പറഞ്ഞു
>>>ഏതായാലും സഹോദരന് നൌഷാദ് 10 വര്‍ഷമായി പ്രബോധനം വായിക്കുന്ന ആളാണെന്ന് നേരത്തെ ഒരു ല്‍ കണ്ടിരുന്നു. പ്രബോധനത്തിന്റെ ചട്ടയിലെ "പ്രബോധനം" എന്ന് മാത്രമേ ഈ 10 വര്‍ഷമായിട്ടും വായിക്കുന്നുള്ളൂ എന്നും അതിനകത്തുള്ള മറ്റു ലേഖനങ്ങള്‍ ഒന്നും വായിക്കാറില്ല എന്ന് ഇപ്പോള്‍ മനസിലായി.<<<
ഞാന്‍ ആറു വര്‍ഷമായി 'സത്യ ദൂതന്' എന്ന മാസിക സ്ഥിരമായി വായിക്കുന്ന ആളാണ് . അവരോടു തെളിവുകള്‍ സഹിതം സംവദിക്കുമ്പോള്‍ അവര്‍ക്ക് ഉത്തരം മുട്ടുമ്പോള്‍ അവര്‍ എങ്ങനെ പ്രതികരിക്കുമോ , ആ നിലവാരത്ത്തിലേക്ക് ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനായ താന്കള് താഴരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു .
പ്രിയ സഹോദരന് സാദിഖ്
ReplyDeleteനമ്മുടെ സമയം ഒരുപാട് വിലപ്പെട്ടതാണ് സഹോദരാ.ഇതിന്റെ പേരിലൊക്കെ നാം ചോദ്യം ചെയ്യപെടാന്‍ സാധ്യതയുണ്ട്.
അത് കൊണ്ട് മലയാളത്തിലെഴുതിയാല്‍ മനസ്സിലാവുന്നവരോട് മാത്രം സംവാദത്തിനു ശ്രമിക്കൂ എന്നത് ഒരു അഭ്യര്‍ത്ഥന മാത്രമാണ്.
@arivu thedi said...
ReplyDelete>> മൈപ്പ്, ആരാണി മുജാഹിദുകള്‍? അവര്‍ എന്താണു കേരളക്കരക്ക് പരിചയപ്പെടുത്തിയത്?!! (യൂടൂബിലൂടെ നോക്കിയാല്‍ കുറെ 'തെറികള്‍' .. <<
മുജാഹിദുകളുടെ വിഷയത്തിൽ താങ്കൾ അ‘പാര‘നാണ് !! ഞാൻ വ്യക്തമാക്കി ഇവിടെ എഴുതിയിട്ടുണ്ട് തെറി വിഷയം. തെറിയിൽ റിസേർച്ച് ചെയ്യുന്നതിന് മുമ്പ് അത് പരിശോധിക്കുക. സംഘടന പിളർന്നത് നല്ല കാര്യമെന്നുമല്ല. പിളർപ്പിന്റെ വിഷയത്തിൽ ജമാഅത്താണല്ലൊ ഒന്നാമൻ. സിമികുട്ടികൾ എന്തിനാണ് പിളർന്ന് പോയത്. എം. എം. അക്ബറിന്റെ വിഷയം എന്താണെന്ന് പരിശോദിച്ച് വരിക. അദ്ദേഹം അതിന് മറുപടി കൊടുത്തിട്ടുണ്ട്. മുസ്ലിം കേരളത്തിൽ ഒരു പക്ഷെ 'അറിവ്തേടി' എന്ന ജമാഅത്ത് പ്രവർത്തകനാകും ക്രിസ്ത്യാനികളുടെ ആരോപണം അതേപടി ഏറ്റുപിടിച്ച് താറടിക്കാൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ വിഷയം മനസ്സിലാകാഞ്ഞിട്ടല്ല, ഉത്തരം മുട്ടുമ്പോഴുണ്ടാകുന്ന കിബ്റ് രോഗമാണ്.! ജമന്റെ വല്ലതും കിട്ടിയാൽ അതപ്പടി വിഴുങ്ങി മറ്റുള്ളവരിൽ ചർദ്ദിക്കുന്നതിനപ്പുറം വിഷയങ്ങളെ ശരിയായ കോണിൽ നിന്നും മനസ്സിലാക്കാൻ താങ്കൾക്ക് ‘ആദർശ‘ പ്രബുദ്ധത കരണം കഴിയുന്നില്ല.
