Comment Box Closed
പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍ നാട്ടുമ്പുറങ്ങളില്‍ കറങ്ങുന്ന മീന്‍ കച്ചവടക്കാരെ കണ്ടിട്ടില്ലേ. അവരെപ്പോലെയാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍. കച്ചോടം കുറഞ്ഞാല്‍ പെട്ടെന്ന് റൂട്ട് മാറ്റും. മീന്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ നിരാശരാവും. പൊടി പോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദ്ഘാടനം ചെയ്ത 'ജനകീയ സര്‍ക്കസ്സിന്റെ' ട്രപ്പീസില്‍ നിന്ന് തലകുത്തി വീണതാണ് ജമാഅത്തുകാര്‍ . നടുവൊടിഞ്ഞ് കിടക്കുകയായിരുന്നു കുറച്ചു കാലം. വേച്ചു വേച്ചു നടക്കാറായിത്തുടങ്ങിയപ്പോള് പഴയ സ്കൂട്ടര്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജനകീയ റൂട്ട് വിട്ട് സി പി എം റൂട്ടിലേക്കാണ് വണ്ടി തിരിച്ചിരിക്കുന്നത്. ഇത്തവണ കച്ചോടം നടക്കുമോ എന്തോ?ജമാഅത്തെ ഇസ്ലാമിയുടെ 'പൊളിറ്റിക്കല്‍ സെക്രട്ടറി' (ചിരിക്കരുത്. അങ്ങനെയൊരു പോസ്റ്റ് ഉണ്ട്!) ഹമീദ് വാണിമേല്‍ ഇന്നലെ രാജി വെച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തി വെച്ചിരുന്ന ജമാഅത്ത് സര്‍ക്കസ് ഈ രാജിയോടെ വീണ്ടും പ്രദര്‍ശനം തുടങ്ങുകയാണ്. രാജി വെച്ച ഉടനെ പുള്ളി ഒരു പത്രസമ്മേളനവും നടത്തി. (പത്ര സമ്മേളനം നടത്താന്‍ ജമാത്തുകാരെ ആരും പഠിപ്പിക്കേണ്ടല്ലോ) "ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് വോട്ട് ചെയ്യാന്‍ കേരള ഘടകം തീരുമാനമെടുത്തിട്ടുണ്ടെന്നും ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഹമീദ് വാണിമേല്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തെ ഇടത് ഭരണത്തെ വിലയിരുത്താതെയും അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമിയെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എമ്മിന്റെ കപട നയങ്ങളോട് വിധേയത്വം കാണിച്ചും എടുത്ത തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു" (മാധ്യമം)
അധികം കൂട്ടാനും കിഴിക്കാനും പോകാതെ തന്നെ ഒറ്റവാക്കില്‍ പറയാവുന്നത് ഇതാണ്. ജമാഅത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും അവരുടെ നയം മനസ്സിലാവുന്നില്ല. (പിന്നെയാണോ എന്റെയും നിങ്ങളുടെയും കാര്യം! ) സമീപകാലത്തെ കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ കോമാളി വേഷം കെട്ടിയവര്‍ക്ക് വല്ല അവാര്‍ഡും കൊടുക്കുന്നുണ്ടെങ്കില്‍ അതിന്റെ ഓസ്കാര്‍ ജമാഅത്തെ ഇസ്ലാമിക്ക് കൊടുക്കണം. കുറേക്കാലം വോട്ടേ പാടില്ല എന്ന് പറഞ്ഞു. ജനാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചു. അല്പം ബോധം തെളിഞ്ഞപ്പോള്‍ മൂല്യം നോക്കി വോട്ടാന്‍ പറഞ്ഞു. അതുകഴിഞ്ഞ് മുന്നണി നോക്കി കുത്തി. അവസാനം ജനകീയവും പരീക്ഷിച്ചു. ഇപ്പോള്‍ വീണ്ടും സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കി നില്‍ക്കുകയാണ്. ഏതെങ്കിലും ഒരു മുന്നണിയില്‍ ഇടിച്ചു കയറി ചാവേറാവുകയാണ് ലക്ഷ്യം. പിണറായി കനിയുമോ എന്ന് കണ്ടറിയണം. 'റോസ് അരിയുണ്ടെങ്കില്‍ ആര്‍ക്കും ബിരിയാണി വെക്കാം' എന്ന് പറഞ്ഞ പോലെ ജമാഅത്ത് ബിരിയാണി റെഡിയാണ് ആര്‍ക്കും വിളമ്പാം കഴിക്കാം.
ജമാഅത്തെ ഇസ്ലാമി ഭീകരവാദ പ്രസ്ഥാനമാണെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രസ്താവിച്ചത് സഖാവ് പിണറായി വിജയനാണ്. ആ പിണറായി തന്നെ തങ്ങളുമായി വോട്ടു ചര്‍ച്ച നടത്തി എന്നാണ് ജമാഅത്ത് അമീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്!!. (അപ്പോള്‍ പിണറായി ആരായി എന്ന് നാം ചോദിക്കരുത്. അത് ചോദിക്കേണ്ടത് വി എസ്സാണ്!!) അമീറും സഖാവും തലയില്‍ മുണ്ടിട്ടു നടത്തിയ ആ ചര്‍ച്ചയുടെ വിവരം രാജിവെച്ച പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് ആദ്യം പുറത്തു വിട്ടത്. ഗത്യന്തരമില്ലാതെയാണ് അമീര്‍ അത് ശരി വെച്ചത്. ജമാഅത്തെ ഇസ്ലാമിയെ അത്ര പെട്ടെന്ന് പിണറായി കൂടെ കൂട്ടും എന്ന് കരുതുക വയ്യ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് അവരുടെ ശരിക്കുള്ള 'ശക്തി' കേരളം കണ്ടത്. മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞത് പോലെ റിസള്‍ട്ട് വന്നതോടെ ജമാഅത്തിന്റെ 'പടുകൂറ്റന്‍ എലി' മാധ്യമം പത്രത്തിന്റെ പെട്ടിക്കോളത്തില്‍ ഒതുങ്ങി. മീഡിയകളിലും പോസ്റ്ററുകളിലും മാത്രം ബഹളം വെച്ചു ജീവിക്കുന്നവരാണ് ഇവരെന്ന് പലരും തിരിച്ചറിഞ്ഞു. കേരളത്തില്‍ ശക്തമായ സ്വാധീനമുള്ള സുന്നി, മുജാഹിദ് വിഭാഗങ്ങളെ അപേക്ഷിച്ച് ഇവര്‍ക്ക് കാലണയുടെ വോട്ടില്ലെന്ന രഹസ്യം പുറത്തായി. ഇലക്ഷന് എന്ന് കേള്‍ക്കുമ്പോഴേക്കു ജമാഅത്ത്കാര്‍ക്ക് എലിപ്പനി വരാന്‍ തുടങ്ങിയത് അങ്ങിനെയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതര വ്യവസ്ഥയെയും ഉള്‍കൊള്ളാന്‍ തയ്യാറായ മുസ്ലിം സംഘടനകളുടെ മേക്കിട്ടു കയറിയ കഴിഞ്ഞ കാല നാളുകള്‍ ജമാഅത്തെ ഇസ്ലാമിയെ ഇനിയും വേട്ടയാടും. മറ്റു സംഘടനകളുടെ സുചിന്തിതമായ നിലപാടുകളെ പരിഹസിച്ചവര്‍ സ്വയം പരിഹാസ്യരാവുന്ന നാടകമാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സംഘടനയുടെ സ്വന്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റാത്ത നയവും നിലപാടുമാണ് തങ്ങള്‍ക്കുള്ളതെന്ന് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുവോ അന്നേ ഈ കോമാളി സര്‍ക്കസ് നിര്‍ത്തുവാന്‍ അവര്‍ക്ക് സാധിക്കൂ.
Related Posts
അപ്പോ ഇതുവരെ അരിഞ്ഞുണ്ടാക്കിയ വൈകോലൊക്കെ….? നേതാക്കൾ വോട്ട് ചെയ്യരുതെന്ന് പറഞ്ഞപ്പോ അണികള്‍ അപ്പടി കേട്ടു, പിന്നെ മൂല്ല്യം നോക്കി ചെയ്യണമെന്ന് പറഞ്ഞപ്പോ അതും കേട്ടു, പിന്നെ പാർട്ടി നോക്കി ചെയ്യണമെന്ന് പറഞ്ഞപ്പോ അതും കേട്ടു… അവസാനം ഒറ്റക്ക് ... ജനകീയം ജാനികി പാടാമെന്ന് തീരുമാനിച്ചപ്പോ അതും കേട്ടു..പക്ഷെ, കെട്ട്യോളെ വോട്ടും കൂടി കിട്ടാതെ ഇമ്മിണി ബല്ല്യ വട്ടത്തിൽ പോട്ട്യപ്പോ നേതാക്കൾക്ക് പുതിയ ഫുദ്ധി… ഇനി സിങ്കിടികൾ പറയട്ടെ, നേതൃത്വം കേട്ടോളാം…. ജനാതിപത്യത്തിലേക്കുള്ള പോക്ക്. ഇനി ഹറാമും ഹലാലും മെമ്പർമാര്‍ ഫൂരിപക്ഷം നോക്കി തീരുമാനിക്കും, അതുവരെ ഹലഖയും മറ്റും ഹലാകാക്കരുത്…ബ്ളീസ്
ReplyDeleteബല്ലാത്തൊരു കഷ്ടം ,,,,
ReplyDeleteഇതിപ്പോൾ എല്ലാ തിരഞ്ഞെടുപ്പിലും ഉള്ളതാണ്.കെ കരുണാകരനും,മ അദനിയ്ക്കും കിട്ടിയതൊക്കെ കണ്ട് നിന്നവർ വീണ്ടും ഞങ്ങളെം കൂടി തല്ലൂ എന്ന് പറഞ്ഞ് വീണ്ടും ചെല്ലുമ്പോൾ എന്താ ചെയ്യാ...ദീപസ്തഭം മാഹാശ്ചര്യം ഞങ്ങൾക്കും കിട്ടണം എന്തെങ്കിലും...അതിനു വേണ്ടി എന്തു ചെയ്യാം..കാലു കഴുകി വെളളം കുടിക്കണോ? അതിനും തയ്യാർ..
ReplyDeleteThis comment has been removed by the author.
ReplyDeleteഈ രാജിയുമായി ബന്ധപ്പെട്ട് ആരിഫലി നടത്തിയ പ്രതികരണത്തിലെ രണ്ടു പരാമര്‍ശങ്ങള്‍ ഇങ്ങിനെ:
ReplyDelete1)"ഇടതു പക്ഷത്തിനു മുന്‍തൂക്ക പിന്തുണ നല്കാന് ശൂറയില്‍ അവതരിപ്പിച്ച പ്രമേയം അണികളുടെ ചര്‍ച്ചക്ക് വിട്ടു തീരുമാനിക്കും"
2)"ജമാഅതെ ഇസ്ലാമിയെ സംബന്ധിച്ച് വോട്ടു ചെയ്യുക എന്ന ചുമതല മാത്രമേ ഉള്ളൂ"
ഈ നൂറ്റാണ്ടിലെ ബെസ്റ്റ് ജോകിനുള്ള അവാര്‍ഡ് എവിട്യാ കിട്ടുക?
പിണറായി ജമാഅത്തെ ഇസ്ലാമിയുടെ അമീറുമായി ചർച്ച നടത്തി എന്ന് ഹമീദ് വാണിമേൽ പറയുന്നു. ഇടതു പക്ഷ പ്രവർത്തകർ നയം വ്യക്തമാക്കണം. ഹമീദ് വാണിമേൽ കള്ളം പറഞ്ഞതാണെങ്കിൽ പരസ്യ തിരുത്താൻ ആവശ്യപെടുമോ?
ReplyDeleteകഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ വിരലിൽ എണ്ണാവുന്ന കണക്ക് പിണറായി മറന്നിട്ടുണ്ടാവില്ല. അപ്പോൾ പബ്ളിസിറ്റി സ്റ്റണ്ടിന് വേണ്ടി ഇവർ നാടകം കളിക്കുകയാണോ? സംഗതി സി.പി.എം. തുറന്നു പറയട്ടെ.
ഒരു ജമാഅത്ത് പ്രവർത്തകൻ പറഞ്ഞത്, പ്രസ്ഥാനം ഏത് കുണ്ടിൽ ചാടിയാലും ഒപ്പം ചാടാൻ പ്രവർത്തകരുണ്ടാവും എന്ന് ഒരൂ കേഡർ ടീമാണെന്ന ഹുങ്കോടെ പറഞ്ഞപ്പോ ഇവരുടെ ‘ദീൻ ഇലാഹിയുടെ‘ പോക്ക് കണ്ടു അത്ഭുതപെട്ടുപോയി. ഏത് വൃത്തികെട്ട ആദർശ ചളികുണ്ടിലും ചാടി നടപ്പാക്കേണ്ടതാണോ ‘ഇസ്ലാമിക സംസ്ഥാപനം’!
This comment has been removed by the author.
ReplyDeleteഇദ്ദേഹം(ഹമീദ് വാണിമേല്‍) ജമാതുകാരുടെ രാഷ്ട്രീയ വിഭാഗം കൈകാര്യം ചെയ്തിരുന്ന ആളായത് കൊണ്ടാണ് ഈ വെളിപ്പെടുത്തലുകളും ,രാജിയും ഗൌരവത്തോടെ കാണുവാന്‍ കേരള ജനത തയ്യാറാകുന്നത്
ReplyDelete..എന്തൊക്കെയാണ് പിണറായിയുമായി അങ്ങോട്ട് പോയി ചര്‍ച്ച ചെയ്തത് എന്ന് ആരിഫലി പറയട്ടെ ...
കൊണ്ടോട്ടിക്കാര്‍ വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ പറയാം:
ReplyDeleteകുഞ്ഞാലിക്കുട്ടി ജമായതുകാര്‍ ഉണ്ടാക്കിയ പള്ളിയില്‍ നിന്നും നിസ്കരിക്കുന്നത് കണ്ടവരുണ്ട്
ലീഗുകാര്‍ ജമായത്തായി മിക്കപ്പോഴും നിസ്കരിക്കുന്നു..
എന്നിട്ടും ലീഗുകാരെ പറ്റി ഒരക്ഷരം പറയാതെ ഈ പോസ്ടിട്ടത് ശരിയായില്ല ബഷീര്‍ ഭായ്....
ആഹാ അത്രക്കായോ...
:വായിക്കുക
ReplyDeleteഹമീദ് വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?
അദ്ദേഹം തന്നെ പറയുന്നു
:വായിക്കുക
ഹമീദ് വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?
അദ്ദേഹം തന്നെ പറയുന്നു
:വായിക്കുക
ഹമീദ് വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?
അദ്ദേഹം തന്നെ പറയുന്നു (ബഷീര്‍ക്ക ഓടിചില്ലെന്കില് അടുത്ത ലിങ്ക് കൂടി തരാം ..;) )
കക്കോടിയില്‍ കിട്ടിയവര്‍ക്ക് അംഗീകരിക്കാനാവുമോ അമീറിന്റെ മാഞാളം. തലയില്‍ പേന്‍, നിലത്ത്താണേല് ഉറുമ്പ്. ഇതെവിടെ വെക്കും...
ReplyDeleteസി.പി.എം. എന്ന പാര്‍ട്ടിക്ക് എന്തും ചെയ്യാം, എന്തും പറയാം. എന്തെന്നാല്‍ ആ പാര്‍ട്ടിക്ക് അടവ്-നയങ്ങളുണ്ട്. അവസരവാദരാഷ്ട്രീയത്തിന്റെ മാര്‍ക്സിയന്‍ പദമാണത്. എന്ത് ചെയ്തും പാര്‍ട്ടി വളര്‍ത്തുക,നിലനിര്‍ത്തുക എന്നേ മാര്ക്സിസ്റ്റുകാര്ക്കുള്ളൂ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളരുന്നതും നിലനില്ക്കുന്നതും നല്ലതാണ്. ആര്‍ക്ക്? മാര്ക്സിസ്റ്റ്കാര്ക്ക്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കൊപ്പം കൂടിയാലോ പിന്തുണ കൊടുത്താലോ മറ്റൊരു ഗുണം കൂടിയുണ്ട്. അങ്ങനെ കൂടിയവര്‍ ക്രമേണ ക്ഷയിച്ച് തീര്‍ന്നോളും. സി.പി.ഐ.യെ കാണുന്നില്ലേ? അല്പമെങ്കിലും കമ്മ്യൂണിസ്റ്റ് ഗുണമുള്ള പാര്‍ട്ടിയായിരുന്നു. ഇപ്പോഴോ? ഇ.ജ.മുന്നണിയിലെ ഘടകകക്ഷികളെ നോക്കിയാല്‍ മതി. സംഗതി പിടി കിട്ടും. പി.ഡി.പി. ഒരു വഴിക്കായി. ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പിന്തുണ കൊടുക്കുകയാണെങ്കില്‍ ജമാഅത്ത് ഇസ്ലാമിയ്ക്ക് ഉള്ള വിശ്വാസ്യതയും പോയിക്കിട്ടും.
ReplyDelete>>കുറേക്കാലം വോട്ടേ പാടില്ല എന്ന് പറഞ്ഞു. ജനാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചു. അല്പം ബോധം തെളിഞ്ഞപ്പോള്‍ മൂല്യം നോക്കി വോട്ടാന്‍ പറഞ്ഞു. അതുകഴിഞ്ഞ് മുന്നണി നോക്കി കുത്തി. അവസാനം ജനകീയവും പരീക്ഷിച്ചു.....>>
ReplyDeleteഈ വണ്ടി എങ്ങോട്ടെക്കാ പോണേ ...
കുഞ്ചന്‍ നമ്പിയാര് ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ വീണ്ടും പറയേണ്ടി വന്നേനെ."ദീപ സ്തംഭം മഹാശ്ചര്യം,നമുക്കും കിട്ടണം പണം." എന്ന്.നാണം കേട്ട കളികളുടെ കൂട്ടത്തില്‍ ഒരു കളി കൂടി.
ReplyDeleteഅത്ര തന്നെ.പൊരിക്കുട്ടയ്ക്കും പത്തി വെയ്ക്കുന്ന കാലമാണേ.........
jamaathu kaaarevide.....
ReplyDeleteBahalam koottaaan
enthe aarumillee??...
Utharam muttiyyo?? Ee konjanam kuthalinu munnil ??!!
ഹമീദ് അനുകൂല പ്രകടനം, പോസ്റ്റര്‍ എന്നിവ തത്സമയം റിപ്പോര്‍ട്ട് ചെയ്യുമല്ലോ..
ReplyDeletehttp://janasamaksham.blogspot.com/2010/06/blog-post_1379.html
@-SHANAVAS - താങ്കളുടെ കമന്റു വ്യക്തമായുഇല്ല. തുറന്നു പറയൂന്നെ.
ReplyDeleteമറ്റു സംഘടനകളുടെ സുചിന്തിതമായ നിലപാടുകളെ പരിഹസിച്ചവര്‍ സ്വയം പരിഹാസ്യരാവുന്ന നാടകമാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സംഘടനയുടെ സ്വന്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റാത്ത നയവും നിലപാടുമാണ് തങ്ങള്‍ക്കുള്ളതെന്ന് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുവോ അന്നേ ഈ കോമാളി സര്‍ക്കസ് നിര്‍ത്തുവാന്‍ അവര്‍ക്ക് സാധിക്കൂ
ReplyDeleteഅതെ ഇപ്പറഞ്ഞതാ അതിന്റെ ശരി...അങ്ങിനെ ഒന്ന് ഇനി എന്ന്?? എന്തായാലും ഇത് 'ജനകീയം ജാനകി' കളിയെക്കാൾ നല്ലതാണെന്ന അഭിപ്രായം തന്നെയാ എനിക്ക്.
@-Anvar Vadakkangara
ReplyDeleteശ്രമിക്കാം.
.
ജമാഅത്തെ ഇസ്ലാമി ഭീകരവാദ പ്രസ്ഥാനമാണെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രസ്താവിച്ചത് സഖാവ് പിണറായി വിജയനാണ്. ആ പിണറായി തന്നെ തങ്ങളുമായി വോട്ടു ചര്‍ച്ച നടത്തി എന്നാണ് ജമാഅത്ത് അമീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്!!.......
ReplyDeleteപിണാറായി എന്ന ഗുണ്ട നേതാവിന്റെ ഭീഷണിയില്‍ പാവം ജമാ അത്തെ ഇസ്ലാമി മുട്ട് മടക്കി.
ആരിഫ് അലിക്ക് വല്ലതും കയ്യില്‍ കിട്ടികാണും.......... അതാണ് പുതിയ കച്ചവടം... പാവം സോളിടാരിറ്റിക്കാര് ഇത് ഒന്നും അറിയുന്നില്ലല്ലോ ......... നിങ്ങളില്‍ കണ്ണുള്ളവര്‍ കാണട്ടേ.....എല്ലാ ജമാഅത്ത് സഖാക്കള്‍ക്കും ...സലാം
താങ്ങാനാവാത്ത ഭാരം നിറച്ച 'ജനകീയം സര്‍ക്കസ്' വണ്ടി ബ്രൈക്ക് പൊട്ടി എവിടെയും പാര്‍ക്ക് ചെയ്യാനാവാതെ ഉലകം ചുറ്റുമ്പോള്‍ മുന്‍ ഡ്രൈവര്‍ വാണിമെല്കാരന് ഹമീദ് സാഹിബ് രണ്ടും കല്പിച്ചു പുറത്തേക്ക് ചാടി. ഇനിയും പലരും ചാടാനുള്ള ശ്രമത്തിലാണെന്ന് രക്ഷപ്പെട്ട ഹമീദ് സാഹിബ് പറഞ്ഞു.
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു സാധാ മുജാഹിത് കാരന് ,ജമാ അതിനോടുള്ള മനോഭാവം ബഷീറിന്റെ വരികളിലൂടെ വ്യക്തമാകുന്നു .അസൂയ ,കുശുംബ്,വിദ്വേഷം ,കൂടാതെ പരിഹാസവും ...ഇത് മനസ്സില്‍ കെട്ടി നിര്‍ത്തിയിരുന്ന ജമ അത്ത് വിരോധം ഒരവസരം കിട്ടിയെപ്പോള് പൊട്ടി പുറത്ത് ചാടിയതല്ലേ ...?..കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിലെ ജനകീയ പരീക്ഷണം പരാജയ പെട്ട തിനെ കളിയാക്കുന്ന ബഷീര്‍ മറുപടി പറയേണ്ട ചോദ്യം ഇതാണ് .1.മാഫിയ കളും ,പൊതു മുതല്‍ കട്ടുമുടികുന്നവരും ,അരങ്ങു വാഴുന്ന മുഖ്യധാരാ രാഷ്ട്രീയ ത്തില്‍ ,ഇടപ്പെട്ട് പരാജയം ഏറ്റുവാങ്ങുന്നത് പരിഹസിക്കപെടെണ്ട കാര്യമാണോ ?കോടി കളുടെ കോഴയും ,കള്ളും,പണവും നല്കി വോട്ടു വാങ്ങുകയും ,പെണ് വാണിഭം നടത്തുകയും ഒക്കെ ചെയ്തിട്ടും വിജയിച്ചു വരുന്ന വലിയ രാഷ്ട്രീയ പര്ടികളൊക്കെ വാഴ്ത്ത പെടേണ്ട വരാണോ ?..
ReplyDelete@rasheedt said...
ReplyDeleteഒരു സാധാ മുജാഹിത് കാരന് ,ജമാ അതിനോടുള്ള മനോഭാവം ബഷീറിന്റെ വരികളിലൂടെ വ്യക്തമാകുന്നു .അസൂയ ,കുശുംബ്,വിദ്വേഷം ,കൂടാതെ പരിഹാസവും ...ഇത് മനസ്സില്‍ കെട്ടി നിര്‍ത്തിയിരുന്ന ജമ അത്ത് വിരോധം ഒരവസരം കിട്ടിയെപ്പോള് പൊട്ടി പുറത്ത് ചാടിയതല്ലേ ...?..
---------------
അപ്പോള്‍ ഇതൊക്കെ ഹമീദ് വാണിമേലിന്റെ മനസ്സിലും തളം കെട്ടി നിന്നിരുന്നു അല്ലേ ?. അതാണോ ഇപ്പോള്‍ പുറത്തു ചാടിയത്. അതിനുള്ള അവസരം കൊടുത്തത് യഥാര്‍ത്ഥ ഇസ്ലാമിസ്ട്ടായ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ജമാഅത്ത് അമീറോ. ആരോടാണ് സുഹൃത്തെ ഈ രോഷം. .
പ്രൊഫൈലില്‍ പേരില്ലാത്ത സ്വന്തം മുഖം കാണിക്കാന്‍ ഭയപ്പെടുന്ന അനോണി ആവാതെ ചങ്കൂറ്റത്തോടെ പുറത്തു വരൂ. എന്തിനു ഈ മുഖം മൂടി.
അവസരവാദത്തിന്റെ ഞാണിന്മേല് കളിയും, അഹങ്കാരത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഭാന്ധക്കെട്ടും, വിദ്വേഷ രാഷ്ട്രീയത്തിന്റെ ആന്ധ്യവും കൈമുതലായുള്ള ഒരു കോമാളി സംഘടനയുടെ രൂക്ഷമായതും എന്നാല്‍ അനിവാര്യമായതുമായൊരു പ്രതിസന്ധി മഞ്ഞുമലയുടെ tip മാത്രമാണ് ഹമീദ് വാണിമേലിന്റെ രാജിയും, അതിനെ തുടര്‍ന്ന് ജമാഅത്ത് കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന എകമാനസ്വഭാവമില്ലാത്ത പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. അപകടനിലയുടെ മുകളില്‍ എത്തി നില്ക്കുന്ന ജമാഅത്തിനകത്തെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ബന്ധുവും, സുഹൃത്തുമായ ജമ പ്രവര്‍ത്തകനില്‍ നിന്നും നേരത്തെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിക പ്രബോധന പ്രസ്ഥാനം ഒരു corporate സ്ഥാപനം എന്ന നിലയിലേക്ക് മാറികൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടില്‍ നിഷ്കളങ്കരായ പ്രവര്‍ത്തകര്‍ക്ക് ബോധോദയം ഉണ്ടാവുക സ്വാഭാവികം. "ജമയുടെ വൈരുധ്യങ്ങള്‍ തന്നെപ്പോലെ പ്രസ്ഥാനത്തിലെ പലരെയും മാറിച്ചിന്തിക്കുവാന്‍ പ്രേരിപ്പിചിട്ടുണ്ടെന്ന" ഹമീദിന്റെ പരാമര്‍ശത്തിന്റെ സൂചന എന്താണെന്ന് നമുക്ക് എളുപ്പത്തില്‍ ബോധ്യപ്പെടും. അതല്ല, ഹമീദ് കളവു പറയുകയാണെങ്കില്‍ കളവു പറയുന്നവരായിരുന്നു ഇവരുടെ ഉന്നത ബോഡിയിലും, കുഞ്ചിക സ്ഥാനങ്ങളിലും ഇരുന്നിരുന്നതെന്ന് പൊതു സമൂഹത്തിനു വായിച്ചെടുക്കേണ്ടി വരും.
ReplyDelete@അക്ബര്‍ (ചാലിയാര്‍) ന്റെ ഒരു ബ്ലോഗ് പോസ്റ്റില്‍ ഇടപെട്ടുകൊണ്ട് മലയാളത്തിലെ പ്രശസ്തയായൊരു മുസ്ലിം എഴുത്തുകാരി ഹൃദയസ്പൃക്കായി എഴുതിയ വരികള്‍ ഓര്‍മ്മ വരുന്നു: "മുല്ല said: "...അല്ലേലും ഗള്‍ഫ് മാധ്യമത്തില്‍ എന്തല്ലാമോ പുകയുന്നുണ്ടെന്ന് നാട്ടില്‍ ഞങ്ങളും മണക്കുന്നുണ്ട്. നല്ലൊരു മാധ്യമം ,അത് വളര്‍ത്തിക്കൊണ്ട് വരാന്‍ ആത്മാര്‍ത്ഥതയുള്ള കുറെ പാവങ്ങള്‍ കഷ്ടപ്പെട്ടിട്ടുണ്ട്.പണക്കാരൊന്നുമായിരുന്നില്ല അവര്‍,സാധുക്കള്‍,സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് വരിക്കാരെ ചേര്‍ത്തും,അതിരാവിലേ എഴുന്നേറ്റ് പത്രക്കെട്ടും ഏറ്റി വീടുകളിലും കടകളിലും എത്തിച്ചിരുന്നവര്‍. ചെറുപ്പമായിരുന്നില്ല പലര്‍ക്കും,പ്രായത്തിന്റെ അവശത മറന്നാണവര്‍ അതൊക്കെ ചെയ്തിരുന്നത്.ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വേണ്ടിയായിരുന്നു അത്.പണ്ട് പ്രബോധനം ഇറങ്ങിയപ്പോള്‍ കാണിച്ച അതേ ഉത്സാഹത്തോടെ.
ഇപ്പോ കാശിന്റേയും അധികാരത്തിന്റേയും ഹുങ്കില്‍ പുതിയവര്‍ അതൊക്കെ മറക്കുന്നത് കാണുപോ എനിക്ക് വിഷമമുണ്ട്,പഴയവരെ ഓര്‍ത്ത്.." (http://chaliyaarpuzha.blogspot.com/2011/03/blog-post_08.html )
ഹമീദ് എന്നൊരു വ്യക്തിയുടെ ഒഴിഞ്ഞുപോക്ക്, തീരെ ചെറുതെങ്കിലും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ സംബന്ധിച്ച് ഒരു പ്രശ്നമല്ലായിരിക്കും. പക്ഷെ, അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന ചോദ്യങ്ങളോട് എവിടെയും തൊടാതെ മറുപടി പറയുന്ന ജമാഅത്ത് ക്ലീഷേ ശൈലിയില്‍ ഇനി പ്രതികരിക്കുവാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. ഇന്നലെ ഒരു മലയാളം ചാനലിലെ വാര്‍ത്തക്കിടയില്‍ സി. ദാവൂദ് പറഞ്ഞൊരു കാര്യം ശ്രദ്ധേയമാണ്: "കമ്മ്യൂണിസത്തോട് എതിരിട്ടു കൊണ്ടാണ് ജമ രൂപം കൊണ്ടത് തന്നെ!" പക്ഷെ ഈ കമ്മ്യൂണിസ്റ്റിനോടും, മാര്ക്സിസ്റ്റിനോടും ബായി-ബായി നിലപാടെടുക്കുന്ന ജമാഅത്ത് ബായിമാരുടെ ചേതോവികാരം എന്താണെന്ന് മനസ്സിലാവുന്നില്ല. ജമാഅത്തിന്റെ തെരഞ്ഞെടുപ്പു നയം സി.ഡി. യിലും, അഭിമുഖങ്ങളിലും കൂടി നമ്മെ അറിയിച്ചിരുന്ന ഹമീദ് സാഹിബിനു പോലും അത് മനസ്സിലായില്ലല്ലോ! ഈ മനസ്സിലാകായ്കയുടെ ലാറ്റിന്‍ ഭാഷയിലെ മന്ത്രശ്ലോകങ്ങളുടെ കര്ട്ടന് പിന്നിലാണ് ജമ എന്ന സംഘടന നിലനില്‍ക്കുന്നത് എന്നാണു തോന്നുന്നത്.
എല്ലാ ധീര മുജാഹിദ് വീരന്മാരും സടകുടഞ്ഞു ഇറങ്ങിയല്ലോ? കുറച്ചു ദിവസങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ നേതാവ് ബഷീര്‍ വള്ളികുന്നിനു കീഴില്‍ ആഹ്ലാദ നൃത്തം ചവിട്ടും എന്നറിയാം.
ReplyDeleteമിനിഞ്ഞാന്ന് ഇന്ത്യ ക്രിക്കറ്റില്‍ വിജയിച്ചപ്പോള്‍ പോലും ഇല്ലാതത്ര ആവേശത്തിലാണ് മുജാഹിദ് സുഹൃത്തുക്കള്‍.
നടക്കട്ടെ നിങ്ങളുടെ ആഹ്ലാദ പ്രകടനങ്ങള്‍.
ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് നിങ്ങളുടെ ഈ പ്രകടനങ്ങള്‍ കാണുമ്പോള്‍ നിങ്ങളോട് തോന്നുന്നത് സഹതാപമല്ലാതെ മറ്റൊന്നുമല്ല.
This comment has been removed by the author.
ReplyDeleteഈ പോസ്റ്റിനെ വിമര്‍ശിക്കാന്‍ ഞാന്‍ ഒരു ന്യായവും കാണുന്നില്ല - പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം ഉണ്ട് എന്നതല്ലാതെ:) - .. പോസ്റ്റിലെ ഓരോ അരിയും പൊറുക്കി നോക്കിയിട്ടും എന്തെങ്കിലും വശപ്പിശക് ഉള്ളതായും കണ്ടില്ല ..
ReplyDeleteഈ ഇലെക്ഷന് രാഷ്ട്രീയം നിങ്ങള്‍ക്ക് പറ്റിയതല്ല എന്നും , സാഹിത്യ , സാംസ്കാരിക , വിശ്വാസ , മതേതര മേഖലകളില്‍ നിങ്ങള്‍ക്ക് പലതും ചെയ്യാനുണ്ടെന്നും എന്റെ ചില ജമാഅത്ത് സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ... കാരണം അവര്‍ക്ക് ഉണ്ട് എന്ന് പറയപ്പെടുന്ന എല്ലാ തരം മൂല്യങ്ങളും ബലി കഴിച്ചാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ പ്രചാരണം അടക്കം നടത്തിയത് ...
ചെയ്യാന്‍ സാമൂഹ്യ,സന്നദ്ധ പ്രവര്‍ത്തനം അടക്കം ഇഷ്ടം പോലെ കാര്യങ്ങള്‍ ഉണ്ടെന്നു ഇരിക്കെ , മുന്‍പ് ലീഗുമായും ഇപ്പോള്‍ സി പി എമ്മുമായും തലയില്‍ മുണ്ടിട്ടു ചര്‍ച്ച ചെയ്യേണ്ടി വരുന്ന ഒരു ഗതികേട് എന്തിനു സ്വയം വരിക്കുന്നു എന്നും മനസ്സിലാകുന്നില്ല ... , പ്ലാച്ചിമട , എന്ടോ സള്ഫാന് , ആദിവാസി പ്രശ്നങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങളില്‍ കുറെയൊക്കെ ക്രിയാത്മകമായി അവര്‍ ഇടപ്പെട്ടത് കക്ഷി രാഷ്ട്രീയത്തിന് അപ്പുറം ഒരു മാനം വച്ചായിരുന്നല്ലോ
പിന്നെ ഈ ജമാഅത്ത് അണികള്‍ എല്ലാം തന്നെ പൊതു സമൂഹത്തില്‍ ആണ് .. അവരുടെ മണ്ഡലത്തെ , അവരുടെ സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ അണികള്‍ സ്വയം തീരുമാനം എടുക്കട്ടെ എന്ന് കരുതുകയാണ് ഇത്തരം സംഘടനകള്‍ക്ക് നല്ലത് ....
സോളിഡാരിറ്റി നെറ്റ്വര്ക്കില് ഇതേക്കുറിച്ച് ഒരു ചര്‍ച്ച നടന്നു വരുന്നുണ്ട്. അതില്‍ പ്രസക്തം എന്ന് തോന്നിയ ഒരു അഭിപ്രായം ഇവിടെ പേസ്റ്റ് ചെയ്യുന്നു.
ReplyDeletehttp://www.solidarityym.net/forum/topics/hameed-vaanimel-resignation?x=1&id=4301468%3ATopic%3A87740&page=6#comments
Reply by Tanzeelurahman 11 minutes ago
I am not a JI member. However, I am used to follow its traits and look into it with respect and reverence. I do understand JI is one of the most democratically oriented parties in its policy making methodology. What I do observe here is the following.
Hameed has become either a bauble in the hands of enemies of JI or he was expecting a disciplinary action from JI. So, he wanted to strike when iron was hot. Now Kerala is politically charged as Legislavtive Assembly election is at its threshold. He may have felt it is the right time to be in the limelight of the media as every body is expecting JI's position and policy towards Kerala Legislative Assembly. The justification he gave for his resignation was very poor from the analytical viewpoint. The same reason can be said of ML and Congress as well more vociferously. It proved that he is not democratically oriented since he could not conform with the majority of the advisory council of which he himself was part of it. Moreover, JI had not finalized its policy as Ameer has clearly mentioned. The policy being discussed among its workers. Hameed's premature statement and resignation proved that Hameed was sure that JI workers also will not go with his personal opinion.
What will be the impact of his decision?.. Within a month it will be very clear. It will lay bare the hollowness of our media and will help JI to be in the limelight of the media giving opportunity to explain its ideological position and policies. Hameed will not get anything from the people with whom he might have reposed a lot of new expectations. Political parties and religious organizations won't benefit much from Hameed as well. Probably, they will use him for sometime and will dispose. This will help Jamaat to have more listeners and probably will strengthen it.
Continue....
മുസ്ലിം സമുദായത്തിന്റെ സമുന്നത പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സന്കടനക്ക്, പലപ്പോഴും സമുദായത്തിന് വേണ്ട അര്‍ഹമായ പ്രാമുഖ്യം നല്‍കാത്ത ഇരു മുന്നനികള്ക്കിടയില് ഒരു തീരുമാനമെടുക്കുമ്പോള്‍, ഇത്തരം അഭിപ്രായ വിത്യാസങ്ങള്‍ സങ്കടനകള്ക്കകത്തു സ്വാഭാവികം. സമുദായ സന്കടനകള്‍ ഒത്തൊരുമിച്ചു മൊത്തം പുരോഗതിക്കു (പ്രത്യേകിച്ച് മലബാര്‍ പിന്നോക്കാവസ്ഥ, മുസ്ലിം സ്ഥാനര്തികളെ താഴായല് എന്നിവക്കെതിരെ) ഒരു മിനിമം അണ്ടര്‍ സ്ടാണ്ടിങ്ങില് ഉള്ള ഐക്യ വേദി പോലും സമുടായതിനകത്തു ഇനിയും എത്രയോ അകലെ.
ReplyDeleteസ്വസമുദായത്തിലെ സങ്കടനകള്ക്കകത്തു നടക്കുന്ന ചില്ലറ പ്രശ്നങ്ങള്‍ പോലും പരസ്പരം ആഘോഷിക്കുന്ന സന്കടനകള്‍.
Actually a political decision from an Ideological movement like JI as it claims to be and others agree is not to be taken from the perspective of what they did to us or how did they treat us... No political outfit or Front will tolerate JI as it will be detrimental to their vested interests. It is explicitly clear from their eagerness to support ML, the proponents of narrow communalism who had big role in the partition of India, and oppose JI which looks to be based on humanism and had opposed even partition of India. This is because, for them, ML is a tool to use against Islam “supporting” a Muslim named party.
ReplyDeleteThis time state election is going to be crucially important from socio-political viewpoint. I am sure Jamaat will look into this election from national perspective even though the election is going to be at state level. The million dollar question is what political combination Jamaat need at national level. If LDF is going to be decimated both in Kerala and West Bengal, it will trigger a sea change in the Indian Poltical landscape as it will gradually take out a balancing bloc from national political scene as far as policy matters are concerned. Arun Jaitley, the political ideologue of BJP already mentioned it today. Moreover, it will help only BJP and Congress, the B team of BJP to prevail at national level. Among its far reaching consequences will be strengthening of BJP both in Kerala and WB as left workers will move from left to far right as no body will be willing to be in LDF as they find themselves in a sinking ship both in Kerala and WB.
Continue...
From strategic viewpoint, Supporting LDF will give JI more listeners to its ideological position and will help to attract the Muslims working in LDF to Jamaat and Solidarity. After all, it is a matter of prioritization as well. As a whole, LDF is far better than UDF though both are unequally rotten. JI can develop some socio-political criteria to analyze both fronts. From corruption point of view, the UDF was not able to raise even single issue while UDF terms were abundant with corruption. Now, we can see its larger version in the center also. Just remember how the last two terms of UDF were. In 1996 -, UDF was forced to remove Karunakaran and bring in AK Antony. In 2005, UDF was forced to remove AK Antony and bring in Oamen Chandy. This was required because they themselves felt people were fed up with themselves. A party like JI should not forget it even though people may forget. During UDF terms, mass suicide of farmers, which is still a fact in other parts of India, was a social phenomenon in Kerala also. During LDF rule, no single farmer has committed suicide. LDF ‘s governance this time had to pass through the phase of Global Recession. Kerala got affected a lot from the adverse impact of global recession. Still, Kerala Treasury did not drain or dry up. JI can compare it with the bankrupt treasury during the time of UDF. JI also can analyze why land mafia grows during the time of UDF rule. Everybody in Kerala knows that land price has not increased drastically during the time of LDF rule. It has been stagnant. Afterall, the UDF team looks to be a bunch of thieves eagerly waiting for their turn to loot and plunder the resources.
ReplyDeleteSome other socio-political factors also need to be taken into consideration… The dirty politics played by Congress using the weak position of ML. Ramesh Chennithala wants BJP to take the place of LDF in Kerala so that he can ensure permanent congress rule in Kerala intimidating and bullying Muslims in the future saying if it is not congress, it will be BJP in Kerala just like Congress has been doing it in some other states. So, it seems Ramesh Chennithala has made secret agreement with BJP and RSS just like ML and Karunakaran had made during 1991. Nemam, Kattakada, Kasaragod, Manjeswaram, Palghat, Trivandrum are going to be given for BJP in return of their votes to Congress in other constituencies. Morever, Ramesh Chennithala has got a clear cut strategy to marginalize Muslims power in Kerala. He gave 10 seats for Muslims in Congress to become suicide bombers. I am sure not more than 2 seats will be won out of this 10 seats. You can compare it with the seat given to other religious communities. I am sure 16 Christian MLA will be won only from Congress list, apart from the different factions of Kerala Congress candidates most of whom are contesting against Christian nominees themselves. Finally, if it is going to be neck and neck, BJP with the expected five seats donated by Congress in return of their votes will decide who will rule Kerala. This will be the worst political scenario that Kerala will be facing after this election.
@ rasheedt :
ReplyDeleteചോദ്യം ഇതാണ് , മാഫിയ കളും ,പൊതു മുതല്‍ കട്ടുമുടികുന്നവരും ,അരങ്ങു വാഴുന്ന മുഖ്യധാരാ രാഷ്ട്രീയ ത്തില്‍ ,ഇടപ്പെട്ട് പരാജയം ഏറ്റുവാങ്ങുന്നത് പരിഹസിക്കപെടെണ്ട കാര്യമാണോ ?കോടി കളുടെ കോഴയും ,കള്ളും,പണവും നല്കിു വോട്ടു വാങ്ങുകയും ,പെണ് വാണിഭം നടത്തുകയും ഒക്കെ ചെയ്തിട്ടും വിജയിച്ചു വരുന്ന വലിയ രാഷ്ട്രീയ പര്ടികളുമായി രഹസ്യ ചർച്ച നടത്തി ഈ പറയപെട്ടവരെ ജയിപ്പിക്കാൻ ഏത് ചീഞ്ഞ അടവ് നയവും സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി യഥാർത്ഥത്തിൽ അധാർമ്മികതക്ക് കൂട്ട് നിൽക്കുകയല്ലെ ചെയ്യുന്നത്?
This comment has been removed by the author.
ReplyDeleteജമാ-അത്തിനോട് ഇന്നലെ വരെ ഉണ്ടായിരുന്ന ബഹുമാനം ഇപ്പോ അറിഞ്ഞ വസ്തുതകള്‍ വെച്ച് പോയിക്കിട്ടി. വള്ളിക്കുന്ന് പറഞ്ഞതിനോട് അനുകൂലിക്കുന്നു.
ReplyDeleteകിനാലൂരില്‍ തല്ല് വാങ്ങിയ സോളിഡരിറ്റിക്കാര് തന്നെ മറുപടി പറയട്ടെ..!
ആദര്‍ശ പാപ്പരത്വം കൈവന്ന ജമാ-അത്തിനെ എനിക്കിഷ്ട്ടല്ലാ
This comment has been removed by the author.
ReplyDelete(നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഘടകം ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങളെ കുറിച്ച് സംഘടനക്കുള്ളില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടന്നു വരികയാണ്. സംസ്ഥാന കൂടിയാലോചനാ സമിതിയില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍ കേരളത്തിലുടനീളം പ്രവര്‍ത്തക കണ്‍വെന്‍ഷനുകളില്‍ അവതരിപ്പിച്ച് അഭിപ്രായം ആരായുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടന്നു വരുന്നത്. പ്രവര്‍ത്തകരുടെ അഭിപ്രായം കടി പരിഗണിച്ച ശേഷം നിലപാട് പ്രഖ്യാപിക്കും. തീരുമാനമൊന്നും കൈക്കൊണ്ടില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയുള്ള മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജി പ്രഖ്യാപനവും പ്രസ്താവനയും യുക്തിരഹിതവും അനവസരത്തിലുള്ളതുമാെണന്ന് മുഹമ്മദലി പറഞ്ഞു.
ReplyDeleteമുഴുവന്‍ പ്രവര്‍ത്തകരുടെയും അഭിപ്രായം പരിഗണിച്ചാണ് ജമാഅത്തെ ഇസ്ലാമി തീരുമാനം കൈക്കൊള്ളുന്നത്. ഹമീദിന്റെ രാജിക്കത്ത് ലഭിക്കുന്ന മുറക്ക് സംഘടനാവ്യവസ്ഥ പ്രകാരം തുടര്‍ നടപടി കൈക്കൊള്ളുമെന്നും ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി- മാധ്യമം ന്യൂസ്.... തീരുമാനം വരുന്നതുവരെയെന്കിലും മുജാഹിദ് സഹോദരങ്ങള്‍ ഷെമിക്കുക.. ജമാഅത്ത് ഒന്നുമല്ലകില് പിന്നെ എന്തിനു നിങ്ങളുടെ സമയം കളയണം. തിരഞ്ഞെടുപ്പ് വരുമ്പോളുള്ള ഈ അസുഖം മനസ്സിലാവിഞ്ഞിട്ടല്ല.
അക്ബര്‍,ഞാന്‍ പറഞ്ഞത് വ്യക്തമാണ്.ഇന്നലെ വരെ വാ തോരാതെ പള്ള് പറഞ്ഞു നടന്നിരുന്നവരുമായി ഇന്നെന്തു ചര്‍ച്ച?ജയം ഉറപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കന്മാര് പലപ്പോഴായി പല വേഷവും കെട്ടും.ആ വേഷത്തിനു തുള്ളാന്‍ എന്തിനു നിന്ന് കൊടുക്കണം?പിന്നെ തെരഞ്ഞെടുപ്പു കാലം എന്നാല്‍ ഈര്ക്കിലിക്ക് പോലും പാമ്പാണെന്ന് തോന്നുക സ്വാഭാവികം.കിട്ടാവുന്ന വാഗ്ദാനങ്ങള്‍ അടിച്ചു മാറ്റുക അത്ര തന്നെ.ഇപ്പോള്‍ ക്ലിയര്‍ ആയോ?ആയില്ലെങ്കിലും ഇനി വിശദീകരണം ഇല്ല.
ReplyDeleteഫൈസല്‍ കൊണ്ടോട്ടി,
ReplyDeleteതാങ്കളുടെ അഭിപ്രായ പ്രകടനത്തിലെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. പക്ഷെ ഇവിടെ ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനം അതിന്റെ വ്യക്തിത്വം കേവല സാംസ്കാരിക, മത സംഘടന എന്ന നിലക്കല്ല ഉയര്‍ത്തിപ്പിടിക്കുന്നത്. അത് കൊണ്ട് തന്നെ, രാഷ്ട്രീയം, അത് തിരഞ്ഞെടുപ്പ് ആയാലും അല്ലെങ്കിലും നിലപാട് സ്വീകരിക്കാന്‍ ആ പ്രസ്ഥാനം നിര്‍ബന്ധിതമാകും. ഏതായാലും, ഹമീദ് വാണിമേലിന് തന്നെയും പകരം എടുക്കേണ്ട നിലപാടിനെ ന്യായീകരിക്കാന്‍ കഴിയുമോ എന്നത് രസകരമായ ഒരു ചോദ്യമാണ്. ഹമീദ് വാണിമേല്‍ ജമാഅത്തെ ഇസ്ലാമിയുടെ ആഭ്യന്തര വേദികളില്‍ തന്റെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുകയും ഭൂരിപക്ഷാഭിപ്രായം എതിരായതിനാല്‍ അംഗീകരിക്കപ്പെട്ടില്ല എന്നുമേ ആരോപിക്കുന്നുള്ളൂ. അതില്‍ തൃപ്തനാകാതെ അദ്ദേഹം പാര്‍ട്ടി വിട്ടു. സ്വാഭാവികം. അദ്ദേഹത്തിന്റെ ജനാധിപത്യ അവകാശത്തെ ജമാഅത്തെ ഇസ്ലാമി മാനിക്കുന്നു എന്ന് തന്നെയാണ് അവരുടെ ഇതുവരെയുള്ള പ്രതികരണം വ്യക്തമാക്കുനാന്ത്. പാണക്കാട്ടെ തങ്ങള്‍ തീരുമാനമെടുത്താല്‍ കമ എന്ന് പറയാതെ ബിരിയാണിയും കഴിച്ചു പിരിയുന്ന ജനാധിപത്യ രീതിയെ ഇതെക്കാള്‍ ബഷീര്‍ വള്ളിക്കുന്ന് ന്യായീകരിക്കാന്‍ കാരണം ജനാധിപത്യത്തെ കുറിച്ച് പുള്ളി മനസ്സിലാക്കിയത് വേറെ രീതിയില ആയത് കൊണ്ട് മാത്രമാണു. ജമാഅത്തെ ഇസ്ലാമിയുടെ ആഭ്യന്തര ജനാധിപത്യ രീതിയെവിടെ, ലീഗ്, മത സംഘടന ജനാധിപത്യ ബിരിയാണി എവിടെ?
വിലയിരുത്തുക എളുപ്പമല്ലേ.
@AKBAR, ഇവിടെ COMMENTS ഇടുന്നവരോക്കെ താങ്കളുടെ CERTIFICATE വാങ്ങിയിരിക്കണം എന്ന് ഒരു നിബന്ധനയുണ്ടോ?
ReplyDeleteഞാന്‍ തലയില്‍ മുണ്ടോ തൊപ്പിയോ ഒന്നും വെച്ചല്ല ഇവിടെ വന്നത്. എന്റെ സ്വന്തം പേര് വെച്ച് കൊണ്ട് തന്നെയാണ്. ആദര്‍ശ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവര്ത്തകന് തന്നെയാണ്. അത് എവിടെയും മറച്ചു വെച്ച് Comment ഇടേണ്ട ഒരു ഗതികേടും എനിക്ക് എവിടെയുമില്ല. ഇവിടെയുമില്ല.
അക്ബര്‍ സാഹിബു,
ReplyDeleteഞാന്‍ സി കെ ലത്തീഫ് അല്ല, താങ്കളുടെ ഇ മെയില്‍ അറിയുമെങ്കില്‍ മൊബൈല്‍ നമ്പര്‍ അയച്ചു തരാമായിരുന്നു. താന്കള് സൌദിയില്‍ ആണ് ജോലി എന്നാണു ഞാന്‍ മനസ്സിലാക്കിയത്. ഞാനും സൌദിയില്‍ തന്നെ.
തെറ്റിധാരണ തിരുത്തി മറ്റൊരു മറുപടി ഈ പോസ്റ്റില്‍ ഇട്ടു മാന്യത കാണിക്കും എന്ന് കരുതട്ടെ.
ഇന്ത്യന്‍ - (സി.കെ.ലത്തീഫ് ) :
ReplyDeleteതാങ്കൾ വള്ളികുന്നിന്റെ കഴിഞ്ഞ പോസ്റ്റിൽ ഉണ്ടാക്കിയ ഈ ഐഡി ഇപോഴും ഉപയോഗിക്കുന്നുണ്ടല്ലെ… നടകട്ടെ..
പക്ഷെ എഴുതിയത് തിരിഞ്ഞില്ല… പച്ച മലയാളത്തിൽ എഴുതാൻ ഫുദ്ധിമുട്ടാണെങ്കിലും ‘ചുവപ്പിചെഴുതിയാലും‘ മതി. എല്ലാരും അറിയട്ടെ, എന്താ നിങ്ങൾക്ക് പറയാനുള്ളതെന്ന്…
അധികം കൂട്ടാനും കിഴിക്കാനും പോകാതെ തന്നെ ഒറ്റവാക്കില്‍ പറയാവുന്നത് ഇതാണ്. ജമാഅത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും അവരുടെ നയം മനസ്സിലാവുന്നില്ല.
ReplyDeleteബഷീര്‍ക്ക നിങ്ങളുടെ ഈ വരികള്‍ക്ക് അടിവരയിട്ടുകൊണ്ട് രണ്ടു വരി ഞാനും ചേര്‍ക്കാം.
രാഷ്ട്രീയ വിവേകമില്ലായ്മ ജമാഅത്തിന്റെ കൂടെപ്പിറപ്പാണ്. ആദ്യകാലങ്ങളില്‍ വോട്ടു നിഷിദ്ധം, പിന്നെ അനുഭാവികള്‍ക്ക് ഹലാല്‍, പിന്നെ മുല്യം നോക്കല്‍,പിന്നെ ഇബാദത്ത്, ജാനകി അവസാനം ഇതും.
വോട്ടുനിഷിദ്ധമായ കാലത്ത് ഇവര്‍ മറ്റുമുസ്ലിംകളെ കാഫിര്‍ ആക്കി, അതുകഴിഞ്ഞു വോട്ടു ചെയ്തത് RSSനു,പിന്നെ മുല്യം നോക്കിയപ്പോള്‍ 5 നേരം നമസ്കരിക്കുന്ന മുസ്ലിമായി ജീവിക്കുന്ന സമദാനിയേക്കാള്‍ മുല്യം നമ്സ്കരിക്കാത്ത കമ്യുണിസ്റ്റ് ആയി ജീവിക്കുന്ന P.T. കുഞ്ഞുമോന്. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ പൂര്ണ്ണപിന്തുണയും ldfനു, കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ 18 ldf, 2 udf പിന്തുണ. 2 udf പിന്തുണയ്ക്ക് കാരണമായി പറഞ്ഞത് മുസ്ലിം പ്രാധിനിധ്യം, പഞ്ചായത്ത് ഇലക്ഷനില്‍ ജാനകി. അതില്‍ ശിവസേനനേതാക്കള്‍ അടക്കം സ്ഥാനാര്‍ത്ഥി,കൂടാതെ എട്ടുനിലയില്‍ കിട്ടിയ പൊട്ടല്‍. ഇപ്പോള്‍ ഈ ദുര്‍ഗതി. ലോകാവസാനം വരെ ഇവര്‍ ഇങ്ങനെ സമൂഹത്തെ നടുവഴില് നിര്‍ത്തി ലക്ഷ്യമില്ലാതെ ഉഴലും.
മൂല്യം നോക്കി നോക്കി ഇപ്പോൾ ജമാഅത്ത്കാർ - മൂലം - നോക്കിയാണോ വോട്ട് ചെയ്യുന്നത്. മക്കളേ കിനാലൂരിൽ നിന്ന് കിട്ടിയിതൊന്നും നിങ്ങൾക്ക്പോരെ, വീണ്ടും ഇടതുപക്ഷത്തിനെ കൂട്ടുപിടിക്കുന്ന നിങ്ങൾക്ക് ഉളുപ്പുണ്ടോ.... എന്ത് പറ്റി ഇപ്രാവശ്യം മൽസരിക്കുന്നില്ലേ.....
ReplyDeleteമൂല്യം നോക്കി നോക്കി ഇപ്പോൾ ജമാഅത്ത്കാർ - മൂലം - നോക്കിയാണോ വോട്ട് ചെയ്യുന്നത്. മക്കളേ കിനാലൂരിൽ നിന്ന് കിട്ടിയിതൊന്നും നിങ്ങൾക്ക്പോരെ, വീണ്ടും ഇടതുപക്ഷത്തിനെ കൂട്ടുപിടിക്കുന്ന നിങ്ങൾക്ക് ഉളുപ്പുണ്ടോ.... എന്ത് പറ്റി ഇപ്രാവശ്യം മൽസരിക്കുന്നില്ലേ.....
ReplyDeleteThis comment has been removed by the author.
ReplyDeleteവോട്ട് എന്നത് തലയെണ്ണി വില്‍ക്കാനും വിലപേശാനും സമ്മര്‍ദ്ദം പ്രയോഗിക്കാനുമുള്ള മൂലധനം ആണെന്ന് ആരാണ് കണ്ടു പിടിച്ചത്..? അണികളും വിശ്വാസികളും മനസാക്ഷി വോട്ട് ചെയ്യട്ടെ...ജമാ-അത്ത് ആണെങ്കിലും മുജാഹിദാണെങ്കിലും അതല്ല ഇനി ഓര്‍ത്തഡോക്സ് ആണെങ്കിലും അതല്ലേ അഭികാമ്യം?
ReplyDelete@ ഇന്ത്യന്‍ :
ReplyDeleteഭൂരിപക്ഷം നോക്കി നടപ്പിലാക്കനുള്ളതാണല്ലെ ജമാഅത്തിന്റെ ഇസ്ലാമിയത്ത്!! ജനാതിപത്യ സമ്പ്രദായങ്ങളെ ജമാഅത്തെ ഇസ്ലാമി എതിർക്കാൻ കാരണം ഭൂരിപക്ഷം നോക്കി നന്മയും തിന്മയും തീരുമാനിക്കപെടുന്നു എന്നു പറഞ്ഞാണ്. അങ്ങിനെയുള്ള പാർട്ടിയുടെ പൊളിറ്റികൾ(?) സെക്രട്ടറി പറയുന്നു, ജമാഅത്ത് ഭൂരിപക്ഷം നോക്കി തോന്നിയത് ചെയ്യുന്നു എന്ന്!
@-INDIAN
ReplyDeleteഎന്റെ e-mail മാത്രമല്ല അടിയാധാരം വരെ എന്റെ ഈ പേരില്‍ ഒന്ന് കൊട്ടിയാല്‍ ഉടനെ കാണാം. പ്രൊഫൈല്‍ നോക്കൂ.
.
ജമാഅതിന്റെ രാഷ്ട്രീയ നിലപാട് കാലഘട്ടത്തിന്റെ പരിണിതിയില്‍ നിന്നും ഉത്ഭൂതമായ സമ്മിശ്ര ചിന്തയുടെ ബഹിസ്ഫുരണവും തേട്ടവും ചേര്‍ന്നുള്ള സമഗ്രവും നിഖില മേഘലകളെയും ചൂഴ്ന്നു നില്ക്കുന്നതുമായ സുചിന്തിത തീരുമാനമാ .. നിങ്ങള്‍ക്ക് തിരിയൂല!
ReplyDeleteHameed Vaanimel resignation- T.Arifali's statement in Delhi.
ReplyDeletehttp://www.youtube.com/watch?v=GNxBP2H-_pA&feature=share
പൊളിറ്റിക്കല്‍ സെക്രട്ടറി രാജി വെച്ചതില്‍ മുതലക്കണ്ണീര് ഒഴുക്കി ബ്ലോഗെഴുതിയ ശ്രീമാന്‍ ബഷീര്‍ ബള്ളിക്കുന്നിനോട്,
ReplyDeleteജമാഅത്ത് വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഒരു നിലപാട് എടുത്തു എന്ന കാരണമാണ്, "ഒരുത്തന്" അതില്‍ നിന്നും രാജി വെച്ചു പോയത്. ഇവിടെ വേറെയുമുണ്ടല്ലോ മത സംഘടനകള്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇലക്ഷനു മുമ്പ് ഒരു നിലപാട് പ്രഖ്യാപിക്കാന്‍? ഏതെങ്കിലുമൊരു മുന്നണി ജയിച്ചു കഴിഞ്ഞാല്‍ അവര്‍ ജയിച്ചത് തങ്ങളുടെ വോട്ടു കൊണ്ടാണെന്ന് പ്രസ്ഥാവനയിറക്കുന്ന നപുംസകാത്മക സമീപനമല്ലാതെ നട്ടെല്ലുള്ള ഒരു നിലപാട് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് എപ്പോളെങ്കിലും കഴിഞ്ഞിട്ടുണ്ടോ?
സഹോദരാ ഈ ആവേശം നാദാപുരത്ത് 5 പേര് ശഹീദായപ്പോള്‍ കണ്ടില്ലല്ലോ അന്നു നിന്റെ മൌസും കീബോഡും ജാമായിപ്പൊയതാണോ അല്ലേല്‍ കുഞ്ഞാലിക്കുട്ടിയുടെ ആസനത്തില്‍ പണയം വെച്ചതോ?
മുജാഹിദ് പിളര്‍ന്ന പോലെ കക്ഷം വടിക്കല്‍ ക്യാമ്പയിന്റെ പേരിലൊന്നും ജമാഅത്ത് പിളരില്ല . അതിനു വേണ്ടീ മൌസുന്തി നേരം കള്യണ്ട.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...
ReplyDeleteസി.പി.എം. എന്ന പാര്‍ട്ടിക്ക് എന്തും ചെയ്യാം, എന്തും പറയാം. എന്തെന്നാല്‍ ആ പാര്‍ട്ടിക്ക് അടവ്-നയങ്ങളുണ്ട്. അവസരവാദരാഷ്ട്രീയത്തിന്റെ മാര്‍ക്സിയന്‍ പദമാണത്. എന്ത് ചെയ്തും പാര്‍ട്ടി വളര്‍ത്തുക,നിലനിര്‍ത്തുക എന്നേ മാര്ക്സിസ്റ്റുകാര്ക്കുള്ളൂ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളരുന്നതും നിലനില്ക്കുന്നതും നല്ലതാണ്. ആര്‍ക്ക്? മാര്ക്സിസ്റ്റ്കാര്ക്ക്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കൊപ്പം കൂടിയാലോ പിന്തുണ കൊടുത്താലോ മറ്റൊരു ഗുണം കൂടിയുണ്ട്. അങ്ങനെ കൂടിയവര്‍ ക്രമേണ ക്ഷയിച്ച് തീര്‍ന്നോളും. സി.പി.ഐ.യെ കാണുന്നില്ലേ? അല്പമെങ്കിലും കമ്മ്യൂണിസ്റ്റ് ഗുണമുള്ള പാര്‍ട്ടിയായിരുന്നു. ഇപ്പോഴോ? ഇ.ജ.മുന്നണിയിലെ ഘടകകക്ഷികളെ നോക്കിയാല്‍ മതി. സംഗതി പിടി കിട്ടും. പി.ഡി.പി. ഒരു വഴിക്കായി. ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പിന്തുണ കൊടുക്കുകയാണെങ്കില്‍ ജമാഅത്ത് ഇസ്ലാമിയ്ക്ക് ഉള്ള വിശ്വാസ്യതയും പോയിക്കിട്ടും.
ഉ ണ്ടാ യി ട്ടു വേ ണ്ടേ മാ ഷേ പോ കാ ൻ!
ഇതൊരു തുടക്കമാണ്...
ജമാഅത്തിനുള്ളിൽ തിളച്ചുമറിയുന്ന ലാവയിൽ നിന്നൊരു തുള്ളി ഹമീദ് വാണിമേലായി പുറത്തെത്തിയിരിക്കുന്നു...
ഇത് മാതൃകയാക്കി ജമാഅത്തിന്റെ കേഡർ മഞ്ഞുമലകൾ ഉരുകിയൊലിക്കാൻ തുടങ്ങിയിരിക്കുന്നു...
‘സഹതപിക്കാനായി’ മുഖം മൂടിയണിഞ്ഞ് അമീറുമാർ പോലും രംഗത്തു വന്നെന്നിരിക്കും!
ഹൽഖകൾ ഹലാക്കായി ഹലാക്കിന്റെ അവിലും കഞ്ഞിയായിത്തീരും...
കാത്തിരുന്നു കാണാം!
ഓൾ ഇന്ത്യ വെൽഫെയർ പാർട്ടിയായി മറ്റൊരു മുഖം മൂടിയുടെ പണികൾ തകൃതിയായി അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നു...
ജാഗ്രതൈ!!
