ഐ എസ് കേരളത്തിൽ വീണ്ടും ചർച്ചാവിഷയമാവുകയാണ്. കേരളത്തിലെ ഏതാനും യുവതീ യുവാക്കൾ ഐ എസ് താവളങ്ങളിലേക്ക് യാത്ര പോയിരിക്കുന്നു എന്ന വാർത്തയാണ് ചർച്ചക്ക് തിരി കൊളുത്തിയിരിക്കുന്നത്. ആ വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കേണ്ടതും സത്യം പുറത്ത് കൊണ്ട് വരേണ്ടതും നമ്മുടെ പോലീസും അന്വേഷണ വിഭാഗവുമാണ്. അതവർ നടത്തട്ടെ.. കേരളത്തിലെ ഏതാനും യുവാക്കൾ സിറിയയിലേക്കോ ഐ എസിന്റെയോ അൽഖാഇദയുടെയോ താവളങ്ങളിലേക്കോ പോയിട്ടുണ്ടോ എന്നതിനേക്കാൾ പ്രധാനം അങ്ങനെ പോകാനുള്ള സാഹചര്യത്തിലേക്ക് യുവാക്കളെ എത്തിക്കുന്ന വിധത്തിൽ തീവ്രവാദം നമ്മുടെ മണ്ണിൽ വേര് പിടിക്കുന്നുണ്ടോ എന്ന ചിന്തയാണ്. കാരണം അറബ് രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, യൂറോപ്യൻ, അമേരിക്കൻ നാടുകളിൽ നിന്നും ഭീകരവാദ താവളങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നു എന്ന പേടിപ്പെടുത്തുന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. ഇതുവരെ കേരളത്തിൽ നിന്ന് ഒരാളും ഐ എസ് കേന്ദ്രങ്ങളിലേക്ക് പോയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാർ സാക്ഷ്യപ്പെടുത്തിയാൽ പോലും സമീപ ഭാവിയിൽ അത്തരമൊന്ന് ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് കഴിയില്ല. സ്ഥിതിഗതികൾ ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തീവ്രവാദ ചിന്തകൾ എല്ലാ രംഗങ്ങളിലും നാൾക്കുനാൾ വർദ്ധിച്ചു വരുന്നു എന്നത് ഒരു വസ്തുതയാണ്. ഒരു നാഗരിക സമൂഹമെന്ന നിലക്ക് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടത് അതാണ്. ഇത്തരമൊരു ആശങ്കയുടെ ഘട്ടത്തിൽ നാം ചെയ്യേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്, ഒരു ക്രിയാത്മക സമൂഹമെന്ന നിലക്ക് സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ് എന്നതെല്ലാം തുറന്ന് ചർച്ച ചെയ്യേണ്ട ഘട്ടം എത്തിയിരിക്കുന്നു.
ഐസിസ് ആശയധാരയുടെ പേരിൽ യൂറോപ്യൻ - അമേരിക്കൻ നാടുകളിൽ ഉണ്ടാകുന്ന വർദ്ധിച്ച ആക്രമണങ്ങൾ ഒരു കാര്യം അർത്ഥശങ്കക്കിടയിലാത്ത വിധം വെളിപ്പെടുത്തുന്നുണ്ട്. നിരവധി മുസ്ലിം ചെറുപ്പക്കാർ മാനവിക വിരുദ്ധമായ അതിതീവ്ര ചിന്താധാരയിലേക്ക് ആകൃഷ്ടരാവുകയും ഭ്രമാത്മകമായ ഒരു ചാവേർ ഭക്തിയിലേക്കുള്ള മതത്തിന്റെ അപനിർമിതിയിൽ വിശ്വസിക്കുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ ക്ളബില്‍ കയറി ഉമർ മതീൻ എന്ന യുവാവ് അമ്പത് പേരെ വെടിവെച്ചു കൊന്ന സംഭവമടക്കം സെപ്റ്റംബർ പതിനൊന്ന്, 26/11, ചാർളി ഹെബ്ദോ, ബ്രസ്സൽസ് സ്ഫോടനങ്ങൾ തുടങ്ങി ഈ ശ്രേണിയിലെ ആക്രമങ്ങളുടെ ലിസ്റ്റെടുത്താൽ അക്കാര്യം വ്യക്തമാവും.
രണ്ട് തലങ്ങളിലായാണ് തീവ്രവാദ ചിന്താധാരകൾക്കെതിരെയുള്ള പോരാട്ടം വേണ്ടത്. ഒന്നു രാഷ്ട്രീയ തലത്തിൽ. മറ്റൊന്ന് മതത്തിനകത്തെ ആന്തരിക തലത്തിൽ. സാമ്രാജ്യത്വ വിരുദ്ധതയുടെ പേരിൽ തീവ്രവാദ വിത്തുകൾ മുളപ്പിക്കാൻ ഭീകരർക്ക് അവസരങ്ങൾ നൽകാതിരിക്കുക എന്നതാണ് രാഷ്ട്രീയ തലത്തിലുള്ള പോരാട്ടം കൊണ്ട് അര്തഥമാക്കുന്നത്. ലോക ശക്തികൾ ഇസ്ലാമിനും മുസ്ലിംകൾക്കും എതിരാണ്, അതുകൊണ്ട് നാം സായുധരായി സംഘടിച്ചേ തീരൂ എന്ന 'സാമ്രാജ്യ ഫോബിയ' സൃഷ്ടിക്കാനുള്ള ഭീകരരുടെ തന്ത്രങ്ങളെ രാഷ്ട്രീയ സമചിത്തതയുടെയും നയതന്ത്ര നീക്കങ്ങളുടേയും തലത്തിൽ പ്രതിരോധിക്കുക. ഇത് ചെയ്യേണ്ടത് അമേരിക്കയും റഷ്യയും യൂറോപ്യൻ രാജ്യങ്ങളുമടങ്ങുന്ന സൈനിക ശക്തികളുടെ ഇസ്ലാമിക രാജ്യങ്ങളോടും മുസ്ലിംകളോടുമുള്ള നയനിലപാടുകളുടെ ഭാഗമായാണ്. പൊതുധാരയിൽ ഒരു ഇൻക്ളൂസീവ്നെസ്സ് ഫീൽ ചെയ്യുന്ന രൂപത്തിൽ മുസ്ലിം സമൂഹം പൊതുധാരയുടെ ഭാഗമാണെന്നും ആ പൊതുധാരയോട് ചേർന്ന് നിൽക്കേണ്ടത് തങ്ങളുടെ കൂടി താത്പര്യങ്ങൾക്ക് അനിവാര്യമാണെന്നും അവർക്ക് തോന്നുന്ന രൂപത്തിലുള്ള ഒരു സമീപനം വളർത്തിക്കൊണ്ട് വരേണ്ടതിന്റെ ആവശ്യകത.
ഐസിസ് ഭീകരത ഒരു ഇസ്ലാമിക വിഷയം മാത്രമാക്കി ചുരുക്കുന്നതിനോട് ഈ ലേഖകന്‍ യോജിപ്പില്ല. അത് മാനവ സമൂഹത്തിന് നേരെയുള്ള ഒരു പൊതു ഭീഷണിയാണ്. അതുകൊണ്ടു തന്നെ അതിനെ നേരിടേണ്ടതും പൊതുസമൂഹം ഒന്നിച്ചാണ്. ഇത്തരം ഭീകരതകൾക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ ഒന്നിച്ചുള്ള പോരാട്ടത്തിൽ സാമുദായികമായി മുസ്ലിം സമൂഹത്തിനു ചില ക്രിയാത്മക പിന്തുണകൾ നൽകാൻ സാധിക്കും. സമുദായത്തിനകത്ത് നിന്നു തന്നെയുള്ള അത്തരമൊരു പിന്തുണയുടെ അഭാവത്തിൽ എത്ര ശക്തമായ അന്താരാഷ്ട്ര നീക്കങ്ങളും വേണ്ടത്ര ഫലം കാണില്ല എന്നുറപ്പാണ്.
മറ്റ് മതസമൂഹങ്ങളെ അപേക്ഷിച്ചു നോക്കിയാൽ മുസ്ലിം സമൂഹത്തിന് കൃത്യമായ ഒരു 'സംഘടിത' ചട്ടക്കൂടുണ്ട്. അവ്യക്തവും അദൃശ്യവുമായ വിചാരധാരയിൽ ചിതറിക്കിടക്കുന്ന ഒരാൾകൂട്ടമല്ല അത്. ഒരു ബാങ്ക് വിളിയിൽ ഒത്തു കൂടുന്നവർ. അഞ്ച് നേരം സംഘടിത നമസ്കാരം നിർവ്വഹിക്കുന്നവർ. ഓരോ വെള്ളിയാഴ്ചയും നട്ടുച്ച നേരത്ത് നിർബന്ധസംഗമത്തിൽ ഒരുമിക്കുന്നവർ, അന്നേ ദിവസം പുരോഹിതന്റെ ഖുത്തുബ അഥവാ പ്രസംഗം ശ്രവിക്കുന്നവർ, കുഞ്ഞുനാൾ മുതൽ മതപാഠശാലകളിൽ പഠിച്ചു വളരുന്നവർ, ഓരോ ഇടവേളകളിലും മതപ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും പാതിരാവയളുകളും ലഭിക്കുന്നവർ. അത്തരമൊരു സമൂഹത്തിന് കുറേക്കൂടി മാനവികമായ ചില ബോധനരീതികൾ അവലംബിക്കാനും ഒരു ബഹുസ്വര സമൂഹത്തിലെ മതത്തിന്റെ ക്രിയാത്മക സ്വഭാവത്തെത്തക്കുറിച്ച് പഠിപ്പിക്കാനും സാധിക്കും. സാധിക്കണം. അതിന് ആദ്യമായി വേണ്ടത് ഒരു തിരിച്ചറിവാണ്. ലോകത്ത് സമാധാന അന്തരീക്ഷം തകർക്കുന്നതിന് ഇസ്ലാമിക വിശ്വാസത്തെ തെറ്റായി ഇന്റർപ്രെറ്റ് ചെയ്യുന്ന ഒരു വിഭാഗം വളർന്ന് വരുന്നുണ്ട് എന്നും അവരുടെ മസ്തിഷ്ക പ്രക്ഷാളനങ്ങളിൽ നിരവധി യുവാക്കൾ വീണു പോകുന്നുണ്ടെന്നുമുള്ള തിരിച്ചറിവ്. പ്രഭാഷണങ്ങളിലൂടെയും ക്ലാസ്സുകളിലൂടെയുമാണ് പലപ്പോഴും തീവ്രവാദ ചിന്താഗതികൾ വളരുന്നത്. അതുകൊണ്ട് തന്നെ അത്തരം മേഖലകളിൽ ഒരു കണ്ണുണ്ടായിരിക്കണം. ഓൺലൈനിലും ഓൺലൈനിന് പുറത്തും.