@ ചിന്തകന്‍
ReplyDeleteതാന്കള് പറയുന്നു >>പ്രിയ സഹോദരന് സാദിഖ്
നമ്മുടെ സമയം ഒരുപാട് വിലപ്പെട്ടതാണ് സഹോദരാ.ഇതിന്റെ പേരിലൊക്കെ നാം ചോദ്യം ചെയ്യപെടാന്‍ സാധ്യതയുണ്ട്. <<<
പക്ഷെ അതിനൊക്കെ മുന്‍പ് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുക മുസ്ലിംകളുടെ മേല്‍ ഇല്ലാത്ത അനുസരണ ശിര്‍ക്ക് ആരോപിച്ചതിന്റെ പേരിലായിരിക്കും
ജമാഅത്തും സിപിഎമ്മും അകലുന്നു
ReplyDeleteസാമ്രാജ്യത്വത്തിനെതിരെ ജനപക്ഷത്ത് നില്ക്കുന്ന പാര്‍ട്ടി എന്ന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി സിപിഎമ്മുമായി കൈകോര്‍ത്തത്. എന്നാല്‍ കിനാലൂര്‍ സംഭവത്തോടെ സിപിഎം മന്ത്രി ജമാഅത്തിനെയും ജമാഅത്ത് സിപിഎമ്മിനെയും പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയത് സിപിഎമ്മും ജമാഅത്തും വഴിപിരിയുന്നതിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. ജമാഅത്ത് പത്രം ഇടതുപക്ഷ ഗവണ്മന്റിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ മുഖപ്രസംഗത്തില്‍നിന്ന്:
``വികസന കാര്യത്തിന്റെ മാത്രമല്ല, വികസനത്തിന്റെ പേരുപറഞ്ഞുള്ള ഭൂമിക്കച്ചവടത്തിലും ഇടതുപക്ഷത്തിന് ജനപക്ഷ നിലപാടില്ല എന്നത് ആശങ്കയുണര്‍ത്തേണ്ട പ്രശ്നമാണ്. ഭരണകൂടം ജനവിരുദ്ധ നയങ്ങളുമായി ഇറങ്ങുമ്പോള്‍ എവിടെനില്ക്കണമെന്ന് അവര്‍ തീരുമാനിക്കേണ്ടതുണ്ട്. പ്രശ്നം വസ്തുനിഷ്ഠമായി പഠിക്കാനും ജനങ്ങളുന്നയിക്കുന്ന ചോദ്യങ്ങളെ ലാത്തിവീശി അടിച്ചമര്‍ത്തുന്നതിനുപകരം യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാനും ഇനിയെങ്കിലും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുക.'' (മാധ്യമം 8.5.2010)
ഇസ്ലാമിക ഭരണമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ തങ്ങളിലര്‍പ്പിതമായ ഉത്തരവാദിത്തം വിസ്മരിച്ച് ചൂലും ചാണകവെള്ളം കലക്കിയെ ബക്കറ്റുമായി തങ്ങള്‍ തന്നെ വോട്ട്ചെയ്ത് സഹായിച്ച `ജനപക്ഷ സര്‍ക്കാറി'നെതിരെ ജിഹാദിനിറങ്ങുന്നത് വിചിത്രമായിരിക്കുന്നു. ഇതാണോ വൈരുധ്യാധിഷ്ഠിത മതരാഷ്ട്രവാദം എന്ന് കാര്ക്കൂനുകള്ക്കും മുത്തഫിഖുകള്ക്കും ചോദിക്കാവുന്നതാണ്!
കെ പി എസ് ഫാറൂഖി @ Shababweekly.net
@ ഇനിയും എന്തെങ്കിലും സംശയം ബാക്കി ഉള്ളവര്‍ ഇത് കൂടി വായിച്ചു കൊള്ളൂ
ReplyDeleteജമാഅത്തെ ഇസ്ലാമി മറുപടി പറയേണ്ട ചോദ്യങ്ങള്‍
ചിന്തകന്‍,
ReplyDeleteസാദിഖിന്റെയോ താങ്കളുടെയോ ശ്രമങ്ങള്‍ വെറുതെയായിട്ടില്ല. ഈ ചര്‍ചകളില്‍ എല്ലാം വ്യക്തമാണ്. ഇസ്ലാഹികളുടെ സംവാദം ഇതിനേക്കാള്‍ നന്നായി താങ്കള്‍ പ്രതീക്ഷിക്കരുത്.
This comment has been removed by the author.
ReplyDeletelabikunnakkavu said...
ReplyDelete<< ഇതാണ് ഞാന്‍ പറഞ്ഞത് കമ്മൂണിസ്റ്റ്കാര്ക്കും കോണ്ഗ്രംസ്സുകാര്ക്കും എന്തും പറയാം ചെയ്യാം .... ജ:ഇ ക്ക് പറയാനും പറ്റില്ല ചെയ്യാനും പറ്റില്ല..>>
കമ്മ്യൂണിസത്തെ പോലെയാണോ ഹുകൂമത്തെ ഇലാഹ്! പാവങ്ങൾക്ക് കമ്മ്യൂണിസ്റ്റുകളെ പോലെ.. കാഗ്രസ്സേരെ പോലെയാകണമെന്ന്! നല്ല മൊഞ്ചുള്ള മോഹം!
<< മൈപ്പ് ഒരു ഇരട്ട ത്താപ്പൂകാരനാണേന്ന് ഞാന്പാറഞ്ഞാല് വല്ല തെറ്റുമുണ്ടോ?? >>
മഞ്ഞകണ്ണുള്ള താങ്കൾക്ക് പറയാം.. കാരണം അതുള്ളവന് എല്ലാരും മഞ്ഞയാണെന്നെ തോന്നു.
<< ജമാഅത്തുകാര്‍ അവരുടെ ഹ്രദയം പൊളിച്ച് കാണിച്ചാല്‍ പറയുക ഇതും വ്യാജ മാണ് എന്നായിരിക്കും അതിനാല്‍ ഒരു കാര്യം.. നിങ്ങള്‍ നിങ്ങള്‍ ക്ക് കഴിയുന്നത്പോലെ ജമാഅത്തിന്റെ പ്രവര്ത്ത്നങ്ങളെ വ്യാജമെന്നും ഇരട്ടത്താപ്പെന്നും മതരാഷ്ട്രക്കാരെന്നും പറഞ്ഞ് നടന്ന് കാലം കഴിക്കുക.....>>
<< നിങ്ങളോട് വെറുതെ സംവദിച്ച് കളയാന്‍ സമയമില്ല.... >>
ഹൃദമൊന്നും പോളിച്ച് തരേണ്ട… പൊളിക്കാൻ പറ്റിയ ഹൃദയമുണ്ടോന്ന് ഞാൻ ചോദിക്കില്ല. പക്ഷെ ഉറഞ്ഞ് തുള്ളി വിപ്ളവം നടത്താൻ വന്നവരുടെ തൊണ്ട വരണ്ടത് പച്ചവെള്ളം കിട്ടാഞ്ഞിട്ടല്ല. ആദർശപരമായ പാപരത്തം നിമിത്തം ഒന്നും പറയാൻ കഴിയാതെയാവുമ്പോ ഇത്തരം രക്ഷപെടൽ കളികളിറങ്ങിവരും. പറയപെട്ട സത്യം ജമാഅത്ത്കാര്‍ക്ക് മാത്രം അറിയുന്നതല്ല. എത്രയോ കൃതികളിൽ നിറഞ്ഞ് നിന്നതാണവ. അതും വെച്ച് എല്ലാ മുസ്ലിംങ്ങളെയും മുശ്രികാക്കി.. കൈയ്യിലിരുപ്പ് കാരണം ആർക്കും വേണ്ടാത്തവനായതിന് ഞങ്ങളെ പഴിച്ചിട്ട് കാര്യമില്ല!