ഇടതുപക്ഷത്തിനു വോട്ടു കൊടുക്കാന്‍ ജമാഅത്തെ ഇസ്ലാമി ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് പറയുന്നത് അതിന്റെ കേരള നേതാവായ ആരിഫലി സാഹിബാണ്. ഇനി അങ്ങിനെ ഒരു തീരുമാനമാണ് വരുന്നതെങ്കില്‍ തന്നെ ഇടതുപക്ഷതിനല്ല, ഇന്ന പാര്‍ടിക്ക് ആണ് വോട്ടു കൊടുക്കേണ്ടത് എന്ന് പറയാന്‍ പറ്റുന്ന മറ്റൊരു പാര്‍ട്ടിയെ എന്ത് കൊണ്ട് ഇവിടെ വിമര്‍ശിക്കുന്നവര്‍ ചുണ്ടികാനിക്കുന്നില്ല?
ReplyDelete@ വള്ളിക്കുന്ന്. താങ്കളുടെ ജമാഅത്തിന്റെ വിമര്‍ശനത്തിനു വീണ്ടും സ്വാഗതം. ഇതു പോലെയുള്ള വിമര്‍ശനത്തില്‍ നിന്നാണ് ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് ജമാഅത്തിനെ കുറിച്ച് കൂടുതല്‍ മനസ്സില്ലാക്കാന്‍ സാധിക്കുന്നത്. ഞാനും ജമാഅത്തിനെ കുറിച്ച് പഠിച്ചു കൊണ്ടിര്ക്കുന്നആളാണ്. ഇതുപോലെയുള്ള വിമര്‍ശനങ്ങള്‍ കൊണ്ട് പുതിയ പുതിയ ഒരു പാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നുണ്ട്.
ReplyDelete(പൊളിറ്റിക്കല്‍ സെക്രട്ടറി രാജി വെച്ചതില്‍ മുതലക്കണ്ണീര് ഒഴുക്കി ബ്ലോഗെഴുതിയ ശ്രീമാന്‍ ബഷീര്‍ ബള്ളിക്കുന്നിനോട്,
ReplyDeleteജമാഅത്ത് വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഒരു നിലപാട് എടുത്തു എന്ന കാരണമാണ്, "ഒരുത്തന്" അതില്‍ നിന്നും രാജി വെച്ചു പോയത്. ഇവിടെ വേറെയുമുണ്ടല്ലോ മത സംഘടനകള്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇലക്ഷനു മുമ്പ് ഒരു നിലപാട് പ്രഖ്യാപിക്കാന്‍? ഏതെങ്കിലുമൊരു മുന്നണി ജയിച്ചു കഴിഞ്ഞാല്‍ അവര്‍ ജയിച്ചത് തങ്ങളുടെ വോട്ടു കൊണ്ടാണെന്ന് പ്രസ്ഥാവനയിറക്കുന്ന നപുംസകാത്മക സമീപനമല്ലാതെ നട്ടെല്ലുള്ള ഒരു നിലപാട് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് എപ്പോളെങ്കിലും കഴിഞ്ഞിട്ടുണ്ടോ?)..
ഇതിനു മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം...
ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കുത്താന്‍ തുടങ്ങി. കണ്ടില്ലെയോ, 'വസന്തത്തിന്റെ (Rabeeh) ഇടിമുഴക്കം"!!! എത്ര നല്ല ഭാഷ!!! എന്തൊരു സംസ്കാരം!!!
ReplyDeleteThis comment has been removed by the author.
ReplyDeleteചെറുപ്പത്തില്‍ സൈക്കിള്‍ കണ്ടാല്‍ ഒരു റൌണ്ട് തരുമോ എന്ന് ചോദിച്ച നടന്ന കാലമാണ് ഓര്മ വരുന്നത്.. ആ പഴയ സ്കൂട്ടറില്‍ ഒന്ന് കയറ്റുമോ എന്ന് ചോദിച്ചു പതിമൂന്നു പ്രാവശ്യം ബഹു. കുഞ്ഞാലികുട്ടി സാഹിബ് പോയത്രേ? അതും ആ സ്കൂട്ടറിനെ കുറിച്ച് നന്നായി അറിയുന്ന തറ വാട്ടുക്കാരന്..
ReplyDeleteവോട്ടു ചെയ്യാന്‍ പോകാന്‍ വരെ പ്രത്യേക വിമാനം ഉള്ളവര്‍ ആ പഴയ സ്കൂട്ടറില്‍ കയറാന്‍ പൂതിവേക്കുക ഹേ നാണക്കേട്..
മൌദൂദിമാണ് ഇസ്ലാമിസം എന്നു പറഞ്ഞു ജനാധിപത്യത്തിനു നേരെ പതിറ്റാണ്ടുകള്‍ പുറംതിരിഞ്ഞുനിന്ന ജമാത്തുകാരന്‍ "മൌദൂദി അല്ല ഇസ്ലാമിന്റെ അടിസ്ഥാനം" എന്നു തിരുത്തി പറഞ്ഞു ജനാതിപത്യത്തിലേക്ക് വന്നപ്പോള്‍ ആദ്യം ചെയ്തത് മാര്‍ക്സിസം എന്ന മത വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ ആലയില്‍ ജമാഅത്തെ-ഇസ്ലാമി എന്ന കപട ജനാധിപത്യത്തിന്റെ സിന്ധിപ്പശുവിനെ കൊണ്ട് പോയി കെട്ടിക്കൊടുക്കുകയായിരുന്നു.
ReplyDeleteഅതിനെ പാലുള്ളപ്പോള്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി കറന്നെടുക്കും . കറവ വറ്റുമ്പോള്‍ തൊഴിച്ചു പുറത്താക്കും. കറവ വറ്റിയ നേരത്താണ് ഹിറാ സെന്റര്‍ റൈഡും, കോഴിക്കോട് പാളയത്തില്‍ വെച്ചു സോളി മക്കളെ അടിച്ചു പിപ്പിരി ആക്കിയതും പിന്നെ കിനാലൂരില്‍ വെച്ചു DYFI ക്കാര് നടുപ്പുറം പൊളിച്ചതും. അതൊക്കെ ഹമീദ് വാണിമേല്‍ ഓര്‍ത്ത് പോയാല്‍ കുറ്റം പറയാമോ.
ജനകീയ കഷായം കേരള ജനത തുപ്പിക്കളഞ്ഞു.
പുതിയ കഷായത്തിന്റെ ചേരുവകള്‍ പഠിക്കാന്‍ വീണ്ടും പിണറായിയുടെ കാല് ചുവട്ടില്‍. ഒരു പക്ഷെ "ജനകീയ മാര്‍ക്സിസ ജമാഅത്തിസം " എന്ന പേരില്‍ ഒരു കഷായം ഉണ്ടാക്കി മാര്‍ക്കെറ്റില്‍ ഇറങ്ങുമോ ആവോ. ജാത്തു രാഷ്ട്രീയം അല്ലേ. എന്തും സംഭവിക്കാം. സംഭവാമി യുഗേ യുഗേ.
ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്ന`ദൈവിക രാഷ്ട്രം' സ്ഥാപിക്കുന്നതിന് പ്രധാന തടസ്സം ഇന്ത്യയിലെ മതനിരപക്ഷ രാഷ്ട്രീയവും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്. അത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്നത് സ്വാഭാവികമായിത്തന്നെ ജമാഅത്തെ ഇസ്ലാമിയുടെ പ്രധാന അജണ്ടയാണ്. നടപ്പില്ല എന്നറിഞ്ഞിട്ടും ഇതിനായി അവര്‍ സ്വീകരിക്കുന്ന വഴി ഏറെ നെറി കെട്ടതും. രൂപീകരണ ലക്ഷ്യം തന്നെ തിരുത്തിയിട്ടും ജമാഅത് എന്ന് പറയുന്ന ഈ ഉട്ടോപ്യന്‍ കൂട്ടത്തില്‍ തൂങ്ങി നില്ക്കുന്ന അണികള്‍ക്ക് പുറത്തുപോയ ഹമീദ് സാഹിബിനോടുള്ള ഈര്ഷ്യം നിങ്ങള്‍ ഉള്‍കൊള്ളണം. പ്ലീ.......സ്
ReplyDeleteജമാ'അത്കാരുടെ തൊലിക്കട്ടിയെ പറ്റി പോസ്റ്റില്‍ പരാമര്‍ശിക്കാത്തതില്‍ ശക്തമായി പ്രധിഷേധിക്കുന്നു. വോട്ടു ചെയ്യുന്നതിന് മുമ്പുണ്ടായിരുന്ന സാധാരണ കനത്തിലുള്ള ചര്‍മ ബലം അനേകം മടങ്ങായി കണ്ടാമൃഗ സമാനമായത്, മൂല്യ രാഷ്ട്രീയം, ഇടതു രാഷ്ട്രീയം, ജനകീയം രാഷ്ട്രീയം എന്നിവയിലൂടെ കടന്നു പോയ നാള് വഴികളിലൂടെയാണ്. ആ ചര്‍മബലം പാര്‍ട്ടിക്ക് പിണറായി സഖാവുമായുള്ള സംഭാഷണത്തിനു വളരെ ഉപകാരപ്പെട്ടതായി തെളിഞ്ഞിരിക്കയാണ്. പാവം ഹമീദ് സാഹിബിനു ഇല്ലാതെ പോയതും അതാണ്..ആദര്‍ശം മറന്നും വോട്ടു ചെയ്യാനുള്ള ചര്‍മ ബലം.
ReplyDeleteഅവസര വാതതിന്ന് ജമാത് ഇസ്ലാമി അതിന്റെ തുടക്കം മുതലേ അവാര്‍ഡുകളും ഉപഹാരങ്ങളും ഏറ്റുവാങ്ങുന്ന ഇവര്‍ക്ക് ഏതൊക്കെ ആലു മുളച്ച പോലെല്ലേ !!! (മുന്‍ഷി ഏഷ്യാനെറ്റ് , സെപ്റ്റംബര്‍ 13 , 2010)---------
ReplyDeletepls read the below all the the three parts bef...ore u make comments
സുന്നി സംഘടനകളിൽ നിന്നും,മുജാഹിദ് സംഘടനകളിൽ നിന്നുമൊക്കെ പല നേതാക്കന്മാരും രാജിവെച്ചുപോയിട്ടുണ്ട്. ഈയിടെയായി മിക്ക രാഷ്ട്രീയപാർട്ടികളിലും പല നേതാക്കന്മാരും രാജിവെച്ചുപോകുന്ന വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു. അതുപോലെയൊരു രാജിവാർത്തയായി കാണാനെയുള്ളു ഇതും.ഇടതുപക്ഷത്തിന് പിന്തുണ കൊടുക്കുന്നതിൽ പ്രതിഷേധിച്ചാണു തന്റെ രാജിയെന്നു അദ്ദേഹം സമർത്ഥിക്കുന്നു. പിണറായിയും,മറ്റും ജമാഅത്തിനെ മതതീവ്രവാദ സംഘടനയാണെന്നു ആക്ഷേപിച്ച കാര്യം അദ്ദേഹം എടുത്തുപറയുന്നുമുണ്ട്. അതുകൊണ്ടു തന്നെ യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് ശൂറ ചേർന്നപ്പോൾ ഹമീദ് വാദിച്ചത്. നാഴികക്ക് നാല്പതു വട്ടം ജമാഅത്തിനെ പുലയാട്ട് വിളിച്ച ആര്യാടന്റെ യു.ഡി.എഫിന്.കുറച്ചു പേരുടെ കയ്യടിക്ക് വേണ്ടി ജമാഅത്ത് ഇസ്ലാമിയുടെ തന്ത (മൌദൂദി)യ്ക്ക് വിളിച്ച മുനീറിന്റെയും ഷാജിയുടെയും യു.ഡി.എഫിന്. വ...കൊള്ളാം ജനാബ് ഹമീദ്..നന്നായിരിക്കുന്നു.കയ്യടി നേടാൻ ഇതില്പരം എന്തുവേണം ?
ReplyDelete-------------------- part 1 /3 -------------
ReplyDelete1. ``ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും
ചെയ്യുന്നതു തൗഹീദിന്ന് എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി
ഇരുപത്തേഴ് വര്‍ഷം, ഇലക്ഷന് പ്രശ്നം)
2. ``അനിസ്ലാമിക ഭരണവ്യവ...സ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി
വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി
കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില് പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്
വോട്ട് നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍
അനുവദനീയമല്ല'' (പ്രബോധനം
മാസിക, 1970 ജൂലായ്, പു 31, ലക്കം 3)
3. ``ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ
സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ഥികളെയോ
പിന്താങ്ങുകയോ ചെയ്ത ഒരൊറ്റ സംഭവവുമില്ല. അതിന്ന് അതിന്റെ മുഴുവന്‍
ചരിത്രവും സാക്ഷിയാണ്. അപ്പോള്‍ പിന്നെ അസാന്ദര്‍ഭികവും അകാരണവുമായ ഈ
വേവലാതികളെല്ലാം എന്തിന്ന്?'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്ത്,
എന്തല്ല, പേജ് 24)
4. ``നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്ലിംകള് ചെയ്യേണ്ട ശരിയായ
പ്രവൃത്തി തെരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ തികച്ചും വിട്ടുനില്‍ക്കുക
എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്. അവര്‍ സ്വയം
സ്ഥാനാര്‍ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്കുകയോ
അരുത്. യഥാര്‍ഥ വഴിയില്‍ കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്''
(പ്രബോധനം പു. 4, ലക്കം
2, ജൂലായ് 1956, പേജ് 35, മുസ്ലിംകളും വരാനിരിക്കുന്ന
പൊതുതെരഞ്ഞെടുപ്പും, അബുലൈസ് സാഹിബ്)
5. ``തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയ്യായും ദീനിയ്യായും
മുസ്ലിംകള്ക്ക് ആപല്ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം'' (കയശറ ജ:
35)See More
------------------------ part 2/ 3 ------------------------------
ReplyDelete6. ``ഇസ്ലാമിക ദൃഷ്ടിയില് കൂടി നോക്കുമ്പോള്‍
നിയമനിര്‍മാണസഭകളിലേക്കുള്ള മെമ്പര്‍ സ്ഥാനത്തിനുവേണ്ടി മുസ്ലിംകള്
സ്ഥാനാര്‍ഥികളായി നില്‍ക്കുന്നത് വിവിധ കാരണങ്ങളാല്‍ അസംബന്ധമാണ...െന്ന്
കാണാം:
എ. ഇസ്ലാമിക രാഷ്ട്രത്തില്‍ പോലും ഉദ്യോഗങ്ങള്ക്കും സ്ഥാനമാനങ്ങള്‍
ലഭിക്കത്തക്ക സേവനങ്ങള്‍ക്കും സ്വയം സ്ഥാനാര്‍ഥികളായി നില്ക്കുന്നതു നബി
തിരുമേനി (സ)യുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. നബി(സ)
അരുള്‍ ചെയ്യുന്നു: നീ അധികാരം ചോദിച്ചു വാങ്ങരുത്.... അപ്പോള്‍ ഈ
ആഗ്രഹവും സ്ഥാനാര്‍ഥിത്വവും ഒരനിസ്ലാമിക ഗവര്‍മെന്റിന്റെ ഉദ്യോഗത്തിനു
വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന് ഇതില്‍നിന്ന്
വ്യക്തമാകുന്നതാണ്. അത്തരം സ്ഥാനാര്‍ഥികളെ സഹായിക്കുന്നതു മുസ്ലിമിന്നു
എത്രകണ്ടു അനുയോജ്യമാണെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം.
ബി. ഇസ്ലാം ഒരു പരിപൂര്‍ണ ജീവിതപദ്ധതിയാണ്. രാഷ്ട്രീയവും ഭരണപരവുമായ
പ്രശ്നങ്ങളിലും അതിന്ന് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. അതിനാല്‍
സ്നേഹാദരവോടെ ഇസ്ലാമിന്റെ നാമം ജപിക്കുകയോ അതിന്റെ ആരാധനാവകുപ്പുകളില്‍
ചില പ്രത്യേക ഇനങ്ങള്‍ നടപ്പില്‍വരുത്തുകയോ ചെയ്തതുകൊണ്ടു മാത്രം
തങ്ങള്‍ തികച്ചും ഇസ്ലാമികമായിക്കഴിഞ്ഞുവെന്നു സമാധാനിക്കുന്നത്
മുസ്ലിംകള്ക്ക് ഒട്ടും അനുയോജ്യമല്ല. ദീനിനെ അതിന്റെ
പൂര്‍ണരൂപത്തില്‍ സ്വീകരിക്കാന്‍ ശ്രമിക്കേണ്ടത് അവരുടെ കടമയത്രെ.
കൂടാതെ ഇന്ത്യയിലിന്ന് നടപ്പുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായവും അതില്‍
പങ്കെടുക്കാനായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതായ പാര്‍ട്ടികളും അവരുടെ
ലക്ഷ്യപരിപാടികളും കേവലം അനിസ്ലാമികമാണെന്നതും സുവ്യക്തമാണ്.
സി. ``അതിന്നു പുറമെ നിയമനിര്‍മാണ സഭയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
ലാഇലാഹ ഇല്ലല്ലാ മുഹമ്മദുര്‍റസൂലുല്ലാ എന്ന അടിസ്ഥാന വാക്യത്തില്‍
വിശ്വസിക്കുന്ന ഒരു മസ്ലിം നിയമനിര്‍മാണാധികാരം അല്ലാഹുവിന്റെ മാത്രം
അവകാശമാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നിരിക്കെ മനുഷ്യന്ന്
സ്വതന്ത്രമായ നിയമനിര്‍മാണാധികാരം നല്‍കുകയും കിതാബിനെയും സുന്നത്തിനെയും
പാടെ അവഗണിച്ചുകൊണ്ടു അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ
പരസ്യമായി പരിഹസിക്കുകകൂടി ചെയ്യുന്ന ഒരു നിയമനിര്‍മാണസഭയില്‍
മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാര്‍ഥികളെ സഹായിക്കുകയോ ചെയ്യാന്‍ ഒരു
മുസ്ലിമിനു നിവൃത്തിയില്ല. സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കാതെ വോട്ട്
ഉപയോഗിക്കലും തെറ്റാണ്'' (പ്രബോധനം, പു. 4, ലക്കം 3, മുസ്ലിംകളും
വരാനിരിക്കുന്ന
പൊതുതെരഞ്ഞെടുപ്പും, അബുല്ലൈസ്, പേജ് 61,62)See More
---------------- part 3/3 -----------------------------
ReplyDelete7. ``മുസ്ലിമിന്ന്, മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ ദീനിന്നൊത്ത്
പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചുകഴിഞ്ഞ മുസ്ലിമിന്നു വല്ല
അനിസ്ലാമിക രാഷ്ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും ...യോജിച്ചതല്ല.
ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രീയത്തില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാനോ
മറ്റു വല്ല സ്ഥാനാര്‍ഥികളുടെയും വിജയത്തിന്നായി പ്രവര്‍ത്തിക്കാനോ വോട്ടു
രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്ലിമിന്ന് നിവൃത്തിയില്ല.
എന്തെന്നാല്‍ താന്‍ നാട്ടിന്റെ ഉടമാവകാശിയാണെന്ന് മുസ്ലിം
കരുതുന്നില്ല. അങ്ങനെ കരുതുന്നുണ്ടെങ്കിലല്ലേ ആ അവകാശം മറ്റൊരാള്‍ക്കു
കൈമാറ്റംചെയ്യാന്‍ അവന്ന് സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ താന്‍
നാട്ടിന്റെ നിയമനിര്‍മാതാവാണെന്നും അവന് വിചാരിക്കുന്നില്ല. എന്നാലല്ലേ
പ്രസ്തുത അധികാരം
മറ്റൊരാളെ ഭരമേല്പ്പിക്കാന് അവന്ന് കഴിയുകയുള്ളൂ. ഇസ്ലാമിന്റെ
ദൃഷ്ടിയില് ഇതെല്ലാം ദീനിന്ന് തീരെ വിരുദ്ധമാണ്. ഒരു യഥാര്‍ഥ
മുസ്ലിമിന്ന് അതൊരിക്കലും അനുയോജ്യമല്ല.'' (ഇസ്ലാമിക പാഠങ്ങള്‍,
മൗലാനാ അബൂസലീം അബ്ദുല്‍ഹയ്യ്, 1955, അനിസ്ലാമിക രാഷ്ട്രീയത്തില്‍
പങ്കുവഹിക്കല്‍ മുസ്ലിമിന്റെ ജോലിയല്ല, പേജ് 135)
8. ``ഈ നാട്ടിലെ ഭരണം ഇസ്ലാമികമായിരിക്കണമെന്ന് ഗവണ്മെന്റ്
പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകവഴി ഭരണം
ഇസ്ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിന്നു തോന്നുകയോ
ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.''
(പ്രബോധനം പ്രതിപക്ഷപത്രം, പു. 4, ലക്കം 8, പേജ് 163)
9. ``ജമാഅത്ത് ഈ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലിംകള്
മുഴുവന്‍ അതു ബഹിഷ്കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത്,
പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദേശങ്ങളെയും
തിരസ്കരിച്ചുകൊണ്ടുള്ള ഒരു ഭൗതിക രാഷ്ട്രത്തോട് സ്വയം
സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന്ന് തികച്ചും
കടകവിരുദ്ധമാണെന്ന് ജമാഅത്ത്
വിശ്വസിക്കുന്നതുകൊണ്ട് മാത്രമാണ്.'' (പ്രബോധനം, 1952 ഫെബ്രുവരി)
10. ``മുസ്ലിമിന്, അല്ലാഹുവിന്റെ ദീനിനൊത്ത് കര്‍മരൂപത്തില്‍ തന്നെ
മുഴുജീവിതത്തെയും നയിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ മുസ്ലിമിന് വല്ല
അനിസ്ലാമിക ഭരണകൂടത്തിലും പങ്കുവഹിക്കുക ഒരിക്കലും നന്നല്ല. ഇന്നത്തെ
മതേതര ഭൗതിക രാഷ്ട്രത്തില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാനോ മറ്റു വല്ല
സ്ഥാനാര്‍ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട്
രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്ലിമിന് നിവൃത്തിയില്ല.''
(പ്രബോധനം, 1954 നവംബര്‍ 15See More
-(മൌദൂദിമാണ് ഇസ്ലാമിസം എന്നു പറഞ്ഞു ജനാധിപത്യത്തിനു നേരെ പതിറ്റാണ്ടുകള്‍ പുറംതിരിഞ്ഞുനിന്ന ജമാത്തുകാരന്‍ "മൌദൂദി അല്ല ഇസ്ലാമിന്റെ അടിസ്ഥാനം" എന്നു തിരുത്തി പറഞ്ഞു)അക്ബര്‍ ബായ്, മൌദൂദിമാണ് ഇസ്ലാമിസം എന്ന് ജമാത് പറഞ്ഞത് വെക്തമാക്കിതരുമോ? അത് എന്നെ പോലെയുള്ള ജമാഅത്തിനെ പടിച്ചുകൊണ്ടിരിക്കുന്നവര്ക്ക് സഹായകമാകും.
ReplyDeleteഹമീദ് വാണിമേല്‍ ജമാഅത്ത് ഇസ്ലാമിയില്‍ നിന്ന് എന്നോ രാജിവെക്കേണ്ടിയിരുന്നു........
ReplyDeleteThis comment has been removed by the author.
ReplyDeleteഇറങ്ങിത്തുടങ്ങി പഴയ പ്രബോദനവും ഉദ്ടരനികളുമായി.വരട്ടെ ബാക്കിയുള്ളവരും.
ReplyDeleteakbar
ReplyDeleteമനസ്സിലായില്ല
യതീം ഖാനയില്‍ നിന്നുമുള്ള തന്റെ വിഹിതം കിട്ടിയില്ലേ?
This comment has been removed by the author.
ReplyDelete@Saajid: ജമാഅത് അതിന്റെ ശൂറ കൂടി ഓരോ സമയത്തും ഹലാലും ഹറാമും തീരുമാനിക്കും എന്നറിയില്ലേ? താങ്കള്‍ പറഞ്ഞതൊക്കെ പണ്ട്. ഏത്?
ReplyDeleteറബീഹേ...
ReplyDeleteഈ ബേജാറ് കാണുന്നവർക്ക് ശരിക്കും കാര്യങ്ങൾ മനസിലാകുന്നുണ്ട്!
ഹാശിം ഹാജി പറഞ്ഞതൊക്കെ ഞങ്ങൾ കേട്ടിരിക്കുന്നു!!
പക്ഷെ, 'നാസ്തികനായ', 'കമ്മ്യൂണിസ്റ്റായ', 'മുസ്ലിം വിരുദ്ധനായ' ഹമീദ് ചേന്നമംഗല്ലൂര്‍ ജമയെ വിമര്‍ശിക്കുന്നത് പോലെയാണോ, നമ്മുടെ ഹമീദ് സാഹിബ് വാണിമേല്‍ നല്കുന്ന വാണിംഗ് സിഗ്നല്‍? ഇനിയും ഒരുപാട് (ചീഞ്ഞുനാറുന്ന) കഥകള്‍ പുറത്തുവിടുമെന്നു ഹമീദ് വാണിമേല്‍ തന്റെ press note ല്‍ ഒരു clause വെച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയം! let's wait n see
ReplyDeleteവിമര്‍ശകര്‍ ,സോളിഡ രിട്ടിയുടെ എന്ടോസള്ഫാന് ഇടപെടല്‍ മാത്രം ഒരു പഠനത്തിനു വിധേയമാക്കുക ..ആത്മര്തമായിരിക്കണം ..എന്നിട്ട് പറയൂ ഈ പ്രസ്ഥാനത്തിന് പ്രസക്തി ഉണ്ടോ, ഇല്ലേ ,?..ഞങ്ങള്‍ ഒരു ചെറിയ പാര്‍ടി ..ഇങ്ങനെ മുന്നോട്ട് പോയ്കോട്ടേ ...നിങ്ങളൊക്കെ നമ്മുടെ കോട്ടക്കല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ . മിത വാദികള്‍ ,..കുഞ്ഞാലികുട്ടി സാഹിബിന്റെ ഇടതും വലതും ഒക്കെ ഇരുന്നു, വരാന്‍ പോകുന്ന യൂ .ഡി .എഫ് .ഭരണത്തിന്റെ സൌഭാഗ്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്കുള്ളതല്ലോ....
ReplyDeleteഇതില്‍ എന്താണ് പ്രശ്നം ??..ഒരു പാര്‍ടി തങ്ങളുടെ പ്രവര്‍ത്തകരുടെ അഭിപ്രായം ചര്‍ച്ച ചെയ്ത് ,ഏതെങ്കിലും ഒരു മുനണിക്കോ,വ്യക്തികള്കോ വോട്ടു ചെയ്യാന്‍ തീരുമാനിച്ചാല്‍ എവിടെയാണ് ക്രെ ഡി ബിലിട്ടി പോകുന്നത് ...ഇനി പിന്തുണ യൂ .ഡി .എഫ് .നനെങ്ങില് ?....യാതൊരു കാരണവും ഇല്ലാതെ .രണ്ടു പ്രാവശ്യം നിരോധിച്ചവരാ ണ് കോണ്‍ഗ്രസ് ..
ReplyDelete@rasheedt:ഈ അഭിപ്രായ സ്വാതന്ത്ര്യവും വോട്ടു ചെയ്യാനുള്ള അവകാശവും മറ്റുള്ളവര്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ അന്ന് ജമാഅത് നാക്ക് നീട്ടി തേറ്റ കാണിച്ചു നാട് നീളെ നടന്നു ..അതാ വിഷയം..എന്തൊരു കഥയാ പടച്ചോനെ!?
ReplyDelete@ Anvar Vadakkangara
ReplyDeleteജനാധിപത്യ മതേതര സംവിധാനത്തെ അംഗീകരിക്കാനാവാതെ , മുന്നണികളുടെ മൂട് താങ്ങികളായി നടന്ന ജമാഅത്തെ ഇസ്ലാമിയുമായി അവര്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചതിനു ശേഷം ഒരിക്കല്‍ പോലും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിട്ടില്ല ... ഇക്കഴിഞ്ഞ പഞ്ചായത്ത് തല തിരഞ്ഞെടുപ്പില്‍ വികസന മുന്നണി എന്നാ മുഖം മൂടി അണിഞ്ഞെതിയ ജമാത് സ്ഥാനാര്‍ഥികള്‍ ലക്ഷ്യം വെച്ചത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുക എന്നാ മിനിമം അജണ്ട മാത്രമാണല്ലോ .. മാത്രവുമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവേശിച്ചാല്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന 'രാഷ്ട്ര്രീയ ഇസ്ലാം' സമുദായത്തില്‍ ഉണ്ടാക്കാവുന്ന കുഴപ്പങ്ങളും , ഒരു മതേതര ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുവാനുള്ള അവരുടെ മുഖം മൂടി അണിഞ്ഞുള്ള പ്രവര്‍ത്തനങ്ങളും മുസ്ലിം സമുദായ സംഘടനകളെയും അതിന്റെ പ്രവര്‍ത്തകരെയും ബോദ്ധ്യപ്പെടുതുവാനും ലീഗിന് കഴിഞ്ഞു എന്നതിന് കോട്ടക്കല്‍ കഷായം തന്നെ സാക്ഷിയാണല്ലോ
താഴെ കൊടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ഇവിടെയുള്ള മുജാഹിദു സുഹൃത്തുകള്‍ മറുപടി തരാതെ അവര്‍ സ്ഥിരം പറയാറുള്ള ചില വാദങ്ങള്‍ copy & paste ചെയ്തുകൊണ്ടിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് എന്തെങ്കിലും ഒരു പോസ്റ്റ് (ഇര) ബഷീര്‍ ഇട്ടാല്‍ പിന്നെ ഇവര്‍ക്കൊക്കെ ഈ copy & paste അല്ലാതെ മറ്റൊന്നും പറയാന്‍ ഉണ്ടാവില്ല. ആര്‍ജവമുള്ള മുജാഹിടുകാര്‍ ഇവിടെ ഉണ്ടെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി താ....
ReplyDelete1) nishad palapparambil - ഇവിടെ വേറെയുമുണ്ടല്ലോ മത സംഘടനകള്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇലക്ഷനു മുമ്പ് ഒരു നിലപാട് പ്രഖ്യാപിക്കാന്‍? ഏതെങ്കിലുമൊരു മുന്നണി ജയിച്ചു കഴിഞ്ഞാല്‍ അവര്‍ ജയിച്ചത് തങ്ങളുടെ വോട്ടു കൊണ്ടാണെന്ന് പ്രസ്ഥാവനയിറക്കുന്ന നപുംസകാത്മക സമീപനമല്ലാതെ നട്ടെല്ലുള്ള ഒരു നിലപാട് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് എപ്പോളെങ്കിലും കഴിഞ്ഞിട്ടുണ്ടോ?)..
ഇതിനു മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം...
2) SADIK - ഇടതുപക്ഷത്തിനു വോട്ടു കൊടുക്കാന്‍ ജമാഅത്തെ ഇസ്ലാമി ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് പറയുന്നത് അതിന്റെ കേരള നേതാവായ ആരിഫലി സാഹിബാണ്. ഇനി അങ്ങിനെ ഒരു തീരുമാനമാണ് വരുന്നതെങ്കില്‍ തന്നെ ഇടതുപക്ഷതിനല്ല, ഇന്ന പാര്‍ടിക്ക് ആണ് വോട്ടു കൊടുക്കേണ്ടത് എന്ന് പറയാന്‍ പറ്റുന്ന മറ്റൊരു പാര്‍ട്ടിയെ എന്ത് കൊണ്ട് ഇവിടെ വിമര്‍ശിക്കുന്നവര്‍ ചുണ്ടികാനിക്കുന്നില്ല?
ഇതിനുള്ള മറുപടി കിട്ടിയിട്ട് നമുക്ക് ബാക്കി പറയാം.
@rasheedt,
ReplyDeleteനിങ്ങള്‍ എന്ടോസള്ഫാന് കളിച്ചപ്പോള്‍ ജമാഅത്തിന്റെ 'ending' sulfan ആവുകയായിരുന്നു മാര്‍ക്സിസ്റ്റു പാര്ട്ടിക്കാര്. അവര്‍ എസ്. ഐ. ഒ. കുട്ടികളെ അടിച്ചൊതുക്കി. കിനാലൂരില്‍ ഇടിച്ചൊടുക്കി. കുട്യാടിയില് വളഞ്ഞുവെച്ച് തല്ലി. എന്നിട്ടും പിന്തുണയുമായി പോകുന്ന ഒരു എന്‍ഡോസള്‍ഫാന്‍ ദുരന്ത നാടകത്തിലെ ബോറന് സീന്‍ കാണുമ്പോള്‍ ഒന്ന് നെറ്റിചുളിക്കുവാനുള്ള സ്വാതന്ത്ര്യമെങ്കിലും ജമാഅത്ത് netizens അനുവദിച്ചു തരണം.