ഓരോ മഹല്ല് കമ്മറ്റിക്കും ചെയ്യാൻ സാധിക്കുന്ന ചിലതുണ്ട്. മൗലവിമാരുടെയും മുസ്ലിയാക്കന്മാരുടേയും ഖത്തീബുമാരുടേയും ക്ലാസ്സുകളും പ്രസംഗങ്ങളും നിരീക്ഷിക്കുക. പ്രസംഗങ്ങളും ക്ലാസ്സുകളും എപ്പോഴെങ്കിലും വഴി തിരിയുന്നുണ്ടെങ്കിൽ താക്കീത് നൽകുക. അത് 'കൈവെട്ട് ജിഹാദി'ലേക്കും അന്യമത വിദ്വേഷത്തിലേക്കും കടക്കുന്ന നിമിഷം വന്നാൽ "ഇത്രയും മതി, ഇനി നിങ്ങളുടെ ക്ളാസ്സ് വേണ്ട, വേഗം വണ്ടി വിട്ടോളൂ" എന്ന് പറയുക. പകരം സമാധാനത്തിന്റെ സന്ദേശവും ബഹുസ്വരതയുടെ ആത്മാവും തിരിച്ചറിയുന്ന ഒരാളെ അയാൾക്ക് പകരം നിയമിക്കുക. അതുപോലെ ഓൺലൈനിൽ നിന്ന് തങ്ങളുടെ കുട്ടികൾ തീവ്രവാദ പ്രഭാഷണങ്ങൾക്ക് അടിമപ്പെടുന്നുണ്ടെങ്കിൽ അത് തുടക്കത്തിലേ തിരിച്ചറിയാനും വേണ്ട കൗൺസലിങ്ങുകൾ നൽകാനും മാതാപിതാക്കൾക്കും സാധിക്കണം. ഇനിയുള്ള കാലം ഇത്തരം ജാഗ്രതകളുടെ കൂടി കാലമായിരിക്കണം എന്നർത്ഥം.
കാരണം ചുറ്റുപാടുകളിൽ നിന്നു നാം കേൾക്കുന്ന വാർത്തകൾ അത്രമേൽ ശുഭകരമല്ല. പച്ചയോടെ കഴുത്തറുക്കുന്ന വാർത്തകൾ, കൂട്ടത്തോടെ കുരുതി കഴിക്കുന്ന വാർത്തകൾ.. അത്തരം വാർത്തകൾ നമ്മുടെ പച്ചപ്പിലേക്കും കടന്നു വരാൻ ഇടയുണ്ട്. അതിനെ തമാശയാക്കി തള്ളരുത്. ജൂതന്റെ കളികളാണ്, അമേരിക്കക്കാരന്റെ തന്ത്രമാണ് എന്നെല്ലാം പറഞ്ഞു കൈ കഴുകരുത്. കാരണം ലളിതമാണ്. ഈയടുത്ത കാലത്തുണ്ടായ ഭീകര ആക്രമണങ്ങളിൽ ചാവേറായി പൊട്ടിത്തെറിച്ചവരെല്ലാം മുസ്ലിംകളാണ്. അവരിൽ ഒരു ജൂതനെ നാളിതു വരെ കണ്ടിട്ടില്ല. അഫ്ഗാനിലും ഇറാഖിലും സിറിയയിലും കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും മുസ്ലിംകളാണ്. ചാവേറായി പൊട്ടിച്ചിതറുന്നവനും പൊട്ടിച്ചിതറപ്പെടുന്നവരും മുസ്ലിംകളാണ്. അപ്പോൾ ഇതു ജൂതന്റെ കളിയാണ് എന്ന് പറഞ്ഞിരിക്കാനാവില്ല എന്ന് ചുരുക്കം. ഈ നാടകത്തിലെ പ്രധാന വേഷം കെട്ടിയാടുന്നവരെല്ലാം മുസ്ലിംകളാണ് എന്നതാണ് നാം നേരിട്ട് കാണുന്ന യാഥാർത്ഥ്യം. ഇനി ആരെങ്കിലും പിറകിൽ നിന്നു ചരട് വലിക്കുന്നുണ്ടെങ്കിൽ അത്തരം ചരട് വലികൾക്ക് അനുസരിച്ചു തുള്ളുന്ന പൊട്ടന്മാരായി മാറണമോ മുസ്ലിംകൾ എന്ന ചോദ്യവുമുണ്ട്. ജൂതന്റെ കളിയാണ് എന്ന കോറസ് പാട്ട് നിർത്താൻ സമയമായിരിക്കുന്നു എന്ന് സാരം.
മുസ്ലീം സമൂഹത്തിനകത്ത് നിന്ന് തന്നെ ശക്തമായ തീവ്രവാദ വിരുദ്ധ പ്രതിരോധം ഉണ്ടാവേണ്ടിയിരിക്കുന്നു. Not in my Name എന്ന് ഓരോ വിശ്വാസിയും പ്രഖ്യാപിക്കേണ്ട സമയമാണിത്. തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ സർക്കാരുകൾക്കും നിയമപാലകർക്കും കൃത്യമായ കടമകളും റോളും ഉള്ളത് പോലെ മതവിശ്വാസികൾക്കും മഹല്ല് കമ്മറ്റികൾക്കും കൂടി അവരുടേതായ റോളുണ്ടാകണം. ഇത് ഒന്നിച്ചുള്ള പോരാട്ടമാണ്. എല്ലാ വിഭാഗത്തിന്റേയും മദ്രസകളിലെ സിലബസുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. ഇപ്പോഴുള്ള സിലബസുകൾ തീവ്രവാദത്തെ വളർത്താൻ സഹായിക്കുന്നു എന്ന അർത്ഥത്തിലല്ല ഇത് പറയുന്നത്. തീവ്രവാദത്തിന്റെ വഴികളിലേക്ക് നമ്മുടെ കുട്ടികൾ ഭാവിയിൽ വീഴാതിരിക്കാൻ അവരെ പ്രാപ്തരാക്കുന്ന വിധത്തിൽ ബഹുസ്വരതയുടെ സൗന്ദര്യവും ഇസ്ലാമിന്റെ സമാധാന സന്ദേശവും കൃത്യമായി അവരുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന രൂപത്തിലുള്ള പാഠ്യപദ്ധതി ഇന്നത്തെ കാലം ആവശ്യപ്പെടുന്നുണ്ട്.
സാമുദായികമായ ഇത്തരം ജാഗരണ ശ്രമങ്ങളേയും ബോധവത്കരണ രീതികളേയും തള്ളിക്കളഞ്ഞു കൊണ്ട് ഇനി ആർക്കെങ്കിലും ഐ എസിലേക്ക് പോയേ തീരൂ എന്നുണ്ടെങ്കിൽ, ഫെയ്സ്ബുക്കിൽ ഒരു സുഹൃത്ത് എഴുതിയത് പോലെ, അവരെ എത്രയും പെട്ടെന്ന് അങ്ങോട്ട് പോകാനുള്ള വണ്ടിക്കൂലി കൊടുത്ത് പറഞ്ഞു വിടുക. നരകത്തിന്റെ വാതിലുകൾ അവർക്കായി തുറന്ന് കിടപ്പുണ്ട്. എവിടെയെങ്കിലും പോയി ചാകട്ടെ എന്ന് വെക്കുക. ചാവേർ ആകുകയോ പൊട്ടിച്ചിതറുകയോ നരകത്തിലേക്ക് ചാടുകയോ എന്താണെന്ന് വെച്ചാൽ അത്.. ഒറ്റ കണ്ടീഷൻ വെക്കണം. മേലാൽ ഇന്ത്യയിലേക്ക് തിരിച്ചു വരരുത്. കാരണം ഇവിടെ സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ ജനതയുണ്ട്. അവരിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമെല്ലാമുണ്ട്. മതവിശ്വാസമനുസരിച്ച് ജീവിക്കുന്നവരുണ്ട്. മുടങ്ങാതെ പള്ളിയിലും അമ്പലത്തിലും പോകുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് തന്നെയാണ് ഭൂമിയിലെ സ്വർഗം. ഈ സ്വർഗം മതിവരാതെ ഇറാഖിലും സിറിയയിലും പോയി ചാകാനാണ് വിധിയെങ്കിൽ അത് നടക്കട്ടെ. പാട്ടപ്പിരിവ് എടുത്തിട്ടാണെങ്കിലും അവരെ അങ്ങോട്ട് അയക്കുക. അത്തരം വിഷജീവികളെ നമ്മുടെ മണ്ണിന് ആവശ്യമില്ല.
ഇവിടെ ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല എന്നല്ല, പ്രശ്നങ്ങളുണ്ട്. പക്ഷേ അവയ്ക്കുള്ള പരിഹാരങ്ങളും ഇവിടെ തന്നെയുണ്ട്. അതിന് വേണ്ട ഭരണഘടനയുണ്ട്. നിയമമുണ്ട്, നീതിയുണ്ട്. സംഘപരിവാർ അതിക്രമങ്ങളും ഫാസിസ്റ്റ് അജണ്ടകളും കണ്ടില്ലെന്നു നടിക്കുന്നില്ല. പക്ഷേ അവക്കെതിരായ പോരാട്ടം ഐ എസിലൂടെയല്ല വേണ്ടത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയിൽ വേരുറപ്പിച്ചു കൊണ്ടാണത് ചെയ്യേണ്ടത്. ജനാധിപത്യ മതേതര ശക്തികളോട് തോൾ ചേർന്ന് കൊണ്ടാണത് വേണ്ടത്. എന്തൊക്കെ പോരായ്മകളും കുറവുകളും ചൂണ്ടിക്കാണിക്കാൻ പറ്റുമെങ്കിലും, ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ജീവിക്കുന്ന മുസ്ലിംകളേക്കാൾ അന്തസ്സോടെയും അഭിമാനത്തോടെയുമാണ് ഇന്ത്യൻ മുസ്ലിംകൾ ജീവിക്കുന്നത്. അവിടങ്ങളിലുള്ള ന്യൂനപക്ഷങ്ങളേക്കാൾ പതിന്മടങ്ങ് സുരക്ഷിതരുമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ. മതവിശ്വാസമനുസരിച്ച് ജീവിക്കാനും ആ മതം പ്രബോധനം ചെയ്യാനും സ്വാതന്ത്ര്യമുള്ള മണ്ണാണിത്. മുസ്ലിമായി ജീവിക്കാനും മുസ്ലിമായി തന്നെ മരിക്കാനും കഴിയുന്ന മണ്ണ്. പ്രവാചക കാലത്ത് തന്നെ ഇസ്ലാമിനെ വരവേല്‍ക്കുകയും അതിന് വളരാനും പടരാനും അവസരമൊരുമൊരുക്കയും ചെയ്ത മതേതര ഭൂമി. ആ മണ്ണുപേക്ഷിച്ച് പീസ് പീസായി മരിക്കുന്ന 'സ്വർഗ്ഗ രാജ്യം' തേടിപ്പോകാൻ ആഗ്രഹിക്കുന്ന കഴുതകൾ നമുക്കിടയിലുണ്ടെങ്കിൽ അവരോട് പറയാനുള്ളത് 'പോടാ പോയി ചാകെടാ' എന്ന് മാത്രമാണ്.