അപ്പോള്‍ ചര്‍ച ഇവിടെയെത്തി. ഇതില്‍നിന്ന് എന്ത് മനസ്സിലായി. മുജാഹിദിന്റെ രാഷ്ട്രീയ സമീപനം മനസ്സിലാക്കാന്‍ സാധിച്ചോ. ജമാഅത്ത് ഇതുവരെ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞോ.
ReplyDeleteവിശുദ്ധഖുര്ആനില്നിന്നും പ്രവാചകചര്യയില്‍നിന്നും ലഭിക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ജമാഅത്ത് അത് വിശദമാക്കിയിടത്ത് അത് വെക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള രാഷ്ടീയത്തിന്റെ അടിസ്ഥാനതത്വങ്ങളായ മതേതരത്വം ജനാധിപത്യം സോഷിലിസം മുതലായവയോട് അതിന്റെ നന്മകളിലെല്ലാം യോജിക്കുന്ന ഒരു പ്രത്യേയശാസ്ത്രമാണ് ഇസ്ലാം. അല്ല എന്ന് ഏതെങ്കിലും മുസ്ലിം വിഭാഗം വാദിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ ഇസ്ലാമിലെ രാഷ്ട്രീയം ഭീകരമാണ് തീവ്രവമാണ് അപകടകരമാണ് എന്ന് വാദിക്കുന്നുവെങ്കില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമല്ല ഞങ്ങള്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതൂം എന്നും പറയേണ്ടിവരും. സര്‍വമതങ്ങളെയും ഒന്നുപോലെ പരിഗണിക്കുന്ന ഒരു മതേതരത്വം അതിനുണ്ട്. ആരോടും മതത്തിന്റെ പേരില്‍ അനീതി ചെയ്യപ്പെടാത്ത ഒന്നു. അതേ പ്രകാരം ഭരണാധികാരിയെപ്പോലും ചോദ്യം ചെയ്യാവുന്നത്ര അധികാരങ്ങളുള്ള ജനാധിപത്യവും. അതുകൊണ്ട് ഇസ്ലാമും ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും വിഭിന്ന ദ്രുവങ്ങളിലാണ് എന്ന് കാഴ്ചപ്പാട് ജമാഅത്തിനില്ല. ഇസ്ലാമിക രാഷ്ട്രീയത്തെ ഭീകരമായി ചിത്രീകരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെയും റസൂലിന്റെയും ആളുകളെ ഇവിടെ കാണുമ്പോള്‍ അല്പം പ്രയാസം തോന്നുന്നു.
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകള്‍, മൗദൂദി വിഭജനത്തിന് മുമ്പ് മതനിഷേധം ഉള്‍കൊള്ളുന്ന മതേതരത്വത്തെ താത്വികമായി എതിര്‍ത്തത് വെച്ചല്ല ഖണ്ഡിക്കേണ്ടത്. ഇന്ത്യന്‍ ജമാമഅത്തെ ഇസ്ലാമി ഇപ്പോള്‍ പറയുന്നതല്ല, അതിന്റെ ആദര്‍ശം ഖുര്‍ആനും സുന്നത്തുമാണെന്ന് അതിന്റെ രൂപീകരണസമയത്ത് തന്നെ ഭരണഘടനയില്‍ ചേര്‍ത്ത വാചകമാണ്. മൗദൂദിയെ അതില്‍ പരാമര്‍ശിച്ചതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.
മൗദൂദി ആധുനിക ഇസ്ലാമിക പണ്ഡിതരിലും ചിന്തകരിലും അഗ്രഗണ്യനാണ്. അദ്ദേഹത്തിന്റെ ചിന്തകള്‍ ലോകഇസ്ലാമിക പ്രസ്ഥാനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം വരച്ചുകൊണിച്ച ഇസ്ലാമിന്റെ സമഗ്രവും മിതവുമായ പാത ഒരു ഇസ്ലാമിക സംഘടനക്കും അവഗണിക്കാന്‍ സാധ്യമല്ല. മതസംഘടനകളില്‍ തീവ്രത കടന്നുവരുന്നതിന്റെ കാണാപുറങ്ങളും പരിഹാരങ്ങളും എത്രസൂക്ഷമായിട്ടാണ് അദ്ദേഹം വിശകലനം ചെയ്യുന്നതെന്ന് നോക്കൂ. അദ്ദേഹമോ അദ്ദേഹത്തിന്റെ സംഘടനയോ വളരെ പ്രയാസകരമായ പ്രതിസന്ധിയിലൂടെ കടന്ന് പോയ അവസ്ഥയില്‍ പോലും നിയമവിരുദ്ധമോ തീവ്രമോ ആയ മാര്‍ഗം സ്വീകരിച്ചിട്ടില്ല. ജമാഅത്ത് ജനങ്ങളോടാവശ്യപ്പെടുന്നത് അതിന്റെ പുസ്തകം വായിക്കാന്‍ മാത്രമല്ല. അവരുടെ ഇതുവരെയുള്ള ചരിത്രം പരിശോധിക്കാനാണ്. ഇപ്രകാരം പറയാന്‍ ധൈര്യമുള്ള ഏതെങ്കിലും ഒരു സംഘടന ഈ മഹാരാജ്യത്തുണ്ടോ.