ജമാഅത്ത് നയത്തെ ഇവിടെ പരിഹസിച്ചിരിക്കുന്നത് സുന്നികളും, മുജാഹിദുകളും, ലീഗുകാരും അല്ല. ജമയുടെ പരമോന്നത സഭയിലെ അംഗവും, മുതിര്‍ന്ന നേതാവുമാണ്.
This comment has been removed by the author.
ReplyDeleteNoushad Vadakkel said...,
ReplyDeleteജനാധിപത്യ മതേതര സംവിധാനത്തെ അംഗീകരിക്കാനാവാതെ , മുന്നണികളുടെ മൂട് താങ്ങികളായി നടന്ന ജമാഅത്തെ ഇസ്ലാമിയുമായി അവര്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചതിനു ശേഷം ഒരിക്കല്‍ പോലും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിട്ടില്ല ...
അത് ഞാനല്ല , എന്റേത് ഇങ്ങനല്ല ., എന്റെ ചര്‍ച്ച ഇങ്ങനല്ല..... , അത് കോഴിക്കോട്ടു വച്ചല്ല , ചിലര്‍ വാര്‍ത്ത ചാനലിനു ചോര്‍ത്തി നല്‍കിയിട്ടില്ല , അവരെ കണ്ടെത്തും എന്നും പറഞ്ഞിട്ടില്ല ... , അത് മുനീറല്ല ,
=============
നൌഷാദെ, അവര്‍ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചതിനു മുന്‍പും ശേഷവും ഉള്ള വ്യത്യാസം എന്താണ് ? താങ്കളുടെ അഭിപ്രായത്തില്‍ മുന്‍പ് അവര്‍ നല്ലതായിരുന്നോ ..? പിന്നെ എന്തിനാണ് കുഞ്ഞാലികുട്ടി അല്ലാത്ത ചിലര്‍ അതിനെ എതിര്‍ത്തത് ?
കെ എം ഷാജി അഴീക്കോട് മണ്ഡലത്തില്‍ ഈയടുത്തു സോളിഡാരിട്ടിയുമായി ചര്‍ച്ച നടത്തിയത് , ഇപ്പോഴാണോ അതോ അപ്പോഴാണോ ? എന്തെങ്കിലും പറയല്ലേ നൌഷാദെ ....
ബഷീര്‍ജി..
ReplyDeleteവേറെ യെന്തൊക്കെ വിഷയം കെടക്കണ് കോയാ...ങ്ങള്‍ക്ക് ഇതു മാത്രെ കിട്ടിയോള്?
ഒന്നും എഴുതാനില്ലേല്‍ ഈ പാട്ട് പാടി പഠിച്ചോളിന്‍!!! "വള്ളികുന്നില്താ ...വെള്ളത്തിന്റെകഥ..."
അല്ലെങ്കില്‍ "തിക്കി തിക്കി വള്ളികുന്നില്‍ വെള്ളം മുക്കാ പെണ്ണുങ്ങള്..തിക്കാനും തിരക്കാനും അയച്ചിട്ട്ല്ല ആണുങ്ങള്.."
മൌദൂദിസമാണ് ഇസ്ലാമിസം എന്നു പറഞ്ഞു ജനാധിപത്യത്തിനു നേരെ പതിറ്റാണ്ടുകള്‍ പുറംതിരിഞ്ഞുനിന്ന ജമാത്തുകാരന്‍ "മൌദൂദി അല്ല ഇസ്ലാമിന്റെ അടിസ്ഥാനം" എന്നു തിരുത്തി പറഞ്ഞു ജനാതിപത്യത്തിലേക്ക് വന്നപ്പോള്‍ ആദ്യം ചെയ്തത് മാര്‍ക്സിസം എന്ന മത വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ ആലയില്‍ ജമാഅത്തെ-ഇസ്ലാമി എന്ന കപട ജനാധിപത്യത്തിന്റെ സിന്ധിപ്പശുവിനെ കൊണ്ട് പോയി കെട്ടിക്കൊടുക്കുകയായിരുന്നു.
ReplyDeleteഅതിനെ പാലുള്ളപ്പോള്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി കറന്നെടുക്കും . കറവ വറ്റുമ്പോള്‍ തൊഴിച്ചു പുറത്താക്കും. കറവ വറ്റിയ നേരത്താണ് ഹിറാ സെന്റര്‍ റൈഡും, കോഴിക്കോട് പാളയത്തില്‍ വെച്ചു സോളി മക്കളെ അടിച്ചു പിപ്പിരി ആക്കിയതും പിന്നെ കിനാലൂരില്‍ വെച്ചു DYFI ക്കാര് നടുപ്പുറം പൊളിച്ചതും. അതൊക്കെ ഹമീദ് വാണിമേല്‍ ഓര്‍ത്ത് പോയാല്‍ കുറ്റം പറയാമോ.
ജനകീയ കഷായം കേരള ജനത തുപ്പിക്കളഞ്ഞു.
പുതിയ കഷായത്തിന്റെ ചേരുവകള്‍ പഠിക്കാന്‍ വീണ്ടും പിണറായിയുടെ കാല് ചുവട്ടില്‍. ഒരു പക്ഷെ "ജനകീയ മാര്‍ക്സിസ ജമാഅത്തിസം " എന്ന പേരില്‍ ഒരു കഷായം ഉണ്ടാക്കി മാര്‍ക്കെറ്റില്‍ ഇറങ്ങുമോ ആവോ. ജമാത്തു രാഷ്ട്രീയം അല്ലേ. എന്തും സംഭവിക്കാം. സംഭവാമി യുഗേ യുഗേ.
താഴെ കൊടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ഇവിടെയുള്ള മുജാഹിദു സുഹൃത്തുകള്‍ മറുപടി തരാതെ അവര്‍ സ്ഥിരം പറയാറുള്ള ചില വാദങ്ങള്‍ copy & paste ചെയ്തുകൊണ്ടിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് എന്തെങ്കിലും ഒരു പോസ്റ്റ് (ഇര) ബഷീര്‍ ഇട്ടാല്‍ പിന്നെ ഇവര്‍ക്കൊക്കെ ഈ copy & paste അല്ലാതെ മറ്റൊന്നും പറയാന്‍ ഉണ്ടാവില്ല. ആര്‍ജവമുള്ള മുജാഹിടുകാര്‍ ഇവിടെ ഉണ്ടെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി താ....
ReplyDelete1) nishad palapparambil - ഇവിടെ വേറെയുമുണ്ടല്ലോ മത സംഘടനകള്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇലക്ഷനു മുമ്പ് ഒരു നിലപാട് പ്രഖ്യാപിക്കാന്‍? ഏതെങ്കിലുമൊരു മുന്നണി ജയിച്ചു കഴിഞ്ഞാല്‍ അവര്‍ ജയിച്ചത് തങ്ങളുടെ വോട്ടു കൊണ്ടാണെന്ന് പ്രസ്ഥാവനയിറക്കുന്ന നപുംസകാത്മക സമീപനമല്ലാതെ നട്ടെല്ലുള്ള ഒരു നിലപാട് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് എപ്പോളെങ്കിലും കഴിഞ്ഞിട്ടുണ്ടോ?)..
ഇതിനു മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം...
2) SADIK - ഇടതുപക്ഷത്തിനു വോട്ടു കൊടുക്കാന്‍ ജമാഅത്തെ ഇസ്ലാമി ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് പറയുന്നത് അതിന്റെ കേരള നേതാവായ ആരിഫലി സാഹിബാണ്. ഇനി അങ്ങിനെ ഒരു തീരുമാനമാണ് വരുന്നതെങ്കില്‍ തന്നെ ഇടതുപക്ഷതിനല്ല, ഇന്ന പാര്‍ടിക്ക് ആണ് വോട്ടു കൊടുക്കേണ്ടത് എന്ന് പറയാന്‍ പറ്റുന്ന മറ്റൊരു പാര്‍ട്ടിയെ എന്ത് കൊണ്ട് ഇവിടെ വിമര്‍ശിക്കുന്നവര്‍ ചുണ്ടികാനിക്കുന്നില്ല?
ഇതിനുള്ള മറുപടി കിട്ടിയിട്ട് നമുക്ക് ബാക്കി പറയാം.
ജമാഅത്തിനെ ഒന്ന് കുത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിക്കളയില്ല എന്ന് ചിലര്‍ക്ക് നിര്‍ബന്ധ ബുദ്ധിയുള്ള പോലെയാണ് വിമര്‍ശങ്ങള്‍.
ReplyDeleteജമാഅത്ത് ഇസ്ലാമി വോട്ട് കച്ചവടം നടത്തുന്നു എന്ന് ആരോപിക്കുന്നത് കണ്ടു, ഇവിടെ കച്ചവടം എന്താണ് എന്നും ലാഭനഷ്ടങ്ങള്‍ എന്താണ് എന്നും എനിക്ക് മനസ്സിലായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാത്ത്, ഇടതു പക്ഷത്തിനാണ് വോട്ട് നല്‍കിയത്. അതിന് പ്രതിഫലമായി ഇടതുപക്ഷം ജാമാത്തിനു നല്‍കിയത് തീവ്രവാദ സര്‍ട്ടിഫിക്കറ്റും ഹിറ സെന്റര്‍ റൈഡും ഒക്കെയായിരുന്നു. ജമാത്ത് മുമ്പേയും വ്യക്തമാക്കിയതായിരുന്നു, അത് തിരഞ്ഞെടുപ്പിന് മുന്നണികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നത്, തങ്ങളുടെ സംഘടനക്ക് എന്ത് നേട്ടമുണ്ട് എന്ന് നോക്കിയിട്ടല്ല, മറിച്ചു പൊതു സമൂഹത്തിന് താരതമ്യേന നല്ലത് ഏതു പാര്‍ടിയാണ് എന്ന് നോക്കിയിട്ടാണ് എന്ന്.
ഇവിടെ, കേരളത്തില്‍ ഇടതും വലതും അല്ലാതെ മറ്റൊരു ചോയിസ് ഇല്ല എന്ന കേരളീയരുടെ മൊത്തം ദുര്‍വിധി ജമാത്തിനും സ്വാഭാവികമായും ബാധകമാണ്. നാം എല്ലാവരെയും പോലെ, ഇതില്‍ നിന്ന് ഒന്നിന് പിന്തുണ പ്രഖ്യാപിക്കാന്‍ ജമാതും നിര്‍ബന്ധിതരാകും. കേരളീയര്‍ക്ക് തമ്മില്‍ ഭേദം ഇടത്, എന്ന ഒരു നിഗനമത്തില്‍ അവര്‍ എത്തിയാലും അത് തെറ്റാണ് എന്ന് പറയാന്‍ കഴിയില്ല.അത് കൊണ്ട്തെന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിലപാടുകളെ ഇല്ലാത്തെ മത സംഘടകള്‍ വ്യക്തമായ, ആദര്‍ശ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ ജനാധിപത്യപരമായി തീരുമാനിക്കുന്ന ജമാത്തിനെ തിരഞ്ഞെടുപ്പ് നിലപാടുകളുടെ എതിര്‍ക്കുന്നത് കാപട്യം ആണ്. ഇത്രയും കാര്യങ്ങള്‍ ഈ വിഷയത്തില്‍ ജമാത്തെ ഇസ്ലാമിക്ക് അനുകൂലമായി എനിക്ക്പറയാന്‍ കഴിയും.
എന്നാല്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തിയ, സ്വന്തം പാര്‍ടി പത്രത്തില്‍ അത് സ്ഥാപിക്കാന്‍ പരമ്പര തന്നെ പ്രസിദ്ധീകരിച്ച, തങ്ങളുടെ പ്രവര്‍ത്തകരെ തെരുവില്‍ കായികമായി നേരിട്ട ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി, ജമാത്തെ ഇസ്ലാമിയുമായി ചര്‍ച്ചക്ക് വരുമ്പോള്‍, പരസ്യമായാണെങ്കില്‍ ആവാം, തലയില്‍ മുണ്ടിട്ടുള്ള പരിപാടിക്ക് ഞങ്ങളെ കിട്ടില്ല എന്ന് പറയാനുള്ള ആര്‍ജവം ജമാത്ത് നേതൃത്വം കാണിക്കണം ആയിരുന്നു. ഇതിപ്പോ ഹമീദ് വാണിയമ്പലം പറഞ്ഞതിന് ശേഷമാണ് ചര്‍ച്ച നടന്ന വിവരം അണികള്‍ പോലും മനസ്സിലാക്കുന്നത് (എന്റെ ഊഹം ശരിയാണ് എങ്കില്‍). ജമാഅത്തിനെ താല്പര്യപൂര്വം നോക്കികാണുന്നവരെ നിരാശപ്പെടുത്തുന്നതായി പോയി ഈ സംഭവം.
@ സുബൈര്‍ said,
ReplyDelete"എന്നാല്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തിയ, സ്വന്തം പാര്‍ടി പത്രത്തില്‍ അത് സ്ഥാപിക്കാന്‍ പരമ്പര തന്നെ പ്രസിദ്ധീകരിച്ച, തങ്ങളുടെ പ്രവര്‍ത്തകരെ തെരുവില്‍ കായികമായി നേരിട്ട ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി, ജമാത്തെ ഇസ്ലാമിയുമായി ചര്‍ച്ചക്ക് വരുമ്പോള്‍, പരസ്യമായാണെങ്കില്‍ ആവാം, തലയില്‍ മുണ്ടിട്ടുള്ള പരിപാടിക്ക് ഞങ്ങളെ കിട്ടില്ല എന്ന് പറയാനുള്ള ആര്‍ജവം ജമാത്ത് നേതൃത്വം കാണിക്കണം ആയിരുന്നു. ഇതിപ്പോ ഹമീദ് വാണിയമ്പലം പറഞ്ഞതിന് ശേഷമാണ് ചര്‍ച്ച നടന്ന വിവരം അണികള്‍ പോലും മനസ്സിലാക്കുന്നത് (എന്റെ ഊഹം ശരിയാണ് എങ്കില്‍). ജമാഅത്തിനെ താല്പര്യപൂര്വം നോക്കികാണുന്നവരെ നിരാശപ്പെടുത്തുന്നതായി പോയി ഈ സംഭവം"
@സുബൈര്‍,
ഇവിടെ 'ജമാഅത്തിനെ താല്പര്യപൂര്വ്വം നോക്കിക്കാണുന്നവരെ' കൂടുതല്‍ നിരാശപ്പെടുത്തുന്നത്, ആരിഫലി പിണറായിയെ അങ്ങോട്ട് പോയി കണ്ടു എന്നതാണ് (ശ്രദ്ധേയമായ വസ്തുത, പിണറായി ഇങ്ങോട്ട് വന്നില്ല എന്നതാണ്.). ജമ/ സോളി ആക്ടിവിസ്ട്ടുകളെ ഒരു യുദ്ധസമാനം അടിചൊതുക്കിയ ആളുകളെ അങ്ങോട്ട് ചെന്നുകണ്ടു, അവര്‍ക്ക് പിന്തുണ നല്കുവാനുള്ള മുന്‍തൂക്കം ഉണ്ടാക്കുവാനുള്ള എന്ത് യുദ്ധ കാല സാഹചര്യമാണ് ജമാ അത്തില് ഉള്ളത് എന്നത് അറിഞ്ഞാല്‍ കൊള്ളാം.
@സുബൈര്‍,
ReplyDeleteഇവിടെ 'ജമാഅത്തിനെ താല്പര്യപൂര്വ്വം നോക്കിക്കാണുന്നവരെ' കൂടുതല്‍ നിരാശപ്പെടുത്തുന്നത്, ആരിഫലി പിണറായിയെ അങ്ങോട്ട് പോയി കണ്ടു എന്നതാണ് (ശ്രദ്ധേയമായ വസ്തുത, പിണറായി ഇങ്ങോട്ട് വന്നില്ല എന്നതാണ്.). ജമ/ സോളി ആക്ടിവിസ്ട്ടുകളെ ഒരു യുദ്ധസമാനം അടിചൊതുക്കിയ ആളുകളെ അങ്ങോട്ട് ചെന്നുകണ്ടു, അവര്‍ക്ക് പിന്തുണ നല്കുവാനുള്ള മുന്‍തൂക്കം ഉണ്ടാക്കുവാനുള്ള എന്ത് യുദ്ധ കാല സാഹചര്യമാണ് ജമാ അത്തില് ഉള്ളത് എന്നത് അറിഞ്ഞാല്‍ കൊള്ളാം.
=============
തീര്‍ച്ചയായും, കാര്യങ്ങള്‍ അങ്ങിനെയാണ് എങ്കില്‍ അത് ജമാഅത്ത്കാര് മറുപടി പറയേണ്ട കാര്യമാണ്.
ബഷീര്‍ വള്ളിക്കുന്നിന്റെ പഴയ ജമാഅത്ത് ബന്ധിത പോസ്റ്റുകളില്‍ ജമാത്ത് നിലപാടുകളുടെ ന്യായീകരിക്കുന്നതില്‍ സജീവമായി ഇടപെട്ട വ്യക്തിയാണ് @Subair. അദ്ദേഹം ഇവിടെ ഉയര്‍ത്തിയ സന്ദേഹം ജമയുടെ ആശയക്കുഴപ്പത്തിന്റെ അഗ്നിപര്‍വ്വതത്തില്‍ നിന്നും ഒലിച്ചുവന്ന ചെറിയൊരു ലാവത്തുള്ളിയാണ്!
ReplyDeleteകുറെ ചര്‍വിത ചരവാനം പറഞ്ഞു കാര്യങ്ങള്‍ ചുരുങ്ങി വരുന്നു. ആറ്റിക്കുരിക്കിയാല് എന്തെങ്കിലും ബാക്കി വരുമോ?
ReplyDeleteസമുദായ സന്കടനകളുടെ പ്രതിസന്ധികളില്‍ ആഘോഷിക്കുന്നതിനു പകരം പരസ്പരം ആശ്വസിപ്പിക്കാന്‍ നമുക്കാവുമോ?
@ SADIK:
ReplyDeleteഞാൻ ഒരു മുജാഹിദ് പ്രവർത്തകൻ ആണ്. താങ്കൾ ജമാഅത്തു കാരനാണോ?
(നെറ്റി ചുളിക്കേണ്ട! അറിയാൻ വേണ്ടി ചോദിച്ചതാ!! ആവശ്യം വരും, അനുഭവമാണല്ലോ വല്യ ഗുരു!!!)
1. മറ്റു മത സംഘടനകളുടെ കാര്യം എനിക്കറിയില്ല; മുജാഹിദ് പ്രസ്ഥാനം രൂപീകരിച്ചതും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ആര് അധികാരത്തിൽ വരണം എന്ന് തീരുമാനിക്കാനോ നിശ്ചയിക്കാനോ അല്ല. മറിച്ച്, ഇസ്ലാമിക സന്ദേശം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്ന മഹത്തായ ദൌത്യം നിറവേറ്റാനാണ്. ആ പ്രവർത്തനത്തിൽ യാതൊരു വിട്ടുവീഴ്ചക്കും ഇടം നൽകാതെ അതിന്റെ ദൌത്യപൂർത്തീകരണത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാളഹസ്തങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടിരുന്ന കാലത്ത്, സ്വാതന്ത്ര്യ സമരത്തിലും മറ്റും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തിട്ടുണ്ട്, അന്നും ഇന്നും ഞങ്ങൾ മുജാഹിദുകളുടെ വാദം ഇന്ത്യൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നും, വേണ്ടിവന്നാൽ മത്സരിക്കാമെന്നും തന്നെയായിരുന്നു വെന്ന് ചരിത്രം സാക്ഷിയാണ്. പക്ഷെ ജമാഅത്തുകാർക്കത് ‘ശിർക്കെ’ന്ന വൻപാപമായിരുന്നു!!!
2. >>> ഇടതുപക്ഷത്തിനു വോട്ടു കൊടുക്കാന്‍ ജമാഅത്തെ ഇസ്ലാമി ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് പറയുന്നത് അതിന്റെ കേരള നേതാവായ ആരിഫലി സാഹിബാണ്. <<< (താങ്കൾ പറഞ്ഞത്)
ഇടതു പക്ഷത്തിന് വോട്ട് നൽകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് തന്റെ രാജി എന്ന് ഹമീദ് വാണിമേൽ!
ഇതിൽ ആരു പറഞ്ഞതാണ് സത്യം?
ആരിഫലി സാഹിബ് പറഞ്ഞതോ, ഹമീദ് സാഹിബ് പറഞ്ഞതോ?
അറിയാൻ താത്പര്യമുണ്ട്!
ബഷീര്‍ വള്ളിക്കുന്നിന്റെ പഴയ ജമാഅത്ത് ബന്ധിത പോസ്റ്റുകളില്‍ ജമാത്ത് നിലപാടുകളുടെ ന്യായീകരിക്കുന്നതില്‍ സജീവമായി ഇടപെട്ട വ്യക്തിയാണ് @Subair. അദ്ദേഹം ഇവിടെ ഉയര്‍ത്തിയ സന്ദേഹം ജമയുടെ ആശയക്കുഴപ്പത്തിന്റെ അഗ്നിപര്‍വ്വതത്തില്‍ നിന്നും ഒലിച്ചുവന്ന ചെറിയൊരു ലാവത്തുള്ളിയാണ്!
ReplyDelete================
നൗഷാദ്, സുബൈര്‍ ഒരു സജീവ മുജാഹിദ് പ്രവര്ത്തകന് കൂടിയാരിരുന്നുവെന്നും (ഇപ്പോഴും നന്മയില് അവരുമായി സഹകരിക്കുന്നു) വെന്നും നൗഷാദ് അറിയുക.
എന്റെ സന്ദേഹം എന്റേത് മാത്രമാണ്, ജമാത്ത് അണികള്‍ക്ക് സന്ദേഹം ഉണ്ടെങ്കില്‍ വ്യക്തമാക്കേണ്ടത് അവരാണ്. ജമാത്തിന്റെ ഏതെന്കിലും നിലപാടുകല്ടെ ഞാന്‍ ന്യായീകരിച്ചിട്ടുണ്ട് എങ്കില്‍ അത് എന്റെ ബോധ്യത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ആണ്. ലീഗിനെയും മുജാഹിദു സംഘടനയെയും വിമര്‍ശിച്ചിട്ടുണ്ട് എങ്കില്‍ അതും അതുപോലെ തെന്നെ.
@ SADIK:
ReplyDeleteഞാൻ ഒരു മുജാഹിദ് പ്രവർത്തകൻ ആണ്. താങ്കൾ ജമാഅത്തു കാരനാണോ?
(നെറ്റി ചുളിക്കേണ്ട! അറിയാൻ വേണ്ടി ചോദിച്ചതാ!! ആവശ്യം വരും, അനുഭവമാണല്ലോ വല്യ ഗുരു!!!)
1. മറ്റു മത സംഘടനകളുടെ കാര്യം എനിക്കറിയില്ല; മുജാഹിദ് പ്രസ്ഥാനം രൂപീകരിച്ചതും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ആര് അധികാരത്തിൽ വരണം എന്ന് തീരുമാനിക്കാനോ നിശ്ചയിക്കാനോ അല്ല. മറിച്ച്, ഇസ്ലാമിക സന്ദേശം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്ന മഹത്തായ ദൌത്യം നിറവേറ്റാനാണ്. ആ പ്രവർത്തനത്തിൽ യാതൊരു വിട്ടുവീഴ്ചക്കും ഇടം നൽകാതെ അതിന്റെ ദൌത്യപൂർത്തീകരണത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാളഹസ്തങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടിരുന്ന കാലത്ത്, സ്വാതന്ത്ര്യ സമരത്തിലും മറ്റും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തിട്ടുണ്ട്, അന്നും ഇന്നും ഞങ്ങൾ മുജാഹിദുകളുടെ വാദം ഇന്ത്യൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നും, വേണ്ടിവന്നാൽ മത്സരിക്കാമെന്നും തന്നെയായിരുന്നു വെന്ന് ചരിത്രം സാക്ഷിയാണ്. പക്ഷെ ജമാഅത്തുകാർക്കത് ‘ശിർക്കെ’ന്ന വൻപാപമായിരുന്നു!!!
2. >>> ഇടതുപക്ഷത്തിനു വോട്ടു കൊടുക്കാന്‍ ജമാഅത്തെ ഇസ്ലാമി ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് പറയുന്നത് അതിന്റെ കേരള നേതാവായ ആരിഫലി സാഹിബാണ്. <<< (താങ്കൾ പറഞ്ഞത്)
ഇടതു പക്ഷത്തിന് വോട്ട് നൽകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് തന്റെ രാജി എന്ന് ഹമീദ് വാണിമേൽ!
ഇതിൽ ആരു പറഞ്ഞതാണ് സത്യം?
ആരിഫലി സാഹിബ് പറഞ്ഞതോ, ഹമീദ് സാഹിബ് പറഞ്ഞതോ?
അറിയാൻ താത്പര്യമുണ്ട്!
ജമാ അത്തെ ഇസ്ലാമി അതിന്റെ പ്രവര്‍ത്തന ഊര്‍ജം വലിച്ചെടുക്കുന്നത് അതിന്റെ താത്വിക ദര്‍ശനത്തില്‍ നിന്നാണ്.അത് ഇസ്ലാമാണ്. ഇസ്ലാമിക കാഴ്ചപ്പാടില്‍ ഒരു വിഷയത്തില്‍ എന്ത് തീരുമാനമെടുക്കണം എന്നത് കൂടിയാലോചനയില്‍ നിന്നാണ് ഉരുവം കൊള്ളുന്നത്. ചരിത്രത്തില്‍ ഒരു പാട് ഉദാഹരണങ്ങള്‍ തൊട്ടു കാണിക്കാനാവും. ബദര്‍, ഉഹ്ദ്, ഖന്ദക്, ഹുനൈന്‍ തുടങ്ങിയ സന്നിഗ്ധ ഘട്ടങ്ങളില്‍ ഇത് നമുക്ക് കാണാം. അഭിപ്രായ വിത്യാസം ഉണ്ടാവുമ്പോള്‍ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് തീരുമാനം കൈകൊള്ളുകയും അത് എല്ലാവരും അംഗീകരിക്കുക എന്നതാണ്. നിങ്ങള്‍ക്ക് വിഷമം തോന്നിയാല്‍ ദൈവത്തില്‍ ഭരമേല്പിക്കണം എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്കണം എന്ന് ഖുര്‍ആനിക നിര്‍ദ്ദേശം. ഇവിടെ ചര്‍ച്ച നടന്നില്ലെന്ന് ഹമീദ് വാണിമ്മേല്‍ പറയുന്നില്ല. മാത്രമല്ല ഭൂരിപക്ഷം അനുസരിച്ചാണ് തീര്മാനമെടുക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അണികള്‍ക്കിടയില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു വന്നു ജമാ അത് നേതൃത്വവും വെക്തമാക്കി.
ReplyDelete@ sheeba nair
ReplyDeleteമൌനം ...............
..........
This comment has been removed by the author.
ReplyDeletesolidarity sevanagall nadathiya pradeshangallil sthanarthikalle niruthiyappol thanne ethallam gimmikkukallayirunnennu janam thiricharinjittundu, chakkara kudathilekkulla athyagraham kurachu koodipoyathu gharbhathile alasan karannamakunnu.
ReplyDeleteA.kareem,
Areacode
@മലയാളി.
ReplyDeleteഇതാണ് ഞാന്‍ പറഞ്ഞത്, രാഷ്ട്രീയം അല്പം പോലും കൂടിച്ചേരാത്ത 916 മത സംഘടനകള്‍ ആണ് തങ്ങള്‍ എന്ന് പറയുന്നവര്‍ ജമാഅത്തിന്റെ (ജമാഅത്തിന്റെ മാത്രം) രാഷ്ട്രീയ നിലപാടുകള്‍ ചോദ്യം ചെയ്യ്യുന്നത് കാപട്യമാണ് എന്ന് ഞാന്‍ പറഞ്ഞത്.
താങ്കള്‍ പറഞ്ഞു:
1. മറ്റു മത സംഘടനകളുടെ കാര്യം എനിക്കറിയില്ല; മുജാഹിദ് പ്രസ്ഥാനം രൂപീകരിച്ചതും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ആര് അധികാരത്തിൽ വരണം എന്ന് തീരുമാനിക്കാനോ നിശ്ചയിക്കാനോ അല്ല. മറിച്ച്, ഇസ്ലാമിക സന്ദേശം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്ന മഹത്തായ ദൌത്യം നിറവേറ്റാനാണ്. ആ പ്രവർത്തനത്തിൽ യാതൊരു വിട്ടുവീഴ്ചക്കും ഇടം നൽകാതെ അതിന്റെ ദൌത്യപൂർത്തീകരണത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
===============
ഈ നിലപാടിന്റെ പുറത്തു ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ ഒരു മുജാഹിദു പ്രവര്ത്തകന് തീരുമാനിച്ചാല്‍ താങ്കള്‍ക്ക് എതിര്‍ക്കാന്‍ കഴിയുമോ?
ഇല്ല എങ്കില്‍ ജമാത്ത് ഇസ്ലാമിക്കാര്‍ മൊത്തം അങ്ങിനെ തീരുമാനിച്ചാല്‍ താങ്കള്‍ എന്തിനു എതിര്‍ക്കണം ?
ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാളഹസ്തങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടിരുന്ന കാലത്ത്, സ്വാതന്ത്ര്യ സമരത്തിലും മറ്റും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തിട്ടുണ്ട്, അന്നും ഇന്നും ഞങ്ങൾ മുജാഹിദുകളുടെ വാദം ഇന്ത്യൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നും, വേണ്ടിവന്നാൽ മത്സരിക്കാമെന്നും തന്നെയായിരുന്നു വെന്ന് ചരിത്രം സാക്ഷിയാണ്. പക്ഷെ ജമാഅത്തുകാർക്കത് ‘ശിർക്കെ’ന്ന വൻപാപമായിരുന്നു!!!
================
എനിക്ക് അഭിപ്രായം പറയാന്‍ താല്പര്യമുള്ള കാര്യമാണ്. എന്നാല്‍ ഉദ്ധരിണി യുദ്ധത്തില്‍ ചെന്നെത്തും എന്ന് സംശയമുള്ളതുകൊണ്ടും , വിശദമായി ചര്‍ച്ച ചെയ്യേണ്ടതായതിനാലും പിന്നെ ആവാം എന്ന് കരുതുന്നു.
@ Subair said: "എന്നാല്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തിയ, സ്വന്തം പാര്‍ടി പത്രത്തില്‍ അത് സ്ഥാപിക്കാന്‍ പരമ്പര തന്നെ പ്രസിദ്ധീകരിച്ച, തങ്ങളുടെ പ്രവര്‍ത്തകരെ തെരുവില്‍ കായികമായി നേരിട്ട ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി, ജമാത്തെ ഇസ്ലാമിയുമായി ചര്‍ച്ചക്ക് വരുമ്പോള്‍, പരസ്യമായാണെങ്കില്‍ ആവാം, തലയില്‍ മുണ്ടിട്ടുള്ള പരിപാടിക്ക് ഞങ്ങളെ കിട്ടില്ല എന്ന് പറയാനുള്ള ആര്‍ജവം ജമാത്ത് നേതൃത്വം കാണിക്കണം ആയിരുന്നു. ഇതിപ്പോ ഹമീദ് വാണിയമ്പലം പറഞ്ഞതിന് ശേഷമാണ് ചര്‍ച്ച നടന്ന വിവരം അണികള്‍ പോലും മനസ്സിലാക്കുന്നത് (എന്റെ ഊഹം ശരിയാണ് എങ്കില്‍). ജമാഅത്തിനെ താല്പര്യപൂര്വം നോക്കികാണുന്നവരെ നിരാശപ്പെടുത്തുന്നതായി പോയി ഈ സംഭവം."