Related Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ
കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തവര്‍
ഐസിസ് ആശയധാരയുടെ പേരിൽ യൂറോപ്യൻ - അമേരിക്കൻ നാടുകളിൽ ഉണ്ടാകുന്ന വർദ്ധിച്ച ആക്രമണങ്ങൾ ഒരു കാര്യം അർത്ഥശങ്കക്കിടയിലാത്ത വിധം വെളിപ്പെടുത്തുന്നുണ്ട്. നിരവധി മുസ്ലിം ചെറുപ്പക്കാർ മാനവിക വിരുദ്ധമായ അതിതീവ്ര ചിന്താധാരയിലേക്ക് ആകൃഷ്ടരാവുകയും ഭ്രമാത്മകമായ ഒരു ചാവേർ ഭക്തിയിലേക്കുള്ള മതത്തിന്റെ അപനിർമിതിയിൽ വിശ്വസിക്കുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ ക്ളബില്‍ കയറി ഉമർ മതീൻ എന്ന യുവാവ് അമ്പത് പേരെ വെടിവെച്ചു കൊന്ന സംഭവമടക്കം സെപ്റ്റംബർ പതിനൊന്ന്, 26/11, ചാർളി ഹെബ്ദോ, ബ്രസ്സൽസ് സ്ഫോടനങ്ങൾ തുടങ്ങി ഈ ശ്രേണിയിലെ ആക്രമങ്ങളുടെ ലിസ്റ്റെടുത്താൽ അക്കാര്യം വ്യക്തമാവും.
രണ്ട് തലങ്ങളിലായാണ് തീവ്രവാദ ചിന്താധാരകൾക്കെതിരെയുള്ള പോരാട്ടം വേണ്ടത്. ഒന്നു രാഷ്ട്രീയ തലത്തിൽ. മറ്റൊന്ന് മതത്തിനകത്തെ ആന്തരിക തലത്തിൽ. സാമ്രാജ്യത്വ വിരുദ്ധതയുടെ പേരിൽ തീവ്രവാദ വിത്തുകൾ മുളപ്പിക്കാൻ ഭീകരർക്ക് അവസരങ്ങൾ നൽകാതിരിക്കുക എന്നതാണ് രാഷ്ട്രീയ തലത്തിലുള്ള പോരാട്ടം കൊണ്ട് അര്തഥമാക്കുന്നത്. ലോക ശക്തികൾ ഇസ്ലാമിനും മുസ്ലിംകൾക്കും എതിരാണ്, അതുകൊണ്ട് നാം സായുധരായി സംഘടിച്ചേ തീരൂ എന്ന 'സാമ്രാജ്യ ഫോബിയ' സൃഷ്ടിക്കാനുള്ള ഭീകരരുടെ തന്ത്രങ്ങളെ രാഷ്ട്രീയ സമചിത്തതയുടെയും നയതന്ത്ര നീക്കങ്ങളുടേയും തലത്തിൽ പ്രതിരോധിക്കുക. ഇത് ചെയ്യേണ്ടത് അമേരിക്കയും റഷ്യയും യൂറോപ്യൻ രാജ്യങ്ങളുമടങ്ങുന്ന സൈനിക ശക്തികളുടെ ഇസ്ലാമിക രാജ്യങ്ങളോടും മുസ്ലിംകളോടുമുള്ള നയനിലപാടുകളുടെ ഭാഗമായാണ്. പൊതുധാരയിൽ ഒരു ഇൻക്ളൂസീവ്നെസ്സ് ഫീൽ ചെയ്യുന്ന രൂപത്തിൽ മുസ്ലിം സമൂഹം പൊതുധാരയുടെ ഭാഗമാണെന്നും ആ പൊതുധാരയോട് ചേർന്ന് നിൽക്കേണ്ടത് തങ്ങളുടെ കൂടി താത്പര്യങ്ങൾക്ക് അനിവാര്യമാണെന്നും അവർക്ക് തോന്നുന്ന രൂപത്തിലുള്ള ഒരു സമീപനം വളർത്തിക്കൊണ്ട് വരേണ്ടതിന്റെ ആവശ്യകത.
ഐസിസ് ഭീകരത ഒരു ഇസ്ലാമിക വിഷയം മാത്രമാക്കി ചുരുക്കുന്നതിനോട് ഈ ലേഖകന്‍ യോജിപ്പില്ല. അത് മാനവ സമൂഹത്തിന് നേരെയുള്ള ഒരു പൊതു ഭീഷണിയാണ്. അതുകൊണ്ടു തന്നെ അതിനെ നേരിടേണ്ടതും പൊതുസമൂഹം ഒന്നിച്ചാണ്. ഇത്തരം ഭീകരതകൾക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ ഒന്നിച്ചുള്ള പോരാട്ടത്തിൽ സാമുദായികമായി മുസ്ലിം സമൂഹത്തിനു ചില ക്രിയാത്മക പിന്തുണകൾ നൽകാൻ സാധിക്കും. സമുദായത്തിനകത്ത് നിന്നു തന്നെയുള്ള അത്തരമൊരു പിന്തുണയുടെ അഭാവത്തിൽ എത്ര ശക്തമായ അന്താരാഷ്ട്ര നീക്കങ്ങളും വേണ്ടത്ര ഫലം കാണില്ല എന്നുറപ്പാണ്.
മറ്റ് മതസമൂഹങ്ങളെ അപേക്ഷിച്ചു നോക്കിയാൽ മുസ്ലിം സമൂഹത്തിന് കൃത്യമായ ഒരു 'സംഘടിത' ചട്ടക്കൂടുണ്ട്. അവ്യക്തവും അദൃശ്യവുമായ വിചാരധാരയിൽ ചിതറിക്കിടക്കുന്ന ഒരാൾകൂട്ടമല്ല അത്. ഒരു ബാങ്ക് വിളിയിൽ ഒത്തു കൂടുന്നവർ. അഞ്ച് നേരം സംഘടിത നമസ്കാരം നിർവ്വഹിക്കുന്നവർ. ഓരോ വെള്ളിയാഴ്ചയും നട്ടുച്ച നേരത്ത് നിർബന്ധസംഗമത്തിൽ ഒരുമിക്കുന്നവർ, അന്നേ ദിവസം പുരോഹിതന്റെ ഖുത്തുബ അഥവാ പ്രസംഗം ശ്രവിക്കുന്നവർ, കുഞ്ഞുനാൾ മുതൽ മതപാഠശാലകളിൽ പഠിച്ചു വളരുന്നവർ, ഓരോ ഇടവേളകളിലും മതപ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും പാതിരാവയളുകളും ലഭിക്കുന്നവർ. അത്തരമൊരു സമൂഹത്തിന് കുറേക്കൂടി മാനവികമായ ചില ബോധനരീതികൾ അവലംബിക്കാനും ഒരു ബഹുസ്വര സമൂഹത്തിലെ മതത്തിന്റെ ക്രിയാത്മക സ്വഭാവത്തെത്തക്കുറിച്ച് പഠിപ്പിക്കാനും സാധിക്കും. സാധിക്കണം. അതിന് ആദ്യമായി വേണ്ടത് ഒരു തിരിച്ചറിവാണ്. ലോകത്ത് സമാധാന അന്തരീക്ഷം തകർക്കുന്നതിന് ഇസ്ലാമിക വിശ്വാസത്തെ തെറ്റായി ഇന്റർപ്രെറ്റ് ചെയ്യുന്ന ഒരു വിഭാഗം വളർന്ന് വരുന്നുണ്ട് എന്നും അവരുടെ മസ്തിഷ്ക പ്രക്ഷാളനങ്ങളിൽ നിരവധി യുവാക്കൾ വീണു പോകുന്നുണ്ടെന്നുമുള്ള തിരിച്ചറിവ്. പ്രഭാഷണങ്ങളിലൂടെയും ക്ലാസ്സുകളിലൂടെയുമാണ് പലപ്പോഴും തീവ്രവാദ ചിന്താഗതികൾ വളരുന്നത്. അതുകൊണ്ട് തന്നെ അത്തരം മേഖലകളിൽ ഒരു കണ്ണുണ്ടായിരിക്കണം. ഓൺലൈനിലും ഓൺലൈനിന് പുറത്തും.
ഓരോ മഹല്ല് കമ്മറ്റിക്കും ചെയ്യാൻ സാധിക്കുന്ന ചിലതുണ്ട്. മൗലവിമാരുടെയും മുസ്ലിയാക്കന്മാരുടേയും ഖത്തീബുമാരുടേയും ക്ലാസ്സുകളും പ്രസംഗങ്ങളും നിരീക്ഷിക്കുക. പ്രസംഗങ്ങളും ക്ലാസ്സുകളും എപ്പോഴെങ്കിലും വഴി തിരിയുന്നുണ്ടെങ്കിൽ താക്കീത് നൽകുക. അത് 'കൈവെട്ട് ജിഹാദി'ലേക്കും അന്യമത വിദ്വേഷത്തിലേക്കും കടക്കുന്ന നിമിഷം വന്നാൽ "ഇത്രയും മതി, ഇനി നിങ്ങളുടെ ക്ളാസ്സ് വേണ്ട, വേഗം വണ്ടി വിട്ടോളൂ" എന്ന് പറയുക. പകരം സമാധാനത്തിന്റെ സന്ദേശവും ബഹുസ്വരതയുടെ ആത്മാവും തിരിച്ചറിയുന്ന ഒരാളെ അയാൾക്ക് പകരം നിയമിക്കുക. അതുപോലെ ഓൺലൈനിൽ നിന്ന് തങ്ങളുടെ കുട്ടികൾ തീവ്രവാദ പ്രഭാഷണങ്ങൾക്ക് അടിമപ്പെടുന്നുണ്ടെങ്കിൽ അത് തുടക്കത്തിലേ തിരിച്ചറിയാനും വേണ്ട കൗൺസലിങ്ങുകൾ നൽകാനും മാതാപിതാക്കൾക്കും സാധിക്കണം. ഇനിയുള്ള കാലം ഇത്തരം ജാഗ്രതകളുടെ കൂടി കാലമായിരിക്കണം എന്നർത്ഥം.