സി.പി.യെമ്മാണല്ലോ ഇപ്പോള്‍ ജമാഅത്തിന്റെ മതേതരത്വത്തെ വല്ലാതെ ചോദ്യം ചെയ്യുന്നത്. ചരിത്രവും സംഭവലോകവും ഒന്ന് താരതമ്യം ചെയ്യുക. കമ്മ്യൂണിസത്തിന് സ്വാധീനമുള്ള പാര്‍ട്ടിഗ്രാമങ്ങളുടെ അവസ്ഥയെന്താണ് അതേ പ്രകാരം ജമാഅത്തിന് സ്വാധീനമുള്ള പ്രദേശങ്ങളും കേരളത്തിലുണ്ടല്ലോ അവിടുത്തെ അവസ്ഥയും. അവര്‍ ഇന്നെ വരെ കേരളത്തില്‍ നടത്തിയ അക്രമങ്ങള്‍. ജമാഅത്തിന്റെതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ. അവരുടെ വിദ്ധ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഭൂരിപക്ഷമായ കോളേജ് ക്യാമ്പസുകളുടെ അവസ്ഥ. ഇതൊക്കെ ഈ ചര്‍ചയും ബഹളവും കഴിയുമ്പോള്‍ ശാന്തമായി ഒന്ന് ആലോചിക്കേണ്ടതാണ്.
Anvar Vadakkangara said...
ReplyDelete>> അതായത് പണ്ട് സവര്ണോര് താഴ്ന്ന ജാതിക്കരോട് കാണിച്ച പോലെ വോട്ടു ചെയ്തു പൊക്കോളൂ പരിസരത്തൊന്നും കണ്ടു പോകരുത്.. എന്നെ രീതി അല്ലെ? <<
അല്ല, ഇലക്ഷനിൽ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികളും എല്ലാ ജനങ്ങളുടെ അടുത്ത് ചെന്ന് വോട്ട് മാത്രമല്ല ഒരോരുത്തരുടെ ആദർശവും നിലപാടും ആവശ്യങ്ങളുമെല്ലാം അംഗീകരിക്കണമെന്നോ ?? അതിന്റെ ലോജിക്കൊന്ന് പറഞ്ഞ്താ സഖാവെ.
>> ഇതുവരെ ജ. ഇസ്ലാമിക്കാര്‍ പല കോലത്തിലായി പലര്‍ക്കും വോട്ടു പതിച്ചു കൊടുത്തു, പാലം കടന്നാല്‍ കൂരായനാ എന്ന് പറയുംബോലെ പിന്നെ വാങ്ങിയവരും ഇല്ല കിട്ടിയവരും ഇല്ല .. <<
എന്ന് മുതലാണ് വോട്ട് പതിച്ച് നൽകൽ തുടങ്ങിയത്? പിന്നെ ഈ കണ്ട ജനപ്രതിനിധികളെയല്ലാം പാലം കടത്തിവിട്ടത് ജമാഅത്തുകാരല്ലെ!! ഇനി ആരെങ്കിലും അങ്ങിനെ പാലം കടന്നെങ്കിൽ അവര്‍ ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാമെന്ന് എപ്പോഴെങ്കിലും ഏറ്റിരുന്നോ??
>> “ഇങ്ങളെ വോട്ടു ഇനി ഞമ്മക്ക് വേണ്ടാട്ടോ” എന്ന് പറയാന്‍ പോയതാണെന്നു വിശ്വസിക്കാന്‍ മാത്രം എല്ലാവരും.... അല്ല. <<
കൂട്ടികുഴകച്ച് ഔലോസുണ്ടയാക്കല്ലെ അൻവറെ. വോട്ട് തേടുന്നത് പോലെയല്ല ബന്ധങ്ങളുണ്ടാക്കൽ. ശ്ശോ.! എന്തെല്ലാം സ്വപ്നത്തിലാണ് ഈ പാവങ്ങള്‍!!
>> ജമാഅത്തെ ഇസ്ലാമി പുതിയ ഇസ്ലാമുമായി വന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല.. <<
ബുദ്ധിപണയപെടുത്തിയവർക്ക് തോന്നില്ല.. “ജനാധിപത്യ അടിത്തറയില്‍ നില്ക്കു ന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി “. മുഹമ്മദ് കാരക്കുന്ന വെളിപെടുത്തിയതാണിത്.
Blogger arivu thedi said...
ReplyDeleteമൈപ്പ്, ആരാണി മുജാഹിദുകള്‍? അവര്‍ എന്താണു കേരളക്കരക്ക് പരിചയപ്പെടുത്തിയത്?!! (യൂടൂബിലൂടെ നോക്കിയാല്‍ കുറെ 'തെറികള്‍' പരിചയപ്പെടാം എന്നുള്ളത് മറക്കുന്നില്ല). സമുദായത്തിനു വേണ്ടി എന്തുണ്ടാക്കി എന്നാണു പറയുന്നത്? (ഉള്ള സംഘടന തന്നെ പിളര്‍ത്തും എന്നുള്ളത് മറക്കുന്നില്ല, എന്നിട്ടവരെ തെറി വിളിക്കാനും പള്ളിയില്‍ അടിയുണ്ടാക്കാനും 'മുടുക്കന്മാരാണെന്നും' അറിയാം). ഈയിടെയായി പ്രവാചകനെ അപഹസിച്ച പുസ്തകം ഇറക്കിയവര്‍ പറഞ്ഞത് എം എം അക്ബര്‍ തങ്ങളുടെ ദൈവത്തെ അപമാനിച്ചു എന്നാണു. ഇങ്ങനെ സ്വന്തം സമുദായത്തില്‍ തെറിവിളിയും ഭിന്നിപ്പും നടത്തുന്നതിലും അന്യമത നിന്ദയിലും ഡിഗ്രിയും പി ജിയും എടുത്തവരുടെ പേരോ 'മുജാഹിദുകള്‍'? സാര്‍, ഞങ്ങള്‍ക്ക് ആ പട്ടം വേണ്ട. അത് നിങ്ങള്‍ തന്നെ തെറിവിളിച്ചും സി ഡി കള്‍ ഇറക്കിയും തമ്മില്‍ തല്ലിയും ചെയ്താല്‍ മതി.