ReplyDeleteതാങ്കള്‍ പങ്കുവെച്ച ഈ നിരാശക്ക് ജമയെ അന്ധമായി ന്യായീകരിക്കുവാന്‍ വിധിക്കപ്പെട്ട പാവങ്ങളായ അണികള്‍ മറുപടി പറയട്ടെ. അവരുടെ ന്യായീകരണവും, താങ്കളുടെ മറുപടിയും കേള്‍ക്കുവാന്‍ താല്പര്യമുണ്ട്.
വള്ളികുന്നിന്നു ജമാ അത് അമീര്‍ നടത്തിയ പ്രസ്താവനയുടെ ക്ലിപ്പും ഇടാമായിരുന്നു.
ReplyDeletehttp://www.jihkerala.org/news/news.php?nid=1392
വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്നകാര്യം തീരുമാനമായിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി എം. കെ മുഹമ്മദലി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങളെക്കുറിച്ച് സംഘടനക്കകത്ത് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടന്ന് കൊണ്ടിക്കയാണ്. സംസ്ഥാന കൂടിയാലോചനാ സമിതിയില്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള നിഗമനങ്ങള്‍ കേരളത്തിലുടനീളമുള്ള പ്രവര്‍ത്തക കണ്‍വന്‍ഷനുകളില്‍ അവതരിപ്പിക്കുകയും അഭിപ്രായമാരായുകയും ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം ജമാഅത്തെ ഇസ്ലാമി അതിന്റെ തീരുമാനം ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കും. ജമാഅത്ത് തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ടുള്ള മുന്‍ പൊളിറ്റിക്കല്‍ സെന്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജിപ്രഖ്യാപനവും പ്രസ്താവനയും അയുക്തികവും അനവസരത്തിലുള്ളതുമാണന്ന് അദ്ദേഹം പറഞ്ഞു. ഹമീദ് തന്നെ സൂചിപ്പിച്ചത് പോലെ ഏറ്റവും ശക്തമായ ഉള്‍പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
ReplyDeleteമുഴുവന്‍ പ്രവര്‍ത്തകരുടെയും അഭിപ്രായം പരിഗണിച്ചാണ് ജമാഅത്തെ ഇസ്ലാമി തീരുമാനം കൈകൊള്ളുന്നത്. അദ്ദേഹത്തിന്റെ രാജിക്കത്ത് ലഭിക്കുന്ന മുറയ്ക്ക് സംഘടനാ വ്യവസ്ഥയനുസരിച്ച് നടപടികള്‍ കൈകൊള്ളുമെന്ന് ജനറല്‍ സെക്ക്രട്ടറി അറിയിച്ചു.
@SADIK:
ReplyDeleteജമാഅത്തുകാർ മൊത്തം എവിടെ കുത്തിയാലും എനിക്കൊന്നും ഇല്ല!
ഇവിടെ മുഖ്യമായും ജമാഅത്ത് വിമർശിക്കപ്പെടാൻ കാരണം അത് അതിന്റെ പ്രഖ്യാപിത മുൻ നിലപാടുകൾ തിരുത്തിയിട്ടില്ല, നാളിതുവരെ എന്ന സത്യം കൊണ്ടു മാത്രമാണെന്നാണ് എന്റെ വിശ്വാസം.
വോട്ട് ചെയ്യൽ ശിർക്കും ഹറാമും ആയിരുന്നത് എങ്ങിനെ ഹലാലും ഫർദുമായി?
ഇസ്ലാമിൽ ഒരു ഹലാലിനെ ശൂറ കൂടി ഹറാമാക്കാനോ തിരിച്ചോ സാധിക്കുമോ?
സാധിക്കുമെങ്കിൽ അതിന്റെ ഇസ്ലാമിക തെളിവ് എന്ത്?
സാധിക്കില്ല എന്നാണുത്തരമെങ്കിൽ, വോട്ടു ചെയ്യൽ എന്ന ഹറാം/കുഫ്റ് എങ്ങിനെ ഹലാലായി?
മുൻപ് പറഞ്ഞതിനെ തിരുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എവിടെ? ഇല്ലെങ്കിൽ പഴയ കാര്യങ്ങൾ പറയുന്നതിൽ എന്താണിത്ര ബേജാറ്?
താങ്കള്‍ പങ്കുവെച്ച ഈ നിരാശക്ക് ജമയെ അന്ധമായി ന്യായീകരിക്കുവാന്‍ വിധിക്കപ്പെട്ട പാവങ്ങളായ അണികള്‍ മറുപടി പറയട്ടെ. അവരുടെ ന്യായീകരണവും, താങ്കളുടെ മറുപടിയും കേള്‍ക്കുവാന്‍ താല്പര്യമുണ്ട്.
ReplyDelete=============
നൗഷാദ്, പ്ലീസ് വിമര്‍ശനങ്ങള്‍ക്ക് അല്പം ഗുനകാംക്ഷയാകാം.
ഞാനും താങ്കളും അടക്കം മിക്കവാറും എല്ലാവരും തങ്ങളുടെ പ്രസ്ഥാനത്തെ അന്ധമായി ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരാണ്. മലയാളിക്ക് ഈ സ്വഭാവം അല്പം കൂടുതലും ആണ്.
എന്നാല്‍ സംഘടനകളില്‍ താരതമ്യെന ഉള്‍പാര്‍ടി ജനാധിപത്യം ഉള്ളത് ജമാതിനാണ്. ഒരേ സമയം ഉള്‍പാര്‍ടി ജനാധിപത്യവും കേഡര്‍ സ്വഭാവും കാത്തു സൂക്ഷിക്കാന്‍ ആ പാര്‍ടിക്ക് കഴിയുന്നുണ്ട്. ഈ രണ്ടിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ലീഗ് ആണ് പകല്‍ പോലത്തെ സത്യമാണ്.
അതുകൊണ്ട് പാര്‍ടി അന്തത പോലെയുള്ള ആരോപണങ്ങള്‍ മാറ്റി വെച്ച് അവര്‍ക്ക് പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കാം.
വൈകി ഉദിക്കുന്ന പല ബുദ്ധികളില്‍ പല പല ഗുലുമാല്
ReplyDeleteAshraf
എന്റെ തൊട്ടു മുകളിലുള്ള കമന്റിൽ @SADIK എന്നത് @Subair എന്ന് തിരുത്തി വായിക്കുക.
ReplyDeleteതെറ്റു പറ്റിയതിൽ ഖേദിക്കുന്നു!!
ഇന്ത്യന്‍ രാഷ്ട്രിയം ഒരു ചളികുണ്ടാണ്. കുളം നന്നായി കലക്കി ആര്‍കും മീന്‍ പിടിക്കാം. ഇല്ലകില്‍ കൈയിട്ട് വാരാം . കിട്ടിയില്ലകില് ചളി വാരി എറിയാം. പൈസ ഉണ്ടെങ്കില്‍ കരക്കിരുനും ചട്ടിയിലകാം. പഷേ എവിടെ പ്രശ്നം അതല്ല . ജമാഅത്തെ ഇസ്ലാമി പോലെ നേരെ ചൊവേ ചിന്ധികുകയും. തെരഞ്ഞടുപ് സമയത്ത് നടക്കുന്ന കൂട്ട തല്ലു പരിജയമില്ലതിരികുകയും. ചളി മേലെ വന്നു വീണാല്‍ യത്രവട്ടും കൈകിയാലും ഏതു മുന്തിയ അത്തര്‍ പുരട്ടിയാലും. ജാള്യത മറക്കാന്‍ ശിലിചിട്ടിലാത്ത പാവങ്ങള്‍ തല്കാലം കരയിലിരുന്നു അഭിപ്രായം പറയുന്നതല്ലേ നല്ലത് ?.
ReplyDelete@മലയാളി
ReplyDeleteമറുപടി എനിക്കാണ് എന്ന് കരുതുന്നു.
മലയാളി എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. അതിലേക്കു വരാം പക്ഷെ അതിന് മുമ്പ് ഞാന്‍ ചോദിച്ച ചോദ്യത്തിനും ഒരു ഉത്തരം തരെണ്ടേ? സംവാദം എന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും ആശയങ്ങള്‍ കൈമാറുന്നതെല്ലേ ?
ജമാഅത്തെ ഇസ്ലാമിക് വ്യക്തമായ ഒരു നിലപാടുണ്ട് എന്നതിന്റെ തെളിവാണ് ഇവിടെ കാണുന്നത്. അതൊരു വ്യക്തികേന്ദ്രീകൃത സംഘടനയല്ല. ആദര്‍ശ കേന്ദ്രീകൃതമാണ്. അതുകൊണ്ടാണ് ഭിന്നിപ്പ് എന്നൊക്കെ പറഞ്ഞിട്ടും ജമാഅത്തിന്റെ പക്ഷത്ത് നിന്ന് ഒരൊറ്റകുട്ടിപോലും ഹമീദ് ...സാഹിബിന്റെ വീക്ഷണത്തെ പിന്തുണക്കാതിരുന്നത്.
ReplyDeleteസംഘടനയില്‍നിന്ന് പുറത്ത് പോകുന്നവര്‍ക്ക് ഒരു സംഘടനയെയും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ജമാഅത്തിന് മാത്രം പ്രത്യേകതയൊന്നുമില്ല എന്ന് ഇവിടെ ചിലര്‍ പറഞ്ഞു. എന്നാല്‍ ഏത് സംഘടനയില്‍നിന്ന് നേതാക്കള്‍ പോകുമ്പോഴും ചിലരെയും കൊണ്ടുപോയ ചരിത്രമേ ആ സംഘടനകള്‍ക്കുള്ളൂ. എന്നാല്‍ ജമാഅത്തില്‍നിന്ന് അതിന്റെ തുടക്കം മുതല്‍ ചില മഹാരഥന്മാരായ പണ്ഡിതന്മാര് വിട്ടുപോയി. ഒരാളും അവരുടെ കൂടെ പോയില്ല. ഇങ്ങനെ അവകാശപ്പെടാന്‍ കഴിയുന്ന വല്ല സംഘടനയുമുണ്ടോ.
അദ്ദേഹത്തിന് സത്യം സത്യമായി പറയാന്‍ സര്വശക്തന് തോന്നിപ്പിക്കുമാറാകട്ടേ.
@Subair: >എന്നാല്‍ സംഘടനകളില്‍ താരതമ്യെന ഉള്‍പാര്‍ടി ജനാധിപത്യം ഉള്ളത് ജമാതിനാണ്. ഒരേ സമയം ഉള്‍പാര്‍ടി ജനാധിപത്യവും കേഡര്‍ സ്വഭാവും കാത്തു സൂക്ഷിക്കാന്‍ ആ പാര്‍ടിക്ക് കഴിയുന്നുണ്ട്<.
ReplyDeleteകേടറാകുമ്പോള് ഉള്‍പാര്‍ടി ജന: കുറയും സുബൈര്‍ സാബ്!
അരസികൻ said...
ReplyDelete>>>എന്നാല്‍ ജമാഅത്തില്‍നിന്ന് അതിന്റെ തുടക്കം മുതല്‍ ചില മഹാരഥന്മാരായ പണ്ഡിതന്മാര് വിട്ടുപോയി.<<<
എന്തിനായിരുന്നു അവരൊക്കെ വിട്ടു പോയത്?
ഇനിയും പോകാൻ റെഡിയായി നിൽക്കുന്നവർ ഉണ്ടോ?
@ Subair said: "എന്നാല്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തിയ, സ്വന്തം പാര്‍ടി പത്രത്തില്‍ അത് സ്ഥാപിക്കാന്‍ പരമ്പര തന്നെ പ്രസിദ്ധീകരിച്ച, തങ്ങളുടെ പ്രവര്‍ത്തകരെ തെരുവില്‍ കായികമായി നേരിട്ട ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി, ജമാത്തെ ഇസ്ലാമിയുമായി ചര്‍ച്ചക്ക് വരുമ്പോള്‍, പരസ്യമായാണെങ്കില്‍ ആവാം, തലയില്‍ മുണ്ടിട്ടുള്ള പരിപാടിക്ക് ഞങ്ങളെ കിട്ടില്ല എന്ന് പറയാനുള്ള ആര്‍ജവം ജമാത്ത് നേതൃത്വം കാണിക്കണം ആയിരുന്നു. ഇതിപ്പോ ഹമീദ് വാണിയമ്പലം പറഞ്ഞതിന് ശേഷമാണ് ചര്‍ച്ച നടന്ന വിവരം അണികള്‍ പോലും മനസ്സിലാക്കുന്നത് (എന്റെ ഊഹം ശരിയാണ് എങ്കില്‍). ജമാഅത്തിനെ താല്പര്യപൂര്വം നോക്കികാണുന്നവരെ നിരാശപ്പെടുത്തുന്നതായി പോയി ഈ സംഭവം."
ReplyDelete@ Subair,
താങ്കള്‍ പങ്കുവെച്ച ഈ നിരാശക്ക് ജമയെ കണ്ണും കാതും കൊടുത്ത് ന്യായീകരിക്കുവാന്‍ വിധിക്കപ്പെട്ട പാവങ്ങളായ അണികള്‍ മറുപടി പറയട്ടെ. അവരുടെ ന്യായീകരണവും, താങ്കളുടെ മറുപടിയും കേള്‍ക്കുവാന്‍ താല്പര്യമുണ്ട്.
ജമാഅത്തെ ഇസ്ലാമിയും സിപിഐ എം നിലപാടും...
ReplyDelete- പിണറായി വിജയന്
'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍' എന്നൊരു പുസ്തകം ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൗലാനാ അബുല്‍ അഅ്ലാ മൗദൂദി എഴുതിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ലാമിക് പബ്ലിക്കേഷന്‍ ഹൗസ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം മൗദൂദി കൃതികളില്‍ ഈ പുസ്തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ല. മതപരിത്യാഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനാണ് ജമാ അത്തെ സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ന് ജമാ അത്തെ നേതാക്കള്‍ മലയാളിക്കുമുന്നില്‍ ആടുന്ന പ്രച്ഛഹ്നവേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്‍െറ വായന. ഇതര സംസ്ഥാനങ്ങളില്‍ മതരാഷ്ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമി കേരളത്തിന്‍െറ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്‍െറ കുപ്പായമാണ് ദളിത്-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന-ഇടതുപക്ഷ നാട്യവും. കര്‍ണാടകത്തില്‍ ഇതേ സംഘടനയുടെ മുഖപത്രമായ `സന്മാര്ഗ' കല്പിച്ചത്, മുസ്ലിം സ്ത്രീകള്‍ ചെടികളെക്കുറിച്ചും ഇലകളെക്കുറിച്ചും മറ്റും കവിതയെഴുതട്ടെ; മനുഷ്യനെക്കുറിച്ച് എഴുതേണ്ടതില്ല എന്നാണ്.
എന്തിന് ഇന്ത്യയ്ക്കകത്ത് രണ്ടു ജമാഅത്തെ ഇസ്ലാമികള്‍ പ്രവര്‍ത്തിക്കുന്നു, ഇന്ത്യയുടെ അഖണ്ഡതയെ എന്തുകൊണ്ട് നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിന് ജമാ അത്തിന്‍െറ ഉത്തരം ഇന്നുവരെ ഉണ്ടായിട്ടില്ല. കേരളത്തിനു പുറത്ത് മൗദൂദിയുടെ മതഭ്രാന്തന് സമീപനങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ആ സംഘടന ഇവിടെ പറയുന്നത്, ``മൗദൂദിയുടെ ആശയങ്ങളും വീക്ഷണങ്ങളും ജമാ അത്ത് ഒരിക്കലും അതിന്‍െറ ആശയങ്ങളും വീക്ഷണങ്ങളുമായി സ്വീകരിച്ചിട്ടില്ല'' എന്നാണ്. അതിനുമപ്പുറം, ``ഖൂര്‍ആനും സുന്നത്തുമാണ് ജമാ അത്തിന്‍െറ പ്രവര്‍ത്തനത്തിന്‍െറ അസ്ഥിവാരം'' എന്നും അവര്‍ ആണയിടുന്നു. ഇസ്ലാമിന്‍െറ പേരില്‍ പരമത വിദ്വേഷത്തിന്‍െറ വിഷജ്വാല ഊതിക്കത്തിക്കുകയാണവര്‍. മൗദൂദിയുടെ ജനനത്തിനുമുമ്പുതന്നെ ഇവിടെ ഇസ്ലാമും ഒട്ടനേകം ഇസ്ലാമിക സംഘടനകളുമുണ്ടായിരുന്നു. എന്നിട്ടും എന്തിന് 1941ല്‍ മൗദൂദിയുടെ പ്രവര്‍ത്തനങ്ങളും ലിഖിതവും അടിത്തറയും ചുവരും മേല്‍ക്കൂരയുമാക്കിക്കൊണ്ട് ഇങ്ങനെയൊരു സംഘടന രൂപീകരിച്ചു? ജമാ അത്തിന്‍െറ നേതാക്കള്‍ അവകാശപ്പെടുന്നതല്ല ആ സംഘടനയുടെ തനിസ്വരൂപം. `വരാന്‍ പോകുന്ന കാലത്തില്‍ സെക്കുലറിസത്തിന് യാതൊരു പ്രസക്തിയുമുണ്ടാകില്ല' എന്നു പ്രവചിക്കുന്ന ഒരു സംഘടന മതനിരപേക്ഷ ഇന്ത്യയ്ക്കുണ്ടാക്കുന്ന; ഇന്നാട്ടിന്‍െറ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത് എത്രത്തോളമാകും എന്ന ചര്‍ച്ചയാണ് ഉയര്‍ന്നുവരേണ്ടത്.
ReplyDeleteജമാ അത്തെ ഇസ്ലാമിയുമായും അതിന്‍െറ പരമത വിദ്വേഷപരവും കാപട്യപൂര്‍ണ്ണവുമായ സമീപനവുമായും പൊരുത്തപ്പെട്ടുപോകാന്‍ സിപിഐ എമ്മിനെന്നല്ല, മത നിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു കക്ഷിക്കും ആവില്ല. ഏതു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ജനങ്ങള്‍ക്ക് ജീവിക്കുന്നതിനുള്ള അവകാശത്തിനായി പോരാടുന്ന പാര്‍ട്ടിയാണ് സിപിഐ എം. മതത്തെ രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് കൊണ്ടുവരുന്ന സംഘടനകളും പ്രവണതകളുമായി അടിസ്ഥാനപരമായിത്തന്നെ പാര്‍ട്ടി വിയോജിക്കുന്നു. സിപിഐ എം പരിപാടിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ``...മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലും പെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്‍െറയും അനുഷ്ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്‍െറ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ട്ടി പോരാടണം. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റ് പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്.'' (പാര്‍ടി പരിപാടി, 5.8)
ReplyDeleteഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന സംഘടനകളുടെ സമീപനത്തെ തുറന്നുകാണിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്വം പാര്‍ടി ഏറ്റെടുക്കുന്നു. മതരാഷ്ട്രവാദവും മതവിശ്വാസവും രണ്ടും രണ്ടാണ്. അതുകൊണ്ടാണ് മതവിശ്വാസികള്‍ തന്നെ ഇത്തരം രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്കെതിരായി നിലകൊള്ളുന്നത്. സംഘപരിവാറിനെപ്പോലെതന്നെ മത രാഷ്ട്ര സങ്കല്‍പ്പമാണ് ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രത്തിലെ എല്ലാ പൗരന്മാര്ക്കും തുല്യതയോടെ ജീവിക്കാനുള്ള അവസരത്തിനായാണ് സിപിഐ എം നിലകൊള്ളുന്നതെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലീങ്ങളല്ലാത്തവര്‍ രണ്ടാംകിട പൗരന്മാരാണ്. ``ദൈവിക രാഷ്ട്ര''ത്തിനകത്ത് കഴിയുന്ന മറ്റു വിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ നീതി. ഏതു രാജ്യത്തെയും ന്യൂനപക്ഷ സംരക്ഷണം കമ്മ്യൂണിസ്റ്റുകാരുടെ സുപ്രധാന അജണ്ടയാണ്. ``ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മ്മ പ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' എന്നതാണ് പാര്‍ട്ടി നയം.
ReplyDeleteഇന്ത്യന്‍ ദേശീയതയെ ജമാ അത്തെ ഇസ്ലാമിഅംഗീകരിക്കുന്നില്ല. ദേശീയമായ രാഷ്ട്രസങ്കല്‍പ്പങ്ങളെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ കമ്പോള താല്‍പര്യത്തിലധിഷ്ഠിതമായ വര്‍ത്തമാനകാല അജണ്ടയാണ്. ദേശീയ രാഷ്ട്രങ്ങളെ തകര്‍ത്ത് കൊച്ചു കൊച്ചു രാഷ്ട്രങ്ങളാക്കുക എന്നതാണവരുടെ ഇംഗിതം. അതിന് അനുഗുണമായ തരത്തില്‍ ദേശീയതയ്ക്ക് എതിരെ നിലപാടെടുക്കുകയാണ് ജമാഅത്തെ ഇസ്ലാമി. ഈ നയത്തില്‍ നിന്നുകൊണ്ടാണ് കാശ്മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇവര്‍ തയ്യാറാകുന്നത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ലാമിക രാഷ്ട്രസ്ഥാപനം ക്ഷിപ്രസാധ്യമല്ല എന്നതിനാല്‍ ദീര്‍ഘകാല അജണ്ടയുടെ ഭാഗമായി ആശയരംഗത്ത് വലിയതോതില്‍ ഇടപെടുകയാണ് ജമാ അത്ത്. കേരളത്തില്‍ അവര്‍ക്ക് രണ്ട് പ്രസിദ്ധീകരണങ്ങളുണ്ട്. പ്രബോധനവും മാധ്യമവും. പ്രബോധനം ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടകളെ നേരിട്ട് പ്രസരിപ്പിക്കുന്നുവെങ്കില്‍ മാധ്യമം പത്രവും വാരികയും പുരോഗമനത്തിന്‍െറ ആട്ടിന്‍തോലണിഞ്ഞാണ് ജമാ അത്ത് അജണ്ടകള്‍ കടത്തിക്കൊണ്ടുവരുന്നത്. ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്ന`ദൈവിക രാഷ്ട്രം' രാഷ്ട്രം സ്ഥാപിക്കുന്നതിന് പ്രധാന തടസ്സം ഇന്ത്യയിലെ മതനിരപക്ഷ രാഷ്ട്രീയവും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്. അത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്നത് സ്വാഭാവികമായിത്തന്നെ ജമാഅത്തെ ഇസ്ലാമിയുടെ പ്രധാന അജണ്ടയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ശരിയായ വിപ്ലവ കാഴ്ചപ്പാട് നിലനില്ക്കുന്നില്ല എന്നുദ്ഘോഷിക്കാന്‍ അറുപിന്തിരിപ്പന്‍ ആശയാടിത്തറയില്‍ നില്കുന്ന ജമാ അത്തിന്‍െറ മാധ്യമം തയാറാകുന്നതില്‍തന്നെ കാപട്യം പുറത്തുവരുന്നുണ്ട്. വിപ്ലവ കാഴ്ചപ്പാട് ഉള്ളവരും അടിസ്ഥാന ജനവിഭാഗങ്ങളെ സ്നേഹിക്കുന്നവരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് പിന്മാറണം എന്ന തരത്തിലുള്ള ആഹ്വാനവും ജമാ അത്ത് ഉയര്‍ത്തി. ഈ പ്രചരണത്തിന് സമാന്തരമായി സാമ്രാജ്യത്വത്തിനും അതിന്റെ രീതികള്‍ക്കുമെതിരായി യുവാക്കളെ രംഗത്തിറക്കുക എന്ന മുദ്രാവാക്യവുമായി `സോളിഡാരിറ്റി' എന്ന യുവജനസംഘടനയെ ജമാഅത്തെ ഇസ്ലാമി രംഗത്തിറക്കി.
ReplyDeleteപൊതുജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ ആദ്യം പ്രചരിപ്പിക്കുക; ഇടതുപക്ഷത്തെ ഇകഴ്ത്തിചിത്രീകരിക്കുക; പിന്നീട് ഇടതുപക്ഷത്തിന്റെ സാമൂഹ്യ ദൗത്യങ്ങളെയും മുദ്രാവാക്യങ്ങളെയും കോപ്പിയടിച്ച് ജനകീയ പരിവേഷം ആര്‍ജ്ജിക്കുക-ഇത്തരമൊരു ശ്രമമാണ് കേരളത്തില്‍ ജമാ അത്ത് സ്വീകരിച്ചുകാണുന്നത്. ഇടതുപക്ഷ അവബോധം ശക്തമായി നിലനില്‍ക്കുന്ന കേരളത്തില്‍ ഇടതുപക്ഷ-പുരോഗമന നാട്യത്തിലുള്ള മുദ്രാവാക്യങ്ങള്‍ക്കാണ് സ്വീകാര്യത എന്ന ബോധ്യം അവര്‍ക്കുണ്ട്. ഒളിച്ചുകടത്തപ്പെടുന്ന ഈ ഇസ്ലാമിക രാഷ്ട്ര അജണ്ടയെയാണ് വലതുപക്ഷ ശക്തികളും യഥാര്‍ത്ഥ വിപ്ലവകാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷ തീവ്രവാദികളും പിന്തുണയ്ക്കുന്നത്.
ReplyDeleteസംഘപരിവാറുമായി എന്നപോലെ ജമാഅത്തെ ഇസ്ലാമിയുമായും സിപിഐ എമ്മിന് പൊരുത്തപ്പെടുത്താവുന്ന മേഖലകളില്ല. ജമാ അത്തിന്‍െറ തെറ്റായ നിലപാടുകളെ തുറന്നുകാട്ടി സി.പി.ഐ എം മുന്നോട്ടുപോകുമ്പോള്‍ അത് `മൃദുഹിന്ദുത്വ സമീപന'മാണ് എന്ന് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആക്ഷേപിക്കുന്നു. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയം ഇങ്ങനെ പറയുന്നു: ``ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഭാഗത്തുനിന്ന് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്നതിനുവേണ്ട നടപടികള്‍ തുടരുന്നതോടൊപ്പം ന്യൂനപക്ഷ സമുദായത്തിനുള്ളിലെ മതമൗലികവാദികളും തീവ്രവാദികളുമായ വിഭാഗങ്ങളെ നേരിടണം; അവരില്‍ ചില വിഭാഗങ്ങള്‍ക്കു വിദേശ ശക്തികളില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നുണ്ട്.''
സി.പി.ഐമ്മിന് ഒരു വര്‍ഗീയതയുമായും സന്ധിയില്ല. എല്ലാ വര്‍ഗീയതയും ആത്യന്തികമായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് എതിരാണ്. കേരളത്തെ മാത്രം ഉദാഹരിച്ചാല്‍ ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും കൊലക്കത്തിക്ക് ഇരയാക്കിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെയാമെന്ന് കാണാം. എല്ലാ ജനവിഭാഗങ്ങളും യോജിപ്പോടെ പരസ്പരം ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹത്തിനുവേണ്ടിയാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രയത്നിക്കുന്നത്. അത്തരത്തിലുള്ള യോജിപ്പിനുവേണ്ടിയുള്ള പ്രവര്‍ത്തനം വര്‍ഗീയവാദികള്‍ക്കും മതരാഷ്ട്ര സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്നവര്‍ക്കും അംഗീകരിക്കാവുന്നതല്ല. അവര്‍ നിരന്തരം ഇടതുപക്ഷ പ്രസ്ഥാനത്തെ വേട്ടയാടും.
ReplyDeleteവര്‍ഗീയവാദികളുമായി സന്ധിയില്ല എന്നതിനൊപ്പം മതവിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സി.പി.ഐ എം ഉണ്ടാകും. ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത് എല്ലാ വിഭാഗങ്ങള്‍ക്കും പ്രവേശനത്തിനായി പൊരുതിയത് കമ്മ്യൂണിസ്റ്റുകാരാണ്. പള്ളികള്‍ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ വിവിധ മേഖലയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാനും മുന്നോട്ടുവന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ജനങ്ങളെ വിവിധ അറകളായി തിരിക്കുന്ന സങ്കുചിത രാഷ്ട്രീയധാരകളെ ചെറുത്ത്, ജനങ്ങളെ യോജിപ്പിക്കുന്ന വിശാലമായ മുന്നേറ്റത്തിലൂടെയേ വര്‍ഗരാഷ്ട്രീയത്തിന് മുന്നേറാനാകൂ. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാനും അതിലൂടെയേ സാധ്യമാകൂ. അതിനാണ് സിപിഐ എം പരിശ്രമിക്കുന്നത്. ആ ശ്രമത്തിന്‍െറ ഭാഗമായിത്തന്നെയാണ് സംഘപരിവാറിനെയും ജമാ അത്തെ ഇസ്ലാമിയെയും പോലുള്ള വിധ്വംസക സംഘങ്ങള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടാന്‍ പാര്‍ട്ടി തയാറാകുന്നത്. ജീവന് ത്യജിച്ചും മതസൗഹാര്‍ദം സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന പാര്‍ട്ടിയുടെ ആഹ്വാനം നെഞ്ചേറ്റി വര്‍ഗീയ ഭ്രാന്തന്മാരുടെ ഹിംസാത്മതകയ്ക്കുമുന്നിലേക്ക് നിര്‍ഭയം പാഞ്ഞുചെന്ന ധീരന്മാരുടെ പ്രസ്ഥാനമാണ് സിപിഐ എം. കലാപഭൂമികളില്‍ വെറുപ്പിന്‍െറയും ഹിംസയുടെയും തീകൊളുത്തുന്ന ഏതുശക്തിയെയും ചെറുത്തുതോല്‍പ്പിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ അനിവാര്യമായ കര്‍ത്തവ്യമാണ്. അതിനാല്‍തന്നെ, ജമാ അത്തെ ഇസ്ലാമിയുടെ മുഖംമൂടി വലിച്ചു കീറുക എന്ന ദൗത്യവും സിപിഐമ്മിനുണ്ട്.
ReplyDelete@-അരസികന് said...
ReplyDelete>>>ജമാഅത്തെ ഇസ്ലാമിക് വ്യക്തമായ ഒരു നിലപാടുണ്ട് എന്നതിന്റെ തെളിവാണ് ഇവിടെ കാണുന്നത്. അതൊരു വ്യക്തികേന്ദ്രീകൃത സംഘടനയല്ല. ആദര്‍ശ കേന്ദ്രീകൃതമാണ്. <<<<
അതേ അതേ ആ നിലപാടുകള്‍ പരിശോധിക്കപ്പെടെണ്ടതുണ്ട്.
വോട്ട് ചെയ്യുന്നത് ഹറാമാണ്, ഇന്നും നാളേയും ഖിയാമത്ത് നാള് വരെയും ഹറമാണ്
- ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്.
(പ്രസംഗത്തിന്റെ u tube ആവശ്യമെങ്കില്‍ തരാം).
ഇനി മറ്റു ചില വ്യക്തമായ നിലപാടുകള്‍.
1. ``ഒരാള്തെരഞ്ഞെടുപ്പില്മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന്എതിരാവുന്നു'' (ഇന്ത്യന്ജമാഅത്തെ ഇസ്ലാമി ഇരുപത്തേഴ്വര്ഷം, ഇലക്ഷന്പ്രശ്നം)
2. ``അനിസ്ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്ഭാഗഭാക്കാവുന്നതു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില് പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്ക്ക്വോട്ട്നല്കുകയോ ചെയ്യുന്നത്ജമാഅത്തിന്റെ വീക്ഷണത്തില്അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്, പു 31, ലക്കം 3)
http://www.cpimkerala.org/article-jamayathe-islami-103.php
ReplyDelete>>>>>കലാപഭൂമികളില്‍ വെറുപ്പിന്‍െറയും ഹിംസയുടെയും തീകൊളുത്തുന്ന ഏതുശക്തിയെയും ചെറുത്തുതോല്‍പ്പിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ അനിവാര്യമായ കര്‍ത്തവ്യമാണ്. അതിനാല്‍തന്നെ, ജമാ അത്തെ ഇസ്ലാമിയുടെ മുഖംമൂടി വലിച്ചു കീറുക എന്ന ദൗത്യവും സിപിഐമ്മിനുണ്ട്. - പിണറായി വിജയന്<<< പിണറായി സഖാവ് വാക്ക് പാലിക്കും എന്ന് തന്നെ കരുതാം അല്ലെ സഖാക്കളെ ....