കാരണം ചുറ്റുപാടുകളിൽ നിന്നു നാം കേൾക്കുന്ന വാർത്തകൾ അത്രമേൽ ശുഭകരമല്ല. പച്ചയോടെ കഴുത്തറുക്കുന്ന വാർത്തകൾ, കൂട്ടത്തോടെ കുരുതി കഴിക്കുന്ന വാർത്തകൾ.. അത്തരം വാർത്തകൾ നമ്മുടെ പച്ചപ്പിലേക്കും കടന്നു വരാൻ ഇടയുണ്ട്. അതിനെ തമാശയാക്കി തള്ളരുത്. ജൂതന്റെ കളികളാണ്, അമേരിക്കക്കാരന്റെ തന്ത്രമാണ് എന്നെല്ലാം പറഞ്ഞു കൈ കഴുകരുത്. കാരണം ലളിതമാണ്. ഈയടുത്ത കാലത്തുണ്ടായ ഭീകര ആക്രമണങ്ങളിൽ ചാവേറായി പൊട്ടിത്തെറിച്ചവരെല്ലാം മുസ്ലിംകളാണ്. അവരിൽ ഒരു ജൂതനെ നാളിതു വരെ കണ്ടിട്ടില്ല. അഫ്ഗാനിലും ഇറാഖിലും സിറിയയിലും കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും മുസ്ലിംകളാണ്. ചാവേറായി പൊട്ടിച്ചിതറുന്നവനും പൊട്ടിച്ചിതറപ്പെടുന്നവരും മുസ്ലിംകളാണ്. അപ്പോൾ ഇതു ജൂതന്റെ കളിയാണ് എന്ന് പറഞ്ഞിരിക്കാനാവില്ല എന്ന് ചുരുക്കം. ഈ നാടകത്തിലെ പ്രധാന വേഷം കെട്ടിയാടുന്നവരെല്ലാം മുസ്ലിംകളാണ് എന്നതാണ് നാം നേരിട്ട് കാണുന്ന യാഥാർത്ഥ്യം. ഇനി ആരെങ്കിലും പിറകിൽ നിന്നു ചരട് വലിക്കുന്നുണ്ടെങ്കിൽ അത്തരം ചരട് വലികൾക്ക് അനുസരിച്ചു തുള്ളുന്ന പൊട്ടന്മാരായി മാറണമോ മുസ്ലിംകൾ എന്ന ചോദ്യവുമുണ്ട്. ജൂതന്റെ കളിയാണ് എന്ന കോറസ് പാട്ട് നിർത്താൻ സമയമായിരിക്കുന്നു എന്ന് സാരം.
Varthamanam Daily 12 July 2016
മുസ്ലീം സമൂഹത്തിനകത്ത് നിന്ന് തന്നെ ശക്തമായ തീവ്രവാദ വിരുദ്ധ പ്രതിരോധം ഉണ്ടാവേണ്ടിയിരിക്കുന്നു. Not in my Name എന്ന് ഓരോ വിശ്വാസിയും പ്രഖ്യാപിക്കേണ്ട സമയമാണിത്. തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ സർക്കാരുകൾക്കും നിയമപാലകർക്കും കൃത്യമായ കടമകളും റോളും ഉള്ളത് പോലെ മതവിശ്വാസികൾക്കും മഹല്ല് കമ്മറ്റികൾക്കും കൂടി അവരുടേതായ റോളുണ്ടാകണം. ഇത് ഒന്നിച്ചുള്ള പോരാട്ടമാണ്. എല്ലാ വിഭാഗത്തിന്റേയും മദ്രസകളിലെ സിലബസുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. ഇപ്പോഴുള്ള സിലബസുകൾ തീവ്രവാദത്തെ വളർത്താൻ സഹായിക്കുന്നു എന്ന അർത്ഥത്തിലല്ല ഇത് പറയുന്നത്. തീവ്രവാദത്തിന്റെ വഴികളിലേക്ക് നമ്മുടെ കുട്ടികൾ ഭാവിയിൽ വീഴാതിരിക്കാൻ അവരെ പ്രാപ്തരാക്കുന്ന വിധത്തിൽ ബഹുസ്വരതയുടെ സൗന്ദര്യവും ഇസ്ലാമിന്റെ സമാധാന സന്ദേശവും കൃത്യമായി അവരുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന രൂപത്തിലുള്ള പാഠ്യപദ്ധതി ഇന്നത്തെ കാലം ആവശ്യപ്പെടുന്നുണ്ട്.
സാമുദായികമായ ഇത്തരം ജാഗരണ ശ്രമങ്ങളേയും ബോധവത്കരണ രീതികളേയും തള്ളിക്കളഞ്ഞു കൊണ്ട് ഇനി ആർക്കെങ്കിലും ഐ എസിലേക്ക് പോയേ തീരൂ എന്നുണ്ടെങ്കിൽ, ഫെയ്സ്ബുക്കിൽ ഒരു സുഹൃത്ത് എഴുതിയത് പോലെ, അവരെ എത്രയും പെട്ടെന്ന് അങ്ങോട്ട് പോകാനുള്ള വണ്ടിക്കൂലി കൊടുത്ത് പറഞ്ഞു വിടുക. നരകത്തിന്റെ വാതിലുകൾ അവർക്കായി തുറന്ന് കിടപ്പുണ്ട്. എവിടെയെങ്കിലും പോയി ചാകട്ടെ എന്ന് വെക്കുക. ചാവേർ ആകുകയോ പൊട്ടിച്ചിതറുകയോ നരകത്തിലേക്ക് ചാടുകയോ എന്താണെന്ന് വെച്ചാൽ അത്.. ഒറ്റ കണ്ടീഷൻ വെക്കണം. മേലാൽ ഇന്ത്യയിലേക്ക് തിരിച്ചു വരരുത്. കാരണം ഇവിടെ സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ ജനതയുണ്ട്. അവരിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമെല്ലാമുണ്ട്. മതവിശ്വാസമനുസരിച്ച് ജീവിക്കുന്നവരുണ്ട്. മുടങ്ങാതെ പള്ളിയിലും അമ്പലത്തിലും പോകുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് തന്നെയാണ് ഭൂമിയിലെ സ്വർഗം. ഈ സ്വർഗം മതിവരാതെ ഇറാഖിലും സിറിയയിലും പോയി ചാകാനാണ് വിധിയെങ്കിൽ അത് നടക്കട്ടെ. പാട്ടപ്പിരിവ് എടുത്തിട്ടാണെങ്കിലും അവരെ അങ്ങോട്ട് അയക്കുക. അത്തരം വിഷജീവികളെ നമ്മുടെ മണ്ണിന് ആവശ്യമില്ല.
ഇവിടെ ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല എന്നല്ല, പ്രശ്നങ്ങളുണ്ട്. പക്ഷേ അവയ്ക്കുള്ള പരിഹാരങ്ങളും ഇവിടെ തന്നെയുണ്ട്. അതിന് വേണ്ട ഭരണഘടനയുണ്ട്. നിയമമുണ്ട്, നീതിയുണ്ട്. സംഘപരിവാർ അതിക്രമങ്ങളും ഫാസിസ്റ്റ് അജണ്ടകളും കണ്ടില്ലെന്നു നടിക്കുന്നില്ല. പക്ഷേ അവക്കെതിരായ പോരാട്ടം ഐ എസിലൂടെയല്ല വേണ്ടത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയിൽ വേരുറപ്പിച്ചു കൊണ്ടാണത് ചെയ്യേണ്ടത്. ജനാധിപത്യ മതേതര ശക്തികളോട് തോൾ ചേർന്ന് കൊണ്ടാണത് വേണ്ടത്. എന്തൊക്കെ പോരായ്മകളും കുറവുകളും ചൂണ്ടിക്കാണിക്കാൻ പറ്റുമെങ്കിലും, ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ജീവിക്കുന്ന മുസ്ലിംകളേക്കാൾ അന്തസ്സോടെയും അഭിമാനത്തോടെയുമാണ് ഇന്ത്യൻ മുസ്ലിംകൾ ജീവിക്കുന്നത്. അവിടങ്ങളിലുള്ള ന്യൂനപക്ഷങ്ങളേക്കാൾ പതിന്മടങ്ങ് സുരക്ഷിതരുമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ. മതവിശ്വാസമനുസരിച്ച് ജീവിക്കാനും ആ മതം പ്രബോധനം ചെയ്യാനും സ്വാതന്ത്ര്യമുള്ള മണ്ണാണിത്. മുസ്ലിമായി ജീവിക്കാനും മുസ്ലിമായി തന്നെ മരിക്കാനും കഴിയുന്ന മണ്ണ്. പ്രവാചക കാലത്ത് തന്നെ ഇസ്ലാമിനെ വരവേല്‍ക്കുകയും അതിന് വളരാനും പടരാനും അവസരമൊരുമൊരുക്കയും ചെയ്ത മതേതര ഭൂമി. ആ മണ്ണുപേക്ഷിച്ച് പീസ് പീസായി മരിക്കുന്ന 'സ്വർഗ്ഗ രാജ്യം' തേടിപ്പോകാൻ ആഗ്രഹിക്കുന്ന കഴുതകൾ നമുക്കിടയിലുണ്ടെങ്കിൽ അവരോട് പറയാനുള്ളത് 'പോടാ പോയി ചാകെടാ' എന്ന് മാത്രമാണ്.
Related Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ
കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തവര്‍
പീസ് പീസായി മരിക്കുന്ന 'സ്വർഗ്ഗ രാജ്യം' തേടിപ്പോകാൻ ആഗ്രഹിക്കുന്ന കഴുതകൾ നമുക്കിടയിലുണ്ടെങ്കിൽ അവരോട് പറയാനുള്ളത് 'പോടാ പോയി ചാകെടാ' എന്ന് മാത്രമാണ്.Good post basheerka
ReplyDeleteഐസി-നെ 'ഡെത്ത് കൾട്ടാ'യി ചിത്രീകരിക്കുന്നത് വിപരീത ഫലം ചെയ്യുമെന്ന് പശ്ചാത്യ ലോകത്ത് തന്നെ വലിയൊരു വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
Deleteഅമുസ്ലിംകളായ മാനവിക വാദികളെപ്പോലും ആകർഷിക്കുന്ന രീതിയിലാണ് ഇസ് ലാമിക് സ്റ്റേറ്റ് പ്രചാരണ പ്രവർത്തനങ്ങൾ.