സത്യാവസ്ഥ എന്താണെന്ന് ഇവിടെ കാണാം
അക്ബറിന്റെ മറുപടി ഇവിടെ കാണാം
CKLatheef said...
ReplyDelete>> അപ്പോള്‍ ചര്ചക ഇവിടെയെത്തി… <<
ലത്തീഫേ.. വായിച്ച് നോക്ക്. പലതും ചോദിച്ചു, വിശദീകരണങ്ങളും നൽകി. പക്ഷെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടായില്ല. മറുചോദ്യങ്ങളും പുല്ല് തീറ്റിച്ചതും പാലം കടത്തിയതുമായ കാര്യ കാരണബന്ധമില്ലാത്ത കമന്റുകൾ ബാക്കി! വല്ലാത്ത വഴിത്തിരിവ്!!
ജമാഅത്ത് പ്രവര്‍ത്തകര്‍ മറുപടി പറയാന്‍ വേണ്ടിയല്ല, മനസ്സിരുത്തി വായിക്കാന്‍ വേണ്ടി മാത്രം.
ReplyDelete1) 1972 വരെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു ജമാഅത്തെ ഇസ്ലാമി. ഇപ്പോള്‍ സ്വന്തം പാര്‍ടിയുണ്ടാക്കി അതേ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാന്‍ നോക്കുന്നു. മുമ്പ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്ക്കാന് പ്രേരകമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്‍ ഇപ്പോള്‍ എന്ത് മാറ്റമാണ് ഇന്ത്യയില്‍ വന്നിട്ടുള്ളത്?
2) അല്ലാഹുവിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാത്ത ജനാധിപത്യ രാഷ്ട്രീയ സംവിധാനങ്ങളില്‍ പങ്കു കൊള്ളുന്നത് കൊണ്ട് തെറ്റില്ല എന്നതാണ് ജമാഅത്തിന്റെ നയം എന്ന് പറയുന്നു. ഇത് മനസ്സിലാക്കുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മിക്കയിടത്തും മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കും ചിലയിടത്ത് കോണ്‍ഗ്രസ് മുന്നണിക്കും വോട്ടു കൊടുത്തുവല്ലോ. ഈ രണ്ടു മുന്നണികളും അല്ലാഹുവിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാത്തവരാണോ?. അല്ല എങ്കില്‍ എന്തിനു അവര്‍ക്ക് വേണ്ടി വോട്ടു പിടിച്ചു. വോട്ടു ചെയ്തു ?
3) എന്തെല്ലാം രാഷ്ട്രീയ നാടകങ്ങളാണ് ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ നാളുകളില്‍ നടത്തിയത്. സാമ്രാജ്വത്വത്തിനെതിരെ ഇടതു പക്ഷത്തിനു പിന്തുണ നല്കുന്നു എന്നാണു പറഞ്ഞത്. എന്നാല്‍ അമേരിക്കന്‍ ആണവായുധ കരാറിനെ ശക്തമായി പിന്തുണച്ച കോണ്‍ഗ്രസ്സിന്റെ വാക്താവ് ഷാനവാസിന് പിന്തുണ നല്‍കിയത് ഏത് നയത്തിന്റെ പേരില്‍?.
4) മൂല്യം നോക്കിയുള്ള വോട്ടു ചെയ്യലില്‍ എത്ര പരിഹാസ്യമായ നിലപാടുകളാണ് കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചത്. 2001 നിയമസഭാ തിരെഞ്ഞെടുപ്പില്‍ ടീ കെ ഹംസക്കെതിരെ പൊന്നാനിയില്‍ ഗംഗാധരന് മൂല്യം കണ്ടു. 2004ല്‍ ടീകെ ഹംസയും കെ പീ എ മജീദും തമ്മില്‍ മത്സരിച്ചപ്പോള്‍ ആര്‍ക്കും മൂല്യം കണ്ടില്ല. 2009ല്‍ ഹംസക്ക് വീണ്ടും മൂല്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരം മലക്കം മറിച്ചിലുകള്‍ നടത്താം. പക്ഷെ ഒരു മതസംഘടനക്കു അതാവാമോ?
നേരത്തെ പറഞ്ഞത് പോലെ ജമാഅത്തിന്റെ കഴിഞ്ഞ കാല ചെയ്തികളാണ് ഒരു വ്യാളി കണക്കെ അവരെ പിടിക്കാന്‍ വരുന്നത്. അതിന് ആരുടേയും മെക്കെട്ട് കയറിയിട്ട് കാര്യമില്ല. ജനപക്ഷ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് കൊണ്ട് ജമാഅത്തെ ഇസ്ലാമി നടത്തുന്ന സാമൂഹ്യ ഇടപെടലുകളെ ബഹുമാനിക്കുന്നു. പക്ഷെ ആദര്‍ശ രംഗത്ത് മലക്കം മറിച്ചിലുകള്‍ തുടരെതുടരെ നടത്തുന്നത് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പൊതു സമൂഹം ഇതെല്ലാം കാണുന്നു എന്ന ഓര്മ വേണം.
എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുന്നു. ചര്‍ച്ച സംഘടനകള്‍ തമ്മിലുള്ള വഴക്കിലേക്ക് തിരിയാതിരിക്കുവാന്‍ ശ്രമിക്കുമല്ലോ.
മലയാളി said...
ReplyDelete>> ഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ എനിക്കു ചില സംശയങ്ങൾ....
1. ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടന വോട്ട് ചെയ്യൽ ഹറാമാണ് എന്ന് പറഞ്ഞിട്ടുണ്ടോ, എന്നെങ്കിലും?
* ഹറാം എന്നു പറഞ്ഞാൽ ഒരിക്കലും ഹലാലാകാൻ സാധ്യതയില്ലാത്തത് എന്നാണല്ലോ!
2. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും ഇന്ത്യ മോചിതയായപ്പോൾ ജനാധിപത്യ ഭരണം വരുന്നതിനെ എതിർക്കുകയും, ‘ലാത്ത പോയി മനാത്ത വന്നതു പോലെ’ എന്ന് പറഞ്ഞിട്ടുണ്ടോ?
