സംഭവിച്ചു പോയ ഒരു കാര്യത്തെയും നമുക്ക് തിരിച്ചു വിളിക്കാനാവില്ല. ന്യൂമാൻ കോളേജിലെ പ്രൊഫസർ ജോസഫ് ചോദ്യപേപ്പർ തയ്യാറാക്കിയതും അതിലെ ചില ഭാഗങ്ങൾ വിവാദമായതും ഇനി തിരിച്ചെടുക്കാൻ കഴിയില്ല. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം തുന്നിച്ചേർത്ത് ജോസഫിന്റെ വലത് കൈപ്പത്തി ചില മനുഷ്യമൃഗങ്ങൾ അറുത്തെടുത്തതും ആർക്കും ഡിലീറ്റ് ചെയ്ത് മാറ്റാൻ കഴിയില്ല. കേരളീയ പൊതുസമൂഹത്തെ മൊത്തം ഞെട്ടിച്ചു കൊണ്ടുള്ള സലോമയുടെ ആത്മഹത്യയും ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സംഭവിച്ചു പോയി. കഴിഞ്ഞതെല്ലാം കഴിഞ്ഞു. സമയസൂചിക ഒരു നിമിഷം പോലും പിറകോട്ട് ചലിക്കുകയില്ല. ഒന്നിനെയും തിരിച്ചു വിളിക്കാനാവില്ല, തിരിച്ചു പിടിക്കാനുമാവില്ല. അസ്വസ്ഥപ്പെടുത്തുന്ന ഓർമകളായി അവ പെയ്ത് തീരട്ടെ..പക്ഷേ ഇനിയെന്ത് ചെയ്യാൻ കഴിയും എന്നതാണ് ഈ സന്ദർഭത്തിൽ നാം ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യേണ്ടത്. ഇനിയൊരു ആത്മഹത്യകൂടി ആ കുടുംബത്തിൽ ഉണ്ടായിക്കൂട. സർക്കാരിനും സഭകൾക്കും ന്യൂമാൻ കോളേജ് അധികാരികൾക്കും സർവോപരി കേരളീയ സമൂഹത്തിനും ഈ വിഷയത്തിൽ എന്ത് ചെയ്യാൻ പറ്റും?.
ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറും അതിന്റെ ശരിതെറ്റുകളും ചർച്ച ചെയ്യേണ്ട ഒരു സമയമല്ല ഇത്. വേണ്ടത്ര ചർച്ചകളും സംവാദങ്ങളും ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. ആവശ്യത്തിലേറെ ബഹളങ്ങൾ കേരളക്കരയിൽ ഉണ്ടായിട്ടുണ്ട്. അതുവഴി സാമുദായിക ധ്രുവീകരണത്തിന്റെ ചലനങ്ങൾ കാണപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം ചർച്ചകളും വിവാദങ്ങളും ഇനിയും തുടരുന്നതിൽ അർത്ഥമില്ല. പക്ഷേ മുറിവുകൾ ഉണങ്ങണം. ഉണക്കണം. അത് ഒരു ബഹുമത ബഹുസ്വര സമൂഹത്തിന്റെ സമ്യക്കായ നിലനില്പിന് അനിവാര്യമാണ്, അത്യന്താപേക്ഷിതമാണ്.
ഉടനെ ചെയ്യേണ്ടത് ജോസഫിനെ സർവീസിൽ തിരിച്ചെടുക്കുക എന്നതാണ്. നിയമത്തിന്റെയും ചട്ടവട്ടങ്ങളുടെയും കുരുക്കുകളിൽ ഒരാഴ്ച കൂടി കടന്നു പോയാൽ പിന്നീട് അത് ചെയ്യാൻ കഴിയില്ല. കാരണം ഈ മാർച്ച് മുപ്പത്തൊന്നിനു ജോസഫിന്റെ സർവീസ് അവസാനിക്കുകയാണ്. അദ്ദേഹത്തെക്കൂടി ഒരാത്മഹത്യയിലേക്ക് വലിച്ചിഴക്കാതെ നോക്കേണ്ടത് സമൂഹ മനസ്സാക്ഷിയുടെ ഉത്തരവാദിത്വമാണ്. ദുരന്തങ്ങൾ സംഭവിച്ചു കഴിഞ്ഞ ശേഷം അലമുറയിട്ട് കരഞ്ഞത് കൊണ്ട് കാര്യമില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തിരിക്കണം. കോടതി കുറ്റവിമുക്തനാക്കിയ ഉടനെ തന്നെ ജോസഫിനെ സർവീസിൽ തിരിച്ചെടുത്തിരുന്നുവെങ്കിൽ ആ വീട്ടമ്മയുടെ കയറിൽ തൂങ്ങിയ മൃതദേഹം നമുക്ക് കാണേണ്ടി വരില്ലായിരുന്നു. കത്തോലിക്കാ സഭാ നേതൃത്വത്തിനും ന്യൂമാൻ കോളേജ് അധികൃതർക്കും കേരളീയ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ തലതാഴ്ത്തി നില്കേണ്ടി വരികയുമില്ലായിരുന്നു. ജോസഫിനെ സർവീസിൽ തിരിച്ചെടുക്കാനും മാന്യമായ ഒരു റിട്ടയർമെന്റ് അദ്ദേഹത്തിന് അനുവദിക്കാനും അവർ വേണ്ടത് ചെയ്യുമെന്നു നമുക്ക് പ്രതീക്ഷിക്കാം. സാങ്കേതികമായ എന്തെങ്കിലും തടസ്സങ്ങൾ അതിനിനിയും ബാക്കിയുണ്ടെങ്കിൽ അവ നീക്കിക്കൊടുക്കേണ്ടത് സർക്കാറാണ്. ആ ഉത്തരവാദിത്വം അവരും നിർവഹിക്കട്ടെ.
മറ്റൊന്ന് ചെയ്യാനുള്ളത് മതവിശ്വാസികൾക്കും അതിന്റെ പ്രബോധകർക്കും പ്രചാരകർക്കുമാണ്. മതത്തെ വികാരപരതയുടെ ചട്ടക്കൂട്ടിൽ നിന്ന് വിചാരപരതയുടെ ചട്ടക്കൂട്ടിലേക്ക് വഴി നടത്താൻ ശ്രമിക്കണം. അവയിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ കൃസ്ത്യാനിയെന്നോ ഭേദമില്ല. സ്വാമിയോ മൗലവിയോ പാതിരിയോ എന്ന വ്യത്യാസമില്ല. പ്രഭാഷണങ്ങളിൽ, പഠന സദസ്സുകളിൽ, ക്ഷേത്രങ്ങളിൽ, പള്ളികളിൽ എന്ന് വേണ്ട ആശയ സംവേദനം സാധ്യമാകുന്ന എല്ലായിടത്തും മനുഷ്യ രക്തത്തിന്റെ വിലയെക്കുറിച്ച്, ജാതിയുടെയും മതത്തിന്റെയും അതിരുകൾക്കപ്പുറത്തെ മനുഷ്യ സാഹോദര്യത്തെക്കുറിച്ച് പഠിപ്പിക്കാൻ കഴിയണം. പകയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ വെള്ളവും വളവും നല്കി നട്ടു വളർത്തുന്ന തീവ്ര സംഘങ്ങൾക്കെതിരെ - അതേത് മതത്തിന്റെ പേരിലായിരുന്നാലും - ജാഗ്രതയോടെ നിലകൊള്ളുവാനും നമ്മുടെ കൊച്ചു കുട്ടികളെയെങ്കിലും അത്തരം നശീകരണ ശക്തികളുടെ വലയത്തിൽ പെടാതെ നോക്കാനും കഴിയണം. തീവ്രവാദം ഒരു മാരക രോഗമാണ്. അതിന്റെ വൈറസുകൾ ആർക്കും എവിടെയും പെട്ടെന്ന് കുത്തിവെക്കാൻ കഴിയും. പള്ളികളിലും അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ആ വൈറസുകളുടെ വിതരണക്കാരും ഡീലർമാരും കടന്നു വരാനിടയുണ്ട്. ഒരിക്കൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീടൊരു മടക്കമില്ലാത്ത വിധം ആ വൈറസ് നമ്മെയും നമ്മുടെ സമൂഹത്തേയും കൊന്ന് തിന്ന് കളയും. സൂക്ഷിക്കേണ്ടത് നാമോരുത്തരുമാണ്.
ജോസഫിന്റെ കൈപ്പത്തി മുറിച്ച് മാറ്റപ്പെട്ട ദിവസം അസ്വസ്ഥതയോടെ ഈ ബ്ലോഗിൽ കുറിച്ചിട്ട പോസ്റ്റിൽ നിന്നുള്ള ഏതാനും വരികൾ വീണ്ടും എടുത്തെഴുതട്ടെ. കുറെ ആളുകള്‍ ചേര്‍ന്നാല്‍ ഒരാളെ ഓടിച്ചിട്ട് പിടിച്ച് കൈ വെട്ടാം, കൊല്ലാം, വരിഞ്ഞു കെട്ടി കുളത്തില്‍ താഴ്ത്താം. വലിയ പ്ലാനിംഗോ ആയുധങ്ങളോ ഇതിന് ആവശ്യമില്ല. കയ്യില്‍ ഒരു കത്തിയും ഹൃദയത്തിനുള്ളില്‍ ഒരു പിശാചും വേണം. കേരളത്തില്‍ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ഉണ്ടായിട്ടുണ്ട്. അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നിട്ടുണ്ട്, കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ തുണ്ടം തുണ്ടമാക്കിയിട്ടുണ്ട്. ഏറെ നിരപരാധികളുടെ കഴുത്തറുക്കപ്പെട്ടിട്ടുണ്ട്. പലരെയും ചുട്ടുകൊന്നിട്ടുണ്ട്. ഇടതും വലതും പച്ചയും കാവിയും പ്രതിക്കൂട്ടില്‍ കയറിയിട്ടുണ്ട്. എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും.
ജോസഫിനെക്കൂടി നാം ആത്മഹത്യ ചെയ്യിപ്പിക്കരുത്. സംഭവിച്ചു പോയ ദുരന്തങ്ങളുടെ കണ്ണികളെ നമുക്കിവിടെ മുറിച്ചിടാൻ ശ്രമിക്കാം. ആ കണ്ണികൾ പുതിയ ദുരന്തങ്ങളിലേക്ക് കണ്ണികോർക്കാതിരിക്കാൻ ശ്രമിക്കാം.
Related Posts
കൈ വെട്ടിയവരോട് രണ്ട് വാക്ക്
പ്രവാചകനോ അതോ സിനിമയോ വലുത്?
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തവര്‍
ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറും അതിന്റെ ശരിതെറ്റുകളും ചർച്ച ചെയ്യേണ്ട ഒരു സമയമല്ല ഇത്. വേണ്ടത്ര ചർച്ചകളും സംവാദങ്ങളും ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. ആവശ്യത്തിലേറെ ബഹളങ്ങൾ കേരളക്കരയിൽ ഉണ്ടായിട്ടുണ്ട്. അതുവഴി സാമുദായിക ധ്രുവീകരണത്തിന്റെ ചലനങ്ങൾ കാണപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം ചർച്ചകളും വിവാദങ്ങളും ഇനിയും തുടരുന്നതിൽ അർത്ഥമില്ല. പക്ഷേ മുറിവുകൾ ഉണങ്ങണം. ഉണക്കണം. അത് ഒരു ബഹുമത ബഹുസ്വര സമൂഹത്തിന്റെ സമ്യക്കായ നിലനില്പിന് അനിവാര്യമാണ്, അത്യന്താപേക്ഷിതമാണ്.