സംശയമുള്ളവർ വീഡിയോ കാണുക.
https://vimeo.com/167525563
കുറച്ച് മുൻപ് അൽജസീറ അറബികൾക്കിടയിൽ നടത്തിയ പോളിൽ 81% പേരും ഐസി-നെ പിന്തുണച്ചത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്.
വസ്തുതകളെ ശരിയായ രീതിയിൽ വിലയിരുത്തേണ്ടിയിരിക്കുന്നു.
ഇസ് ലാമിക ഖിലാഫത്തിന് തൊപ്പിയിട്ട് പിന്തുണ നൽകാൻ ആഹ്വാനം ചെയ്ത ഗാന്ധിജിക്ക് പുതിയ അനുയായികൾ രംഗത്ത് വന്നാൽ പിന്നെ ഇത്തരം ബ്ലോഗ് ചർച്ചകൾ വെള്ളത്തിൽ വരച്ച പോലെയാവാനെ തരമുള്ളൂ.
പോകട്ടെ ,പോയി തുലയട്ടെ. നാളെ തിരിച്ചു വരരുത് .അത്ര മാത്രം
ReplyDeleteമത പീഡനം കൊണ്ട് തീവ്രവാദി ആകും എങ്കില്‍ ആദ്യം തീവ്രവാദികള്‍ ആകേണ്ടത് കാശ്മീരി ഹിന്ദുക്കള്‍ അല്ലെ..???അവര്‍ തീവ്രവാദികള്‍ ആയോ..??? ഇല്ല ..!കാരണം അവര്‍ ലോകത്ത് എല്ലാ മതങ്ങളെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ ആണ് ..!!
ReplyDeleteഇന്നല്ലേ മലയാള ചാനലിലെ ചര്‍ച്ചയില്‍ ചില ബുദ്ധിജീവികള്‍ ഇസ്ലാമിക സ്റ്റേട്ടിന് കണ്ടെത്തിയ ന്യായീകരണം എന്താണ് എന്ന് അറിയാമോ ..??? ഗുജറാത്തും മുസാഫ നഗറും നാദാപുരവും ഒക്കെ..!!എന്താല്ലേ..????? ഇങ്ങനെ പറഞ്ഞു ഇവര്‍ യഥാര്‍ദ്ധത്തില്‍ ഇസ്ലാമിക സ്റ്റേറ്റിനെ ന്യായീകരിക്കുക അല്ലെ ചെയ്തത്..??
മത പീഡനം കൊണ്ട് തീവ്രവാദി ആകും എങ്കില്‍ ആദ്യം തീവ്രവാദി ആകേണ്ടത് കാശ്മീരി ഹിന്ദുക്കള്‍ അല്ലെ..??? കാശ്മീരില്‍ അവരുടെ എല്ലാം ബലമായി പിടിച്ചെടുത്തു,പലരെയും കൊന്നു,അവിടെ നിന്നും അടിച്ചു ഓടിച്ചു ..അഞ്ചു ലക്ഷം ഹിന്ദുക്കള്‍ കഴിഞ്ഞ മുപ്പതു വര്‍ഷം ആയി ഡല്‍ഹി തെരുവില്‍ ടെണ്ട് കെട്ടി താമസിക്കുന്നു..ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാതെ...അവര്‍ തീവ്രവാദികള്‍ ആയോ..???ഇല്ല
അവര്‍ പതിറ്റാണ്ടുകള്‍ ആയി അനുഭവിക്കുന്ന പീഡനം,ക്രൂരത ,ഒറ്റപ്പെടല്‍,ജന്മ നാട്ടില്‍ നിന്നുള്ള അടിചോടിക്കല് ഒക്കെ കൊണ്ട് ലോകത്ത് ആര് എങ്കിലും തീവ്രവാദി ആകും എങ്കില്‍ ആദ്യം ഇവര്‍ ആയേനെ..പക്ഷെ ആയോ..?ഇല്ല...കാരണം അവര്‍ പഠിച്ച മതം അവരെ സമാധാനം ആയി ജീവിക്കാന്‍ ആണ് ഉപദേശിക്കുന്നത്..
പാകിസ്താന്,ബംഗ്ലാദേശ് ഇവിടെ ഒക്കെ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ മുപ്പതു ശതമാനം ഉണ്ടായിരുന്ന ഹിന്ദു ..ഇന്ന് ഒന്നര ശതമാനം മാത്രമേ ഉള്ളൂ..പീഡനം,കൊല,,മത പരിവര്‍ത്തനം ഒക്കെ ആണ് കാരണം...പക്ഷെ അതില്‍ ഒരു ഹിന്ദുഎങ്കിലും തീവ്രവാദി ആയി സ്വയം പൊട്ടി തെറിച്ചോ ..??? ഇല്ല....പതിറ്റാണ്ടുകള്‍ ആയി അവര്‍ പീഡനം അനുഭവിക്കുന്നു ..അവര്‍ തീവ്രവാദികള്‍ ആയില്ല...പിന്നെ എന്ത് ന്യായീകാരണംആണ് ഈ കുബുദ്ധിജീവികള്‍ പരയുന്നത്..????
അപ്പോള്‍ അതൊന്നും അല്ല...കടുത്ത മത ഭ്രാന്ത് ..അന്യ മത വിരോധം ..അത് കൊണ്ട് ആണ് ഇസ്ലാമിക സ്റ്റേറ്റില്‍ പോകുന്നത്...ഇവിടെ അന്യ മതങ്ങളെ കൊല്ലാന്‍ പറ്റാത്തത് കൊണ്ട് അങ്ങോട്ട് പോകുന്നു ...ഇവിടെ അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു എങ്കില്‍ ഇവിടെയും കൊന്നേനെ..
അവർ എല്ലായിടത്തും ഒന്നുതന്നെ. റഷ്യയിലും ചൈനയിലും സുടാനിലും ഇറാനിലും സൗദിയിലും ഭാരതത്തിലും ശ്രിലങ്കയിലും ഭുട്ടാനിലും അവര്‍ക്ക് ഒരേ സ്വഭാവം . ആണിനും പെണ്ണിനും കുട്ടിക്കും വയസ്സനും ഒരേ മനോഭാവം തന്നെ . പഠിച്ചവനും പടിക്കാതവനും ഒരേ ലക്ഷ്യം . അവിശുദ്ധമായ ഒരു കിതാബിന്റെ പേരില്‍, ഇല്ലാത്ത ഒരു ദൈവത്തിന്റെ പേരില്‍ ഈ ലോകത്തെ എല്ലാ മറ്റു സംസ്കാരങ്ങളെയും നശിപ്പിക്കുക ! നല്ലൊരു നാളേക്കുവേണ്ടി ഈ കീടങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും ആശയപരമായും സാമുഹികമായും തകര്ത്തെ പറ്റു !
ReplyDeleteഅവിശുദ്ധമായ കിതാബ് ???
Deleteആട് മേച്ചും പാൽ കുടിച്ചും മലഞ്ചെരുവിൽ രാപ്പാർത്തും ആത്മീയത തേടി പോകുന്നത് ഐ എസ് യാത്രകുള്ള തുടക്കം തന്നേ ആണ്...
ReplyDeleteമതം എന്നാൽ പൊതുജീവിതത്തിൽ ആനുഷ്ടിക്കാൻ ആകാത്തതും ബഹുമത സമൂഹത്തിൽ ജീവിച്ച് കൊണ്ട് പുലർത്താൻ അകാത്തതും ആണ് എന്ന തോനലിൽ നിന്നാണല്ലോ ഒറ്റപെട്ട് വല്ല മലഞ്ചെരുവിലും ആടും മേച്ച് ജീവിക്കാൻ തോനുന്നത്...
ആ തോനൽ വളർന്ന് വളർന്നാണ് ഉസാമ ബിൻലാദനും അബൂബക്കർ ബാഗ്ദാദിയും ഒക്കെ ആണ് യഥാർത്ഥ ഇസ്ലാം എന്ന തോനലിലേക്ക് എത്തുന്നത്...
യമനിലേക്ക് ചെന്ന് ഈ ആടു ജീവിതം നയിച്ച് സ്വർഗ്ഗം പുൽകാൻ കൊതിച്ച ചിലരൊക്കെ പിന്നീട് ഐ എസ് പാളയത്തിലാണ് എത്തിയത് എന്നത് യാഥാർത്ഥ്യമാണ്....
അഭ്യസ്ഥവിദ്യരും ദിവസവും പത്രം വായിക്കുന്നവരുമായ മലയാളികൾ ഇത്തരം ഗ്രൂപ്പുകളിൽ എത്തിപെടുമോ എന്ന് സംശയിക്കുന്നവരോട് എനിക്ക് പറയാനുള്ളത് എത്തി ചേരും എന്ന് തന്നേ ആണ്... മതത്തിന്റെ സാമൂഹിക സേവനത്തിലും സഹജീവി സ്നേഹത്തിലും അധിഷ്ടിതമായ നന്മകളേ നിരാകരിച്ച് തീവ്ര ആത്മീയതയിലേക്ക് കടക്കുംബോൾ കഞ്ചാവ് പോലെ മതം തലച്ചോർ മരവിപ്പിക്കും...
ചിന്താശേഷി നഷ്ടപെടും... അപ്പോൾ ഒറ്റക്ക് ഏതെങ്കിലും മലഞ്ചെരുവിൽ പോയി ആട് മേക്കാനും പിന്നെ ഇറാഖിൽ പോയി ഷാഹീദായ് പെട്ടന്ന് തന്നെ സ്വർഗ്ഗത്തിൽ എത്താനും ഒക്കെ തോനും...
ഒരു പട്ടിക്ക് വെള്ളം കൊടുത്തും സ്വർഗ്ഗത്തിൽ എത്തിയ മനുഷ്യന്റെ കഥ പഠിപ്പിച്ച് തന്ന പ്രവാചകൻ ഒക്കെ പിന്നേ അപരിചിതരാകും...
നിങ്ങൾ മതത്തിൽ അതിരു കവിയരുത് എന്ന പ്രവാചക വചനം മാത്രം ഓർമ്മിപ്പിക്കുന്നു....
മതം മദം ആകുന്നിടതാണ് പ്രശ്നം... വ്യക്തമായ ഒരു വിവേചനം ഇത് രണ്ടിനും ഇടയില്‍ ഉണ്ടാക്കാനുള്ള വിവേകം വളര്‍ത്തി എടുത്താലെ ഇതില്‍ നിന്നൊരു രക്ഷയുള്ളൂ.