*ലാത്തയും മനാത്തയും ബഹുദൈവാരാധനയുടെ സിംപലുകളാണല്ലോ! ബഹുദൈവാരാധന –ശിർക്- പൊറുക്കപ്പെടാത്ത വൻ പാപവും!!
3. ഇതൊക്കെ തിരുത്തിയെന്ന് തെളിയിക്കുന്ന രേഖകൾ ഒന്ന് കാണാൻ കൊതിയുണ്ട്. <<
ഇതൊക്കെ ആരോട് ചോദിക്കും മലയാളി. വിഷയത്തിൽ മറുചോദ്യങ്ങൾ വഴി ഡൈവേഷൻ അല്ലെങ്കിൽ വേറെ വിഷയങ്ങളിട്ട് കളിക്കൽ.. ഇനി അവസാനം എല്ലാ തവണയും കാണുന്നത് പോലെ.. ഞങ്ങളാര് ഇതിനോക്കെ മറുപടി പറയാൻ.. ഞങ്ങൾ വെറും അനുഭാവികളാണെ എന്ന ഒരറ്റ കരച്ചിലോടെ നിർത്തും. മനുഷ്യന്റെ വീക്ക്നസിൽ പിടിച്ച് കളിക്കാനിവര് സമർത്ഥരാ..
സൌദി അറേബ്യയിലെ സലഫി ഗവണ്‍മണ്റ്റ് പ്രഥമ കിംഗ് ഫൈസല്‍ അവാര്‍ഡ് നല്‍കിയത് ആര്ക്കാണെന്നെങ്കിലും ഈ 'അഭിനവ' മുജാഹിദ് പണ്ഡിതന്മാര് മനസ്സിലാക്കിയിരുന്നോ ആവോ?!! തൊള്ളായിരത്തി എഴുപെത്തൊന്പതില് സൌദി ഗവണ്‍മണ്റ്റ് സയ്യിദ് അബുല്‍ അഅലാ മൌദൂദിയെയാണു ഇസ്ളാമിനു നല്കിയ സംഭാവന പരിഗണിച്ച് തിരഞ്ഞെടുത്തത്. കൊടിക്കുത്തിയ സലഫികളെയൊന്നും അവര്‍ കണ്ടില്ല!! മഹാനായ ആ പണ്ഡിതണ്റ്റെ അടുത്ത് നില്ക്കാന് കെല്‍പ്പില്ലാത്ത ഇവറ്റകളാണു മൌദൂദിയെ വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്!! കഷ്ടം, എന്നല്ലാതെ മറ്റൊന്നും പറയാന്‍ ഇസ്ളാമിക സംസ്കാരം അനുവദിക്കുന്നില്ല.
ReplyDelete@NOUSHAD
ReplyDelete"ഇന്ത്യന്‍ ഭരണകൂടം താന്കള് ആരോപിക്കുന്നത് പോലെ അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിച്ച് സ്വയം ദൈവം ചമഞ്ഞ് സൃഷ്ടികളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നവര്‍ ആണോ ? കേള്‍ക്കാന്‍ കൌതുകമുണ്ട്."
"ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്ത്തിപ്പിടിക്കനമെന്നല്ല ഞാന്‍ പറഞ്ഞത് . ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ട മിനിമം യോഗ്യത ജനാധിപത്യം നിലനിര്‍ത്തുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്."
സഹോദരന് നൌഷാദിന്റെ മുകളിലുള്ള രണ്ടു ഉദ്ധരണികള്‍ മാത്രം മതി, അദ്ദേഹവും അദ്ധേഹത്തിന്റെ ഇസ്ലാഹി പ്രസ്ഥാനവും എവിടെ എത്തി നില്ക്കുന്നു എന്ന് മനസിലാക്കാന്‍. അവരുടെ വീക്ഷണത്തില്‍ ഇന്ത്യന്‍ ഭരണഘടനയാണ് പരിശുദ്ധ ഖുരാനെക്കളും മറ്റു ഇസ്ലാമിക നിയമങ്ങളെക്കളും അവര്‍ക്ക് സ്വീകാര്യം. ഇന്ത്യന്‍ ഭരണഘടനയെയും ജനാധ്യപത്യതെയും നിലനിരുതുവാന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അവരുടെ മറ്റെന്തിനെക്കാളുമുള്ള ആത്യന്തിക ലക്ഷ്യം. അവിടെ ഇസ്ലാമിന് യാതൊരു പ്രസക്തിയുമില്ല. ഏതായാലും അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ, എന്ന് മാത്രം പറയുന്നു. (കൂടുതല്‍ വിശദീകരണം സഹോദരന് CK Latheef നല്‍കിയിട്ടുണ്ട്.)
ചിന്തകന്‍ പറഞ്ഞ പോലെ, സമയം വെറുതെ പാഴാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നമുക്കിതിവിടെ അവസാനിപ്പിക്കാം. സഹോദരന് നൌഷാദിനോ അതുപോലെ ഇവിടെയുള്ള മറ്റു ഇസ്ലാഹി പ്രവര്‍ത്തകര്‍ക്കോ കാര്യങ്ങള്‍ മനസിലാവാഞ്ഞിട്ടല്ല. ഉറങ്ങുന്നവനെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണര്‍ത്താന്‍ കുറച്ചു ബുദ്ധിമുട്ടാണ്.
ജമാഅത്തെ ഇസ്ലാമി എന്ന ആദര്‍ശ പ്രസ്ഥാനത്തിന് മേല്‍ അനാവശ്യമായി കുതിര കയറുന്നത് കണ്ടപ്പോള്‍, ഇവിടെ വരുന്ന നിഷ്പക്ഷ മതികളായ വായനക്കാര്‍ക്ക് സത്യാവസ്ഥ മനസിലാവട്ടെ എന്ന് കരുതിയാണ് ഇത്രയും സംവദിച്ചത്. അത്തരം ആളുകള്‍ ഇവിടെ ഉണ്ടെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസിലായിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അതിന്റെ ഔദ്യോകിക വെബ് സൈറ്റായ www.jihkerala.org സന്ദര്‍ശിക്കുക. അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അത് തന്നെ ശരി എന്ന് ധരിക്കരുത്.