ഇതൊക്കെ ചര്‍വ്വിത ചര്‍വ്വണം ആണ്. ഇനി ഖുര്‍-ആനും "ചര്‍വ്വിത ചര്‍വ്വണം" എന്നു ഇക്കൂട്ടര്‍ പറയുമോ പടച്ചോനെ
ReplyDeleteവിരസം; അരസികം ആ 'നിലപാടുകള്‍!'
ReplyDelete@അരസികന്:
ReplyDelete>>ജമാഅത്തെ ഇസ്ലാമിക് വ്യക്തമായ ഒരു നിലപാടുണ്ട് എന്നതിന്റെ തെളിവാണ് ഇവിടെ കാണുന്നത്. അതൊരു വ്യക്തികേന്ദ്രീകൃത സംഘടനയല്ല. ആദര്‍ശ കേന്ദ്രീകൃതമാണ്>>.
ജമാഅത് അല്ലാത്ത മുഴുവന്‍ സംഘടനകള്‍ക്കും വ്യക്തമായ നിലപാടുണ്ട് എന്ന് പറയുന്നതാവും ശരി. ഈ ചര്‍ച്ചയിലെ ആദ്യത്തെ കമെന്റെങ്കിലും ഒന്ന് വായിക്കൂ. അത് വ്യക്തി കേന്ദ്രീകൃത സംഘടന തന്നെയാണ്. മൌദൂദി അദ്ദേഹത്തിന്റെ സാഹചര്യത്തില്‍ ഇരുന്നു രൂപപ്പെടുത്തിയ ചിന്തകളാണ് അതിന്റെ അടിത്തറ. മൌദൂദിയുടെ പിതൃത്വം തള്ളിക്കളഞ്ഞു എന്നതാണ് ആരിഫലി ചെയ്ത ഏറ്റവും വലിയ വങ്കത്തരമെന്നു ഇന്നലെ ഒ.അബ്ദുള്ള പറഞ്ഞത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ലെങ്കിലും വാസ്തവം!. എത്ര തള്ളിയാലും പുള്ളിപ്പുലിയുടെ പുള്ളി പോലെ അതുണ്ടാകും. രൂപീകരണ ലകഷ്യവും നയവും ഒക്കെ തിരുത്തിയിട്ടും ആദര്‍ശ കേന്ദ്രീകൃത സംഘടന എന്ന് പറയുന്നത് ഒരു നല്ല തമാശയായി തോന്നുന്നു!
ജമാഅത്തെ ഇസ്ലാമി കേരളഘടകം പിളര്‍പ്പിലേയ്ക്ക്
ReplyDeleteതിരുവനന്തപുരം: ഇസ്ലാമിക സംഘടനകള്ക്കിടയിലുണ്ടാകാറുള്ള അഭിപ്രായവ്യത്യാസങ്ങളും പിണക്കങ്ങളും ആഘോഷിക്കുകയും അവയെ കഴിയുന്നത്ര ആഴത്തില്‍ പിളര്‍ക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യാറുള്ള ജമാഅത്തെ ഇസ്ലാമി കേരളഘടകം പിളര്‍പ്പിലേയ്ക്ക്. സി പി എമ്മിനോടുള്ള അന്ധമായ വിധേയത്വത്തിലും ജമാഅത്തിന്റെ വോട്ടുകച്ചവട മനോഭാവത്തിലും പ്രതിഷേധിച്ച് ഇന്നലെ സംഘടനയോട് വിടപറഞ്ഞ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിനു പിന്തുണയുമായി നൂറുപ്രവര്ത്തകര് രംഗത്ത് എത്തിയ സാഹചര്യത്തില്‍ ഇതിനെ ചെറുക്കാന്‍ ജമാഅത്ത് അമീര്‍ ആരിഫലിയുടെ വിശ്വസ്തരായ ഒരു വിഭാഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഹമീദിനെതിരെ അപവാദപ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
അത് ജമാഅത്തിലും സോളിഡാരിറ്റിയിലും വലിയൊരു പിളര്‍പ്പിലേയ്ക്കുള്ള പാതയൊരുക്കുകയാണ്. സോളിഡാരിറ്റി നേതാവ് ടി പി യൂനുസിന്റെ നേതൃത്വത്തിലാണ് ഹമീദ് വാണിമേലിനെതിരെ അപവാദ പ്രചരണരംഗത്തുള്ളത്. ഇസ്ലാമിക സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജമാഅത്ത് ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഇതിനുവേണ്ടിയാണ് സോളിഡാരിറ്റിക്കു തന്നെ അവര്‍ രൂപം നല്‍കിയത്.
ഇതിനു സമാന്തരമായാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ മാതൃകയാക്കി പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന തസ്തികയുണ്ടാക്കി ഹമീദ് വാണിമേലിനെ നിയമിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ ഹമീദ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നതും. എന്നാല്‍ ജമാഅത്തിന്റെ മാര്‍ഗവ്യതിയാനം ഉള്‍ക്കൊള്ളാനാകാത്ത ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടനാചട്ടക്കൂടുകളില്‍ നിന്നും മാറിനില്‍ക്കുകയൊ സമാന സ്വഭാവമുള്ള മറ്റു ഇസ്ലാമിക സംഘടനകളിലേയ്ക്ക് മാറുകയൊ ചെയ്തിരുന്നു. ഹമീദ് വാണിമേലിന്റെ രാജിയോടെ ഇത്തരക്കാരുടെ കൂട്ടായ്മ രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍.
ReplyDeleteനേരത്തെ ജമാഅത്ത് മുന്‍നിര പ്രവര്‍ത്തകരായിരുന്ന വഹിയുദ്ധീന്ഖാന്, കെ എം റിയാലു, സ്വലാഹുദ്ധീന്‍ അയ്യൂബി, ഫൈസ്ബാബു, ജാബിര്‍സുലൈം, വി പി കെ അഹമദ്കുട്ടി എന്നിവരെല്ലാം ഹമീദ് വാണിമേലിനു പിന്തണ നല്കുന്ന വിഭാഗത്തിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് പിന്തുണ നല്കാന് തീരുമാനിച്ച സംഘടനാ നിലപാടിലുള്ള വിയോജിപ്പാണ് രാജിയ്ക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ടെങ്കിലും അതുമാത്രമല്ലെന്നാണ് സൂചനകള്‍. പ്രസ്ഥാന പ്രവര്‍ത്തകരിലെ സമ്പന്ന വിഭാഗത്തെ ഏകോപിപ്പിച്ച് കൂട്ടുകച്ചവടത്തിനു പ്രേരിപ്പിക്കുകയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ അത് തകരുകയും ചെയ്യുന്ന കച്ചവടമായാജാലവും ജമാഅത്തിനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു.
മലപ്പുറം ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഓര്‍ക്കിഡ്, തൃശൂരിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനം എന്നിവയിലെല്ലാം പള്ളിക്കമ്മറ്റികളുടെ വരെ ലക്ഷങ്ങളാണ് പാഴാക്കിയത്. ഇത്തരം കച്ചവട പ്രവണതകളെയും ഹമീദ് വാണിമേലടക്കമുള്ളവര് ശക്തമായി എതിര്‍ത്തിരുന്നു.എന്നാല്‍ മുന്‍ സംസ്ഥാന അമീര്‍ പ്രൊഫ. സിദ്ധീഖ് ഹസന്, ഇപ്പോഴത്തെ അമീര്‍ ടി ആരിഫലി എന്നിവര്‍ ഇതിന്റെ ശക്തമായ വക്താക്കളായതിനാലും മേല്‍ക്കോയ്മ ഇവര്ക്കായതിനാലും ഹമീദിനെപോലുള്ളവരുടെ പ്രതിഷേധത്തിനു ചായക്കോപ്പയിലെ കൊടുങ്കാറ്റിന്റെ ശക്തിയിലേയ്ക്കു ചുരുങ്ങേണ്ടി വന്നുവെന്നാണ് സൂചനകള്‍.
ReplyDeleteഅധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തിനെ തകര്‍ക്കാനും തീവ്രവാദ പ്രസ്ഥാനമാണെന്ന് പ്രചരിപ്പിക്കാനുമാണ് ഇക്കാലമത്രയും പിണറായി വിജയനും സി പി എമ്മും ശ്രമിച്ചതെന്നും അതേ പാര്‍ട്ടിയെയും മുന്നണിയെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ച സംഘടനാ നിലപാടിനോട് യോജിക്കാനാവില്ലെന്നുമാണ് ഹമീദ് വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ച്ച് 20ന് പിണറായി വിജയനുമായി ജമാഅത്ത് അമീര്‍ ടി ആരിഫലി, അസിസ്റ്റന്റ് അമീര്‍ ശൈഖ്മുഹമ്മദ് കാരക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയിലാണ് ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ധാരണയായത്. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ ഇടതുകാപട്യത്തോട് ജമാഅത്ത് നേതൃത്വം കാണിക്കുന്ന അമിത വിധേയത്വം അന്തസ്സുള്ളൊരു പ്രസ്ഥാനത്തിന് യോജിച്ചതല്ല.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും ജമാഅത്ത് നേതൃത്വം സി പി എമ്മുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നുവെന്നും ഹമീദ് വാണിമേല്‍ വെളിപ്പെടുത്തുന്നു. ജമാഅത്തിന്റെ കേരള ആസ്ഥാനമായ ഹിറാസെന്ററില്‍ രാജ്യവിരുദ്ധപ്രവര്ത്തനങ്ങളുണ്ടെന്നാരോപിച്ച് റെയ്ഡ് നടത്തിയതും കിനാലൂര്‍ സമരവുമായി ബന്ധപ്പെട്ട് സി പി എം സെക്രട്ടറി പിണറായി വിജയന്, വ്യവസായ മന്ത്രി എളമരം കരീം എന്നിവര്‍ ജമാഅത്തിനെ പരസ്യമായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തത്, ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കക്കോടിയില്‍ സി പി എം പ്രവര്‍ത്തകര്‍ പരസ്യമായി ആക്രമണം നടത്തുകയും ഹമീദ് വാണിമേലിനടക്കം നാല് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റതുമെല്ലാം നേതൃത്വം മറന്നുവെന്നാണ് ഹമീദിന്റെ കുറ്റപ്പെടുത്തല്‍. ടി ആരിഫലിയുടെ കുടുംബാംഗങ്ങളില്‍ നല്ലൊരു ശതമാനവും സി പി എം പശ്ചാത്തലമുള്ളവരായതുകൊണ്ടാണ് അദ്ദേഹം സംസ്ഥാന അമീറായതിനു ശേഷം ജമാഅത്ത് പിന്തുണ തുടര്‍ച്ചയായി സി പി എമ്മിനു നല്‍കുന്നതെന്ന പരാതിയും വ്യാപകമാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ പ്രതിനിധി സഭാംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം, വാണിമേല്‍ പ്രദേശത്തെ അമീര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കുന്നതായി ഹമീദ് വാണിമേല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ReplyDeleteനേതൃത്വത്തിനു അനഭിമതരാകുന്നവരെ അവരുടെ കുടുംബാംഗങ്ങളെ വരെ കൂട്ടുപിടിച്ച് അപവാദപ്രചരണങ്ങള്‍ അഴിച്ചുവിടുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുകയെന്നത് ജമാഅത്തിന്റെ സ്ഥിരം പരിപാടിയാണെങ്കിലും ഹമീദിനൊപ്പം ജമാഅത്തിലെ വലിയൊരു വിഭാഗം അസംതൃപ്തര്‍ അണിചേരുന്നത് നേതൃത്വം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജമാഅത്തെ ഇസ്ലാമിയിലും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രത്തിലും പുകയുന്ന പോരിനും ഹമീദ് വാണിമേല്‍ രാജിയുമായി ബന്ധമുണ്ട്. ഈ മാസം ആറിന് ജമാഅത്തിന്റെ സംസ്ഥാന ശൂറ ( കൂടിയാലോചനാ സമിതി) കോഴിക്കോട്ട് ചേര്‍ന്ന് തെരഞ്ഞെടുപ്പിലെ നിലപാടു പ്രഖ്യാപിക്കാനിരിക്കുകയാണ്.
ReplyDeleteസി പി എമ്മിനു പിന്തുണപ്രഖ്യാപിക്കാനാണ് ശൂറ കൂടുന്നത്. ഈ തെരഞ്ഞെടുപ്പിനു മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നപേരില്‍ ജമാഅത്ത് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. അതേസമയം, ജമാഅത്തെ ഇസ്്ലാമിക്ക് കേരളത്തില്‍ സ്വീകാര്യത ഉണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മാധ്യമം ദിനപത്രത്തില്‍ സംഘടനയ്ക്ക് നേരിട്ട് ഇടപെടാന്‍ ഇപ്പോഴും നിലനില്‍ക്കുന്ന തടസങ്ങളും സംഘടനയിലെ പോരുമായി ബന്ധമുണ്ടെന്നാണു സൂചന. മാധ്യമം തുടങ്ങാനിരിക്കുന്ന ടി വി ചാനലിന്റെ നിയന്ത്രണം ഇപ്പോള്‍തന്നെ ജമാഅത്ത് യുവജനവിഭാഗമായ സോളിഡാരിറ്റിയുടെ കയ്യിലാണ്. എന്നാല്‍ മാധ്യമത്തിന്റെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ജമാഅത്ത് ഇടപെടലിനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ എഡിറ്റര്‍ ഒ അബ്ദുറഹിമാനും മാധ്യമം ജേണലിസ്റ്റ് യൂണിയനും വലിയ പങ്കുമുണ്ട്. ജമാഅത്തിന്റെ പ്രമുഖ നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിനെ മാധ്യമം അസോസിയേറ്റ് എഡിറ്ററാക്കാന്‍ നടത്തിയ നീക്കം വിജയിച്ചിരുന്നില്ല. പകരം പ്രൊഫ. യാസീന്‍ അഷ്റഫിനെ ആ സ്ഥാനത്തു നിയമിച്ചു. മാധ്യമത്തെ ജമാഅത്തിന്റെ മുഖപത്രം പോലെയാക്കാനുള്ള നീക്കത്തെ എതിര്‍ത്തതിനാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് അസോസിയേറ്റ് എഡിറ്റര്‍ ഒ അബ്ദുല്ലയെ പുറത്താക്കിയത്. പിന്നീട് എക്സിക്യുട്ടീവ് എഡിറ്ററായി നിയമിക്കപ്പെട്ട വി എം ഇബ്രാഹിം സോളിഡാരിറ്റി നേതാവാണ്. അതിനുശേഷവും ജമാഅത്തുവല്‍കരണം വേഗത്തിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതു പ്രകടമാവുകയും ചെയ്തു. ജമാഅത്തെ ഇസ്്ലാമി ഉള്‍പ്പെട്ട ജനകീയ വികസന മുന്നണി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ മാധ്യമം അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. ഇതേച്ചൊല്ലി ഉണ്ടായ പോര് നിലനില്‍ക്കുകയാണ്. മാധ്യമത്തിലെ അഴിച്ചുപണിയുടെ ഭാഗമായി വി എം ഇബ്രാഹിമിനെ ഗള്‍ഫ്മാധ്യമത്തിലേയ്ക്ക് അയക്കാനും ജമാഅത്ത് നേതാവും എസ് ഐ ഒ( സ്റ്റുഡന്റ്സ് ഇസ്്ലാമിക് ഓര്ഗനൈസേഷന്) മുന്‍ സംസ്ഥാന പ്രസിഡന്റുമായ കൂട്ടില്‍ മുഹമ്മദലിയെ എക്സിക്യുട്ടീവ് എഡിറ്ററായി നിയമിക്കാനും സമീപകാലത്ത് ചില നീക്കങ്ങള്‍ നടന്നിരുന്നു. മാധ്യമത്തെ സംഘടനയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതില്‍ ഇബ്രാഹിം പരാജയപ്പെട്ടെന്നു വിലയിരുത്തിയായിരുന്നു ഇത്. എന്നാല്‍ ഇബ്രാഹിം ഗള്‍ഫില്‍ പോകാന്‍ തയ്യാറാവാത്തിനാല്‍ ഇതു നടപ്പിലായിട്ടില്ല.
http://www.anweshanam.com/index.php/2010-07-21-07-56-46/13573-2011-04-04-06-37-56
ReplyDeleteമനാഫ്,
ReplyDeleteകേഡര്‍ എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്, അച്ചടക്കം ഉള്ള, സംഘടനാ തീരുമങ്ങള്‍ - അതിനോട് വ്യക്തിപരമായ അഭിപ്രായ വിത്യാസം ഉണ്ടായാല്‍ പോലും- അംഗീകരിക്കുന്ന (അടിസ്ഥാന കാര്യങ്ങളില്‍ അല്ല കേട്ടോ), ആദര്ശബോധമുള്ള, സംഘടനപ്രവര്‍ത്തകര്‍ എന്നാണ്. ആവാക്കിന് അങ്ങിനെയൊരു അര്‍ഥം ഇല്ല എങ്കില്‍ അത് എന്റെ തെറ്റ്, ആ വാക്കിന് പകരം മുകളില്‍ കൊടുത്ത വിശദീകരണം മനസിലാക്കുക.
ഉള്‍പാര്‍ടി ജനാധിപത്യം എന്നത് കൊണ്ട് ഉദ്ദേശിച്ചത് തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുക എന്നതാണ്.യോഗം കൂടി, ബിരിയാണി കഴിച്ച്, തീരുമാനം എടുക്കാന്‍ നേതാവിനെ ചുമതലപ്പെടുത്തുന്ന രീതിയല്ല എന്നര്‍ത്ഥം.
ഈ രണ്ടു കാര്യങ്ങളും പരസ്പര വിരുദ്ധമാണ് എന്ന് ഞാന്‍ കരുതുന്നില്ല.
നൗഷാദ്: ഒരു കാര്യം ചോദിക്കെട്ടെ. കുഞ്ഞാലിക്കുട്ടിയോ മറ്റോ, നാളെ രഹസ്യമായോ പരസ്യമായോ ജമാത്ത് നേതാക്കളും ആയി രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍, ഒരു ലീഗ് പ്രവര്ത്തകന് എന്നാ നിലയില്‍ താങ്കളുടെ പ്രതികരണം എന്തായിരിക്കും.
ഇനി അതല്ല, ഒരു കാലത്തും ജമാഅത്തുമായി രാഷ്ട്രീയ ചര്‍ച്ച ലീഗ് നടത്തില്ല എന്ന് ന്താന്കള്ക്ക് ഉറപ്പാണോ?
This comment has been removed by the author.
ReplyDeleteNoushad Vadakkel said...,
ReplyDeleteജനാധിപത്യ മതേതര സംവിധാനത്തെ അംഗീകരിക്കാനാവാതെ , മുന്നണികളുടെ മൂട് താങ്ങികളായി നടന്ന ജമാഅത്തെ ഇസ്ലാമിയുമായി അവര്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചതിനു ശേഷം ഒരിക്കല്‍ പോലും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിട്ടില്ല ...
=============
നൌഷാദെ, അവര്‍ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചതിനു മുന്‍പും ശേഷവും ഉള്ള വ്യത്യാസം എന്താണ് ? താങ്കളുടെ അഭിപ്രായത്തില്‍ മുന്‍പ് അവര്‍ നല്ലതായിരുന്നോ ..? പിന്നെ എന്തിനാണ് കുഞ്ഞാലികുട്ടി അല്ലാത്ത ചിലര്‍ അതിനെ എതിര്‍ത്തത് ?
കെ എം ഷാജി അഴീക്കോട് മണ്ഡലത്തില്‍ ഈയടുത്തു സോളിഡാരിട്ടിയുമായി ചര്‍ച്ച നടത്തിയത് , ഇപ്പോഴാണോ അതോ അപ്പോഴാണോ ? എന്തെങ്കിലും പറയല്ലേ നൌഷാദെ ....
=======
ഇത്രയും കമന്റ് കള്‍ എഴുതിയ നൗഷാദ് എന്റെ ചോദ്യങ്ങള്‍ക്കോ , കെ എം ഷാജി സോളിടാരിട്ടി ഓഫീസില്‍ ചെന്ന് ചര്‍ച്ച നടത്തിയതിനെ പറ്റിയോ ഒന്നും പറഞ്ഞില്ല ..എന്താ നൗഷാദ് ബായി , ഒന്നും പറയാനില്ലേ ? മുസ്ലിം ലീഗുകാര്‍ക്കും ...?
@ Subair,
ReplyDeleteവളരെ ഉറപ്പുള്ളോരു ചോദ്യം താങ്കള്‍ ഉന്നയിച്ചല്ലോ. അതിനു മറുപടി ആരെങ്കിലുമൊക്കെ പറയട്ടെ സുബൈര്‍ സാബ്. എന്നിട്ട് നമുക്ക്
Hypothetical ആയിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കളിക്കാം.
അവസാനം മലയാളി (അനോനി) എന്നൊരു ആള് കുറെ സമയം ആലോചിച്ചു 2 ചോദ്യത്തിനും ഉത്തരം നല്കിയിരിക്കുന്നു. നമുക്ക് നോക്കാം.
ReplyDelete1) nishad palapparambil - ഇവിടെ വേറെയുമുണ്ടല്ലോ മത സംഘടനകള്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇലക്ഷനു മുമ്പ് ഒരു നിലപാട് പ്രഖ്യാപിക്കാന്‍? ഏതെങ്കിലുമൊരു മുന്നണി ജയിച്ചു കഴിഞ്ഞാല്‍ അവര്‍ ജയിച്ചത് തങ്ങളുടെ വോട്ടു കൊണ്ടാണെന്ന് പ്രസ്ഥാവനയിറക്കുന്ന നപുംസകാത്മക സമീപനമല്ലാതെ നട്ടെല്ലുള്ള ഒരു നിലപാട് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് എപ്പോളെങ്കിലും കഴിഞ്ഞിട്ടുണ്ടോ?)..
ഇതിനു മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം...
ഉത്തരം: "മറ്റു മത സംഘടനകളുടെ കാര്യം എനിക്കറിയില്ല; മുജാഹിദ് പ്രസ്ഥാനം രൂപീകരിച്ചതും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ആര് അധികാരത്തിൽ വരണം എന്ന് തീരുമാനിക്കാനോ നിശ്ചയിക്കാനോ അല്ല. മറിച്ച്, ഇസ്ലാമിക സന്ദേശം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്ന മഹത്തായ ദൌത്യം നിറവേറ്റാനാണ്. ആ പ്രവർത്തനത്തിൽ യാതൊരു വിട്ടുവീഴ്ചക്കും ഇടം നൽകാതെ അതിന്റെ ദൌത്യപൂർത്തീകരണത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു."
2) SADIK - ഇടതുപക്ഷത്തിനു വോട്ടു കൊടുക്കാന്‍ ജമാഅത്തെ ഇസ്ലാമി ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് പറയുന്നത് അതിന്റെ കേരള നേതാവായ ആരിഫലി സാഹിബാണ്. ഇനി അങ്ങിനെ ഒരു തീരുമാനമാണ് വരുന്നതെങ്കില്‍ തന്നെ ഇടതുപക്ഷതിനല്ല, ഇന്ന പാര്‍ടിക്ക് ആണ് വോട്ടു കൊടുക്കേണ്ടത് എന്ന് പറയാന്‍ പറ്റുന്ന മറ്റൊരു പാര്‍ട്ടിയെ എന്ത് കൊണ്ട് ഇവിടെ വിമര്‍ശിക്കുന്നവര്‍ ചുണ്ടികാനിക്കുന്നില്ല?
ഉത്തരം: "ഇടതു പക്ഷത്തിന് വോട്ട് നൽകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് തന്റെ രാജി എന്ന് ഹമീദ് വാണിമേൽ!
ഇതിൽ ആരു പറഞ്ഞതാണ് സത്യം?
ആരിഫലി സാഹിബ് പറഞ്ഞതോ, ഹമീദ് സാഹിബ് പറഞ്ഞതോ?"
ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ ഉള്ള നിഷ്പക്ഷമതികള്‍ക്ക് മുമ്പില്‍ വെക്കുന്നു. ജമാഅത്തെ ഇസ്ലാമിയും മുജാഹിദു സംഘടനയും തമ്മിലുള്ള വിത്യാസം മനസിലാക്കാമല്ലോ.
@ Subair said: "എന്നാല്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തിയ, സ്വന്തം പാര്‍ടി പത്രത്തില്‍ അത് സ്ഥാപിക്കാന്‍ പരമ്പര തന്നെ പ്രസിദ്ധീകരിച്ച, തങ്ങളുടെ പ്രവര്‍ത്തകരെ തെരുവില്‍ കായികമായി നേരിട്ട ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി, ജമാത്തെ ഇസ്ലാമിയുമായി ചര്‍ച്ചക്ക് വരുമ്പോള്‍, പരസ്യമായാണെങ്കില്‍ ആവാം, തലയില്‍ മുണ്ടിട്ടുള്ള പരിപാടിക്ക് ഞങ്ങളെ കിട്ടില്ല എന്ന് പറയാനുള്ള ആര്‍ജവം ജമാത്ത് നേതൃത്വം കാണിക്കണം ആയിരുന്നു. ഇതിപ്പോ ഹമീദ് വാണിയമ്പലം പറഞ്ഞതിന് ശേഷമാണ് ചര്‍ച്ച നടന്ന വിവരം അണികള്‍ പോലും മനസ്സിലാക്കുന്നത് (എന്റെ ഊഹം ശരിയാണ് എങ്കില്‍). ജമാഅത്തിനെ താല്പര്യപൂര്വം നോക്കികാണുന്നവരെ നിരാശപ്പെടുത്തുന്നതായി പോയി ഈ സംഭവം."
ReplyDelete@Subair: വെള്ളിമാട്കുന്ന് മേരിക്കുന്ന്
ReplyDeleteശരി!
@Subair: വെള്ളിമാട്കുന്ന് മേരിക്കുന്ന്
ReplyDeleteശരി!
===============
മനസ്സിലായില്ല. കളിയാക്കിയാതാണോ?
മുമ്പേ പിളര്‍ന്ന സംഘടനകള്‍ക്ക് ചാകര...'ജമാഅത്ത് പിളര്‍ന്നു....!!!!'....സുഹ്രുത്തുക്കളെ ഇതു തന്നെയാണ് ജമാഅത്തിന്റെ പ്രത്യേകതയും....അത് വ്യക്തിയില്‍ പടുത്തുയര്ത്തപ്പെട്ടതല്ല.....അത് കൊണ്ടുതന്നെ ഒരു എ.പി യൊ,ഒരു സലഫിയോ,ഒരു മടവൂരോ,ഒരു സ്വബാഹിയോ വിട്ടുപോകുമ്പോഴേക്ക് പിന്നാലെ മുദ്രാവാക്യം വിളിച്ച് നീങ്ങാന്‍ ആളെ കിട്ടില്ല...അത് എത്ര വലിയ നേതാവാണെങ്കിലും ശരി.....അതാണ് പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്കുന്ന തര്‍ബിയത്ത്.... enini yahtheem khana ennonnum parayanda ente ID itha
ReplyDeletemuneerahmed.kty61@gmail.com
നൗഷാദ്,
ReplyDeleteതാങ്കള്‍ കോപ്പി പേസ്റ്റ് ചെയ്തത് വര്‍ത്തമാനം പത്രത്തില്‍ വന്ന വാര്‍ത്തയിരുന്നു എന്ന് വായിച്ചു.
പണ്ട് മുജാഹിദുകള്‍ പത്രം തുടങ്ങുന്നതിന് സംഘടനയില്‍ നിന്നും വന്ന എതിര്‍പ്പില്‍ ഒന്ന്, പത്രപ്രവര്‍ത്തനം മതം വിലക്കിയ പരദൂഷണം ആണ് എന്നതായിരുന്നു.
യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം അതല്ല എങ്കിലും, മുകളില്‍ താങ്കള്‍ കൊടുത്തത് ആ ഐറ്റം ആണ്. ഊഹങ്ങളെ പിതുടരുന്നതും പ്രചരിപ്പിക്കുന്നതും ഇസ്ലാമിക ദൃഷ്ട്യ കുറ്റമാണ്, ജമാത്ത് ഇസ്ലാമി ഒന്ന് പിളര്‍ന്നു കണ്ടിരുന്നുവെങ്കില്‍ എന്ന രീതിയിലാണ് ആ വാര്‍ത്തയുടെ പോക്ക്. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ഒരു സംഘടനക്ക് എതിരെ കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍, ദുരുപതിഷ്ടിദമായി വാര്‍ത്ത കൊടുക്കുന്നത് തെറ്റാണു എന്ന് പറയാനുള്ള ഔചിത്യം നൗഷാദ് കാണിക്കുമോ?
(മാധ്യമത്തിലും അങ്ങിനെ വന്നില്ലേ എന്ന മറുചോദ്യവും ആയി വരേണ്ട, മാധ്യമത്തില്‍ എന്നല്ല എവിടെയും ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുണ്ട് എങ്കില്‍ അത് തെറ്റാണ്)
ചെകുത്താന്റെയും കടലിന്റെയും ഇടയില്‍പ്പെട്ട അവസ്ഥയാണ് ജമായത്തിന്.
ReplyDeleteജമാഅതിനെ ഏറ്റവും ദ്രോഹിച്ചത് കോണ്‍ഗ്രസ് തന്നെ!രണ്ടു മൂന്നു തവണ നിരോധിച്ചു അവരെ ജയിലിലിട്ടു.
ബീജേപ്പി ആജന്മ ശത്രുക്കള്‍.
ലീഗുകാര്‍ ആണേല്‍ ആദ്യമേ തന്നെ ഇവരെ തീവ്രവാദികളാക്കി. പ്രത്യകിച്ചു ഈയിടെ മുനീറും ഷാജിയും..(ഈ ഷാജി പിന്നീട് അവരെ രഹസ്യമായി ചെന്ന് കണ്ടെന്നു കേള്‍ക്കുന്നു. സത്യമാണോ ആവോ?)
മാര്കിസ്റ്റ്കാര് ചെയ്തത് ഇതിലെ കമന്റുകള്തന്നെ പറയുന്നുണ്ട്.
തമ്മില്‍ ഭേദം തൊമ്മന് എന്ന് പറയാന്‍ ആരുമില്ല.എല്ലാം ഒന്നിനൊന്നു മെച്ചം! ആര്‍ക്കു വോട്ടു കൊടുത്താലും പ്രശ്നം തന്നെ.
മറ്റു മതസംഘടനകളെ പോലെ 'ഇഷ്ടമുള്ളവര്‍ക്ക്' വോട്ടു ചെയ്തെക്കാന് പറഞ്ഞെങ്കില്‍ ഈ ബഹളം ഒഴിവാക്കാമായിരുന്നു.
എനിക്ക് തോന്നുന്നത് 'കച്ചവടം'അറിയാത്ത പാര്‍ട്ടി ആണ് ജമായത്ത് എന്നാണ്.
(മുസ്ലിം സംഘടനകളില്‍ പിളരാത്തതു ഇനി അവര്‍ മാത്രമേ ഉള്ളൂ. ഹമീദിന്റെ നേതൃത്വത്തില്‍ ഒരു പാര്‍ട്ടി ഉണ്ടായാല്‍ പിന്നെ എല്ലാവര്ക്കും പിടിച്ച്നില്ക്കാം)
ഹമീദ് വാണിമേല്‍ന്റെ നേതൃത്വത്തില്‍ ജമാഅത്ത് പിളരും എന്നു ആരും കരുതുന്നില്ല..കാരണം എന്റെ നാട്ടില്‍ കഴിഞ്ഞ 35 കൊല്ലമായിട്ടു ആകെ ഉള്ളത് 3 ജമാത്തുകാര്‍. അതായത് ഒരു ഹല്ക്കാ അമീറും, ഒരു നാസിമും, ഒരു മെമ്പറും.
ReplyDeleteഇതൊക്കെ എങ്ങിനെയാ പിളരുക. കോടാലി എടുക്കേണ്ടി വരും പിളര്‍ത്താന്‍
.
വര്‍ഗീയ മതമൌലികവാദ സംഘടനയായ ജമാഅത്തുമായി പിണറായി രഹസ്യ ചര്‍ച്ച നടത്തിയതിനെ കുറിച്ചു ഒരു ലീഗുകാരനും മിണ്ടാട്ടമില്ല.. ലീഗിന്റെ എസ് ഡി പി ഐ ബാന്ടവ രഹസ്യം പുറത്തു വിടുന്നത് പേടിച്ചിട്ടായിരിക്കും.. മലപ്പുറത്ത് അഹമ്മത് ജയിച്ചപ്പോള്‍ ആഹ്ലാദ പ്രകടനം നയിച്ചത് അവരായിരുന്നല്ലോ?