ReplyDeleteനല്ല ലേഖനം ബഷീര്‍ സര്.... യോജിക്കുന്നു. പക്ഷെ പാശ്ചാത്യ രാജ്യങ്ങള്‍ എങ്ങനെയാണ് ഇനിയും മുസ്ലിങ്ങളെ അവരുടെ പൊതുധാരയില്‍ ഉള്പെടുതെണ്ടത് ?അവര്‍ക്ക് ജോലിയും സെകുരിടിയും നല്കുന്നു. അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു.അവര്‍ക്ക് മത സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നല്കുന്നു. എന്നിട്ടും ചിലര്‍ അവരെ തിരിഞ്ഞു കുത്തുന്നു....പിന്നെ എങ്ങനെ പാശ്ചാത്യരെ കുറ്റം പറയാന്‍ പറ്റും ?
ReplyDeleteഅമേരിക്കയുടെയും ബ്രിട്ടൻ അടക്കമുള്ള ശക്തികളുടെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ ഇറാഖ് അഫ്ഘാൻ അധിനിവേശങ്ങൾ ഒരളവ് വരെ മുസ്ലിം രാജ്യങ്ങളിൽ സാമ്രാജ്യത്വ വിരുദ്ധ വികാരം ഉയർന്നു വരുവാൻ കാരണമായിട്ടുണ്ട്. അത്തരം രാഷ്ട്രീയ നിലപാടുകൾ തീവ്രവാദികൾക്ക് വളരുവാൻ വളക്കൂറുള്ള മണ്ണൊരുക്കിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അത്തരം വസ്തുതകളെ തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയിൽ രാഷ്ട്രീയ സമീപനങ്ങൾ കൈക്കൊള്ളുവാൻ സൈനിക ശക്തികൾ തയ്യാറാവുക തന്നെ വേണം.
Deleteവെസ്റ്റിന്റെ മുസ്ലിം വിരോധത്തിന് കാലങ്ങളുടെ പഴക്കമുണ്ട് ,അതു പോലെ തിരിച്ചും.പക്ഷെ ഇവിടെ പ്രശ്നം മുസ്ലിങ്ങളുടെ പൊതുവെയുള്ള മനോഭാവമാണ് . പാശ്ചാത്യ രാജ്യങ്ങൾ അവരെ ഉൾപെടുത്താൻ ശ്രമിച്ചാൽ തന്നെ വേറിട്ടു നിൽക്കാനാണ് മുസ്ലിങ്ങൾ ശ്രമിക്കാര്(മജോറിറ്റി). വസ്ത്ര ധാരണം , ആഘോഷങ്ങൾ ,വിദ്യാഭ്യാസം എല്ലാം അവർക്കു പ്രത്യകം വേണം . ലിബറൽ ജനാധിപത്യത്തിന്റെ എല്ലാ ഫലങ്ങൾ ആസ്വദിക്കുമ്പോളും,അതിനോടുള്ള വിരോധ മനോഭാവം , holier than thou attitude..ഇതാണ് മാറേണ്ടത്..................എന്നാണ് എനിക്കു പറയാനുള്ളത് .
Delete"ജൂതന്റെ കളിയാണ് എന്ന കോറസ് പാട്ട് നിർത്താൻ സമയമായിരിക്കുന്നു"
ReplyDeleteഅതേ. .സമയമായിരിക്കുന്നു.
"ജൂതന്റെ കളിയാണ് എന്ന കോറസ് പാട്ട് നിർത്താൻ സമയമായിരിക്കുന്നു"
ReplyDeleteഅതേ. .സമയമായിരിക്കുന്നു.
വെറുതെ ഇങ്ങനെ നിസ്സാരമായി കാണുന്നതിനു പകരം എന്തു കൊണ്ടു youngsters ഈ വഴി തെരഞ്ഞെടുക്കുന്നു എന്നു ചിന്തിക്കുന്നില്ല? എല്ലാം ഉപേക്ഷിച്ചു പോവാൻ മാത്രം അവർക്കു "spiritual guidance " എവിടുന്നു കിട്ടുന്നു?? ദിവസവും പള്ളിയിൽ പോകുന്ന ആളുകൾക്ക് എന്തു കൊണ്ടു നല്ല മെസ്സേജസ് കിട്ടുന്നില്ല? ശെരിയായി നിസ്കരിക്കേണ്ട പൊസിഷനെ പറ്റിയും താടിയും മീശയും എങ്ങനെ വളർത്തണം എന്നും ഘോര ഘോരമായി ചർച്ച ചെയ്യുന്ന communitikku എന്തു കൊണ്ടു അന്യനെ കൊന്നാൽ നരകത്തിൽ പോവും എന്നു പഠിപ്പിക്കാൻ പറ്റുന്നില്ല .. എന്തെകിലും പ്രശ്നം നടന്നതിന് ശേഷം "ഇസ്ലാം is a religion of peace " എന്നു പറഞ്ഞു നടക്കാതെ ആദ്യം അതു കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കു.. താടി വളർത്തലും , തുപ്പലിറക്കലും , അന്യ മതത്തിന്റെ കുറ്റവും പഠിപ്പിക്കുന്നത്തിനു മുന്നേ
ReplyDeleteചെറുപ്പം മുതൽ നല്ല മതവിദ്യാഭ്യാസം കൊടുക്കുക എന്നുള്ളത് പ്രധാനമാണു. അത് കിട്ടാത്തവർ പെട്ടെന്ന് വഴി തെറ്റിപ്പോവാൻ സാദ്ധ്യതയുണ്ട്. Those in news now are all newly converted who have not got the formal Islamic education.
Delete😂😂😂😆😆
Deleteഎന്റെ മുസ്ലീം സഹോദരങ്ങളേ.... നിങ്ങളുടെ മറുപടികളും അഭിപ്രായങ്ങളും അന്യ മതസ്തനായ എന്നെ അദ്ഭുതപ്പെടുത്തുന്നു...സത്യം പറയൂ ഈ കാണുന്ന നിങ്ങൾ വായിക്കുന്ന വിശുദ്ധ ഖുറാൻ തന്നെയാണോ സിറിയയിലെ ആ നരഭോജി മൃഗങ്ങളും വായിക്കുന്നത്..?
ReplyDelete"Killing a single man is equal to killing the whole man kind" എന്ന് പഠിപ്പിക്കുന്ന മതമാണു ഇസ്ലാം.പിന്നെ എങ്ങനെ ഇത്തരത്തിൽ ഇസ്ലാം അവതരിപ്പിക്കപ്പെടുന്നു? ശത്രുക്കൾ സാഹചര്യത്തിൽ നിന്നും അടർതിയെടുത്ത് ചില വാക്ക്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നത് കൊണ്ടാണു. Eg:it says when you are in struggle for existence you can kill your enemy wherever you see them. അപ്പുറവും ഇപ്പ്പുറവും ഒഴിവാക്കി ഇസ്ലാം കൊല്ലാൻ പറയുന്നു എന്ന് ഇതു് വച്ച് അവർ കാണിച്ച് തരും. Indian penal code says the same thing. You can kill a man as a part of self defence. എന്ന് വച്ച് IPC കൊലപാതകം പ്രചരിപ്പിക്കുന്നു എന്ന് ആരെങ്കിലും പറയുമൊ? Qur'an ശരിയായി പഠിക്കാത്തതിന്റെ കുഴപ്പമാണിത്.
Deleteഎന്റെ മുസ്ലീം സഹോദരങ്ങളേ.... നിങ്ങളുടെ മറുപടികളും അഭിപ്രായങ്ങളും അന്യ മതസ്തനായ എന്നെ അദ്ഭുതപ്പെടുത്തുന്നു...സത്യം പറയൂ ഈ കാണുന്ന നിങ്ങൾ വായിക്കുന്ന വിശുദ്ധ ഖുറാൻ തന്നെയാണോ സിറിയയിലെ ആ നരഭോജി മൃഗങ്ങളും വായിക്കുന്നത്..?
ReplyDeleteFor your information Islamic view on suicide is that it is the way to hell. He will never go to heaven. So all suicidal attacks organised by so called "Isis" are against Islam and is a way to "HELL". നരകത്തിലേക്കുള്ള പാത.
Deleteസലഫിസം ഇതിന്റെ മറ്റൊരു പതിപ്പാണ്.
ReplyDeleteസലഫിസം എന്നതുകൊണ്ട് താങ്കൾ എന്താണ് അർത്ഥമാക്കുന്നത്..ഒരുപാടു സങ്കടനകളുടെ പേരിന്റെ കൂടെ സലഫി എന്നുണ്ട് .എന്നാൽ എല്ല സങ്കടനകളും ആദർശത്തിൽ ഒന്നല്ല.കേരളത്തിലിൻ ഉണ്ട് സലഫീ പ്രസ്ഥാനം അവരാരും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മാത്രമല്ല അതിനെതിരെ കാമ്പയിൻ സങ്കടിപ്പിക്കാറുമുണ്ട്.സലഫി എന്ന വാക്കിനർത്ഥം പാരമ്പര്യം,മുന്കാമികളുടെ പാത എന്നൊക്കെയാണ്..തെറ്റിധാരണ തിരുതുമല്ലോ
Deleteപാരമ്പര്യം,മുന്കാമികളുടെ പാത എന്നൊക്കെയാണ്...... പക്ഷെ ഇതുവരെ കേരള സലഫികളിൽ ഈ പാരമ്പര്യവും, മുൻഗാമികളുടെ പാതയും കണ്ടിട്ടില്ല,,,,,എന്താണാവോ ????
DeleteIppo kittiya mudi vellavum kabaril ninnu kittiya mannu kalakkiya vellavum kudichu duniyavile motham shirkinde doothande pirake thakbeer cholli nadakunna ningalku salafikale ennalla oru muslineyum kandaal manassilavilla
Deleteഅതെ, പോടാ പോയി ചാകെടാ....
ReplyDeleteപീസ് പീസായി മരിക്കുന്ന 'സ്വർഗ്ഗ രാജ്യം' തേടിപ്പോകാൻ ആഗ്രഹിക്കുന്ന കഴുതകൾ നമുക്കിടയിലുണ്ടെങ്കിൽ അവരോട് പറയാനുള്ളത് 'പോടാ പോയി ചാകെടാ...
ബഷീർക്കാ....ഇതിലും നല്ലൊരു ഉപദേശം വേറെ ഇല്ലാ...
Thaslima said in interview Slam is not a religion of peace and shown the world
ReplyDeleteഇതിലും നല്ലൊരു ഉപദേശം വേറെ ഇല്ലാ
ReplyDelete''നരകത്തിൽ നിന്നും ഞങ്ങൾ സ്വർഗത്തിൽ എത്തിയിരിക്കുന്നു, ഇനി അന്വേഷിക്കരുത്''.