ഉടനെ ചെയ്യേണ്ടത് ജോസഫിനെ സർവീസിൽ തിരിച്ചെടുക്കുക എന്നതാണ്. നിയമത്തിന്റെയും ചട്ടവട്ടങ്ങളുടെയും കുരുക്കുകളിൽ ഒരാഴ്ച കൂടി കടന്നു പോയാൽ പിന്നീട് അത് ചെയ്യാൻ കഴിയില്ല. കാരണം ഈ മാർച്ച് മുപ്പത്തൊന്നിനു ജോസഫിന്റെ സർവീസ് അവസാനിക്കുകയാണ്. അദ്ദേഹത്തെക്കൂടി ഒരാത്മഹത്യയിലേക്ക് വലിച്ചിഴക്കാതെ നോക്കേണ്ടത് സമൂഹ മനസ്സാക്ഷിയുടെ ഉത്തരവാദിത്വമാണ്. ദുരന്തങ്ങൾ സംഭവിച്ചു കഴിഞ്ഞ ശേഷം അലമുറയിട്ട് കരഞ്ഞത് കൊണ്ട് കാര്യമില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തിരിക്കണം. കോടതി കുറ്റവിമുക്തനാക്കിയ ഉടനെ തന്നെ ജോസഫിനെ സർവീസിൽ തിരിച്ചെടുത്തിരുന്നുവെങ്കിൽ ആ വീട്ടമ്മയുടെ കയറിൽ തൂങ്ങിയ മൃതദേഹം നമുക്ക് കാണേണ്ടി വരില്ലായിരുന്നു. കത്തോലിക്കാ സഭാ നേതൃത്വത്തിനും ന്യൂമാൻ കോളേജ് അധികൃതർക്കും കേരളീയ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ തലതാഴ്ത്തി നില്കേണ്ടി വരികയുമില്ലായിരുന്നു. ജോസഫിനെ സർവീസിൽ തിരിച്ചെടുക്കാനും മാന്യമായ ഒരു റിട്ടയർമെന്റ് അദ്ദേഹത്തിന് അനുവദിക്കാനും അവർ വേണ്ടത് ചെയ്യുമെന്നു നമുക്ക് പ്രതീക്ഷിക്കാം. സാങ്കേതികമായ എന്തെങ്കിലും തടസ്സങ്ങൾ അതിനിനിയും ബാക്കിയുണ്ടെങ്കിൽ അവ നീക്കിക്കൊടുക്കേണ്ടത് സർക്കാറാണ്. ആ ഉത്തരവാദിത്വം അവരും നിർവഹിക്കട്ടെ.
മറ്റൊന്ന് ചെയ്യാനുള്ളത് മതവിശ്വാസികൾക്കും അതിന്റെ പ്രബോധകർക്കും പ്രചാരകർക്കുമാണ്. മതത്തെ വികാരപരതയുടെ ചട്ടക്കൂട്ടിൽ നിന്ന് വിചാരപരതയുടെ ചട്ടക്കൂട്ടിലേക്ക് വഴി നടത്താൻ ശ്രമിക്കണം. അവയിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ കൃസ്ത്യാനിയെന്നോ ഭേദമില്ല. സ്വാമിയോ മൗലവിയോ പാതിരിയോ എന്ന വ്യത്യാസമില്ല. പ്രഭാഷണങ്ങളിൽ, പഠന സദസ്സുകളിൽ, ക്ഷേത്രങ്ങളിൽ, പള്ളികളിൽ എന്ന് വേണ്ട ആശയ സംവേദനം സാധ്യമാകുന്ന എല്ലായിടത്തും മനുഷ്യ രക്തത്തിന്റെ വിലയെക്കുറിച്ച്, ജാതിയുടെയും മതത്തിന്റെയും അതിരുകൾക്കപ്പുറത്തെ മനുഷ്യ സാഹോദര്യത്തെക്കുറിച്ച് പഠിപ്പിക്കാൻ കഴിയണം. പകയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ വെള്ളവും വളവും നല്കി നട്ടു വളർത്തുന്ന തീവ്ര സംഘങ്ങൾക്കെതിരെ - അതേത് മതത്തിന്റെ പേരിലായിരുന്നാലും - ജാഗ്രതയോടെ നിലകൊള്ളുവാനും നമ്മുടെ കൊച്ചു കുട്ടികളെയെങ്കിലും അത്തരം നശീകരണ ശക്തികളുടെ വലയത്തിൽ പെടാതെ നോക്കാനും കഴിയണം. തീവ്രവാദം ഒരു മാരക രോഗമാണ്. അതിന്റെ വൈറസുകൾ ആർക്കും എവിടെയും പെട്ടെന്ന് കുത്തിവെക്കാൻ കഴിയും. പള്ളികളിലും അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ആ വൈറസുകളുടെ വിതരണക്കാരും ഡീലർമാരും കടന്നു വരാനിടയുണ്ട്. ഒരിക്കൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീടൊരു മടക്കമില്ലാത്ത വിധം ആ വൈറസ് നമ്മെയും നമ്മുടെ സമൂഹത്തേയും കൊന്ന് തിന്ന് കളയും. സൂക്ഷിക്കേണ്ടത് നാമോരുത്തരുമാണ്.
ജോസഫിന്റെ കൈപ്പത്തി മുറിച്ച് മാറ്റപ്പെട്ട ദിവസം അസ്വസ്ഥതയോടെ ഈ ബ്ലോഗിൽ കുറിച്ചിട്ട പോസ്റ്റിൽ നിന്നുള്ള ഏതാനും വരികൾ വീണ്ടും എടുത്തെഴുതട്ടെ. കുറെ ആളുകള്‍ ചേര്‍ന്നാല്‍ ഒരാളെ ഓടിച്ചിട്ട് പിടിച്ച് കൈ വെട്ടാം, കൊല്ലാം, വരിഞ്ഞു കെട്ടി കുളത്തില്‍ താഴ്ത്താം. വലിയ പ്ലാനിംഗോ ആയുധങ്ങളോ ഇതിന് ആവശ്യമില്ല. കയ്യില്‍ ഒരു കത്തിയും ഹൃദയത്തിനുള്ളില്‍ ഒരു പിശാചും വേണം. കേരളത്തില്‍ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ഉണ്ടായിട്ടുണ്ട്. അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നിട്ടുണ്ട്, കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ തുണ്ടം തുണ്ടമാക്കിയിട്ടുണ്ട്. ഏറെ നിരപരാധികളുടെ കഴുത്തറുക്കപ്പെട്ടിട്ടുണ്ട്. പലരെയും ചുട്ടുകൊന്നിട്ടുണ്ട്. ഇടതും വലതും പച്ചയും കാവിയും പ്രതിക്കൂട്ടില്‍ കയറിയിട്ടുണ്ട്. എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും.
ജോസഫിനെക്കൂടി നാം ആത്മഹത്യ ചെയ്യിപ്പിക്കരുത്. സംഭവിച്ചു പോയ ദുരന്തങ്ങളുടെ കണ്ണികളെ നമുക്കിവിടെ മുറിച്ചിടാൻ ശ്രമിക്കാം. ആ കണ്ണികൾ പുതിയ ദുരന്തങ്ങളിലേക്ക് കണ്ണികോർക്കാതിരിക്കാൻ ശ്രമിക്കാം.
Related Posts
കൈ വെട്ടിയവരോട് രണ്ട് വാക്ക്
പ്രവാചകനോ അതോ സിനിമയോ വലുത്?
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തവര്‍
Awesome basheer saab..
ReplyDeleteസമകാലീക സംഭവ വികാസങ്ങളെ ഒരു നിക്സ്പക്ഷകന്റെ കണ്ണിലൂടെ എങ്ങനെ നോക്കി കാണുന്നുവോ അതാണ് ബഷീര്കയുടെ ലേഘനങ്ങൾ ആയി പിറവി എടുക്കാറുള്ളത് ......... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ReplyDeleteThanks Basheer.. Well said. I am sharing this article.
ReplyDeleteNo Vineeth, Basheer did not tell the things the way it should have been told. He just handled the topic superficially. In fact a he must handle the issue from its grass root level and come out with a solution for that.
DeleteIf you read the lines of Kaalidasan we can find at many points he is right from its eruption. I have been reading the blogs from 2005, when I was in Qatar, when Basheer was not even knew how to write blogs!
If you go in to the depth of the issue, we can find that the pith of these all issues originated from right from the formation of India. Our India had been formed by a non-secular way by professing a secularism to come into the limelight and rule the country some vested interested guys. So, these all things lies from the very beginning of India when there was laying the foundation stone of the Independent India.
There was never the so-called democracy in India. If there is a democracy; there must be one single rule for all the citizen of India. Here, we differs, our constitution yields for some religions and at the same time it profess secularism; a great paradox.
Is there any minority in India? Of course minority is there in terms of the status of living. There are a lot of destitute irrespective of a an religions. So the present reservation system according to religion must be abolished.
In Kerala, the so called minorities are majorities as per the census, for which none of the media has given importance. And the government must stop the so called HAJ subsidy forthwith as it is being done by using the hard earned money of common man. Is there any Muslim Country or Christian Country offering subsidy to Hindus for their pilgrimage in India? where is the so called democracy then?
Finally there must be stringent measures to be taken who commits the atrocities irrespective of religion.
There are many things to write, later I will.
Kumar
പറയേണ്ടത് പോലെ പറഞ്ഞു. a timely piece
ReplyDeleteBrilliant!!! :)
ReplyDeleteഇത് അനോണി ആയി ഇടുന്നത് മതപരമായ കാര്യങ്ങളിൽ ഇടപെടാരില്ലാത്തത് കൊണ്ടാണ്...
ReplyDeleteഎന്താണ് ബഷീരെ ഒരു മൂര്ച്ച്ച കുറവ് ? മത തീവ്രവാദികളെ പേടിച്ചിട്ടാണോ? അതോ ഇത് മുസ്ലീങ്ങളെ ബാധിക്കുന്ന വിഷയം ആയതു കൊണ്ടാണോ? കഴിഞ്ഞത് കഴിഞ്ഞു പോട്ടെ... അതാണോ? ഒന്നും തീര്‍ന്നിട്ടില്ല ബഷീർ... ആ പാവത്തിന്റെയും ശവമടക്ക് നടത്തിച്ചേ ഈ ദുഷിച്ച വര്‍ഗം അടങ്ങൂ ...
എന്തിനാണ് ജീവിതം തകര്‍ത്തിട്ടു ഒരു പ്രഹസനം? ജീവിതത്തിൽ എല്ലാ സന്തോഷവും നഷ്ടപെട്ട അയാൾക്ക് തന്റെ വീട് ഒരു കശാപ്പു ശാലയാക്കിയ അതെ കോളേജില്‍ തന്നെ പഠിപ്പിക്കണോ? ന്യൂ മാൻ കോളേജിന്റെ ഇമേജ് ആണോ പ്രശ്നം ... മത സ്പർധ ഉണ്ടാക്കുന്ന ഇത്തരം കോളേജുകൾ അടക്കുക തന്നെ വേണം...
നിങ്ങളിൽ നിന്നും കുറച്ചു കൂടെ നിലവാരമുള്ളത് പ്രതീക്ഷിച്ചു ...
ithil kooduthal enthu nilavaarama vendath aashaane?
Deletealla ithinoru othu theerpu bhasha...
Deleteകുറെ പേരുടെ കാടത്തം ജോസഫിന്റെ കൈയ്യാണ് എടുത്തതെങ്കില്‍ കോളേജിന്റെ കടും പിടുത്തങ്ങള്‍ ഒരു ജീവനും എടുത്തു.