പ്രിയ നൌഷാദ്, സംസാരത്തിനിടയില്‍ വിഷമമുണ്ടാക്കിയ എന്തെങ്കിലും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ സോറി.
പ്രിയ ബഷീര്‍
ReplyDelete>>> ജമാഅത്ത് പ്രവര്‍ത്തകര്‍ മറുപടി പറയാന്‍ വേണ്ടിയല്ല, മനസ്സിരുത്തി വായിക്കാന്‍ വേണ്ടി മാത്രം.<<<
പ്രിയ ബഷീര്‍,
താങ്കളുടെ നിഷ്കളങ്കതയും അതേ സമയം സാധുത്വവും മുകളിലെ കമന്റിലുണ്ട്.
താങ്കളും താങ്കളെപ്പോലെ ഇവിടെ സംസാരിക്കുന്ന ഇസ്ലാഹി ബ്ലോഗേര്‍സും മനസ്സിലാകാതെ പോകുന്ന ഒരു വലിയ സത്യമുണ്ട്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മറ്റേത് കര്‍മത്തെയും പോലെ അവന്റെ രാഷ്ട്രീയ ജീവിതവും ഇസ്ലാമികമായിരിക്കണം. കുറച്ചുകാര്യങ്ങള്‍ ഇവിടെയുണ്ട് ഇത് എല്ലാവരും അംഗീകരിക്കുന്നു. പക്ഷെ അതിന്റെ നിര്വഹണമെങ്ങനെ എന്നകാര്യത്തിലാണ്. ഇസ്ലാഹി സുഹൃത്തുകളും ജമാഅത്തും ഭിന്നമാകുന്നത്. മുജാഹിദുകളെ സംബന്ധിച്ചിടത്തോളം അവര്‍ ഇക്കാര്യത്തില്‍ ഇന്ന് വരെ എടുത്ത താത്വിക നിലപാടുകള്‍ തികച്ചും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് എന്ന് ഇന്നോളമുള്ള അവരുടെ സാഹിത്യങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും. എന്നാല്‍ പ്രായോഗികമായി അവര്‍ ചെയ്യുന്നത് എന്തെങ്കിലും തത്വത്തെ അടിസ്ഥാനമാക്കിയാണെന്ന് പറയാന്‍ ഒരു നിര്‍വാഹവും കാണുന്നില്ല. ഒരു പ്രദേശത്തെ കുറച്ചു മുജാഹിദുകള്‍ കോഗ്രസിനും കുറച്ചുപേര്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്കും(ഇസ്ലാമിക വിരുദ്ധമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒരു മുസ്ലിമിന് പ്രവേശിക്കാം അതാണ് ഇസ്ലാമിലെ രാഷ്ട്രീയം എന്ന് മുസ്ലിംലീഗുകാനായ മുജാഹിദുകാരന് പറയും) കുറച്ചു പേര് ലീഗിനും വോട്ട് ചെയ്യും ഇതിനെ സ്വാധീനിച്ചതെന്ത്. ഒന്നുമല്ല ഞങ്ങള്‍ പണ്ടേ അങ്ങനെയാണ് അല്ലെങ്കില്‍ ലീഗുകാരന് എന്റെ എളാപ്പയാണ്, മാര്‍കിസ്റ്റുപാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നമ്മുക്ക് വേണ്ടപ്പെട്ടവനാണ് തുടങ്ങിയവയൊക്കെയാണ് കാരണങ്ങള്‍.
ഇവിടെ ജമാഅത്തെ ഇസ്ലാമി. അതിന് വ്യക്തമായ വിശുദ്ധഖുര്‍ആനിന്റെയും പ്രവാച ചര്യയുടെയും അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. എന്നാല്‍ ആ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ മത്സരിക്കാനോ സാഹചര്യമില്ലാത്ത അവസ്ഥയില്‍ പിന്നീട് തങ്ങളുടെ വോട്ടവകാശം എങ്ങനെ വിനിയോഗിക്കണം എന്നത് ചര്ചചെയ്യാറുണ്ട്. ആര്‍ക്കും നല്‍കേണ്ടതില്ല എന്ന തീരുമാനം ആദ്യഘട്ടത്തില്‍ എടുത്തു. അന്നതിനുള്ള കാരണങ്ങള്‍ പറഞ്ഞിരുന്നിരിക്കണം. എന്തൊക്കെയായാലും അന്നത്തെ അവസ്ഥമുന്നില് വെച്ച് കൂടിയാലോചനയിലൂടെ എത്തിയ ഒരു തീരുമാനം. അത് അതിന്റെ പ്രവര്‍ത്തകര്‍ അംഗീകരിച്ചു. പിന്നീട് വോട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോഴും. അതിന് ശേഷം മൂല്യബോധമുള്ളവരെ നോക്കി വോട്ട് രേഖപ്പെടുത്തിയപ്പോഴും. ഇടുതുപക്ഷത്തിന് പിന്തുണ നല്കിയപ്പോഴും അതിനുള്ള ഇസ്്ലാമിക മാനങ്ങള്‍ കാട്ടിയിട്ടുണ്ട്. ഇപ്പോഴുള്ള പുതിയ തീരുമാനമാണ്. ജനകീയ സമിതികള്‍ രൂപവല്‍കരിച്ച് തെരഞ്ഞടുപ്പില്‍ നേര്‍ക്ക് നേരെത്തന്നെ മത്സരിക്കാന്‍ പ്രവര്‍ത്തകര്‍ക്കുള്ള അനുവാദം. താങ്കള്‍ ഇവിടെ ചോദിച്ചത് പോലുള്ള അനേകം ചോദ്യങ്ങള്‍ വിശകലനം ചെയ്താണ് (പലതും ജമാഅത്തിന്റെ നയനിലപാടുകളെക്കുറിച്ച അജ്ഞതയില്നിന്നുള്ളതാണെന്ന് അതിന്റെ പ്രവര്‍ത്തകര്‍ക്ക് വേഗം മനസ്സിലാകും) ഒരു തീരുമാനത്തില്‍ എത്തിചേരുന്നത്.