ReplyDeleteഒരു ജമാഅത്ത് നേതാവ് എനിക്കയച്ച ഇമെയില്‍ :-
ReplyDeleteHameed’s action at “Right Time”, which will give vast media, blogger and e-mail coverage to Jama’at’s decision (either right, left or nutral). Your article is one example.
Pudi kittiyo!!!!
This comment has been removed by the author.
ReplyDeleteചൂടുള്ള ചര്‍ച്ചകള്‍ക്കിടയില്‍ അല്പം ചിരിക്കുന്നത് മസിലുകള്‍ റിലാക്സ് ചെയ്യാന്‍ നല്ലതാണ്..
ReplyDeleteAkbar said...
ഹമീദ് വാണിമേല്‍ന്റെ നേതൃത്വത്തില്‍ ജമാഅത്ത് പിളരും എന്നു ആരും കരുതുന്നില്ല..കാരണം എന്റെ നാട്ടില്‍ കഴിഞ്ഞ 35 കൊല്ലമായിട്ടു ആകെ ഉള്ളത് 3 ജമാത്തുകാര്‍. അതായത് ഒരു ഹല്ക്കാ അമീറും, ഒരു നാസിമും, ഒരു മെമ്പറും.
ഇതൊക്കെ എങ്ങിനെയാ പിളരുക. കോടാലി എടുക്കേണ്ടി വരും പിളര്‍ത്താന്‍
I select this as comment of the day.. Any objection?.
ഖുരാന്റെയും സുന്നത്തിന്റെയും ഒന്നും കാര്യത്തില്‍ ജമാഅതും, ഇരു മുജാഹിടുകളും, ഇരു സുന്നികളും ഒന്നും തന്നെ വലിയ വിത്യാസമുന്ടെന്നു തോന്നുന്നില്ല. അതുപോലെ മുസ്ലിംകളെ താഴയുന്നതില്, മലബാറിന്റെ പുരോഗതിക്കു തുരങ്കം വെക്കുന്നതില്‍ ഇരു മുന്നണികളും ഒരു പോലെ ആണ് എന്ന കാര്യത്തിലും ഈ സങ്കടനകള്ക്കുള്ള കാഴ്ചപ്പാടില്‍ വലിയ അന്തരമുന്ടെന്നു തോന്നുന്നില്ല.
ReplyDeleteപിന്നെ ഉള്ളത് വിത്യസ്ത പേരില്‍ നില നില്കാന്, ചമയാന്‍ ചില ചെപ്പടി വിദ്യകള്‍ മാത്രം. പിന്നെ ആര്‍ക് കുത്തണം എന്ന കാര്യത്തില്‍.
>>> മാധ്യമത്തിലും അങ്ങിനെ വന്നില്ലേ എന്ന മറുചോദ്യവും ആയി വരേണ്ട, മാധ്യമത്തില്‍ എന്നല്ല എവിടെയും ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുണ്ട് എങ്കില്‍ അത് തെറ്റാണ് <<<<
ReplyDeleteഇല്ല, മുജാഹിദ് പിളര്‍പ്പ് ഒരു യാഥാര്ത്യം ആയിട്ടും മാധ്യമത്തില്‍ ഇത്തരത്തില്‍ ഒരു ലേഖനം വന്നിട്ടില്ല. മാത്രവുമല്ല, വളരെ നിര്‍ഭാഗ്യകരമായ ആ പിളര്‍പ്പ് തീര്‍ച്ചയായും ഒഴിവാക്കേണ്ടതായിരുന്നു എന്ന് വിശദീകരിച്ചു കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം ഒരു ലക്കം തന്നെ അതിനു വേണ്ടി മാത്രം മാറ്റി വെച്ചിരുന്നു. അതാണ് ജമാഅത്തെ ഇസ്ലാമിയുടെ മറ്റു സംഘടനകലോടുള്ള ഗുണകാംക്ഷ. അല്ലാതെ എങ്ങിനെയെങ്കിലും ഒന്ന് പിളര്‍ന്നു കിട്ടാന്‍ വേണ്ടി പരദുഷണവും ഇല്ല കഥകളും പ്രചരിപ്പിക്കുക ആയിരുന്നില്ല.
This comment has been removed by the author.
ReplyDeleteസിന്ധു ജോയിയെ സി.പി.എം ചെയ്ത പോലെ ഹമീദ് വാണിമേലിനെ ജമാഅത്തും പുറത്താക്കിയോ? അങ്ങനെ ഒരു സാധ്യതയും അവസരവും ഉണ്ടല്ലോ.
ReplyDeleteരാഷ്ട്രീയത്തിലിറങ്ങാതെ സാംസ്കാരിക, മതേതര മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ് ജമാഅത്ത് ചെയ്യേണ്ടിയിരുന്നത് എന്നാണെന്റെ അഭിപ്രായം. സോളിഡാരിറ്റിയും മറ്റും നടത്തുന്ന ജനകീയ പ്രവര്‍ത്തനങ്ങളെ (അതിന്റെ പിന്നില്‍ എന്തൊക്കെയുണ്ടെന്ന് ആരൊക്കെ ആരോപിച്ചാലും ശരി) എനിക്കു ബഹുമാനമുണ്ട്. അവരുടെ മനസ്സിലെന്താണെന്ന് പടച്ചോനും അവര്‍ക്കും അറിയാമല്ലോ. അതവരു തമ്മില്‍ നോക്കിക്കോളും. അവര്‍ണ, ദളിത് പിന്നാക്കക്കാര്‍ക്കും പരിസ്ഥിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുക. തീരെ അംഗങ്ങള്‍ കുറവായവര്‍ രാഷ്ട്രീയത്തിലിറങ്ങാതിരിക്കുകയാവും ഉത്തമം.
@Subair:
ReplyDeleteകളിയാക്കാന്‍ ഞാന്‍ ആളല്ല
എങ്ങിനെയും വായിക്കാം/വ്യാഖ്യാനിക്കാം എന്ന് പറഞ്ഞതാ!
@Subair:
ReplyDeleteകളിയാക്കാന്‍ ഞാന്‍ ആളല്ല
എങ്ങിനെയും വായിക്കാം/വ്യാഖ്യാനിക്കാം എന്ന് പറഞ്ഞതാ!
==================
ഞാന്‍ പറഞ്ഞത് അവ്യക്തമാണ് എങ്കില്‍ അത് ചൂണ്ടിക്കാട്ടുകയായിരുന്നു വേണ്ടത്.
ഏതായിരുന്നാലും മനാഫ്,ഒന്ന് ശ്രമിച്ചാല്‍ ഒരു comment of the day ഒക്കെ ഒപ്പിക്കാം.
XXXXXXXX to me (in my gamail)
ReplyDeleteപ്രിയ അക്ബര്‍ സാഹിബ്,
ഇന്ത്യന്‍ എന്ന പേരില്‍ ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ കമന്റ് ചെയ്യുന്നത് ഞാനാണ്. എന്റെ മൊബൈല്‍ നമ്പര്‍, 050xxxxxxx. എന്റെ സ്വകാര്യതയെ മാനിച്ചു കൊണ്ട് തന്നെ, സി കെ ലത്തീഫ് ആണ് ഞാന്‍ എന്ന പ്രസ്താവന തിരുത്താനുള്ള മാന്യത താന്കള് കാണിക്കുമല്ലോ
നന്ദി. സ്നേഹപൂര്‍വ്വം ഷക്കീര്‍.
-----------
@-XXXXXXXX.
തെറ്റിധാരണ മാറ്റിയതിനു നന്ദി XXXXX. ഒപ്പം തെറ്റിദ്ധരിച്ചതില്‍ ക്ഷമ ചോദിക്കുന്നു.
SADIK + other anony : മത സംഘടനകള്‍ എങ്ങിനെയാണ് താഗൂത്തി ഭരണത്തിൽ നിലപാട് പ്രഖ്യാപിക്കുക?
ReplyDeleteവഴിപോക്കന് said...
ReplyDeleteകൊണ്ടോട്ടിക്കാര്‍ വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ പറയാം:
കുഞ്ഞാലിക്കുട്ടി ജമായതുകാര്‍ ഉണ്ടാക്കിയ പള്ളിയില്‍ നിന്നും നിസ്കരിക്കുന്നത് കണ്ടവരുണ്ട്
ലീഗുകാര്‍ ജമായത്തായി മിക്കപ്പോഴും നിസ്കരിക്കുന്നു..
എന്നിട്ടും ലീഗുകാരെ പറ്റി ഒരക്ഷരം പറയാതെ ഈ പോസ്ടിട്ടത് ശരിയായില്ല ബഷീര്‍ ഭായ്....
---------------
വഴി പോക്കന്റെ ഈ കമന്റിനെ താഴെ ഒരു ഒപ്പ്
അടവുനയമല്ല,,,തറ രാഷ്ട്രീയം
ReplyDelete'ദൈവീക രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന, ജനാധിപത്യവിശ്വാസമില്ലാത്ത' ജമാഅത്തെ ഇസ്ലാമിയെ പിണങ്ങാറായ ചേട്ടന് വിളിയ്ക്കാത്ത തെറികളൊന്നുമില്ലായിരുന്നു. രാജ്യത്തിന്റെ എല്ലാ 'മാങ്ങാത്തൊലിക്കും' അവര്‍ ഭീഷണിയാണെന്നു പറഞ്ഞു കൈയടി വാങ്ങിയ സഖാവിന് അന്നും അടവുനയമായിരുന്നു.
മാസങ്ങള്‍ക്കുശേഷം അതേ സംഘടനയുടെ നേതാക്കളുമായി രഹസ്യചര്‍ച്ച(അമീറിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുമ്പോള്‍) നടത്തുന്നത് തോന്ന്യാസമാണ്. ഇടത്തോട്ട് ചായാനുള്ള സംഘടനയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഹമീദ് വാണിമേല്‍ രാജിവച്ചതോ..അതോ വലതുവേണ്ടായെന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിക്കാത്ത നിലപാടും ഇവിടെ വിഷയമാവുന്നില്ല. അതിനേക്കാള്‍ എത്രയോ നിന്ദ്യമാണ് വോട്ടുകാണുമ്പോള്‍ പറഞ്ഞതെല്ലാം കുത്തനെ വിഴുങ്ങുന്ന ഈ അഴകൊഴമ്പന്‍ അടവു നയം. മോന് ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണില്‍ നിന്നു കണ്ണീരു വീഴണമെന്നു ചിന്തിക്കുന്ന ഇത്തരം കുറച്ച് അമ്മായി അമ്മമാരാണ് ഇന്നു പാര്‍ട്ടിയുടെ ശാപം. ഒന്നുകില്‍ ഇവര്‍ കുലം മുടിയ്ക്കും. അല്ലെങ്കില്‍ വിവരമില്ലാത്ത പൊതുജനത്തിന് പാര്‍ട്ടിക്ലാസ്സുകളിലൂടെ ഛര്‍ദ്ദിച്ചു നല്കുന്നതു നഞ്ചാണെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ ഈ കുലംകുത്തികളെ മെതിച്ചു കൊന്നോളും.
www.shinod.in
ഒരു കാര്യത്തില്‍ വ്യക്തത വന്നാല്‍ തരക്കേടില്ലായിരുന്നു. പിണറായി സഖാവ് അമീറിനെ അങ്ങോട്ട് പോയി കണ്ടതോ അതോ അമീറും കാരക്കുന്നും സഖാവിനെ കാണാന്‍ പോയതോ?.. രണ്ടായാലും ഒന്ന് തന്നെയാണ്.. എന്നാലും ഒരു വ്യക്തത.. :)
ReplyDeleteBasheer Vallikkunnu said:
ReplyDelete"ഒരു കാര്യത്തില്‍ വ്യക്തത വന്നാല്‍ തരക്കേടില്ലായിരുന്നു. പിണറായി സഖാവ് അമീറിനെ അങ്ങോട്ട് പോയി കണ്ടതോ അതോ അമീറും കാരക്കുന്നും സഖാവിനെ കാണാന്‍ പോയതോ?.. രണ്ടായാലും ഒന്ന് തന്നെയാണ്.. എന്നാലും ഒരു വ്യക്തത.. :) "
ബഷീര്‍ക്ക,,,ജമാഅത്തിനെ അങ്ങോട്ടുപോയി കണ്ടാം ജമാഅത്ത് ഇങ്ങോട്ടു വന്നു കണ്ടാലും അതു പ്രസക്തമല്ല. പിന്തുണയെ കുറിച്ചാണ് സംസാരിച്ചത്. ഈ വിഷയം ഉയര്‍ന്നു വന്ന ഉടനെ സി.പി.എം ചെയ്യേണ്ടിയിരുന്നത്(നേരത്തെ ജമാഅത്തിനെ കുറിച്ചു പറഞ്ഞതെല്ലാം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍) ഞങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വേണ്ടായെന്നാണ്. അവര്‍ ഇങ്ങോട്ടു പിന്തുണ വാഗ്ദാനം ചെയ്താല്‍ വേണ്ടായെന്നു പറയാന്‍ ഞങ്ങള്‍ പൊട്ടന്മാരല്ല...എന്നാണ് സഖാവിന്റെ വാദമെങ്കില്‍...ഇതു തന്നെയാണ് തറ അല്ല കൂതറ രാഷ്ട്രീയം എന്നു പറയുന്നത്. കാരണം ജമാഅത്തിനെ കൊന്നു കൊലവിളിച്ചിട്ട് മാസം അഞ്ചാറേ ആയിട്ടുള്ളൂ.... അന്നത്തെ തെറിവിളിയെ മൂടിവയ്ക്കാനുള്ള സമയമോ രാഷ്ട്രീയ കാലാവസ്ഥയോ ഇവിടെയുണ്ടായിട്ടില്ല. പിന്നെ എല്ലാം എന്തിനുവേണ്ടി എല്ലാം വോട്ടിനു വേണ്ടി...അപ്പോള്‍ ആദര്‍ശം അത് പെട്ടിയില്‍ സൂക്ഷിയ്ക്കാന്‍...
ReplyDelete@-ബഷീര്‍ Vallikkunnu
ReplyDeleteപിണറായി വന്നു JE യില്‍ വീണാലും JE വന്നു പിണറായിയില്‍ വീണാലും കേടു മൌദൂദി സാഹിബിനു തന്നെ.
യേത് താമരശ്ശേരി ചൊരം.......ഇപ്പൊ ശരിയാകും.....
.
ഡിയര്‍ അകബര് / ബഷീര്‍ സാഹിബ് “ഇതൊക്കെ എങ്ങിനെയാ പിളരുക. കോടാലി എടുക്കേണ്ടി വരും പിളര്‍ത്താന്‍” കമ്മന്റ് സുപ്പര്‍ തന്നെ കാരണം
ReplyDeleteഎല്ലായിത്തും കഥ ഇത് തന്നെയാണ്.. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് ഒന്നുകൂടി വ്യക്തമായി.. എന്നാല്‍ പിന്നെ അവര്‍ എന്തെകിലും സര്‍ക്കസ് കളിച്ചോ മീന്‍ കച്ചോടം ചെയ്തോ കാലം കഴിച്ചോട്ടെ എന്ന് കരുതിക്കൂടെ. വല്യ വല്യ ആള്‍ക്കാരൊക്കെ അതല്ലേ ചെയ്യുക.
മാത്രമല്ല ഇവരെ കുറിച്ച് സൂപ്പര്‍ ബ്ലോഗ്ഗരുടെ അഞ്ചാംമത്തെ പോസ്റ്റ് ആണ് ഇത്.. ഇനി അവരുടെ ഇലക്ഷന് നയം വരുന്ന ദിവസം ഒന്നു.. ചിലപ്പോള്‍ ഇലക്ഷന് കഴിഞ്ഞാല്‍ ഒന്നും കൂടി ഉണ്ടാകാനുള്ള സാധ്യത തള്ളികളയാവുന്നതല്ല
Hello Basheer bhai,
ReplyDeleteNice one.. funny style of presentation.
While going through your post and comments attached to it, I found many writers raising their views about the details of discussion between prasthanam and C.P.M leaders.
I hope comrade pinarayi and others offered the JIH group few schools and colleges .. sorry.
If CPM led left front comes to power JIH got assurance about post of press academy chairman, and few members. Some people at their HQ very greedy to get these posts.
If in any case, UDF gets power at state, It would be easy for prasthanam to take a 'U'turn and issue statements in favour of IUML and congress then. Schools and colleges are more important than anything else. They have great experts to justify the opportunistic stand of the organization.
Poor Vanimel. He could have shown his face in the Jamaath channel to be launched shortly.
O. Abdurahiman, Arifali and Siddhik hassan etc are lucky. Young beautiful girls will interview them soon in their own TV. Political secretary missed a wonderful chance.
Subair said >>കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാത്ത്, ഇടതു പക്ഷത്തിനാണ് വോട്ട് നല്കി യത്. അതിന് പ്രതിഫലമായി ഇടതുപക്ഷം ജാമാത്തിനു നല്കിിയത് തീവ്രവാദ സര്ട്ടി്ഫിക്കറ്റും ഹിറ സെന്റനര്‍ റൈഡും ഒക്കെയായിരുന്നു. ജമാത്ത് മുമ്പേയും വ്യക്തമാക്കിയതായിരുന്നു, അത് തിരഞ്ഞെടുപ്പിന് മുന്നണികള്ക്കുച പിന്തുണ പ്രഖ്യാപിക്കുന്നത്, തങ്ങളുടെ സംഘടനക്ക് എന്ത് നേട്ടമുണ്ട് എന്ന് നോക്കിയിട്ടല്ല, മറിച്ചു പൊതു സമൂഹത്തിന് താരതമ്യേന നല്ലത് ഏതു പാര്ടിടയാണ് എന്ന് നോക്കിയിട്ടാണ് എന്ന്.<<
ReplyDeleteഹ ഹ ഹ.. പൊതു സമൂഹത്തിന്റെ താല്പര്യമായിരുന്നു ഇടതു പക്ഷം നടപ്പിലാക്കിയത് എന്ന് സുബൈർ വീണ്ടും പറയുന്നു....!! ഏത്, ഹിറാസെന്ററ് റൈഡും സോളികുട്ട്യേൽക്കിട്ട് കൊടുത്തതും പൊതു സമൂഹത്തിന്റെ നന്മയെ ഉദ്ദേശിച്ചാണെന്ന്. സമ്മതിച്ചു.
അരസികന് said...
ReplyDelete>> വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്നകാര്യം തീരുമാനമായിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി എം. കെ മുഹമ്മദലി അറിയിച്ചു. <<
കിടന്നുരുണ്ടുകൊണ്ടിരിക്കുക.. തിരുമാനത്തിലെത്താത്ത വിഷയത്തിൽ പാർട്ടിയുടെ പൊളിറ്റികൽ സെക്രട്ടറി രാജിവെച്ചു എന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്? ഹമീദ് വാണിമേൽ പറഞ്ഞതും അതിന് മറുപടി പറഞ്ഞതും എല്ലാവരും കേട്ടതാണ്. ഇവിടെ തന്നെ ജമാഅത്ത് സഖാക്കൾ വിളമ്പി, തച്ചാലും റൈഡ് നടത്തിയാലും കമ്മ്യൂണിസ്റ്റാണ് നല്ലത്, കോൺഗ്രസ്സാണ് നിരോധിച്ചത് എന്നൊക്കെ.. എന്നീട്ടിപ്പോൾ പുതിയ അടവ് നയം പുറത്തിറക്കിയത് ആരെ പൊട്ടീസാക്കാനാണ്?
ജമാഅത്തിന്റെ നാല് മൊല്ലാക്കാര് കൂടിയിരുന്ന് തീരുമാനിച്ചാൽ അത് താത്വിക വിശകലനവും ഇസ്ലാമും.!! ഹായ്!! ഹുഖൂമത്തെ ഇലാഹിയുടെ പോക്ക്!!
ഈ ബഹളങ്ങള്‍ക്കിടയില്‍ ജമാത്തുകാര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു പണ്ഡിതന് ഉണ്ടായിരുന്നു. പേര് അബുല്‍ അഅലാ മൌദൂദി. അദ്ദേഹം തന്റെ ഖുത്തുബാത്തു എന്ന പുസ്തകത്തില്‍ ഇങ്ങിനെ പറയുകയുണ്ടായി.
ReplyDelete"എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)" (ഈ ഭാഗം ഇപ്പോള്‍ ഈ പുസ്തകത്തില്‍ ഉണ്ടോ എന്നു അറിയില്ല. ജമാഅത്തെ ഇസ്ലാമി പഴയ നിയമത്തില്‍ ഉണ്ടായിരുന്നു).
ഇപ്പോള്‍ ആര്‍ക്കു പിന്തുണ കൊടുക്കണം എന്ന കാര്യത്തില്‍ മാത്രമേ ജമാത്തുകാര്ക്ക് തര്‍ക്കം ഉള്ളൂ. ഇദ്ദേഹം (മൌദൂദി) പറഞ്ഞ കാര്യങ്ങളില്‍ ഒന്നും തര്‍ക്കം പോയിട്ട് ഒന്ന് വായിക്കാന്‍ പോലും തയാറല്ല. എന്നാലും മൌദൂദിയെ നിങ്ങള്‍ തള്ളിയില്ലേ ?? എന്നു ആരെങ്കിലും ചോദിച്ചു പോയാല്‍....
From Mathrubumi
ReplyDeleteജമാ അത്തെ എല്‍.ഡി.എഫിനെ സമീപിച്ചു: പിണറായി Posted on: 04 Apr 2011
"കണ്ണൂര്‍: ജമാ അത്തെ ഇസ്ലാമി എല്‍.ഡി.എഫിനെ സമീപിക്കുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
മറിച്ച് എല്‍ഡിഎഫ് ജമാ അത്തെ ഇസ്ലാമിയോടല്ല സഹായം തേടിയത്. അതുകൊണ്ട് എല്‍.ഡി.എഫിനോടുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കേണ്ടത് ജമാ അത്തെ ഇസ്ലാമിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്"
ചിത്രം തെളിഞ്ഞു വരുന്നുണ്ട്.. ദാ.. ഇപ്പൊ ശരിയാവും.. താമരശ്ശേരി ചുരം..
എന്റെ സംശയം മാറിക്കിട്ടി. വർത്തമാനത്തിൽ ഇന്ന് വായിച്ചപ്പോൾ......
ReplyDelete"ടി ആരിഫലിയുടെ കുടുംബാംഗങ്ങളിൽ നല്ലൊരു ശതമാനവും സിപിഎം പശ്ചാത്തലമുള്ളവരായത് കൊണ്ടാണ് അദ്ദേഹം സംസ്ഥാന അമീറായതിന് ശേഷം ജമാഅത്ത് പിന്തുണ തുടർച്ചയായി സി പി എമ്മിന് നൽകുന്നതെന്ന പരാതിയും വ്യാപകമാണ്."
ആരിഫലി ഇസ്ലാമിസ്റ്റ് മുഖം മൂടിയണിഞ്ഞ സഖാവാണെന്ന് നേരത്തേ സംശയം തോന്നിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പും ജമാഅത്തെ ഇസ്ലാമി നിലപാടും
ReplyDeleteജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗവും പൊളിറ്റിക്കല്‍ സെല്‍ മുന്‍ സെക്രട്ടറിയുമായിരുന്ന ഹമീദ് വാണിമേല്‍ ജമാഅത്ത് അംഗത്വവും പ്രസ്ഥാനത്തില്‍ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനങ്ങളും രാജിവെച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.
സി.പി.എമ്മുമായി ജമാഅത്ത് നേതാക്കള്‍ രഹസ്യ സംഭാഷണം നടത്തിയെന്നാണ് രാജിക്ക് കാരണമായി അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടേയും ഗുണകാംക്ഷികളുടേയും അറിവിനായി വസ്തുതകള്‍ വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പ്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്ഥാനത്തിനകത്തും പുറത്ത് വിവിധ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രസ്ഥാന നിലപാട് രൂപപ്പെടുത്തുന്നതിന് മുമ്പ് ഇത്തരം ചര്‍ച്ചകള്‍ ജമാഅത്തെ ഇസ്ലാമിയില്‍ സാധാരണമാണ്. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും പുറത്തുള്ളവര്‍ക്കും അറിവുള്ള കാര്യവുമാണ് ഇത്. അത്കൊണ്ട്തന്നെ ഏതെങ്കിലും കക്ഷികളുമായി രഹസ്യ സംഭാഷണം നടത്തേണ്ട ആവശ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. തുറന്നതും സുതാര്യവുമാണ് ജമാഅത്തെ ഇസ്ലാമിയുടെ നടപടികള്‍.
ജമാഅത്ത് ശൂറയില്‍ തെരഞ്ഞെടുപ്പ് നിലപാട് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. ശൂറ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം പ്രവര്‍ത്തകരുടെ അഭിപ്രായംകൂടി അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് നിശ്ചയിച്ചത്. അതനുസരിച്ച് കേരളത്തിലുടനീളം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വെന്‍ഷനുകളില്‍ ശേഖരിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ഈ നടപടിക്രമങ്ങള്‍ക്കിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ നടത്തുന്ന രാജി പ്രഖ്യാപനത്തിലെ യുക്തിയില്ലായ്മ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അനവസരത്തിലുള്ളതും അപക്വവുമാണ് ഇത്. ജമാഅത്ത് തീരുമാനത്തെ ഈ പ്രസ്താവന ഒരു തരത്തിലും ബാധിക്കുകയോ സ്വാധീനിക്കുകയോ ഇല്ല.
യു.ഡി.എഫിന് അനുകൂലമായി മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടുരേഖപ്പെടുത്തണമെന്ന അഭിപ്രായം ശൂറാ ചര്‍ച്ചയില്‍ ഹമീദ് വാണിമേല്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ മറ്റാരും ശൂറയില്‍ പിന്താങ്ങുകയുണ്ടായില്ല.
ശൂറയില്‍ ഒരു വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായം തീരുമാനമായി വരണമെന്നില്ല. അങ്ങിനെ ധരിക്കുന്നത് ശൂറാ സംവിധാനത്തെക്കുറിച്ച ധാരണക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.
സംഘടനാ താല്പര്യങ്ങള് ജമാഅത്ത് തീരുമാനങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കാറില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങളാണ് ജമാഅത്ത് പരിഗണിക്കുക. ന്യൂനപക്ഷ, ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ താല്പര്യങ്ങള് ജമാഅത്ത് പ്രത്യേകം പരിഗണിച്ചു വന്നിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുകയോ, പ്രശംസിക്കുകയോ ചെയ്യുന്നത് ജമാഅത്ത് തീരുമാനത്തെ ബാധിക്കേണ്ടതില്ല. അക്കാരണത്താലാണ് രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നതിനുശേഷവും സി.പി.എമ്മുമായി മറ്റു സംഘടനകളോടൊന്നപോലെ ജമാഅത്ത് ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. മറിച്ചായിരുന്നെങ്കില്‍ രണ്ട് തവണ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കോണ്‍ഗ്രസുമായോ 31 ദിവസം തുടര്‍ച്ചയായി ജമാഅത്തിനെതിരെ ലേഖനമെഴുതിയ മുസ്ലിം ലീഗുമായോ പ്രസ്തുത സംഭവത്തിന് ശേഷം ചര്‍ച്ച നടത്തുകയോ, അവരെ പിന്തുണക്കുകയോ ചെയ്യുമായിരുന്നില്ല.
ഈ അസംബ്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ. രമേശ് ചെന്നിത്തലയുടേയും പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ചാണ്ടിയുടെയും പ്രതിനിധി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹിറാസെന്ററില്‍ വന്നിരുന്നു. യു.ഡി.എഫ് ഘടകകക്ഷിയായ സോഷ്യലിസ്റ് ജനതാദളള്‍ സമുന്നത നേതാവും ഹിറാസെന്റര്‍ സന്ദര്‍ശിക്കുകയുണ്ടായി. മുസ്ലിം ലീഗിന്റെ ഒട്ടേറെ സ്ഥാനാര്‍ഥികള്‍ ജമാഅത്ത് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു.
പ്രസ്ഥാനത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും, രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങളില് വിട്ടുവീഴ്ച ചെയ്യാത്തതുമായിരിക്കും ജമാഅത്ത് തീരുമാനം.
എം.കെ. മുഹമ്മദലി
ജനറല്‍ സെക്രട്ടറി
ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ
അധികവായനക്ക്
ബഷീര്‍ വള്ളിക്കുന്ന് ജമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് ഇട്ടാല്‍ അതിശക്തമായി പ്രതികരിക്കാറുള്ള ജമാഅത്ത് സുഹൃത്തുക്കളൊക്കെ സംസാരത്തിനു അവധിനല്കി മാറി നില്ക്കുന്ന സാഹചര്യം ശ്രദ്ധേയമാണ്. ഫെയ്സ് ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഇവര്‍ അനിക്സ്പ്രേകളായി. അവരും ഹമീദ് വാണിമേലിന്റെ തുല്യ ദു:ഖിതരോ? ഒരാള്‍ മാത്രം പുറത്തുപോയപ്പോള്‍ ഇത്രമാത്രം പ്രതിരോധത്തിലാവേണ്ടി വന്ന സംഘടന ഇതുവരെ പ്രഖ്യാപിച്ചിരുന്ന വീമ്പുകളൊക്കെയും ജലരേഖകളോ, ജലക്കുമിളകളോ?!
ReplyDelete@-CKLatheef said...
ReplyDeleteലാതീഫ് സാഹിബെ. കാര്യങ്ങള്‍ മാലോകര്‍ക്ക് മുഴുവന്‍ വ്യക്തമാകുന്ന രീതിയില്‍
ഇതാ ഇവിടെ പറയുന്നു.
ആര്‍ക്കാണ് പിന്തുണ എന്നു എനിക്കും മനസ്സിലായി. ഹമീദ് വാണിമേലിനും. താങ്കള്‍ക്കു പലതും മനസ്സിലാകാന്‍ സമയ എടുക്കും.
അതായത് പെണ്ണ് ഉറപ്പിച്ചു. ഇനി നിശ്ചയം മാത്രമേ ബാക്കി ള്ളൂ.
സംഘടനാ താല്പര്യങ്ങള് ജമാഅത്ത് തീരുമാനങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കാറില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങളാണ് ജമാഅത്ത് പരിഗണിക്കുക. ന്യൂനപക്ഷ, ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ താല്പര്യങ്ങള് ജമാഅത്ത് പ്രത്യേകം പരിഗണിച്ചു വന്നിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുകയോ, പ്രശംസിക്കുകയോ ചെയ്യുന്നത് ജമാഅത്ത് തീരുമാനത്തെ ബാധിക്കേണ്ടതില്ല. അക്കാരണത്താലാണ് രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നതിനുശേഷവും സി.പി.എമ്മുമായി മറ്റു സംഘടനകളോടൊന്നപോലെ ജമാഅത്ത് ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. മറിച്ചായിരുന്നെങ്കില്‍ രണ്ട് തവണ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കോണ്‍ഗ്രസുമായോ 31 ദിവസം തുടര്‍ച്ചയായി ജമാഅത്തിനെതിരെ ലേഖനമെഴുതിയ മുസ്ലിം ലീഗുമായോ പ്രസ്തുത സംഭവത്തിന് ശേഷം ചര്‍ച്ച നടത്തുകയോ, അവരെ പിന്തുണക്കുകയോ ചെയ്യുമായിരുന്നില്ല.
ReplyDeleteജമാഅത്തിനെ നാഴികക്ക് നാല്‍പ്പതു വട്ടം വിമര്‍ശിച്ചിരുന്ന യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് കെ എം ഷാജി സോളിഡാരിറ്റി ഓഫീസില്‍ അങ്ങോട്ട് ചെന്ന് ചര്‍ച്ച നടത്തിയത്രേ .. അത് എന്തിനായിരുന്നു IUML കാരാ ..?
ReplyDeleteവാര്‍ത്ത നിങ്ങള്‍ക്ക് പിന്തുണ തന്നിരുന്ന എസ് ഡി പി ഐ യുടെ തേജസ് പത്രത്തില്‍ നിന്നും ....
കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ എം ഷാജി സോളിഡാരിറ്റി യുടെ പിന്തുണ തേടി സോളിഡാരിറ്റിയുടെ ആസ്ഥാനത്തെത്തി . ഉച്ചക്ക് 1 .30 ഓടെ ആണ് കണ്ണൂര്‍ കാല്‍ടെക്സ് ജങ്ങ്ഷനിലെ കൌസര്‍ കോമ്പ്ലെക്സ് ലെ സോളിഡാരിറ്റി ഓഫീസില്‍ കെ എം ഷാജി രഹസ്യ സന്ദര്‍ശനം നടത്തിയത് . യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അന്‍സാരി തില്ലങ്കെരിയും ലീഗ് മുഖ പത്രത്തിലെ ജില്ല ലേഖകനും കൂടെയുണ്ടായിരുന്നു . സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് കെ എം മക്ബൂല്‍ ,സംസ്ഥാന പ്രതിനിധി സഭാ അംഗം ജലീല്‍ പടന്ന എന്നിവരുമായി പത്തു മിനുട്ടിലേറെ സമയം ചര്‍ച്ച നടത്തി ...
=======================
അപ്പൊ പിന്നെ ഇങ്ങോട്ട് വന്നു ചര്‍ച്ച നടത്തിയതില്‍ പിണറായിയെ കുറ്റം പറഞ്ഞു തുള്ളുന്ന ലീഗുകാരാ ... ജമാഅത്തിനെ അതി ശക്തമായി വിമര്‍ശിച്ചിരുന്ന കെ എം ഷാജി സോളിഡാരിറ്റി ഓഫീസില്‍ അങ്ങോട്ട് ചെന്ന് ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു ????????!!! ഒരു ഉത്തരവും പറയാതെ ഓടിയൊളിക്കല്ലേ ..?
ഓ .. മറന്നു പോയി ... കുഞ്ഞാലികുട്ടിയും കൂട്ടുകാരും എന്ത് ചെയ്താലും കൊണ്ടോട്ടിക്കാര്‍ക്ക് ഒന്നും പറയാന്‍ പാടില്ലല്ലോ അല്ലെ ..ലീഗുകാരുടെ എല്ലാ വൃത്തികേടും സഹിച്ചു ഒരക്ഷരം മിണ്ടാതെ സഹിച്ചു നിന്നോളണം... കഷ്ടം ! മുന്‍പ് മഞ്ചേരി ലോകസഭാ മണ്ഡലത്തിലും , കുറ്റിപ്പുറത്തും ആളുകള്‍ സഹിച്ചു നിന്നില്ലല്ലോ .. നന്നായി പ്രതികരിച്ചില്ലേ .. അപ്പൊ പിന്നെ കൊണ്ടോട്ടിക്കാരെ അങ്ങോട്ട് വിട്ടേരെ മക്കളെ
@Subair:
ReplyDelete>>ഏതായിരുന്നാലും മനാഫ്,ഒന്ന് ശ്രമിച്ചാല്‍ ഒരു comment of the day ഒക്കെ ഒപ്പിക്കാം<<.
കയ്യടി വാങ്ങുന്നതിലല്ലല്ലോ കാര്യം. ഒരു ഉറച്ച നിലപാടില്‍ നിന്ന് പ്രതികരിക്കുന്നതിലല്ലേ. അതും ശരി ഇതും ശരി അവിടെ കുറച്ചു നേര് ഇവിടെ കുറച്ചു നേര് എന്നൊക്കെ പറയുമ്പോള്‍ നമ്മുടെ കേരള പോലീസു ചെയ്യുന്നപോലെ പോലെ ഒരു ആകാശവെടി പരിപാടിയോ സിമിക്കുട്ടികള് ചെയ്തിരുന്ന പോലെ പോസ്റ്റര്‍ ജിഹാദോ ഒക്കെ ആയി മാറും!
@Muhammad Ridwan said: "... രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങളാണ് ജമാഅത്ത് പരിഗണിക്കുക. .."
ReplyDelete@ M. Ridwan sahib,
a quick question:
രാജ്യത്തിന്റെയും, ജനങ്ങളുടെയും താല്പര്യങ്ങള് സംരക്ഷിക്കുന്ന കക്ഷിയാണ് സി. പി. എം. എന്ന് താങ്കള്‍ക്കു അഭിപ്രായമുണ്ടോ?
"സഹോദരാ ഈ ആവേശം നാദാപുരത്ത് 5 പേര് ശഹീദായപ്പോള്‍ കണ്ടില്ലല്ലോ അന്നു നിന്റെ മൌസും കീബോഡും ജാമായിപ്പൊയതാണോ അല്ലേല്‍ കുഞ്ഞാലിക്കുട്ടിയുടെ .............. ...........?"
ReplyDeleteബഷീര്‍ സാഹിബ് ഇതിനു മറുപടി പറയണം 5 സഹോദരങ്ങള്‍ ശഹീദായപ്പോള്‍ ഒരക്ഷരം പറയാതിരുന്നത് മോശമായി...
@ C.K.Latheef
ReplyDelete“സംഘടനാ താല്പ ര്യങ്ങള്‍ ജമാഅത്ത് തീരുമാനങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കാറില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പങര്യങ്ങളാണ് ജമാഅത്ത് പരിഗണിക്കുക. ന്യൂനപക്ഷ, ദുര്ബ്ബതല ജനവിഭാഗങ്ങളുടെ താല്പര്യങ്ങള് ജമാഅത്ത് പ്രത്യേകം പരിഗണിച്ചു വന്നിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയെ വിമര്ശികക്കുകയോ, പ്രശംസിക്കുകയോ ചെയ്യുന്നത് ജമാഅത്ത് തീരുമാനത്തെ ബാധിക്കേണ്ടതില്ല. ”
ഒരു ത്യാഗം കൂടി പറയണമായിരുന്നു. സിപിഎമ്മിന്റെ കയ്യിൽ നിന്ന് കിട്ടിയത് പോലെ പൊട്ടീര് വേറെ ആരുടെ കയ്യിൽ നിന്നും കിട്ടിയിട്ടില്ല. ഇത് പോലും പരിഗണിക്കാതെ ന്യൂനപക്ഷ, ദുര്ബ്ബടല ജനവിഭാഗങ്ങളുടെ താല്പര്യങ്ങള് മാത്രം മുന്നിൽ കണ്ട് അവരെ പിന്തുണക്കുന്ന ജമാഅത്ത് പ്രത്യേകം പ്രശംസ അർഹിക്കുന്നു. (അത് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്നെ സിപിഎം ഠപ്പേന്ന് തന്നോളും.)
കിട്ടേണ്ടത് കിട്ടിയപ്പോഴെങ്കിലും ഒരു ജമാഅത്തുകാരൻ പഠിച്ചു. താങ്കളോ?
ലീഗ് ഭീകരര്‍ ബോംബ് പൊട്ടി മരിച്ചതില്‍ പരിഹാസവും ലേഖനമൊന്നും കണ്ടില്ലലോ..വള്ളിക്കുന്നേ,..
ReplyDeleteഅല്ല സാഹിബുമാരെ, ഇന്ത്യയോ കേരളമോ ഒക്കെ ആര് ഭരിക്കണം എന്ന് തീരുമാനിക്കല്‍ നിങ്ങളെ ബാധിക്കുന്ന വിഷയമല്ലല്ലോ (എന്റെ വാക്ക് അല്ല, ഇവിടെ തന്നെ ഒരു മുജാഹിദ് പ്രവര്ത്തകന് "മലയാളി" ഇട്ട കമന്റ് ആണ്). പിന്നെ എന്തിനു നിങ്ങള്‍ ഈ പ്രശ്നത്തില്‍ ഇത്ര സജീവമായി ഇടപെടുന്നു. നിങ്ങള്‍ക്ക് വല്ല ജാരം ഉയര്‍ന്നതോ കുനുത് ഒതുന്നതോ കൈ കെട്ടുന്നത് എവിടെ എന്നൊക്കെ ചര്‍ച്ച ചെയ്താ പോരെ? രാഷ്ട്രീയം പറയുന്നത് തന്നെ നിങ്ങള്‍ക്ക് അയിത്തം അല്ലെ?
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete@ noushad kuniyil
ReplyDelete//ബഷീര്‍ വള്ളിക്കുന്ന് ജമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് ഇട്ടാല്‍ അതിശക്തമായി പ്രതികരിക്കാറുള്ള ജമാഅത്ത് സുഹൃത്തുക്കളൊക്കെ സംസാരത്തിനു അവധിനല്കി മാറി നില്ക്കുന്ന സാഹചര്യം ശ്രദ്ധേയമാണ്. ഫെയ്സ് ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഇവര്‍ അനിക്സ്പ്രേകളായി. അവരും ഹമീദ് വാണിമേലിന്റെ തുല്യ ദു:ഖിതരോ? ഒരാള്‍ മാത്രം പുറത്തുപോയപ്പോള്‍ ഇത്രമാത്രം പ്രതിരോധത്തിലാവേണ്ടി വന്ന സംഘടന ഇതുവരെ പ്രഖ്യാപിച്ചിരുന്ന വീമ്പുകളൊക്കെയും ജലരേഖകളോ, ജലക്കുമിളകളോ?! //
കുറച്ച് ക്ഷമിക്കു നൌഷാദ് സാഹിബെ ഞാന്‍ മനസ്സിലാക്കിയെടുത്തോളം ജമാഅത്ത്കാര് എന്ത് പ്രതികരണവും നല്ല പോലെ പഠിച്ചതിനെ ശേഷമാണു പ്രതികരിക്കാന്‍ മുതിരുകയുള്ളു. അവര്‍ എന്തായാലും വരും നമുക്ക് കുറച്ച് ക്ഷമയോടെ കാത്തിരിക്കാം.
This comment has been removed by the author.
ReplyDeleteഏഷ്യാനെറ്റ് ബ്രേക്കിംഗ് ന്യൂസ് :
ReplyDeleteകോണ്‍ഗ്രസ് നേതാക്കളും പിന്തുണ അഭ്യര്‍ഥിച്ചു എന്ന് ജമാ അത്ത് അമീര്‍ ടി . ആരിഫലി ...! എം ഐ ഷാനവാസ് തന്നെ വന്നു കണ്ടിരുന്നുവെന്ന് ആരിഫലി .
===============
ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റില്‍ നിന്നും
മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞത് പോലെ റിസള്‍ട്ട് വന്നതോടെ ജമാഅത്തിന്റെ 'പടുകൂറ്റന്‍ എലി' മാധ്യമം പത്രത്തിന്റെ പെട്ടിക്കോളത്തില്‍ ഒതുങ്ങി. മീഡിയകളിലും പോസ്റ്ററുകളിലും മാത്രം ബഹളം വെച്ചു ജീവിക്കുന്നവരാണ് ഇവരെന്ന് പലരും തിരിച്ചറിഞ്ഞു.
അപ്പൊ ബഷീര്‍ സാഹിബെ , ഈ എലി പ്രസവം ഒന്നും യൂത്ത് ലീഗും കോണ്‍ഗ്രസ് ഉം അറിഞ്ഞിട്ടില്ലേ ..? നിങ്ങള്‍ മുന്‍പ് പോസ്റ്റ് ഇട്ടിരുന്നല്ലോ ... ശോ അത് അവര്‍ കണ്ടിട്ടുണ്ടാവില്ല .... നാട്ടില്‍ പോയപ്പോള്‍ എങ്കിലും ലീഗുകാര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടേ ഈ പ്രസവ കഥ ? പിണറായിയെ ഇങ്ങോട്ട് വന്നു കണ്ടാല്‍ കുറ്റം , കോണ്‍ഗ്രസ്സും ലീഗും തിണ്ണ നിരങ്ങി അങ്ങോട്ട് ചെന്നാലും അവര്‍ ആദര്‍ശത്തിന്റെ ആള്‍രൂപങ്ങള്‍ ,... കൊള്ളാം ലീഗുകാരെ .. നല്ല ബുദ്ധി ... ഇനി കണ്ടത്, ഐസ് ക്രീം കേസിന് മുന്‍പായിരുന്നു ശേഷമായിരുന്നു എന്നൊക്കെയും പറയും നൌഷാദിനെ പോലുള്ള ലീഗുകാര്‍ .
ചൂടുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഒരു പാട്ട് കേള്‍ക്കാം : , മസിലുകള്‍ റിലാക്സ് ചെയ്യാന്‍ നല്ലതാണ്.. (കടപ്പാട് : വള്ളിക്കുന്ന് )
(രീതി : ഖല്ബിലെത്തി )
കിഴക്ക് പൂക്കും ഹിറയിലെന്തൊരു തെര തെരെക്കാണ്
---------------------------
ഷാജിയെത്തി.... തേടിയെത്തി ...
കോണ്‍ഗ്രസ് എത്തി ..
ലീഗുമെത്തി ....... ( കിഴക്ക് പൂക്കും )
വള്ളികുന്നു സൂപര്‍ ബ്ലോഗര്‍ തന്നെ ..ആദരവ് നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ ...ഈ വിഷയത്തില്‍ താങ്കളുടെ വരികളില്‍ ,പരിഹാസം നിറഞ്ഞു നില്കുന്നു .ഞ ങ്ങള് അഭിമാനത്തോടെ പറയുന്നു ...ജമാ അത്ത് നേതാക്കന്മാര് ,അഴിമതി നടത്തുകയോ അധാര്‍മിക ജീവിതം നയിക്കുകയോ ചെയ്യില്ല ..അസന്മാര്ഗിക ചെയ്തികള്‍ ഉള്ളവരല്ല ..ക്രിമിനല്‍ കിര്ത്യങ്ങളിലും ബോംബു നിര്‍മാണത്തിലും ഒരു പ്രവര്‍ത്തകനും ഏര് പെടുകയോ അങ്ങനെ മരിക്കുകയോ ചെയ്തിട്ടില്ല ..ഇതൊക്കെ ചെയുന്നവര്‍ക് മുന്നില്‍ ഒച്ചാനിച് നിന്ന് പിന്തുണ കൊടുക്കുന്ന താണ് ആദ ര്‍ശ മെന്നു കരുതുന്ന വര് ഏത് വിഡ്ഢികളുടെ ലോകത്താണ് ??
ReplyDeleteഅവസരവാദ രാഷ്ട്രീയക്കാരുടെ ജീര്‍ണ്ണതക്കെതിരെ ഒരു പോസ്റ്റ് പോലും എഴുതാന്‍ കരുത്തില്ലാത്ത, അഴിമതിയും പെണ്‍വാണിഭവും സ്വജനപക്ഷപാതവും നയമാക്കിയ ജനവിരുദ്ധ രാഷ്ട്രീയകോമരങ്ങളെ വിലയിരുത്താന്‍ പോലും നീതിബോധമില്ലാത്ത കൂലിയെഴുത്തില്‍ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള ആദര്ശപ്രസ്ഥാനങ്ങള് ശരിയായ രീതിയില്‍ നിരീക്ഷിക്കപ്പെടുകയോ, വിലയിരുത്തപ്പെടുകയോ, വിമര്ഷിക്കപ്പെടുകയോ ചെയ്യുമെന്ന് കരുതുന്നത് തന്നെ മൌട്യമാണ്.
ReplyDeleteഗഹനമായ ചര്‍ച്ചയോ, ആഴത്തിലുള്ള വിലയിരുത്തലുകള്‍ക്കോ സ്ഥാനമില്ലാത്ത വായനക്കാര്‍ക്ക് വേണ്ടിയുളള കോമാളിത്തരം മാത്രമായി എഴുത്ത് ചുരുങ്ങുമ്പോള്‍ കൈയ്യടി പ്രതീക്ഷിക്കാം എന്നതിനപ്പുറം ഒരു നുറുങ്ങു ചിന്ത പോലും വായനക്കാരില്‍ ഉണ്ടാക്കാന്‍ കഴിയില്ല തന്നെ. ഇത് തന്നെയാവും ജമാഅത്തെ ഇസ്ലാമിയെ അനുകൂലിക്കുന്നവര്‍ മിതമായ രീതിയില്‍ മാത്രം ഇവിടെ പ്രതികരിക്കാന്‍ കാരണം.
ജമാഅത്തെ ഇസ്ലാമി പിളരുന്നു എന്ന് മനപായസം ഉണ്ണുന്നവര്‍, അഞ്ചു പേരെങ്കിലും ഹമീദ് വാണിമേല്‍ സാഹിബിനോടോത്ത് പോയത് സൂചിപ്പിചെങ്കില് എത്ര മനോഹരമായേനെ. പിളര്‍ന്നു പരസ്പരം പൂരപ്പാട്ട് പാടിയ വിഭാഗങ്ങള്‍, ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ഹമീദ് വാണിമേല്‍ നയപരമായ അഭിപ്രായ വ്യത്യാസമാല്ലാതെ മറ്റൊന്നും പറഞ്ഞില്ല എന്ന കാര്യം ഓര്‍മിക്കുക.
ദശാബ്ദങ്ങള്‍ പഴക്കമുള്ള സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഉദ്ധരണികള്‍ കൊണ്ട് യുദ്ധം നയിക്കാനല്ലാതെ ക്രിയാത്മക ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്ലാമിയെ നേരിടാന്‍ മാത്രം ആയുധം പലര്‍ക്കും ഇല്ല എന്നതാണ് സത്യം. പിണറായി മാത്രമല്ല, കോണ്‍ഗ്രസും, സോഷ്യലിസ്റ്റ് ജനതയും, മുസ്ലിം ലീഗിലെ പലരും ജമാഅത്തെ ഇസ്ലാമിയെ സമീപിച്ചതായാണ് ഇപ്പോള്‍ വെളിപ്പെട്ടത്. നാം ആലോചിക്കേണ്ടത് സത്യസന്ധത ഇല്ലാത്ത നമ്മുടെ രാഷ്ട്രീയക്കാരുടെ പാപ്പരത്വമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
സ്വന്തം സംഘടനയുടെ താത്പര്യം എന്നതിനേക്കാള്‍ ജനകീയ പ്രശ്നങ്ങളില്‍ മെച്ചമുള്ള നയത്തെ പിന്തുണക്കാന്‍ ജമാഅത്തെ ഇസ്ലാമി കാണിക്കുന്ന ആര്‍ജ്ജവത്തെ അഭിനന്ദിക്കുവാന്‍, കക്ഷിരാഷ്ട്രീയ തിമിരം ബാധിച്ച പക്വതയില്ലാത്ത ജനാധിപത്യ ബോധത്തിന് സാധിക്കില്ല എന്നത് കൊണ്ട് ഇവിടെ നടന്നുവരുന്ന പല പ്രതികരണങ്ങളെയും ജമാഅത്തെ ഇസ്ലാമിക്കാര്‍ അവഗണിക്കുകയെ ഉള്ളൂ.
കോട്ടക്കല്‍ കഷായത്തിലും പാണക്കാട്ടെ ബിരിയാണിയിലും ജനാധിപത്യസംസ്കാരത്തിന്റെ സാധ്യതകള്‍ ഒതുക്കുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ കൂടിയാലോചന സംവിധാനത്തിന്റെ ജനപ്രാതിനിധ്യ സ്വഭാവത്തെ മനസ്സിലാവാന്‍ സമയമെടുക്കും. അപ്പോഴും ചോദ്യം ബാക്കിയാണ്, പാണക്കാട്ടെ ബിരിയാണിയില്‍ ജനാധിപത്യമെത്ര, ജമാഅത്തെ ഇസ്ലാമി ശൂറയില്‍ നിന്നും അതിനു മേന്മ എന്തെങ്കിലും ഉണ്ടോ? തിരിച്ചറിവുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഇത്രയും മതി.
ജമാ അതിന്റെ അംഗ ബലത്തിന്റെ പേരില്‍ കളിയാക്കുന്നവ രോട്....ആള്കൂട്ടങ്ങളല്ല അടിയുറച്ച ആദര്‍ശങ്ങളാണ് മാറ്റങ്ങള്‍ കൊണ്ട് വരിക ...വര്‍ത്തമാന കാലത്ത് ജമാ അത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെ നോക്കി പഠിക്കുനത് നല്ലതാണ് ...
ReplyDeleteജമാഅത്തിന്റെ ഐഡിയോളജിയെ ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. ജമാഅത്തുമായി ഇടതുപക്ഷം സന്ധിചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ കേരളത്തിലെ സാമൂഹ്യ ചുറ്റുപാടില്‍ അവരുടെ ഇടപെടലുകള്‍ പലതും മാതൃകാപരം ആണെന്ന് പറയാതെയും വയ്യ.ഇവിടെ ആരാണ് ജമാത്തുമായി കൂട്ടുകൂടാത്തവര്‍.. രണ്ടു ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടികളെ രണ്ടുമൂലയിലും പ്രതിഷ്ടിച്ച് കൊണ്ഗ്രെസ് ഉണ്ടാക്കിയ സംവിധനമല്ലേ ഈ യു.ഡി.എഫ്. ഇന്ത്യാവിഭജനത്തിന്റെ കാരണക്കാര്‍, ദ്വിരാഷ്ട്ര വാദികള്‍, വര്‍ഗീയ പാര്‍ട്ടി, ചത്തകുതിര എന്നൊക്കെയുള്ള ഓമനപ്പേരിട്ട് കൊണ്ഗ്രെസ്സ് വിളിച്ചിരുന്ന പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആണ് ഇന്ന് വാഗാദാനം ചെയ്യപ്പെട്ടത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി ജമാത്തുമായി രഹസ്യചര്ച്ചനടത്താന് ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും അടക്കം ഉള്ള യു.ഡി.എഫ് നേതാക്കള്‍ ഹിറാ സെന്റര്‍ കയറിഇറങ്ങുന്ന ദ്രിശ്യങ്ങള്‍ നമ്മള് ടി.വി.യില്‍ കണ്ടതല്ലേ. കൊണ്ഗ്രെസ്സ് നേതാവ് എം.ഐ ഷാനവാസിനും, ഇ.ടി മുഹമ്മദ് ബഷീറിനും ജമാഅത്ത് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അവരുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട എന്ന് ഒരു കൊണ്ഗ്രെസ്സ് നേതാവും പറഞ്ഞിട്ടില്ല. വര്‍ഗീയ കക്ഷിയായ ബി.ജെ.പി-യുമായി എല്ലാ തിരെഞ്ഞുടുപ്പിലും കൊണ്ഗ്രെസ് വോട്ട് കച്ചവടം നടത്തിയിരുന്നു എന്ന് കെ.ജി മാരാര്‍ തന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു. കരുണാകരന് അത് നിഷേധിക്കുകയും ചെയ്തിരുന്നില്ല. വര്‍ഗീയ കഷികളെ പ്രീണിപ്പിക്കുകയും, അവരുമായി കൂട്ടുകൂടുകയും ചെയ്യുന്നത്തില്‍ കൊണ്ഗ്രെസ്സിന്റെ സ്ഥാനം മുന്നില്‍ തന്നെ ആണ്. ആര്.എസ്സ്.എസ്സ്-ന്റെ വോട്ട് ആയാലും കൊണ്ഗ്രെസ്സ് അത് സ്വീകരിക്കും എന്നാണ് എ.കെ ആന്റണി എല്ലാ പ്രാവശ്യവും പറയുന്നത്. ജമാത്ത് അവരുടെ താല്പര്യപ്രകാരം ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യട്ടെ. ചെയ്യതിരിക്കട്ടെ.. അത് അവരുടെ താല്പര്യം മാത്രം ആണ്... :)
ReplyDelete@ indian
ReplyDeleteകോട്ടക്കല്‍ കഷായത്തിലും പാണക്കാട്ടെ ബിരിയാണിയിലും ജനാധിപത്യസംസ്കാരത്തിന്റെ സാധ്യതകള്‍ ഒതുക്കുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ കൂടിയാലോചന സംവിധാനത്തിന്റെ ജനപ്രാതിനിധ്യ സ്വഭാവത്തെ മനസ്സിലാവാന്‍ സമയമെടുക്കും. അപ്പോഴും ചോദ്യം ബാക്കിയാണ്, പാണക്കാട്ടെ ബിരിയാണിയില്‍ ജനാധിപത്യമെത്ര, ജമാഅത്തെ ഇസ്ലാമി ശൂറയില്‍ നിന്നും അതിനു മേന്മ എന്തെങ്കിലും ഉണ്ടോ? തിരിച്ചറിവുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഇത്രയും മതി.
wonderful....& excellent command
അക്ബര്‍ പറഞ്ഞ വരികള്‍ വള്ളിക്കുന്ന് എടുത്തു കാട്ടിയ വരികള്‍,
ReplyDelete>>> ഹമീദ് വാണിമേല്‍ന്റെ നേതൃത്വത്തില്‍ ജമാഅത്ത് പിളരും എന്നു ആരും കരുതുന്നില്ല..കാരണം എന്റെ നാട്ടില്‍ കഴിഞ്ഞ 35 കൊല്ലമായിട്ടു ആകെ ഉള്ളത് 3 ജമാത്തുകാര്‍. അതായത് ഒരു ഹല്ക്കാ അമീറും, ഒരു നാസിമും, ഒരു മെമ്പറും.
ഇതൊക്കെ എങ്ങിനെയാ പിളരുക. കോടാലി എടുക്കേണ്ടി വരും പിളര്‍ത്താന്‍ <<<
ഒന്നു പറയട്ടേ,
അക്ബര്‍ പറഞ്ഞ് വന്ന ഈ മൂന്നു പേരടങ്ങുന്ന ഇത്തിരി ഗ്രൂപിന്റെ പ്രശ്നങ്ങളില്‍ ഗൌരവപരമായി ഇടപെട്ട് ബ്ലോഗുന്നതിനും കമന്റുന്നതിനായും ഇത്രയും സമയം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ ഒന്നുറപ്പ്, ഈ ചെറു കൂട്ടത്തിന്റെ ആദര്‍ശത്തെ, ആദര്‍ശ ധീരതയെ നിങ്ങള്‍ ബഹുമാനിക്കുന്നു അല്ലെങില് അക്കൂട്ടരുടെ സാമൂഹിക പ്രസക്തി തള്ളിക്കളയത്തക്കതല്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു.
തലയെണ്ണം പിടിച്ച് ആദര്‍ശത്തെ വിലയിരുത്തുന്നെങ്കില്‍ ഷെയിം അക്ബര്‍/ ബഷീര്‍ ഷെയിം
മടവൂര്‍ മുജാഹിദു പോലെ ഒരു വാണിമേല്‍ ജമാ അത്ത് സ്വപ്നം
ReplyDeleteകാണുന്ന വര് നിരാശപേടെ ണ്ടി വരും ...ഇത് സാധനം വേറെയാണ് .......
ഹമീദ് വാണിമേല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം എന്നേ രാജിവെക്കേണ്ടിയിരുന്നു.....
ReplyDeleteജമാ അത്ത് ഓഫീസില്‍ പോയി എന്നാണ് ഷാനവാസ് സമ്മതി ചത് ...പിന്നെ ചര്‍ച്ച ചെയ്ത കാര്യത്തില്‍ ആരാണ് കള്ളം പറയുക എന്ന് എല്ലാവര്ക്കും അറിയാം ..ഞങ്ങ ളുടെ അമീറിന് കള്ളം പറയുന്ന സ്വഭാവം ഇല്ല ...
ReplyDeleteപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തോളം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഏഴ് പേര് വിജയിചില്ലേ. ആ ഞെട്ടല്‍ കാരണം ഇപ്പോള്‍ ഒറ്റയ്ക്ക് നില്കാന് പേടി. അപ്പോള്‍ ചവിട്ടിയ കാല് തലോടാന്‍ തന്നെ തീരുമാനിച്ചു. തല്കാലം കക്കൊടിയില്‍ നമ്മുടെ സഹോദരിമാരെയെല്ലാം വളഞ്ഞു വെച്ച് മാര്‍ക്സിസ്റ്റ് പാര്ടിക്കാര് തല്ലിയ സംഭവം നമുക്ക് മറക്കാം
ReplyDelete@CK Latheef
ReplyDelete{{"പ്രസ്ഥാനത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും, രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങളില് വിട്ടുവീഴ്ച ചെയ്യാത്തതുമായിരിക്കും ജമാഅത്ത് തീരുമാനം."}}
കാത്തിരുന്നു കാണാം.. അങ്ങിനെ ആവുമ്പോൾ ഈ തെരഞ്ഞെടുപ്പിൽ ആർക്കും വോട്ട് ചെയ്യില്ല എന്നതാവും തീരുമാനം അല്ലേ??
ജനങ്ങളുടെ താല്പര്യം എന്നതു കൊണ്ട് അങ്ങിനെ ചെയ്യാനും സാധിക്കില്ലല്ലോ...
എന്തു ചെയ്യുമെന്ന് അറിയാൻ കാത്തിർക്കുക തന്നെ ...
ജമാ അത്ത് മൂന്നും നാലും പേരുള്ള ചെറിയ കൂട്ടങ്ങള്‍ എന്നു പറയുമ്പോളും അതിന്റെ ഓരോ നീക്കങ്ങളും മണത്തറിയാനും പാടി നടക്കാനും ബ്ലോഗര്‍മാരും അവര്‍ പോസ്റ്റിട്ടാല്‍ പാഞ്ഞു വന്നു ജമാ അത്ത് വിരോധം വിളമ്പാനും നൂറു കണക്കിനു ആളുകളും! വല്ലാത്ത സംഗതി തന്നെ! അല്ലാ എന്തിനാ ഈ ജമാ അത്തിനെ ഇവര്‍ ഇത്ര പേടിക്കുന്നത്?
ReplyDeleteകൂതറHashim പറഞ്ഞതിൽ ഒരു പോയന്റുണ്ട്. വെറുതെ മൗദൂദികളെ വിമർശിച്ച് വിമർശിച്ച് അവരുടെ പോപുലാരിറ്റി കൂട്ടിക്കൊണ്ടിരിക്കാതെ മതസംഘടനകൾക്കതീതമായി സമുദായത്തെ മൊത്തത്തിൽ പ്രതനിധീകരിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്. അത്തരമൊരു വാദഗതി ഉന്നയിച്ച് കൊണ്ടാണ് ജഇ തന്ത്രപരമായി അതിന്റെ സ്വാധീനം വളർത്തിയെടുത്തത്. എന്നാൽ ഒരു മതസംഘടനയ്ക്കും സമുദായത്തെ പ്രതിനിധീകരിക്കാനുള്ള സ്വീകാര്യതയോ ധൈഷണിക ശേഷിയോ ഇല്ല എന്നും മതസംഘടനകൾ രാഷ്ട്രീയത്തിലിടപെടുന്നത് കക്ഷിത്വത്തിന് (sectarianism) കാരണമാകുമെന്നും തെളിഞ്ഞിരിക്കുകയാണ്. (ജഇ യുടെ നിലപാട് അടിസ്ഥാനപരമായി സുന്നിവിരുദ്ധതയിൽ ഊന്നിയുള്ളതാണെന്നതാണ് വാസ്തവം; സുന്നി-ശിയാ ഭിന്നതയോട് താരതമ്യപ്പെടുത്താവുന്നതാണ് ഇത്). സമുദായത്തിന്റെ പൊതു പ്രാതിനിധ്യം ബുദ്ധിജീവികൾക്കും അഭ്യസ്തവിദ്യർക്കും (secular class) മാത്രമേ സാധ്യമാകൂ. അത്തരമൊരു സംവിധാനത്തെക്കുറിച്ച് നമുക്ക് ആലോചിച്ച് കൂടേ? അതിന്റെ അഭാവത്തിൽ ജഇ പോലുള്ള കപട സംഘടനകൾ സ്വാധീനം വർദ്ധിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. (visit www.secularmuslim.net)
ReplyDeleteThis comment has been removed by the author.
ReplyDeleteസംഗതി എന്തൊക്കെ പറഞ്ഞാലും ജമാഅത്തുകാര്‍ ചില്ലറയല്ല നല്ല ചങ്കുറപ്പുള്ള കൂട്ടരാണ്. സാമുദായിക സംഘടനകളെ നീര്‍വീര്യമാക്കാന്‍ പോന്ന ആദര്‍ശ കരുത്ത് അവര്‍ക്കുണ്ട്.രണ്ടാള് മൂന്നാള് എന്നൊക്കെ പറഞ്ഞ് നമ്മള് അവരെ കളിയാക്കുമ്പോഴും അവരുടെ വളരച്ച ഒരു വലിയ പത്ര സ്ഥാപനത്തില്‍ നിന്നു സ്വന്തം ടിവി ചാനലില്‍ എത്തി നില്ക്കുന്നു എന്ന കാര്യം മൂടി വെക്കാന്‍ പറ്റുമോ?
ReplyDelete