ReplyDeleteennu engane parayaan kazhiyum rose flower? management niyamathinte vazhiye pokunnu.,... kaaranam ee vishayathil aadyam management inu ethire thirinjavaaraanu elllavarum
Deletetheevravadilkal kanichathilum valiya chettatharamanu katholica sabha joseph sarinodum kudumbatodum kanichathu..vellayadicha kuzhimadangal ennu kristhu vilichathu....eee...pishashinte srishtiyaya katholica sabhayeyum koodiyanennu samshayam koodathe parayam...anekayirangalude choorakudichu rasikkunna paraybaryamanallo katholica sabhaykkullathu....ithinethire shabdikkkan oru political leadersinum oru sankadanaykkum nattellundavilla...pathirimarude chodyam cheyyappedanavatha ahandaykkum chettatharathinumethire kaalam orunal kaarithuppum.....
ReplyDeleteകൈ വെട്ടിയവൻ മാർക്ക് വിവരം ഇല്ല എന്ന് കരുതാം ,പക്ഷെ ഈ നടന്ന കുരുതിയുടെ പാപക്കറ എത്ര കഴുകിയാലും ഈ നാറിയ സഭ നേതൃത്ത്വത്തിന്റെ കയ്യിൽ നിന്ന് പോകില്ല .കോളേജ് മാനേജ് മെന്റും ആ നാട്ടുകാരും കൂട്ട് പ്രതികൾ .
ReplyDeleteellaavarkkum mekkittu keraanaayittu oru sabha undallo.....
DeleteThat is why these culprits washing their hands at Holy Mass
Deleteസലോമി ആത്മഹത്യ ചെയ്തത് ജോസഫ് സാറിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതുകൊണ്ടല്ല. ജോസഫ് സാറിനെ നേരത്തെ തിരിച്ചെടുത്തിരുന്നെങ്കിലും ഈ ആത്മഹത്യ തടയാനും കഴിയില്ലായിരുന്നു. അത് മനസിലാകണമെങ്കില്‍ സ്വന്തക്കാരുടെ കൈയ്യും കാലും എതിര്‍ദിശയില്‍ മത ശാസന അനുസരിച്ച് കണ്മുന്നിലിട്ട് വെട്ടുന്നത് കാണേണ്ടി വരും ചില ജന്മങ്ങള്‍ക്ക്. അവരെ തല്കാലം മനുഷ്യ ജാതിയില്‍ പെടുത്താന്‍ പറ്റില്ല. ആടിനെ വെട്ടുന്ന ലാഘവത്തോടെ ഒരു മനുഷ്യനെ വെട്ടുന്നത് നേരില്‍ കാണുന്ന ഏത് മനുഷ്യന്റെയും സമനില തെറ്റും. പ്രത്യേകിച്ച് സ്വന്തം ഭര്‍ത്താവിന്റെ. പരിശീലനത്തിനു വേണ്ടി നായ്ക്കളെ വെട്ടി ശീലിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ല. ഈ പേടി സ്വപ്നം എന്നും കാണുന്നതിലും നല്ലത് ജീവിതം അവസാനിപ്പിക്കുകയാണെന്ന് സലോമിക്കു തോന്നി.
ReplyDeleteഈ ആതമഹത്യക്ക് ഉത്തരവാദി സഭയൊന്നുമല്ല. ഈ ക്രൂരത നടത്തിയ ജന്തുക്കള്‍ തന്നെയാണ്. അവരെ രക്ഷിച്ചെടുക്കാന്‍ ഇപ്പോള്‍ സഭയുടെ തലയില്‍ കയറുന്നവര്‍ക്ക് തലക്ക് ഓളമുണ്ടെന്നു പറയേണ്ടി വരും. കൈയ്യും കാലും വെട്ടിയ ജന്തുക്കള്‍ക്ക് അതിനു വളം വച്ചു കൊടുക്കാന്‍ കേരളത്തിലെ 99% മുസ്ലിങ്ങളും ഉണ്ടായിരുന്നു. അവര്‍ ഏക സ്വരത്തില്‍ അലറിയത്, ഞങ്ങളുടെ പ്രവാചകനെ നിന്ദിച്ചേ എന്നായിരുന്നു. ജോസഫ് സാറിനെ പുറത്താക്കാനും അദ്ദേഹത്തിനെതിരെ കേസെടുക്കാനും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതും അവരായിരുന്നു. സര്‍ക്കാരും സഭയും അതിനനുസരിച്ച് പ്രവര്‍ത്തിച്ചു. എന്നിട്ടിപ്പോള്‍ എല്ലാ വേശ്യകളും ചാരിത്ര്യ പ്രസംഗം ആരംഭിച്ചിരിക്കുന്നു.
കൈയ്യു കാലും വെട്ടിയ ക്രൂരത മറക്കണമത്രെ. എന്നിട്ട് ജോസഫ് സാറിനെ വിരമിക്കുന്നതിനു മുന്നെ തിരിച്ചെടുത്ത് സന്തോഷിപ്പിക്കണമത്രെ. അപ്പോള്‍ ജോസഫ് സാര്‍ സന്തോഷിക്കുമെന്ന് ഏത് മന്തനും മനോരാജ്യം കാണാം. സന്തോഷമൊകെ എന്നേ അദ്ദേഹത്തെയും കുടുംബത്തെയും വിട്ടു പോയി. ലോകം മുഴുവന്‍ കൊടുത്താലും അതൊന്നും തിരികെ വരില്ല. ഇതൊക്കെ അവരുടെ വിധി ആണെന്നു കരുതി അവര്‍ സമാധാനിച്ചോളും. ഇനിയും ഇതുപോലെ തമാശ പറഞ്ഞ് അദ്ദേഹത്തെ വേദനിപ്പിക്കാതിരുന്നാല്‍ മാത്രം മതി.
കൈയ്യും കാലും വെട്ടിയ ക്രൂരത മാത്രം മറന്നാല്‍ മതൊയോ?. എങ്കില്‍ അതുപോലെയുള്ള പല ക്രൂരതകളും നമുക്കങ്ങ് മറക്കാം. 2002 ല്‍ മോദി നടത്തിയ മുസ്ലിം കൂട്ടക്കൊല മറന്ന് മോദിയെ പ്രധാനമന്ത്രി ആക്കാം. അതിനെ എത്ര മുസ്ലിങ്ങള്‍ പിന്തുണക്കുമെന്നറിയാന്‍ ആഗ്രഹമുണ്ട്. വള്ളി മോദിക്കു വേണ്ടി പ്രചരണം നടത്തുമോ? എങ്കില്‍ മലപ്പുറം ജില്ലയിലെ കാക്കകള്‍ എല്ലാം മലര്‍ന്നു പറക്കും. മോദി എന്നു കേള്‍ക്കുമ്പോള്‍ മുസ്ലിം കൂട്ടക്കൊല മനസില്‍ വരാത്ത ഏത് മുസ്ലിമുണ്ട് കേരളത്തില്‍?
കേരളീയ മുസ്ലിം സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ്, സലോമിയുടെ ആത്മഹത്യ. പ്രവാചകനെ നിന്ദിച്ചു എന്ന് വിലപിച്ച ഓരോ മുസ്ലിമിന്റെയും മുഖത്തേറ്റ അടി. അതിന്റെ വേദന മാറാന്‍ ഈ ഉഡായിപ്പുകള്‍ക്കൊന്നും ആകില്ല. ജോസഫ് സാറിനെ വെറുതെ വിട്ടേക്കുക. അദ്ദേഹത്തിന്റെ ജീവിതം ഇല്ലാതാക്കിയവര്‍ക്ക് സാരോപദേശം നല്‍കാനുള്ള യോഗ്യത ഇല്ല.
ഓ.. വന്നല്ലോ വനമാല. മലപ്പുറം, മാപ്പിള, ഇസ്ലാം. എല്ലാ പോസ്റ്റിലും ഇത് തന്നെ മാറ്റിയും മറിച്ചും പറഞ്ഞിട്ടും കലിപ്പ് തീരുന്നില്ലേ കാളി. നാലാള് വായിക്കുന്ന ബഷീര്‍ ബായിയുടെ ബ്ലോഗിൽ വന്നിട്ട് വേണോ സ്ഥിരമായ ഈ വയറിളക്കം. പറമ്പിൽ സ്ഥലമില്ലേ
Delete>>മോദി നടത്തിയ മുസ്ലിം കൂട്ടക്കൊല മറന്ന് മോദിയെ പ്രധാനമന്ത്രി ആക്കാം. അതിനെ എത്ര മുസ്ലിങ്ങള്‍ പിന്തുണക്കുമെന്നറിയാന്‍ ആഗ്രഹമുണ്ട്. വള്ളി മോദിക്കു വേണ്ടി പ്രചരണം നടത്തുമോ? <<
Deleteജോസഫിന്റെ കൈ വെട്ടിയ ആൾ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം പറയാം. പിന്തുണക്കുമോ ഇല്ലയോ എന്ന്.. വർഗീയ വിഷവും അസംബന്ധവും കുത്തിനിറച്ച താങ്കളുടെ പല കമന്റുകളും സ്പാം ഫോൾഡറിലേക്ക് നീക്കുകയാണ് പതിവ്.. ആ വിഷം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനാണ് അത് ചെയ്യുന്നത്. ഇത് തത്കാലം ഇവിടെ നിന്നോട്ടെ.
kaali said the truth. PaathummaaTe aaTu mentions the theme in a subtle way. Love a creature, be it a lamb. Then kill it for selfish gains. Develop harshness of heart from the very childhood....
DeleteWE can kill even the most beloved ones for our selfish gains.
Be a slave to God; to "Prophet"; to his "representatives Imams" ; to the organization that these Imams use to implement their cruel ideas; that is Kerala now; Kashmeer has become that.Pak, Iran, Iraq, Syria, Egypy, even Nigeria --all have become that. When you dont have "enenmy religions"/ kafirs to show their neck in front of your swords, then cut the neck of Shias, if you are a Sunni and vice versa. That is Islam. Violent Intolerance.
@കാളിദാസൻ
Deleteഭാര്യ ആത്മഹത്യ ചെയ്തു എന്നത് കൊണ്ട് ജോസഫ് എന്ന ക്രൈസ്തവ മത ഭ്രാന്തൻ ചെയ്ത പ്രവൃത്തി വലിയ പുണ്യ പ്രവൃത്തി ഒന്നും ആകുന്നുമില്ല, ചുരുങ്ങിയത് പൊതു ജനങ്ങളുടെ കണ്ണിൽ എങ്കിലും. ഒരു പക്ഷെ താങ്കൾക്കു അങ്ങനെ തോന്നാത്തത് ആ ഗാങ്ങിൽ പെട്ട ആൾ ആയതു കൊണ്ടും ആകാം.
മുസ്ലീമ്കളിലെ തന്നെ തീരെ ബോധമില്ലാത്ത ഒരു ചെറിയ ന്യൂനപക്ഷം ആണ് കൈ വെട്ടിയത്, അത് വിഷയത്തിന്റെ സമവാക്യം മാറ്റുകയും ജോസഫിനെ ഒരു ഇരയുടെ സ്ഥാനത് പ്രതിഷ്ടിക്കാൻ അവസരം കിട്ടുകയും ചെയ്തു. എന്ന് കരുതി ഈ പ്രവൃത്തിയുടെ മൊത്തം ഭാരം മുസ്ലീംകളുടെ ചുമലില്‍ ഒന്നും വക്കേണ്ട കാര്യമില്ല, ചോദ്യ പേപ്പറിന്റെ മൊത്തം ഭാരം കുഞ്ഞാടുകളുടെ മൊത്തം തലയില്‍ വക്കേണ്ട കാര്യമില്ല??