ആദ്യമുള്ള ജമാഅത്ത് തന്നെയാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ കാലാകാലങ്ങളില്‍ ഓരോ തീരുമാനം കാണുമ്പോഴും അതല്ലാം ജമാഅത്തിന്റെ മാറ്റമായി നിങ്ങളില്‍ ചിലര്‍ക്ക് തോന്നി.
അതോടൊപ്പം കിനാലൂര്‍ സംഭവത്തോടനുബന്ധിച്ച് മാത്രമല്ല ജമാഅത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നത്. ഇതുവരെയുള്ള എതിര്‍പ്പുകള്‍ മീഡിയ തമസ്കരിച്ചത് കൊണ്ട് നിങ്ങള്‍ക്കറിയാന്‍ സാധിക്കാതെ പോയതാണ്. ഇവിടെ ഇസ്ലാഹികള്‍ തങ്ങളെ വെച്ച് ജമാഅത്തിന്റെ അളക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ കൂടി പറയാം...
>>> ഇന്ത്യന്‍ ഭരണഘടനയെയും ജനാധ്യപത്യതെയും നിലനിരുതുവാന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അവരുടെ മറ്റെന്തിനെക്കാളുമുള്ള ആത്യന്തിക ലക്ഷ്യം. അവിടെ ഇസ്ലാമിന് യാതൊരു പ്രസക്തിയുമില്ല. ഏതായാലും അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ, എന്ന് മാത്രം പറയുന്നു.<<<
ReplyDeleteപ്രിയ സാദിഖ്,
ഇതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിക്കൊടുക്കൂ. അല്ലെങ്കില്‍ താങ്കളുദ്ദേശിക്കുന്ന വിധത്തിലായിരിക്കില്ല ഇത് വ്യാഖ്യാനിക്കപ്പെടുക.
നാല് മുസ്ലിങ്ങള്‍ ഉണ്ടെങ്കില്‍ അവരെ എല്ലാം ഉദ്ധരിക്കാന്‍ വേണ്ടി പത്ത് സംഘടനകള്‍ ഉണ്ടാവും.. ഈ സംഘടന യുടെ പേരില്‍ പട്ടികളെ പോലെ അന്യോന്യം കടിച്ചു കീറി തല്ലുകൂടുന്നവര്‍ ആര്‍ക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ ആവോ ? ഒരു ശരാശരി മുസ്ലിമിന് ഇതൊക്കെ ശ്രദ്ധിക്കാന്‍ സമയം ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം ...പടച്ചവനെ പേടിച് സല്‍കര്‍മം ചെയ്യാനാണ് ഇവരൊക്കെ കൊടിയും പിടിച്ച ഇതിനു ഇറങ്ങിയതെങ്കില്‍ ഒരു കാര്യം അവര്‍ മറക്കുന്നു...തന്റെ സഹോദരനെ സ്നേഹിക്കാന്‍ കഴിയാത്തവന് ശരിയായ വിശ്വാസി അല്ല എന്ന സത്യം..സലഫി ,സുന്നി ,മുജാഹിദ് എന്ന് പറഞ്ഞു അടികൂടിയത് കൊണ്ട് സമുദായത്തിന് എന്ത് നേട്ടം ???? ഇവന്മാര്ക്കൊക്കെ എപ്പോഴാണ് നേരം വെളുക്കുക ????
ReplyDelete@ sadik
താന്കള് കുടുങ്ങി എന്ന് ഒരാള്‍ മനസ്സിലാക്കി അതുകൊണ്ട് അദ്ദേഹം പറയുന്നത് കേള്‍ക്കൂ :
Blogger CKLatheef said...
>>> ഇന്ത്യന്‍ ഭരണഘടനയെയും ജനാധ്യപത്യതെയും നിലനിരുതുവാന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അവരുടെ മറ്റെന്തിനെക്കാളുമുള്ള ആത്യന്തിക ലക്ഷ്യം. അവിടെ ഇസ്ലാമിന് യാതൊരു പ്രസക്തിയുമില്ല. ഏതായാലും അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ, എന്ന് മാത്രം പറയുന്നു.<<<
പ്രിയ സാദിഖ്,
ഇതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിക്കൊടുക്കൂ. അല്ലെങ്കില്‍ താങ്കളുദ്ദേശിക്കുന്ന വിധത്തിലായിരിക്കില്ല ഇത് വ്യാഖ്യാനിക്കപ്പെടുക.<<<
സത്യം മനസ്സിലാക്കുവാന്‍ താന്കള് ഇനിയും തയ്യാറില്ല എന്നതിന്റെ തെളിവാണ് എന്റെ ആദ്യന്തിക ലക്ഷ്യം എന്താണെന്ന് താന്കള് ഇവിടെ വിശദീകരിച്ചതില്‍ നിന്ന് മനസ്സിലാകുന്നത് .
തെറ്റിദ്ധാരണ മാറ്റിക്കോളൂ ,
എന്റെ ആദ്യന്തിക ലക്ഷ്യം ഇഹ ലോകത് മുസ്ലിമായി ജീവിച്ചു മുസ്ലിമായിക്കൊണ്ട മരിച്ചു അന്ത്യ നാളിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ വിചാരണക്ക് വിധേയനാവുക എന്നതാണ് .
ഇഹ ലോകത് മുസ്ലിമായി ജീവിക്കുന്നതിനോ,പരിശുദ്ധ ഖുര്‍ആനു