ReplyDeleteഇതാണ് I.S.I.S ന്റെ ഭാഗമാവാൻ പോയി എന്നു പറയപ്പെടുന്ന 16 അംഗ സംഘം വീടുകളിലേക്ക് അയച്ച സന്ദേശം. മതപഠനത്തിനപ്പുറം പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത അഫ്ഗാൻ തീവ്രവാദികളെക്കാൾ അന്ധമായി ചിന്തിക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സമ്പൂർണ്ണ സാക്ഷരരയായ മലയാളികളെ പ്രേരിപ്പിച്ചതെന്താണ്?
പോയവരിൽ ഡോക്ടറും, എന്‍ജിനീയറും,ബിരുദധാരികളും... അക്കാദമിക് വിദ്യാഭ്യാസത്തിന്റെ കുറവോ,സങ്കർഷഭരിതമായ ജീവിത സാഹചര്യങ്ങളോ, അടിച്ചമർത്തലുകളോ അല്ല അവർക്ക് പ്രേരണയാ യത്. പിന്നെയോ, കുഞ്ഞുനാളിൽ മതപഠനം അവരുടെ തലച്ചോറുകളിലേക് പകര്‍ന്നു നൽകിയ ''മരണാനതര ജീവിതവും,സ്വർഗ്ഗ പ്രാപ്തിയും'' എന്ന ഉന്മാദം. അത് വളർന്ന് ഭ്രാന്തമായ ചിന്തകളാൽ കാഴ്ച നഷ്ട്ടമാവുമ്പോ ദൈവരാജ്യത്തിനായുള്ള കൊലവിളികളും പൊട്ടിത്തെറികളും ദൈവത്തിങ്കലേക്കുള്ള വഴികളായി മാറുന്നു അവർക്കു മുന്നിൽ.
ഇപ്പൊ അവരെ തള്ളിപ്പറയുന്ന മാതാപിതാക്കൾക്കോ സമൂഹത്തിനോ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിനു മാറാനാവില്ല. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് മനുഷ്യനായാണ് അവർക്കുമേൽ ജാതി മത ദൈവ ചിന്തകൾ അടിച്ചേല്പിച്ചത് നിങ്ങളാണ്. മതപരമായ ജീവിതരീതികൾക്കും പ്രവർത്തിൾക്കും അവരെ പ്രാപ്തരാകിയപ്പോൾ അറിഞ്ഞോ അറിയാതെയോ, ഒരു പൊട്ടൻഷ്യൽ തീവ്രവാദികൂടിയാണ് സൃഷ്ടിക്കപ്പെടത്. അവരുടെ ചിന്തകളെ ആളിക്കത്തിക്കാനും പൊട്ടിത്തെറിപ്പിക്കാനും കഴിവുള്ള നേതാക്കന്മാരുടെ കൈകളിലേക്ക് മക്കളെ എറിഞ്ഞു കൊടുത്തിട്ട് ഇപ്പൊ തള്ളിപറഞ്ഞിട്ടും, കണ്ണീരൊഴുക്കിയിട്ടും എന്തു ഫലം.
ബുദ്ധിയുറയ്ക്കാത്ത കുഞ്ഞുമക്കളെ മതപഠനത്തിനതിന്നയക്കുന്ന മാതാപിതാക്കളെ നിങ്ങൾ ചിന്തിക്കുക, ഈ ഇൻടോക്സിഫിക്കേഷന്‍ ശേഷം എത്ര ഉന്നതവിദ്യാഭ്യാസം നൽകിയാലും. വിദ്യാസമ്പന്നനായ ഒരു വിശാസി അടിമയെ മാത്രമേ സമൂഹത്തിനു ലഭികുന്നുള്ളൂ.
നിങ്ങളേക്കാൾ ഒരു പടി കൂടിമുന്നിലാണവർ, നിരപരാധികളായ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കൂട്ടിയാണ് നരകത്തിലേയ്ക് നടന്നടുക്കുന്നത്.പടന്നയിലെ ഇജാസ് ഒരു ഡോക്ടറാണ്. അയാള്‍ ഭാര്യ റിഫലിയയെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഒപ്പം കൊണ്ടുപോയി. സഹോദരനായ എന്‍ജിനീയറായ ഷിഹാസുമുണ്ട് തുണയ്ക്ക്.തൃക്കരിപ്പൂര്‍ സ്വദേശികളായ അബ്ദുള്ളയും കൂടെക്കൂട്ടി ഭാര്യ ആയിഷയെയും രണ്ടര വയസ്സുള്ള കുട്ടിയേയും. മറ്റുപലരും പോയിരിക്കുന്നത് ഭാര്യമാരോടൊപ്പം.
ദൈവ ഭീതി കൊണ്ടു മാത്രം പല ജാതി മതസ്ഥർ സൗഹൃദത്തോടെ വാഴുന്ന ഇടങ്ങളല്ല നമുക് വേണ്ടത്. മനുഷ്യരെ മനുഷ്യരായി കാണാനും സഹജീവികളോട് സ്നേഹവും കരുണയും പ്രകടിപ്പിക്കാനും മതങ്ങളുടെ ആവശ്യമില്ല. മതങ്ങൾക്കതിനു കഴിയുമായിരുന്നെങ്കിൽ ഈ ഭൂമി എത്രപണ്ടേ സമാധാനം നിറഞ്ഞ ഒരു ഗ്രഹമാവുമായിരുന്നു....
ചിന്തിക്കുക വരും തലമുറകൾക് വേണ്ടി.
കുഞ്ഞുനാളിൽ മതപഠനം അവരുടെ തലച്ചോറുകളിലേക് പകര്‍ന്നു നൽകിയ ''മരണാനതര ജീവിതവും,സ്വർഗ്ഗ പ്രാപ്തിയും''..
DeleteDear brother.. They have not got the formal education in Islam. കുഞ്ഞുനാളിൽ ശരിയായ മതപഠനം കിട്ടിയാൽ ഇങനെ ആവില്ല.
ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദത്തെ ചെറുക്കാൻ ശരിയായ ഇസ്ലാമിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. ഒരിക്കലും ഒരു ദൈവവിശ്വാസമുള്ളയളുടെ അത്ര സാംസ്കാരിക മൂല്യങ്ങൾ ദൈവനിഷേദിക്ക് ഉണ്ടാവില്ല. എന്ത്കൊന്നാൽ നമ്മുടെ തിന്മകൾക്ക് ശിക്ഷയും നന്മകൾക് പ്രതിഫലവും തരുന്ന ഒരാൾ മുകളിലുണ്ട് എന്ന ചിന്തയാണു വിശ്വാസിയെ നയിക്കുന്നത്. But here those who are mislead to terrorism are so much brain washed that they don't think they are doing anything wrong. That is not the fault of religion. Religion is essential for the existence of this world.
Delete"എന്ത്കൊന്നാൽ നമ്മുടെ തിന്മകൾക്ക് ശിക്ഷയും നന്മകൾക് പ്രതിഫലവും തരുന്ന ഒരാൾ മുകളിലുണ്ട് എന്ന ചിന്തയാണു വിശ്വാസിയെ നയിക്കുന്നത്."
Deleteഉള്ളിൽ നന്മ വളർത്തുന്നതിനു പകരം പ്രതിഫലം മോഹിച്ചു ഓരോന്നു ചെയ്യാൻ പറയുന്നു. ഇത്തരം പ്രതിഫലം മോഹിച്ചാണ് അവസാനം വിശ്വാസികൾ IS ഇൽ എത്തുന്നത്.
സഹജീവികളുടെ വേദന മനസ്സിലാക്കാൻ ഒരു മതത്തിന്റെയും സഹായം വേണ്ട. ഉള്ളിൽ കരുണയും കണ്ണീച്ചോരയും ഉണ്ടായാൽ മതി.
സഹാനുഭൂതി കൊണ്ടു നന്മ ചെയ്യുന്ന ദൈവനിഷേധികൾ അല്ലെ പ്രതിഫലം മോഹിച്ചു നന്മ ചെയ്യുന്ന വിശ്വാസികളേക്കാൾ ഭേദം?
Quran should be read and interpreted in its spirits ,but salafis promote literal reading,this leads to religious fundamentalism.Sakir naik is the apostle of this type of reading.He interprets Quran as a scientific text..and there by the spiritual realm of islam in four winds..
ReplyDeleteDid u ever heared Dr zakirs speech. Could u show the world a single person who converted by Dr.zakirs class gone to syria or iraq ..worshiping AP the apostle of hell made u think so ...times & times zakir naik is condeming the Isis & terrirism ..still u AP worshippers wants to c him harrassed . Just because he condemms ur shirq ..nahoodubillah
Deleteവളരെ നല്ല ലേഖനം.
ReplyDeleteആശംസകള്‍
ബഷീർ ഭായി, നല്ല ലേഖനം (പതിവ് പോലെ) എഴുതിയതിനു ആശംസകൾ.
ReplyDeleteപിന്നെ താങ്കൾ പറയുന്ന പോലെ ഇസ്ലാമിന്റെ പേരിലുള്ള ഭീകരത ജൂത സൃഷ്ടി ആണെന്നും പറഞ്ഞു നടക്കുന്ന കൗമുകൾ മ്മടെ നാട്ടില്‍ തന്നെ ഉണ്ട് എന്നത് പരിതാപകരം ആണ് .
ഉദാ ജമാഅത്തെ ഇസ്ലാമിയുടെ എല്ലാ മെമ്പർമാരും ഇങ്ങനെ തലക്കകത്തു ആംപിയർ ഇല്ലാത്ത പൊട്ടന്മാർ ആണ്. പൊട്ടത്തരത്തെക്കാൾ ഉപരി ഒരു താരം സ്വയം നിഷേധം, കാപട്യം എന്നൊക്കെ പറയാം.
ഇനി ചില്ലറ സാമ്രാജ്യത്വ അജണ്ടയും ചില കാര്യങ്ങളില്‍ അവര്‍ പറയുന്നത് പോലെ ഉണ്ടെങ്കില്‍ പോലും മുസ്ലിംകൾക്കു സ്വയം ചിന്തിച്ചു നോക്കിയാൽ സുന്നി ഷിയാ എന്നും പറഞ്ഞു പരസ്പരം കൊന്നൊടുക്കുന്നത് ഒഴിവാക്കാവുന്നതേ ഉള്ളൂ. അപ്പൊ മുസ്ലിംകൾ എന്നു പറഞ്ഞാൽ ചിന്താശേഷി അശേഷം കുറവ് ആയ UKG പിള്ളാരെ പോലെ ആരെങ്കിലും വാദി കൊടുത്താൽ അതു കൊണ്ടു കടിപിടി കൂടി നടക്കുന്നൊരു ആണെന്ന് തോന്നും ഇവരുടെ ഗൂഡാലോചനാ സിദ്ധാന്തങ്ങൾ കേട്ടാൽ. പാക്കിസ്ഥാന്റെയും അറബ് രാജ്യങ്ങളുടെയും ഭരണാധികാരികൾ സ്വയം പറഞ്ഞാലും ഈ ജാതി കൗമുകൾ സമ്മതിക്കില്ല അവിടെ ഒക്കെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്നു.