ഒരു മിനിമം സംസ്കാരം ഉള്ള ഒരുത്തന് അങ്ങനെ ഒരു ചോദ്യ പേപ്പര്‍ ഒരു പൊതു സ്ഥാപനത്തിന് വേണ്ടി തയ്യാറാക്കാൻ പറ്റില്ല, അയ്യാളുടെ വിദ്വേഷവും മത ഭ്രാന്തും ചര്‍ദ്ധിക്കാൻ വേറെ വല്ല വഴിയും തിരഞ്ഞെടുഴ്ക്കുക ആയിരുന്നു സമൂഹത്തിനു നല്ലത്. അയ്യാളുടെ കൈ അയ്യാലെപ്പോലെ വേറെ ചില മത ഭ്രാന്തന്മാർ വെട്ടിയത് കൊണ്ട് സമവാക്യം മാറി, താങ്കലെപ്പോലുള്ളവർക്ക് ലോകാവസാനം വരെ ഒരു സമുദായതിനെതിരെ മൊത്തം കുരക്കാൻ ഒരവസരവും കിട്ടി, അത്ര തന്നെ.
ബിരിയാണി നന്നാകനമെങ്കിൽ എല്ലാം ചേരണം, വെറും ഇസ്ലാം(അരി), മലപ്പുറം(കോഴി), മാപ്പിള(നെയ്യ് ) മാത്രം പോര
Deleteഅണ്ടിപ്പരിപ്പും(കുഞ്ഞാലിക്കുട്ടി) കിസ്മിസും(പച്ച ബെൽറ്റ്) കറുവാപ്പട്ടയും(പാകിസ്താൻ), അങ്ങനെ എല്ലാം കൂടെ കൂട്ടി ഒന്ന് കൊയക്കിൻ. റ്റേസ്റ്റ് കൂടും :-)
കൈ വെട്ടിയത് തനി കാടത്തം, ശക്തമായി അപലപിക്കുന്നു, ഭാര്യ മരിച്ചത് വ്യസനകരം , എന്നാൽ ആത്മഹത്യക്ക് ഉത്തരവാദി കൈ വെട്ടിയവർ എന്ന് അങ്ങനെ പറയാൻ ഒന്നും ഒക്കില്ല, ലാഭക്കൊതിയന്മാർ ആയ കോളേജ് അധികൃതരുടെ എന്തെങ്കിലും കയ്യിലിരുപ്പു ആണെന്നെ പറയാൻ പറ്റൂ. കേരളത്തില്‍ ഈ സംഭവത്തിന് മുമ്പും പിമ്പും രാഷ്റ്റ്രീയ്യ കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ട്, കൈ അല്ല കഴുത് തന്നെ വെട്ടിയിട്ടുണ്ട്. അറ്റ കൈ തുന്നി ചേര്‍ക്കാൻ ആയെങ്കിലു കഴുത് ഒരിക്കലും തുന്നി ചേര്‍ത്തത് ആയി അറിവില്ല.
Deleteഅവരുടെ ഒക്കെ ബന്ധുക്കൾ ആത്മഹത്യ ചെയ്താലും കാണുമായിരിക്കും ഈ വക ധാര്‍മിക രോഷം??? ഏതായാലും ഇങ്ങനെ ഒരു വിദ്വേഷത്തില്‍ ചാലിച്ച പേപ്പര്‍ തയ്യാര്‍ ആക്കി എന്ന കുറ്റത്തില്‍ നിന്നും ജോസഫിന് അങ്ങനെ ഒഴിഞ്ഞു മാറാൻ പറ്റില്ല, ആ വ്രണം ഇനിയും കുത്തി പഴുപ്പിക്കണ്ട എന്ന ബഷീറിന്റെ അഭിപ്രായം കേള്‍ക്കുമ്പോ ദഹനക്കേട് ഉണ്ടാകുന്നവര്‍ ഈ പേപ്പര്‍ (http://a.disquscdn.com/uploads/mediaembed/images/902/7433/original.jpg) ഒന്ന് മറിച്ചു നോക്കുന്നതും നല്ലതായിരിക്കും
>>>>ലാഭക്കൊതിയന്മാർ ആയ കോളേജ് അധികൃതരുടെ എന്തെങ്കിലും കയ്യിലിരുപ്പു ആണെന്നെ പറയാൻ പറ്റൂ.<<<<
Deleteലാഭക്കൊതിയന്മാർ ആയ കോളേജ് അധികൃതരുടെ കയ്യിലിരുപ്പു കൊണ്ടു തന്നെയാണ്, ജോസഫ് സാറിനെ ജോലിയില്‍ പ്രവേശിപ്പിക്കാത്തത്. മുസ്ലിങ്ങളുടെ മദവികാരം വൃണപ്പെടുത്തി എന്ന് മുസ്ലിങ്ങളൊക്കെ കോറസു പാടി. അത് കേട്ട സര്‍ക്കാര്‍ ജോസഫിനെതിരെ ക്രിമിനല്‍ കേസും എടുത്തു. ക്രിമിനല്‍ കേസില്‍ പ്രതി ആയ ഒരാളെ ജോലിക്കു വയ്ക്കാന്‍ ഈ കോളേജ് അധികൃതര്‍ക്ക് തോന്നിയില്ല. ക്രിമിനലുകളെ സംരക്ഷിക്കുന്ന ജനുസുകള്ക്ക അത് ഇഷ്ടമാകണമെന്നില്ല.
കോളേജ് അധികൃതര്‍ക്ക് ലാഭക്കൊതി തന്നെയാണ്. തൊടുപുഴയില്‍ അനേകം മുസ്ലിങ്ങളുണ്ട്. ആവര് കൂടി പഠിക്കുന്ന കോളേജാണ്, ന്യൂമാന്‍ കോളേജ്. കൂടാതെ ഇതേ മനേജ്മെന്റിന്റെ കീഴില്‍ അനേകം സ്ഥാപനങ്ങള്‍ ഇടുക്കി ജില്ലയിലൊട്ടാകെ ഉണ്ട്. അവിടെയൊക്കെ മദവികാരം വൃണപ്പെട്ട മുസ്ലിങ്ങള്‍ പഠിക്കുന്നുമുണ്ട്. അവരൊക്കെ ഓടിപ്പോയാല്‍ ലാഭം കുറയും. ഇവരെ വെറുപ്പിക്കേണ്ടെന്ന് ലാഭക്കൊതിയുള്ള കോളേജ് അധികൃതര്‍ തീരുമാനിച്ചു. അതില്‍ എന്താണു തെറ്റ്? പാപം ചെയ്ത ക്രൈസ്തവ മത ഭ്രാന്തനാണ്, ജോസഫ് എന്ന് ഈ മഹാന്മാരൊക്കെ കരുതുന്നതിനെ കോളേജ് അധികൃതരും ഗൌരവമായി എടുത്തു. അതോ ഇനി തൊടുപുഴിലെ മുസ്ലിങ്ങളൊക്കെ ഇത് തിരിച്ചറിയാന്‍ ശേഷിയില്ലത്ത മന്തന്മാരാണോ?
ലാഭക്കൊതി ഇല്ലാത്ത അനേകം മുസ്ലിം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടായിരുന്നല്ലോ. എന്തു കൊണ്ട് അതില്‍ ഏതിലെങ്കിലും ഒന്നില്‍ ഈ അധ്യാപകനു ജോലികൊടുത്തില്ല? അദ്ദേഹം വിരമിക്കുന്നത് മാര്‍ച്ച് 31 നാണ്, ഇനിയു സമയം ഉണ്ട്. ദീനാനുകമ്പ വഴിഞ്ഞുഴുകുന്നവര്ക്ക് ഇനിയും ആകാം. എന്തുകൊണ്ട് ആ വഴിക്ക് ചിന്തിക്കുന്നില്ല?
Well Said kalidasan
Deleteവ്യക്തമായ വിലയരുത്തൽ, ഇത് കൂടുതൽ പേർ വായിക്കട്ടെ സര്‍വ്വ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹമാണ്,മാനുഷിക മൂല്യങ്ങളാണ്
ReplyDeleteമത നിയമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു മനുഷ്യ മനസ്സിൽ ഇരുട്ടും
ശത്രുതയും ഉണ്ടാക്കുന്നവർ ആരായാലും ദൈവീക കോടതിയിൽ ഉത്തരം പറയേണ് വരും,തീര്‍ച്ച,
നല്ല ഏഴുത്തിനു സരവ ആശംസകളും നേരുന്നു ,,,
നല്ല എഴുത്ത്...ഞാന്‍ താങ്കളുടെ പല എഴുത്തുകളും ഇവിടെ വായിച്ചിട്ടുണ്ട്. ഇതിനൊരു അഭിപ്രായം രേഖപ്പെടുത്തണം എന്ന് തോന്നി...മതഭ്രാന്തന്മാര് ചേര്‍ന്ന് കൈവെട്ടിയതും പോരാതെ ഒരാളെ ആത്മഹത്യയിലേക്കും നയിച്ചു. ഇവിടെ ആരോ അഭിപ്രായം എഴുതിയത് കണ്ടു കൈ വെട്ടിയ ആള്ക്കാര് മാത്രമാണ് കുറ്റക്കാര്‍ എന്ന്. എനിക്ക് ശ്രീ വള്ളിക്കുന്നിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണ യോജിപ്പാണ്. കൈവെട്ടിയ ആള്ക്കാര് കുറ്റക്കാരാവുമ്പോള് തന്നെ ശ്രീ ജോസഫ് പഠിപ്പിച്ച കലാലയത്തിന്റെ അധികാരികളും കേരളസര്‍ക്കാരും ഞാനടങ്ങുന്ന കേരള സമൂഹവും ഇതില്‍ തുല്യ പങ്കാളികളാണ്. അത് തിരുത്താന്‍ നമുക്ക് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. കോടതി കുറ്റക്കാരനല്ല എന്ന് പ്രഖ്യാപിച്ച ആളെ ജോലിക്ക് തിരിച്ചെടുക്കാത്ത കലാലയാധികാരികളുടെ നടപടി കുറ്റകരമായ അനാസ്ഥയാണ്, കോടതി അലക്ഷ്യമാണ്. എന്നിട്ടും അതിനെതിരെ നടപടി എടുക്കാന്‍ കേരള സര്‍ക്കാരും തയ്യാറായില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. നമ്മുടെ സര്‍ക്കാരിനും മതാന്ധത ബാധിച്ചെന്ന് തോന്നുന്നു...മതേതരത്വം പ്രസംഗത്തില്‍ മാത്രം കടന്ന് വരുന്ന ഒരു വാക്കായി മാറിയിരിക്കുന്നു, അത് പ്രവര്‍ത്തിയിലൂടെ കാണിക്കേണ്ട ഒരു ആചാരമായിട്ടില്ല ഈ ലോകത്തില്‍...അവിടെയാണ് നമ്മള് പരാജയപ്പെടുന്നത്...
ReplyDeleteശ്രീകാന്ത് മണ്ണൂര്‍
www.sreemannur.blogspot.in
Why she suicide? Ask the locals please. Then judge.
Deleteമതത്തെ വികാരപരതയുടെ ചട്ടക്കൂട്ടിൽ നിന്ന് വിചാരപരതയുടെ ചട്ടക്കൂട്ടിലേക്ക് വഴി നടത്താൻ ശ്രമിക്കണം.. പിന്നെ തുടർന്ന് പറയുന്ന മത പൌരോഹിത്യവര്ഗ്ഗവും അവരുടെ പിണിയാളുകളും എങ്ങിനെ ജീവിക്കുമെന്നാ?
ReplyDeleteന്യൂ മാൻ കോളേജും കൈവെട്ടുമൊക്കെ പലതവണ പലതവണ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്. അതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി അത് പരിഹരിക്കുന്നതിന് വേണ്ടി ഒരു ചെറുവിരൽ പോലും സര്‍ക്കാരും, പൊതു സമൂഹവും അനക്കിയിട്ടിലെങ്ങിലും! PRN
മത പുരോഹിതര്‍ വിദ്വേഷം ഉള്‍ക്കൊണ്ട് പെരുമാറുമ്പോള്‍ അവര്‍ പുരോഹിതര്‍ അല്ലാതാവുന്നു.നീ ബലിയര്‍പ്പിക്കുന്നതിന് മുന്‍പ് നിന്റെ സഹോദരനോട് പൊരുത്തപ്പെടാനാണ് ക്രിസ്തു പറഞ്ഞത്.ഇവര്‍ക്ക് അതിനു കഴിയുന്നില്ല.ജോസഫിന്റെ ചോദ്യം ശരിയായില്ല എന്നു കരുതുന്നവനാണ് ഞാന്‍.മതഭ്രാന്തന്മാര് ആ മനുഷ്യനോടു ചെയ്തത് അങ്ങേയറ്റം നിന്ദ്യവുമാണ്.പക്ഷേ പുരോഹിതര്‍ ചെയ്തുകൊണ്ടിരിക്കുന്നത് കൈവെട്ടിയവര് ചെയ്ത പാപം തന്നെയാണ്.
ReplyDeleteകോളേജ് എന്തു ചെയ്യണമായിരുന്നു എന്നാണ്, താങ്കള്‍ പറയുന്നത്? ജോസഫ് സാറിനെ അധ്യാപകനായി എടുത്ത്, പോപ്പുലര്‍ ഫ്രണ്ടോ മറ്റേതെങ്കിലും ഇസ്ലാമിക ഭീകര സംഘടനയോ കോളേജ് ബോംബിട്ട് നശിപ്പിച്ചോട്ടെ എന്നു കരുതണമായിരുന്നെന്നോ? പ്രവാചക നിന്ദ എന്ന അസംബത്തത്തിന്റെ പേരില്‍ പാകിസ്ഥാനിലും, അഫ്ഘനിസ്താനിലുമൊക്കെ അരങ്ങേറുന്ന വൃ ത്തികേടുകളൊന്നും താങ്കളിതു വരെ കേട്ടിട്ടില്ലേ? അതൊക്കെ ഈ കോളേജിലുമുണ്ടാകാന് അവസരമുണ്ടാക്കി കൊടുക്കണമെന്നോ?
Deleteഇസ്ലാമിക ഭീകരതയേക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ഇതുപോലെ എഴുതുന്നത്. അമേരിക്ക പോലും മുട്ടുമടക്കുന്ന സത്വമാണത്.
ഓ അത് ശരി, പേടിച്ചിട്ടാണല്ലേ? പേടി കൂടുതലുള്ളവര്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ അര്‍ഹതയില്ല.
DeletePedikkande vettathaane.... chodya paper vivadam undaayappol ee managementine blame chaythavaraayirunnu kooduthalum... ippozhum avarkku nere thiriyunnu.... kaalidaasan paranjathu 150 percent shariyaanu
Deleteഒരു കാര്യം ചോദിച്ചോട്ടെ ആരും ഭ്രാന്തിളകരുത്. ഈ കാളിദാസന് എന്താണ് ഉദ്ദേശിക്കുന്നത്.
Deleteസത്യമായിട്ടും എനിക്കു മനസ്സിലാകുന്നില്ല!!!!!!!!!!!
thalayil kalimannaanno ??
Deleteഇവിടെ ഒരു മുസ്ലിമെഴുതിയതുപോലെ ജോസഫ് സാറിന്റെ തട്ടിപ്പും അവിഹിത ബന്ധങ്ങളും കണ്ട് പൊറുതിമുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കൂടി ഒരു ദിവസം അദ്ദേഹത്തെ പിടിച്ചു കെട്ടി കയ്യും കലും വെട്ടി എന്ന്. ഇപ്പോള്‍ മനസിലായി കാണുമല്ലോ.
Deleteഞാനൊരു ന്യൂമാനൈറ്റ് ആണ്. പറഞ്ഞല്ലോ അയാള്‍ ചെയ്തത് തെറ്റ് തന്നെയായിരുന്നു.ഏതോ ഒരു കോടതി പറഞ്ഞത് കൊണ്ട് തെറ്റ് തെറ്റാല്ലാതാകുന്നില്ല. പക്ഷേ ജോസഫിന് നേരിടേണ്ടിവന്ന പീഡനങ്ങള്‍ കണക്കാക്കാതിരുന്നു കൂടാ. ഏത് തെറ്റിനും ഒരു ശിക്ഷയുണ്ട്.അതിലേറെ അനുഭവിച്ചു ആ മനുഷ്യന്. കോളേജിന് നേരെ നടന്ന ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും കാണാതിരിക്കുന്നില്ല. പക്ഷേ മതഭ്രാന്തന്മാരായ ഒരു ന്യൂന പക്ഷത്തെ ഭയന്ന് മുന്നോട്ടുപോകുന്നത് അത്തരക്കാര്‍ക്ക് വളമാകും.അത് ഒരിയ്ക്കലും പാടില്ലാത്തതാണ്.
Deleteപ്രൊഫ ജോസഫ് കേവലം സാധാരണ ഒരു ആള് അല്ല ഒരു കോളേജിലെ മലയാളം വിഭാഗം തലവന്‍ ആണ് അതായത് ബിരുദാനന്തര ബിരുദ ധാരി അയാള്‍ക് മുഹമ്മദ് എന്നത് മുസ്ലിങ്ങളുടെ പ്രവാചകന് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി ഇല്ല എന്ന് പറഞ്ഞു നിങ്ങളെ പോലെയുള്ള ആളുകള്‍ ഫലിപ്പിക്കാന്‍ നോക്കുന്നത് എന്ത് മതേതരത്വം തെളിയിക്കാന്‍ ആയാലും ശെരി അയാള്‍ അത് ചെയ്തത് തെറ്റ് തന്നെയാണ് എന്ന് മാത്രമല്ല അത് അബദ്ധത്തില്‍ സംബവിച്ചതാണ് എന്ന് പറയുന്നതും ശരി അല്ല ,
Deleteആ ചോദ്യ പേപ്പര്‍ തയ്യാറാക്കാന്‍ വേണ്ടി അദ്ധേഹത്തിന്റെ അത്ര വിദ്യാഭ്യാസം ഇല്ലാത്ത ഡി ടി പി ഓപറേട്ടര്ക്ക് നല്കിയപ്പോള് ഇത് അപകടം ചെയ്യും ഇതു ഒഴിവാക്കലാണ് നല്ലത് എന്ന് പറഞ്ഞപ്പോള്‍ ജോസഫ് എന്ന അധ്യാപകന് അത് ചെവി കൊണ്ടില്ല , അതിനു ശേഷം ആ പരീക്ഷ എഴുതുന്നതിനിടയില്‍ ഒരു പെണ് കുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ഈ പരീക്ഷ എഴുതാന്‍ എനിക്ക് മനസില്ല ഇത് എന്റെ പ്രവാചകനെ നിന്ദിക്കുന്നതാണ് എന്ന് പറഞ്ഞു പരീക്ഷ പേപര്‍ അവിടെ കൊടുത്തു ഇറങ്ങി പോയപ്പോയും ആ ചോദ്യ പേപര്‍ പിന് വലിക്കാന്‍ ജോസഫ് തയ്യാറായില്ല അതിനു ശേഷം അയാള്‍ക്കെതിരെ കേസ് വരികയും എന്നാല്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങുന്നതിന് പകരം ഇവിടത്തെ ഇടതു പക്ഷ ഭരണ കൂടവും എം എല്‍ എ മാരും " ഈ ഇടതനെ " സംരക്ഷിച്ചു കേവലം രണ്ടോ മൂനോ നാള് മാത്രമാണ് അയാള്‍ തടവറയില്‍ കഴിഞ്ഞത് എന്നാല്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ സമീപത്തെ മുസ്ലിം സംഘടന പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചാര്‍ത്തി ഒരു മാസത്തോളം ജയിലില്‍ ഇട്ടു ഭരണ കൂടം മുസ്ലിം സമൂഹത്തിനേട്ട മുറിവില്‍ വീണ്ടും മുളക് പുരട്ടി , ശേഷം അയാള്‍ വീണ്ടും വീണ്ടും പറഞ്ഞു അതെന്റെ ആവിഷ്കാര്യ സ്വതന്ദ്രമാണ് ഞാന്‍ അത് ചെയ്തതില്‍ ഖേദിക്കുന്നില്ല എന്ന് , , ഒരു ചിത്രം വരച്ചതിന്റെ പേരില്‍ ദൈവിക നിന്ദ നടത്തി എന്നും പറഞ്ഞു രാജ്യത്ത് നിന്നും നാട് കടക്കേണ്ടി വന്നിട്ടുണ്ട് എം എഫ് ഹുസ്സൈന്‍ എന്ന ലോകം കണ്ട ഏറ്റവും വലിയ ചിത്ര കാരന് എന്നത് മറക്കാന്‍ പാടില്ല ... കൈ വെട്ടിനെ ന്യായികരിക്കുന്നില എന്നാല്‍ ജോസഫ് ചെയ്തത് തെണ്ടി താരമാണ് എന്ന് പറയുന്നതില്‍ ആരെയും ഭയപെടുന്നുമില്ല
"പി.എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തില്‍ 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന പേരില്‍ പി.ടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പില്‍ നിന്നാണ് വിവാദ സംഭാഷണം ഉദ്ധരിച്ചത്.തിരക്കിട്ട് തയ്യാറാക്കിയതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒന്ന് തെരെഞ്ഞെടുക്കുകയായിരുന്നു.അതില്‍ 'മുഹമ്മദ്' എന്ന പേര് നല്‍കുക മത്രമേ താന്‍ ചെയ്തൊള്ളൂ.ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല" എന്ന് പ്രൊഫ: ജോസഫിന്റെ പ്രസ്താവന ആ സമയത്ത് വായിച്ചിരുന്നു.
Deleteതിരക്കിട്ട് തയ്യാറാക്കിയപ്പോള്‍ ഈയൊരു ഉദ്ധരണി തന്നെ പ്രൊഫ:ജോസഫ് തെരെഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു? തികച്ചും നീചമായ പദപ്രയോഗങ്ങളടങ്ങിയ ഈയൊരു ഉദ്ധരണിയില്‍ എന്തിനാണ് അദ്ധേഹം 'മുഹമ്മദ്' എന്ന നാമം തന്നെ നല്‍കിയത്? ഇനി പേര് നല്‍കിയത് തികച്ചും യാദൃഛികമാണെന്ന വാദം അംഗീകരിചാല്‍ തന്നെയും സഹപ്രവര്‍ത്തകരില്‍ ചിലരും, ചോദ്യം ടൈപ്പ് ചെയ്ത ടൈപ്പിസ്റ്റ് വരെ ചോദ്യപേപ്പറിലെ പ്രസ്തുതഭാഗം തെറ്റിദ്ധാരണക്കിടയാക്കുമെന്നത് ചൂണ്ടിക്കാണിച്ചിട്ടും എന്തേ 'മുഹമ്മദ്' എന്ന പേരെങ്കിലും മാറ്റാനുള്ള സന്മനസ്സ് അദ്ധേഹം കാണിച്ചില്ല.വല്ലാത്തൊരു അസഹിഷ്ണുത പ്രൊഫ: ജോസഫിന്റെ ഉള്ളില്‍ ഉണ്ടായിരുന്നില്ല എന്ന് ചിന്തിക്കാന്‍ വയ്യല്ലോ
പ്രൊഫ: ജോസഫിന്റെ തെറ്റുകളില്‍ ബലിയാടേവേണ്ടി വന്ന സലോമി ഇന്നൊരു സമൂഹത്തിന്റെ ഒന്നടങ്കം ദുഃഖമാണ്.ജോസഫിന്റെ നഷ്ടത്തില്‍ സന്തോഷിക്കുന്നതും മനുഷ്യത്വവിരുദ്ധമാണ്.