നിങ്ങളെ പോലുള്ളവര്‍ സമുദായത്തിന്റെ നേതൃത്വത്തില്‍ വരികയും 21 ആം നൂറ്റാണ്ടിന്റെ സാമൂഹ്യ അന്തരീക്ഷത്തോട് ഇസ്ലാം മതത്തെ സമരസപെടുത്തുകയും ചെയ്യും എന്നു പ്രതീക്ഷിക്കട്ടെ.
"ഓരോ മഹല്ല് കമ്മറ്റിക്കും ചെയ്യാൻ സാധിക്കുന്ന ചിലതുണ്ട്. മൗലവിമാരുടെയും മുസ്ലിയാക്കന്മാരുടേയും ഖത്തീബുമാരുടേയും ക്ലാസ്സുകളും പ്രസംഗങ്ങളും നിരീക്ഷിക്കുക. പ്രസംഗങ്ങളും ക്ലാസ്സുകളും എപ്പോഴെങ്കിലും വഴി തിരിയുന്നുണ്ടെങ്കിൽ താക്കീത് നൽകുക."
ReplyDeleteഇതു വളരെ ശരി ആണ്. ഒരിക്കൽ എന്റെ വീട്ടിൽ കളിക്കാൻ വന്ന കുട്ടികൾ മദ്രസ്സയിൽ പഠിപ്പിച്ച കാര്യങ്ങൾ പറയുകയായിരുന്നു. ഇസ്ലാം അല്ലാത്ത ആരും സ്വർഗത്തിൽ പോവില്ലത്രേ. ഇതു കേട്ടു കൊണ്ടു വന്ന അവരുടെ ഇക്ക (16-20 years old) അവരോടു പറഞ്ഞു അങ്ങനെ അല്ല നന്മ ചെയ്യുന്ന എല്ലാവരും സ്വർഗത്തിൽ പോകും എന്ന്. കുട്ടികൾ ആണെങ്കിൽ "ഈ ഇക്കാക്ക് ഒന്നും അറിഞ്ഞൂടാ" എന്ന മട്ടിൽ ഒരു നോട്ടവും.
ഈ കുട്ടികളെയും അവരുടെ വീട്ടുകാരെയും എനിക്കു അറിയാവുന്നതാണ്. ഒത്തിരി സ്നേഹം ഉള്ള ആളുകൾ ആണ്. വീട്ടുകാരും കൂട്ടുകാരും ഒക്കെ നല്ല ആൾക്കാർ ആണെങ്കിലും കുട്ടികൾക്ക് final authority മദ്രസ്സയിൽ പഠിപ്പിക്കുന്നതാണ്. ഈ മുസ്ലിയാക്കന്മാരുടെ മേലെ ഒരു കണ്ണു വെച്ചാൽ തന്നെ പ്രശ്നങ്ങൾ ഒട്ടുമുക്കാലും തീരും.
http://lokakaryam.blogspot.sg/2016/07/isis-musliminu-parayanullath.html
ReplyDeleteനല്ല ലേഖനം ബഷീർക്ക
ReplyDeleteനിങ്ങളെ പോലെ ഇന്ത്യയിലെ എല്ലാ മുസ്ലിങ്ങളും ചിന്ടിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു , അതുപോലെ സംഘപരിവാർ VHP തുടങ്ങിയവരും ..........എന്ന പിന്നെ നമുക്ക് സ്വർഗം തേടി പോവേണ്ടതില്ല ഈ ഭൂമിയിൽ നമുക്ക് സ്വർഗം പണിയാം
ഇസ്ലാം മതത്തിലേക്ക് പോകുന്ന മന്ദബുദ്ധികള്‍ പോകുന്നതിന് മുമ്പ് ഇതൊന്നും വായിക്കുക
ReplyDeleteഎന്തുകൊണ്ട് ഹൈന്ദവ സനാതനധര്‍മ്മം...???
(ഭഗവാനും അള്ളാഹുവും ഒരു താരതമ്യം )
അല്ലാഹു പറയുന്നു: ഒരിക്കലും എന്നെ വിഗ്രഹങ്ങളിലോ ബിംബങ്ങളിലോ എന്നെ കാണാന്‍ ശ്രമിക്കരുത് അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗം നിഷിദ്ധം.
ഭഗവാന് പറയുന്നു: ഉത്തമമായ ഭക്തിയോടെയെങ്കില് നിങ്ങള്‍ക്കെന്നെ തൂണിലും തുരുമ്പിലും കല്ലിലും മണ്ണിലും ദര്‍ശിക്കാന്‍ കഴിയും.
------------------------------------------
അള്ളാഹു: എനിക്ക് തൃപ്തി ആവണം എങ്കില്‍ ദിവസവും 5 തവണ നിര്‍ബന്ധമായി എന്നോട് പ്രാര്ത്ഥിചിരിക്കണം എങ്കില്‍ നിന്നെ ഞാന്‍ സ്വര്‍ഗത്തില്‍ അയക്കും.
ഭഗവാന്: നീ നിന്റെ കടമയും കര്‍ത്തവ്യങ്ങളും യഥാവിധി ചെയ്ത് ഒരു തവണയെങ്കിലും എന്നെ ഓര്‍ത്താല്‍ ഞാന്‍ തൃപ്തനാണ്.
------------------------------------------
അല്ലാഹു: ഹലാലായ ഭക്ഷണം മാത്രം കഴിക്കുക നീ സ്വര്‍ഗത്തില്‍ ഏത്തും.
ഭഗവാന്: നീ എന്ത് കഴിക്കുന്നു എന്നതല്ല വിശക്കുന്നവന് നീ എന്ത് കഴിക്കാന്‍ നല്കുന്നു എന്നതാണ് ഞാന്‍ കണക്കിലെടുക്കുന്നത്.
------------------------------------------
അല്ലാഹു: ബിബാരാധകരെ എവിടെ വച്ച് കണ്ടാലും കൊല്ലുക നീ സ്വര്‍ഗത്തില്‍ ഏത്തും.
ഭഗവന്‍: എന്റെ സൃഷ്ടികളില്‍ ഒന്നിനെയും കൊല്ലാന്‍ ഞാന്‍ അനുവദിക്കില്ല. എന്നാൽ ജീവജാലങ്ങള്‍ക്കും ജീവനും ഭീഷണിയായ ആസുര ജന്മങ്ങളെ, അവര്‍ ഏത് മത ഗോത്രത്തില്‍ പെട്ടവരായാലും അവര്‍ ശിക്ഷിക്കപെടണ൦.
------------------------------------------
അല്ലാഹു: നീ മുസ്ലിമുകളെ മാത്രം സ്നേഹിക്കുക അവര്‍ നിന്റെ സഹോദരനോ സഹോദരിയോ ആകുന്നു. അമുസ്ലീമുകളെ അകറ്റി നിര്‍ത്തുക അവര്‍ കാഫിറുകള്‍ ആകുന്നു.
ഭഗവാന്: ലോകത്തിലെ എല്ലാ ജീവനെയും അത് പ്രാണിയോ പാമ്പോ പുല്‍ക്കൊടിയോ എന്തുമാകട്ടെ. അവര്‍ ഏത് മത സമുദായത്തില്‍ പെട്ടവരായാലും കർമ്മം നോക്കി അവരെ സ്നേഹിക്കുക.
------------------------------------------
അല്ലാഹു: നിന്റെ കാമദാഹം തീര്‍ക്കാന്‍ നിനക്ക് അടിമ പെണ്‍കുട്ടികളെ ഉപയോഗിക്കാം.
ഭഗവാന്: സ്ത്രീകളെ ജീവന് നല്കുന്നവരായി കണ്ടു ബഹുമാനിക്കുക. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം എനിക്കെതിരെയുള്ള അക്രമമായി ഞാന്‍ കാണുന്നു അങ്ങിനെയുള്ളവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും.
------------------------------------------
അല്ലാഹു: എന്നെ പരമശക്ത്തനായി കണ്ടു എന്നെ മാത്രം നിസ്കരിക്കുക. നീ നിന്റെ മാതാപിതാക്കളുടെ കാല് തൊട്ടു വന്ദിക്കരുത്. അങ്ങിനെ ചെയ്താല്‍ എന്റെ കോപത്തിന് നീ പാത്രമാകും. നരകം ആകും നിനക്ക് ലഭിക്കുക.
ഭഗവാന്: "മാതൃദേവോ ഭവ പിതൃദേവോ ഭവ ആചാര്യദേവോ ഭവ !! നീ എന്നെ നേരിട്ട് കാണുന്നില്ല പകരം അമ്മയിലും അച്ചനിലും ഗുരുവിലും എന്നെ കാണാം? അവരുടെ പാദങ്ങള്‍ നിനക്ക് തൊട്ടു വന്ദിക്കാം. അവരുടെ അനുഗ്രഹം ലഭിക്കുക വഴി എന്റെ അനുഗ്രഹവും നിനക്ക് വന്നു ചേരും.
------------------------------------------
അല്ലാഹു: നീ മുസ്ലിമായി ജീവിക്കുക നീ സ്വര്‍ഗത്തില്‍ ഏത്തും.
ഭഗവാന്: നീ ഏത് ഗോത്ര മത സമുദായത്തില്‍ പെട്ടവരായാലും നല്ല കർമ്മം ചെയ്യുക, നല്ല മനുഷ്യനായി ജീവിക്കുക നിനക്ക് സ്വർഗം ലഭിക്കും.
courtesy
‘അല്ലാഹു’ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ‘ഭഗവാന്’ എന്നാണെന്ന് അറിയാത്ത കഴുത കാശിക്കു പോയി വന്നാലും കഴുത തന്നെ !
Delete~ മുറിവൈദ്യൻ ആളെക്കൊല്ലും, മുറി ഹാജി ദീൻകൊല്ലും (എല്ലാ മതത്തിലും).
dear Anonymous, study well about islam BEFORE exclusion
Deleteപീസ് പീസാകാന് പീസ് സ്കൂളില്‍തന്നെ പഠിക്കണം
ReplyDelete