This comment has been removed by the author.
Deleteചോദ്യപേപ്പർ വിവാദം ,അതുണ്ടാക്കിയ കലാപങ്ങൾ, പ്രകടനങ്ങൾ , ആദ്യാപകന്റെ മകന്റെ നേരെയുള്ള പോലീസ് അക്രം ,വിദ്യാഭ്യാസ മന്ത്രിയുടെ മടയൻ എന്നാ പരാമര്‍ശം ,ജോസഫിന്റെ കീഴടങ്ങൽ ,കൈവെട്ടു , ,പുറത്താക്കൽ നടപടികൾ ,കേസുകൾ ,ട്രിബ്യുണൽ നടപടികൾ തുടങ്ങിയ കാര്യങ്ങൾ വിസമരിച്ചു 'തിരിച്ചെടുക്കൽ 'എന്നാ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു തിടുക്കത്തിൽ നടപടികൾ എടുക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനം എന്നാ നിലയില മാനേജുമെന്റിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ് ..ഏകാപ്ക്ഷീയായി അധ്യാപകനെ തിരിച്ചെടുഅതാൽ പൊതുസമൂഹവും മതതീവ്രവാദികളും ഏതു ഇതു രീതിയിൽ ഉള്‍കൊള്ളും എന്നതും മാനേജുമെന്റിന് വിലയിരുത്തണമല്ലോ ...ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ മാനേജ്മെന്റിന് പങ്കുണ്െടന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ചിലശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഫലമായി യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു വിശദീകരണംപോലും ചോദിക്കാതെ പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം ശരിയെന്നു വിശ്വസിച്ച ഏറെ ആളുകള്‍ ആ നാട്ടിലുണ്ട്. അതിന്റെ തെളിവാണ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും എതിരെ തൊടുപുഴ പ്രദേശത്ത് വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്ററുകള്‍. പ്രിന്‍സിപ്പലിന്റെ ജീവനുനേരെ തുടരെത്തുടരെ ഭീഷണികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പലും കോളജും പോലീസ് സംരക്ഷണയിലായിരുന്നു എന്നതും പലർക്കും അറിവുള്ളതാണ് . .സലോമിയുടെ മരണത്തിന്റെ പാശ്ചാതതലതിലാണ് ഈ വിഷയം കൂടുതൽ സങ്കീർന്നമാകുന്നതു ..ഇവിടെ ജോസഫ് കോളെജിനു പുറത്തായ അധ്യപകനാണ് .. ..കോളേജിൽ നിന്ന് പുറത്തായാൽ യൂണിവേര്സിറ്റി ട്രിബ്യുണലിൽ അപ്പിൽ കൊടുക്കാം ..അപ്പീൽ അനുവദിച്ചാൽ കോളേജിൽ തിരുകെ കയറാം ..ആനുകൂല്യങ്ങളും മറ്റും കിട്ടുന്നതിനു തടസ്സവും ഇല്ല ...ഇതൊരു ചുവപ്പ് നാടായാണ് ..ജോസഫിന്റെ ഫയൽ യൂണിവേര്സിറ്റി ട്രിബ്യുണലിന്റെ പരിഗണയിൽ ഇരിക്കുന്ന വിഷയമാണ് ..സഭയുടെ ഭാഗത്ത് നിന്ന് നിയമങ്ങൾക്കതീതമായ് ഒരു തീരുമാനം ഉണ്ടായില്ല എന്നതാണ് ഇവിടെ വീഴ്ച .....സാദാരണഗതിയിൽ ഇതൊരു സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ് ....ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ വികാരത്തേക്കാള്‍ ഉപരി വിവേകമാണ്നയിക്കേണ്ടത്.. വ്രണിത ഹൃദയരായ ഒരു ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മുന്നോട്ടു പോകാന്‍ സാധ്യമല്ല. ..കേരളം പരമ്പരാഗതമായി മതസഹിഷ്ണതയുടെയും സാമുദായിക മൈത്രിയുടെയും നാടാണ്. അതിനു ഭംഗം വരരുത് എന്നു മാത്രമേ മനെജുമെന്റ് ആഗ്രഹിച്ചിട്ടുള്ളു എന്നതും വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നവർക്ക് വ്യക്തമാകുന്ന കാര്യമാണ് .
Delete>>>ഒരു ചിത്രം വരച്ചതിന്റെ പേരില്‍ ദൈവിക നിന്ദ നടത്തി എന്നും പറഞ്ഞു രാജ്യത്ത് നിന്നും നാട് കടക്കേണ്ടി വന്നിട്ടുണ്ട് എം എഫ് ഹുസ്സൈന്‍ എന്ന ലോകം കണ്ട ഏറ്റവും വലിയ ചിത്ര കാരന് എന്നത് മറക്കാന്‍ പാടില്ല<<<<
Deleteതാങ്കളൊക്കെ ഓര്‍ക്കാന്‍ വേണ്ടി തന്നെയാണ്, ഹിന്ദുക്കള്‍ അദ്ദേഹത്തെ നാടു കടത്തിയത്. താങ്കള്‍ക്കൊക്കെ മാത്രമേ ഇതാകൂ എന്ന അഹന്തക്ക് കൊടുത്ത അടി. ഇനി അടിയും തിരിച്ചടിയുമായി ആഘോഷിക്കാം. നിര്‍മ്മാല്യം എന്ന സിനിമയില്‍ എം റ്റി വാസുദേവന്‍ നായര്‍ ദേവിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന രംഗം ചിത്രീകരിച്ചിട്ടുണ്ട്. അത് കണ്ടപ്പോള്‍ അന്ന് ഒരു ഹിന്ദുവിനും മദ ജലം പൊട്ടിയൊലൊച്ചില്ല. പക്ഷെ ഇപ്പോള്‍ അവരും മാറിയിരിക്കുന്നു. മദ ജലം പൊട്ടി ഒലിക്കാന്‍ തുടങ്ങി. മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, പൊട്ടിയൊലിക്കുന്നതെന്ന് അവര്‍ കാണിച്ചു കൊടുക്കുന്നു. ഇപ്പോള്‍ തീവ്ര ഹിന്ദുക്കള്‍ മറ്റൊന്നു കൂടി ചെയ്യുന്നുണ്ട്. സ്ഫോടനം നടത്തി അതും മുസ്ലിങ്ങളുടെ തലയില്‍ വച്ചു കൊടുക്കുന്നു. നിരപരാധികളായ അനേകം മുസ്ലിങ്ങള്‍ ജയിലിലും കിടക്കുന്നു. മദനിയൊന്നും ഈ ആയുസില്‍ ഇനി പുറത്തിറങ്ങുമെന്ന് തോന്നുന്നില്ല.മൊഹമ്മദ് എന്ന പേരു കേള്‍ക്കുമ്പോഴേക്കും ഭ്രാന്തിളകുന്നവരുടെ ചെയ്തികള്‍ കാണുന്ന നീതി പീഠം, മദനിയില് ആരോപിച്ച കുറ്റം ഗൌരവമുള്ളതാണെന്നു മനസിലാക്കുന്നു.
മുസ്ലിം പേരുള്ള ഏതൊരാളും പടിഞ്ഞാറന്‍ നാടുകളില്‍ ചെന്നാല്‍ ഇല്ലാത്ത പരിശോധനയും തടഞ്ഞു വയ്ക്കലും പീഢനവും ഒക്കെ ആണ്. ഷാരുക്ക് ഖാനൊനും ഇനി അമേരിക്കയിലേക്ക് പോകില്ല എന്നാണു പറയുന്നത്. ഇതൊക്കെ താങ്കളേപ്പോലുള്ളവര്‍ മുസ്ലിം സമൂഹത്തിനു നല്കുന്ന സേവനമാണെന്നു കരുതിയാല്‍ മതി. ലോകം എന്നു പറയുന്നത് ഇസ്ലാമിക രാജ്യങ്ങളും ഇന്‍ഡ്യയും മാത്രമല്ല.
ഇനി പലതും വരാനാണു സാധ്യത. 2000 മുസ്ലിങ്ങളെ വെറുതെ കശാപ്പു ചെയ്ത ഭരണത്തിനു ചുക്കാന്‍ പിടിച്ച നരേന്ദ്ര മോദി മിക്കവാറും അടുത്ത പ്രധാന മന്ത്രി ആകാനാണു സാധ്യത. മലപ്പുറം ജില്ലയിലെ നാലും മൂന്നേഴു മുസ്ലിങ്ങള്‍ വിചാരിച്ചാലൊന്നും അതു തടയാനും ആകില്ല. മതേതരമായി ചിന്തിച്ചിരുന്ന ഭൂരിഭാഗം ഹിന്ദുക്കളും ഇപ്പോള്‍ നമോ നമോ എന്ന് ജപിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനി വരുന്നതൊക്കെ അനുഭവിക്കുക. കൈ വെട്ടിയാലോ കാലു വെട്ടിയാലോ പേടിക്കുന്ന ആളൊന്നുമല്ല മോദി എന്നു മാത്രം മനസിലാക്കുക. വെടിക്കെട്ടു കാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കലായേ ഈ കൈ വെട്ടൊക്കെ മോദി കാണൂ. ഒരു ട്രെയിനില്‍ നടന്ന ആക്രമണം അതി സമര്‍ദ്ധമായി ഗുജറാത്തിലെ എല്ലാ മുസ്ലിങ്ങളുടേയും തലയില്‍ വച്ചു കൊടുത്തവരാണിനി ഇന്‍ഡ്യ ഭരിക്കാന്‍ പോകുന്നത്.
കാളിദാസൻ ഒരു യഥാർത്ഥ സാമ്രാജ്യത്വ ഭീകരവാദി തന്നെയാണെന്ന് വീണ്ടും തെളിയിച്ചു.
Deleteകളിദാസൻറെ മുത്തപ്പന്മാരായ അമേരിക്ക ഒരു വശത്ത് തോക്കും ബോംബും മാരകായുധങ്ങളും കണക്കറ്റ സമ്പത്തും നല്കി പാക് തീവ്രവാദികളെയും, ഇന്ത്യൻ മുജാഹിദീൻ ഭീകരന്മാരെയും പാലൂട്ടി വളർത്തി ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യിക്കുന്നു. മറുവശത്ത് അതേ ഭീകരവാദത്തെ എതിർക്കാനാണെന്ന് പറഞ്ഞ് ഹിന്ദു കാവി ഭീകരന്മാരായ അസിമാനന്ദയെ പോലുള്ളവരെ സഹായിക്കുന്നു. രണ്ട് ആടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കുന്ന അതേ തന്ത്രം. ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സഹോദരങ്ങളെ തമ്മിലടിപ്പിച്ചാൽ കാളി അച്ചായന്മാർക്ക് പിന്നെ പണി എളുപ്പമായില്ലേ.
കാളിദാസൻറെ ഉള്ളിൽ നിന്നും ഭീകരന്മാരെ സപ്പോർട്ട് ചെയ്ത ഒരു കമൻസ് നോക്കൂ.
കാളിദാസൻ said:/// ഇസ്ലാമിക ഭീകരതയേക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ഇതുപോലെ എഴുതുന്നത്. അമേരിക്ക പോലും മുട്ടുമടക്കുന്ന സത്വമാണത്////
ചര്‍ച്ച വഴി തെറ്റി പോകേണ്ട
Deleteഎന്റെ അയല്‍വാസിയായ വിവാഹിതയാകുന്നതുവരെ കുഞ്ഞായിരുന്ന എന്നെ എടുത്തിട്ടുള്ള സലോമിചെച്ചിക്ക് ഒരുപിടി കണ്ണീര് പൂക്കള്‍
ReplyDeleteDear Vinod Mathew.. കുട്ടിക്കാലം മുതൽ അടുത്തിടപഴകിയ ആളുകളുടെ മരണം എപ്പോഴും താങ്ങാനാവാത്തത് തന്നെ.. condolences..
Deleteപ്രഭുദ്ധ കേരളത്തില്‍ സാമൂഹിക പ്രതിഭാധത ഇല്ലാത്ത നേതാക്കളാണ് ഇവയുടെയൊക്കെ ഒരു കാരണം
ReplyDeleteഈ സ്ത്രീയുടെ ആത്മഹത്യയെ കൈ വെട്ട് കേസുമായി ബന്ധപ്പെടുത്താൻ ആവേശം കാണികുന്നവർ എന്ത് കൊണ്ട് സംഭവത്തിന്റെ മറുവശം അന്വേഷികുന്നില്ല?? ജോസഫിന്റെ തട്ടിപ്പും അവിഹിത ബന്ധങ്ങളും ആരും കണ്ടില്ലെന്നു നടിക്കുന്നു.. ചില മുഖ്യധാര മാധ്യമങ്ങൾ തട്ടി വിടുന്ന കഥകൾ അതെ പടി വിശ്വസിക്കുന്നവർ സ്വയം വിഡ്ഢികൾ ആവാൻ ആണോ ശ്രമിക്കുന്നത്.?? ജോസെഫിന്റെ വീട്ടിൽ നടന്ന പീഡനതിന്റെ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ട് ഇരിക്കുകയാണ്.. പിന്നെ അദ്ധേഹത്തിന്റെ സഹോദരന്റെ ഭാര്യ കൊടുത്ത തട്ടിപ്പ് കേസ് ഹൈകോടതി വരെ എത്തിയതും ആണ്...കൈ വെട്ടാണ് ആ സ്ത്രീയുടെ ആത്മഹത്യക് കാരണം എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്.. കുടുംബ പ്രശ്നം അല്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ ഇത്ര ഉറപ്പിച്ച് പറയാൻ പറ്റുന്നു.. നിങ്ങളുടെ കയ്യിൽ ആത്മഹത്യ കുറിപ്പ് വല്ലതും ഉണ്ടോ.. കൈ വെട്ട് മൂന്ന് വര്‍ഷം മുംബ് നടന്ന കാര്യമാണ്.. പോരാത്തതിൻ ജോസഫ് സുഖം പ്രാപിച്ചതുമാണ്... പിന്നെ പട്ടിണിയുടെ കാര്യം പറയുന്നവർ സിപിഎം അനുഭാവ അധ്യാപക സംഘടനകൾ ജോസെഫിൻ കൊടുത്ത 50 ലക്ഷം എവിടെ പോയി എന്ന് കൂടി പറയണം..ഈ അദ്ധ്യാപകൻ എന്ന് പറയുന്നയാൾ ആദ്യം ജോലി ചെയ്തിരുന്നത് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള (വീട്ടിൽ നിന്നും ഒരു കിലോ മീറ്ററീൾ താഴെ മാത്രം ദൂരം) മുവാറ്റുപുഴ നിർമ്മല കോളേജിൽ ആയിരുന്നു. അവിടെ വച്ച് അദ്ദേഹം സ്വഭാവ ദൂഷ്യം കാണിച്ചത് കൊണ്ട് പ്രിൻസിപ്പാളിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ അതേ മാനേജ് മെന്റിന്റെ കീഴിലുള്ള 22കി.മീറ്റർ അകെലെ യുള്ള തൊടുപുഴ ന്യൂമൻ കോളേജിലേക്ക് മാറ്റുകയാണുണ്ടായത്..
ReplyDeleteis it true ?? we need the real facts with proof 11 any reference against these cases ??
Deleteഎന്തായാലും ഈ ലോകം വളരേ വിജിത്രമാരിക്കുന്നു, പോയവര്‍ക്ക് പോയ് , ദൈവമേ ഇതൊക്കേ സഹിക്കാനുള്ള ശക്തി കൊടുക്കട്ടേ....
ReplyDeleteThis comment has been removed by the author.
ReplyDeleteസത്യം അതെന്നായാലും പുറത്ത് വരാതിരിക്കില്ല ..
ReplyDeleteഎന്തെങ്കിലും ഒരു പുതുമ ചെയ്യാം എന്ന് ജോസഫിന് തോന്നിയോ എന്തോ? അത് എങ്ങനെയൊക്കെയോ എവിടെയൊക്കെയോ ചെന്നവസാനിക്കുന്നു ..ചിലരെ തേടി ദുരന്തം വരുന്നു,, ചിലര്‍ ദുരന്തം തേടി പോകുന്നു എന്തായാലും മൊത്തത്തില്‍ ഒരു ദുരന്തം തന്നെ ..ആ സഹോദരിയുടെ ഒരു മാനസിക പ്രശ്നം അവരെ തളര്‍ത്തിയിരിക്കാം ..ആദരാന്ജലികള്..എല്ലാം കഴിയുമ്പോള്‍ കുറ്റപ്പെടുതലുകളുടെ നീണ്ട നിര പിന്നെ എല്ലാം കഴിഞ്ഞു >>>>>
ReplyDeleteIppol palarum palathu marakkunnu.,... sambavam nadanna samayathu MA Baby aayirunnu vidyabhyasa manthri..... chodyapaper vivadam undayappol aropanam undaayathu professorinte nerakkalla college managementinte nerkkayirunnu..... M.A. Babyum LDF sarkkarum managementine nishithamaayi vimarshichu....(pothu samhoohavum)... athinu kaaranakkaranaaya professore niyamathinu munnil konduvannappol - kaivetti kazhinjappol pazhethokke marakkanamathre...... sahikkanamathre..... porukkanamathre,..... NIYAMAM NIYAMATHINTE VAZHIKKU POKATTEY...
ReplyDeleteകാളിദാസൻ,
ReplyDeleteപല വിഷയങ്ങളിലും താങ്കളുടെ അഭിപ്രായങ്ങൾ വായിക്കാറുണ്ട്. അവ മിക്കതും അർത്ഥവത്തതും കൂടുതൽ ചിന്തിക്കാൻ ഉതകുന്നതുമാണ്. എന്നാൽ മുസ്ലീങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ താങ്കൾ കുറച്ച് വൈകാരികമായാണ് പ്രതികരിക്കുന്നത്.പൂർണ്ണമായും യുക്തിപൂർവ്വം വിശകലനം ചെയ്യാറില്ല.
ഇവിടെ ഈ ആത്മഹത്യയ്ക്ക് പ്രധാന കാരണം കൈവെട്ടാണെങ്കിലും കോളേജ് മാനേജ്മെന്റിന്റേയും സഭയുടെയും നീതി നിഷേധം ഒരു കാരണം തന്നെയാണ്. ജോസഫ് സാറിനെ കോളേജിലേക്ക് തിരികെയെടുത്താൽ മുസ്ലിം തീവ്രവാദികൾ പ്രശ്നമുണ്ടാക്കുമെന്നത് ശരിയാണെങ്കിലും സഭയ്ക്കും കോളേജ് മനേജ്മെന്റിനും സാമൂഹിക വും സാമ്പത്തികവുമായ താൽപര്യങ്ങൾ ഉണ്ടെന്നുള്ളതു വ്യക്തമാണ് .അതിനെ ശരിവയ്ക്കുന്നതാണ് അവിടെയുള്ള നാട്ടുകാരുടെയും മറ്റു പ്രമുഖരുടെയും അഭിപ്രായങ്ങൾ. ജോസഫ് സാറിന് മാന്യമായ വിരമിക്കലിന് അവസരം നൽകിയും പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകാമെന്നുള്ള ഉറപ്പ് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഈ ആത്മഹത്യ സംഭവിക്കില്ലായിരുന്നു. സഭയുടെയും കോളേജ് അധികൃതരുടെയും ഭാഗത്ത് നിന്നുമുണ്ടായ സമീപനങ്ങൾ ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ മാനസിക അസ്വസ്ഥതകൾ വർദ്ധിപ്പിച്ചു പിന്നെ വീട്ടിലുള്ള ദാരിദ്ര്യവും കൂടിയായപ്പോൾ ഇതൊക്കെ താങ്ങാനുള്ള മനക്കരുത്തില്ലാതെ പോയി.
***പിന്നെ കാളിദാസൻ താങ്കൾ ഒരു വിഷയത്തിൽ ഒരു നിലപാടെടുത്താൽ അതിന് ഒരു ചെറിയ മാറ്റം പോലും വരുത്തില്ലെന്നുള്ള കാര്യം അറിയാം ആ ഒരു രീതി മാറ്റി വച്ചാൽ നന്നായിരിക്കും.***
ചില വാർത്താ ലിങ്കുകൾ:
http://www.mangalam.com/print-edition/sunday-mangalam/118525
http://www.mangalam.com/editorial/161917
http://marunadanmalayali.com/index.php?page=newsDetail&id=34396
http://marunadanmalayali.com/index.php?page=newsDetail&id=34495
അനോണി,
Deleteജോസഫ് സാറിനെ കോളേജിലേക്ക് തിരികെയെടുത്താൽ മുസ്ലിം തീവ്രവാദികൾ പ്രശ്നമുണ്ടാക്കുമെന്നതില്‍ താങ്കള്‍ക്ക് സംശയമില്ലല്ലോ. ഇതുപോലെ ഒരാക്രമണം കോളേജില്‍ വച്ചുണ്ടായാല് പല കുട്ടികള്‍ക്കും സലോമിയുടെ മാനസിക അവസ്ഥ ഉണ്ടാകുമെന്നതുറപ്പാണ്. അതാണോ താങ്കളൊക്കെ ആഗ്രഹിക്കുന്നത്.
മുസ്ലിങ്ങ:ള്‍ ഉള്‍പ്പെടുന്ന അനേകം വിഷയങ്ങള്‍ കേരളത്തിലുണ്ടാകുന്നുണ്ട്. പക്ഷെ ഞാന്‍ പ്രതികരിക്കുന്നത് വളരെ കുറച്ചെണ്ണത്തോടു മാത്രമാണ്.
ജോസഫ് സാര്‍ ഒരു പ്രവാചകനെയും നിന്ദിച്ചിട്ടില്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണീ വിഷയത്തില്‍ ഞാന്‍ അല്‍പ്പം വൈകാരികമായി തന്നെ പ്രതികരിച്ചത്. അദ്ദേഹം മുസ്ലിം പ്രവാചകന് മൊഹമ്മദിനെ നിന്ദിച്ചു എന്ന കള്ളം മുസ്ലിങ്ങള്‍ പറഞ്ഞു പരത്തിയതില്‍ നിനാണിതൊക്കെ ആരംഭിച്ചത്. ജോസഫ് സാറിനു കൈയ്യും കാലും നഷ്ടപ്പെട്ടു. ഭാര്യക്ക് ജീവന് നഷ്ടപ്പെട്ടു. അമ്മക്കു ബുദ്ധി പോലും നഷ്ടപ്പെട്ടു. ആ കുടുംബം ശിഥിലമായി. അതിലും കൂടുതലായി പൊതു ജനത്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. ഇതിനൊക്കെ കാരണമായത് മുസ്ലിങ്ങള്‍ ഇല്ലാത്ത അസത്യം പറഞ്ഞു പരത്തിയിട്ടാണ്.
താങ്കളിവിടെ പകര്‍ത്തിയ ലിങ്കുകളിലുള്ള മാദ്ധ്യമങ്ങള്‍ക്കൊക്കെ അവരുടെ അജണ്ടയുണ്ട്. ഇവരൊനും ഇന്നു വരെ ജോസഫ് സാറിനു പറയാനുള്ള കാര്യം വായനക്കാരെ കേള്‍പ്പിച്ചിട്ടില്ല ഇപ്പോള്‍ ഒരു സാധു സ്ത്രീ മരിച്ചപ്പോള്‍ അതിലും അവര്‍ മുതലെടുപ്പു നടത്തുന്നു. അതേ ഞാന്‍ ഇതില്‍ കാണുനുള്ളു. ഇതൊക്കെ മനസിലാക്കാന്‍ മാദ്ധ്യങ്ങള്‍ എഴുതിയത് വായിക്കേണ്ട ആവശ്യമെനിക്കില്ല. ജോസഫ് സാറിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു എന്നത് നേരാണ്. പക്ഷെ അതുകൊണ്ടാണ്, സലോമി ആത്മഹത്യ ചെയ്തതെന്ന് ഞാന്‍ കരുതുന്നില്ല.
കത്തോലിക്കാ സഭക്ക് വേണമെങ്കില്‍ ജോസഫ് സാറിനെ തിരിച്ചെടുത്ത് അദ്ദേഹത്തെ സഹായിക്കാമായിരുന്നു. അതു ചെയ്തില്ല എന്നും പറഞ്ഞ് കുറ്റം പറയുന്നവര്‍ക്കും വേണമെങ്കില്‍ ജോസഫ് സാറിനെ സഹായിക്കാമായിരുന്നു. അദ്ദേഹം മത വികാരം വൃണപ്പെടുത്തി എന്നും പറഞ്ഞ് ക്രിമിനല്‍ കേസെടുത്ത സര്‍ക്കാരിനെ എന്തുകൊണ്ട് ഇവരൊന്നും വിമര്‍ശിക്കുന്നില്ല. കോടതി ആ ആരോപണം തള്ളിക്കളഞ്ഞപ്പോഴെങ്കിലും സര്‍ക്കാര്‍ ഇദ്ദേഹത്തിനു നഷ്ടപരിഹാരം നല്‍കേണ്ടതല്ലായിരുന്നോ? ഈ കേസെടുത്തതുകൊണ്ടല്ലേ കോളേജ് അധികാരികള്‍ അദ്ദേഹത്തെ പിരിച്ചു വിട്ടത്. നാലു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഈ കേസിലെ പ്രതികളെ വിചാരണ ചെയ്ഹിട്ടില്ല. എന്തുകൊണ്ട് കോടതിയുടെ ഈ അനാസ്ഥയെ ആരും വിമര്‍ശിക്കുന്നില്ല.
ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചു എന്ന് ഇന്നും മുസ്ലിങ്ങളെല്ലാം വിശ്വസിക്കുന്നു. ആ ചിന്താഗതി മാറാത്തിടത്തോളം മറ്റെന്തു ലേപനം പുരട്ടിയാലും ഇതിന്റെ കറ മാഞ്ഞു പോകില്ല. യഥാര്ത്ഥ് കാരണം മറച്ചു വച്ചിട്ട്, അതേതുടര്നുണ്ടായ സ്വാഭാവിക പരിണതികളെ പര്‍വതീകരിക്കുന്നതിലും മറ്റെന്തോ അജണ്ടയുണ്ടെന്നേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു. ഒറ്റ മുസ്ലിമും ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചിട്ടില്ല എന്നു പറഞ്ഞിട്ടില്ല എന്നു കൂടി ഓര്‍ക്കുക. ഈ പോസ്റ്റില്‍ പോലും ചിലര്‍ അദ്ദേഹത്തെ ക്രൈസ്തവ മത ഭ്രാന്തനെന്നാണു വിളിക്കുന്നതെന്നോര്‍ക്കുക. ഓരോ സമൂഹത്തെയും മറ്റുള്ളവര്‍ വിലയിരുത്തുന്നത് അവരുടെ നിലപാടുകളെയും ചെയ്തികളെയും അടിസ്ഥാനമാക്കിയാണ്.
Best Links......!!!!! vere onnum kittiyilla.... !!!
Deleteബഷീര്കാ, ഇതാണ് പ്രതികരണം. നിഷ്പക്ഷമായി വിലയിരുത്തുന്ന നിങ്ങളുടെ പോസ്റ്റുകൾ വയിക്കനനാണ് ഇവിടെ വരുന്നത്. തുടര്‍ന്നും എഴുതുക. കാളികളും സുടാപികളും പരിഹസിചോട്ടെ. നിങ്ങളുടെ അഭിപ്രായം തുറന്നെഴുതുക. ഞങ്ങളെപ്പോലുള്ള വായനക്കാർ എന്നും കൂടെയുണ്ടാകും.
ReplyDeleteടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ തീയതിക്ക് മുമ്പായി ജോലിയില്‍ പുനപ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്നു ന്യൂമാന്‍ കോളജ് മാനേജര്‍ അറിയിച്ചു. ഈ തീരുമാനം ഗവണ്മെന്റിന്റെയും മഹാത്മാഗാന്ധി യുണിവേഴ്സിറ്റിയുടെയും അംഗീകാരത്തിന് വിധേയമായിരിക്കും. -
ReplyDeleteഒരു കാര്യം ചോദിച്ചോട്ടെ ആരും ഭ്രാന്തിളകരുത്. ഈ കാളിദാസന് എന്താണ് ഉദ്ദേശിക്കുന്നത്.
ReplyDeleteസത്യമായിട്ടും എനിക്കു മനസ്സിലാകുന്നില്ല!!!!!!!!!!!
കുറെ ലിങ്കുകള്‍ വായിച്ചതല്ലേ. ഇതു കൂടി വായിക്കുക.
ReplyDeleteനമ്മള് ലജ്ജിക്കേണ്ട സംഭവ പരമ്പര.
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനത്തെ വേർത്തിരിക്കുന്നവർ ചെയ്യുന്നത് ഏറ്റവും വലിയ പാപമാകുന്നു.എല്ലാ മത്ങ്ങളും സമാധാനവും സ്നേഹവുമാണു ഉദ്ഘോഷിക്കിന്നത്.എന്നാൽ മതത്തിന്റെ പേരിൽ ഉറഞ്ഞുതുള്ളുന്നവരെ തിരുത്താൻ എല്ലാവരും ഒന്നിക്കണം.ജോസഫ് മാഷിന്റെ കൈ വെട്ടിയവർ ഇസ്ലാമിന്റെ പേരിൽ ചെയ്ത് ഈ നിഷ്ടൂര കൃത്യം ഒരിക്കലും ഇസ്ലാം അനുവദിക്കുന്നുമില്ല.മുസ്ലിം നേതാക്കളും സംഘടനകളും ഈ ദുഷ്ടതക്കെതിരെ രംഗത്തുവന്നിട്ടുമുണ്ട്.ഒരാൾ 99% മുസ്ലിംകളും ഈ വിഷയത്തെ സപ്പോർട്ട് ചെയ്തതായി എഴുതിക്കണ്ടു.സമുദായത്തിന്റെ പേരിൽ ചിലർ കാട്ടികൂട്ടുന്നതാണു ഇസ്ലാമെന്ന് തെറ്റിദ്ധരിച്ചവരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരും തിരുത്തുക.
ReplyDeleteചോദ്യപ്പേപ്പറില്‍ മുഹമ്മദ് എന്നു വന്നാല്‍ മതനിന്ദ, കൈവെട്ടും . പ്രവാചകന്റെ കാര്‍ട്ടൂണ്‍ ആരെങ്കിലും എവിടെയെങ്കിലും വരച്ചാല്‍ മതനിന്ദ, ഇവിടെയും കത്തിക്കും . സിനിമയില്‍ അല്‍ ഖ്വൈദയെ കാണിച്ചാല്‍ മതനിന്ദ, തിയേറ്റര്‍ തകര്‍ക്കും . ഭാരതത്തിലെ ഭൂരിപക്ഷ സമൂഹം ആദരവോടെ മാത്രം കാണുന്ന ഭാരതമാതാവിനെയും മറ്റു ദേവീദേവന്‍ മാരെയും നഗ്നരാക്കി ചിത്രം വരച്ച് അപമാനിച്ചാല്‍ ആവിഷ്കാരസ്വാതന്ത്ര്യം , ആരും മിണ്ടരുത് . ആയിരക്കണക്കിനാളുകള്‍ ദൈവതുല്ല്യം കാണുന്ന അമൃതാനന്ദമയി അമ്മയെപ്പോലുള്ള മഹത്തുക്കളെ ദുഷിച്ചു ചാനലുകള്‍ നിറച്ചാല്‍ മാദ്ധ്യമസ്വാതന്ത്ര്യം , പ്രതികരിക്കരുത്. വാളെടുത്ത് പ്രതികരിക്കാത്തവര്‍ കഴിവില്ലാത്തവരെന്നു തീവ്രവാദികള്‍ ചിന്തിക്കുന്നു .എങ്കിലും തീവ്രവാദികള്‍ തന്നെ ശക്തര്‍ . കാരണം അവറ്ക്ക് ഇവിടെ ഒരു കുടുംബമെങ്കിലും തകര്‍ക്കാന്‍ പറ്റി.
ReplyDeleteചോദ്യപ്പേപ്പറില്‍ മുഹമ്മദ് എന്നു വന്നാല്‍ മതനിന്ദ, കൈവെട്ടും . പ്രവാചകന്റെ കാര്‍ട്ടൂണ്‍ ആരെങ്കിലും എവിടെയെങ്കിലും വരച്ചാല്‍ മതനിന്ദ, ഇവിടെയും കത്തിക്കും . സിനിമയില്‍ അല്‍ ഖ്വൈദയെ കാണിച്ചാല്‍ മതനിന്ദ, തിയേറ്റര്‍ തകര്‍ക്കും. ഭാരതത്തിലെ ഭൂരിപക്ഷ സമൂഹം ആദരവോടെ മാത്രം കാണുന്ന ഭാരതമാതാവിനെയും മറ്റു ദേവീദേവന്‍ മാരെയും നഗ്നരാക്കി ചിത്രം വരച്ച് അപമാനിച്ചാല്‍ ആവിഷ്കാരസ്വാതന്ത്ര്യം , ആരും മിണ്ടരുത് . ആയിരക്കണക്കിനാളുകള്‍ ദൈവതുല്ല്യം കാണുന്ന അമൃതാനന്ദമയി അമ്മയെപ്പോലുള്ള മഹത്തുക്കളെ ദുഷിച്ചു ചാനലുകള്‍ നിറച്ചാല്‍ മാദ്ധ്യമസ്വാതന്ത്ര്യം , പ്രതികരിക്കരുത്. വാളെടുത്ത് പ്രതികരിക്കാത്തവര്‍ കഴിവില്ലാത്തവരെന്നു തീവ്രവാദികള്‍ ചിന്തിക്കുന്നു .എങ്കിലും തീവ്രവാദികള്‍ തന്നെ ശക്തര്‍ . കാരണം അവറ്ക്ക് ഇവിടെ ഒരു കുടുംബമെങ്കിലും തകര്‍ക്കാന്‍ പറ്റി.
ReplyDeleteഈ വിഷയം കണ്ടപ്പോൾ പ്രതികരിച്ചാൽ അത് വർഗീയമായിപ്പോകുമോ എന്ന സംശയം ഉണ്ടായിരുന്നത് കൊണ്ടാണ് ഇത് വരെ പ്രതികരിക്കാതിരുന്നത് .
ReplyDeleteകോടതി കുറ്റവിമുക്തനാക്കിയ ഉടനെ തന്നെ ജോസഫിനെ സർവീസിൽ തിരിച്ചെടുത്തിരുന്നുവെങ്കിൽ ഈ ആത്മഹത്യ ഒഴിവാകുമായിരുന്നോ ബഷീർ ? ഒഴിവാകാൻ ഒരു ചാൻസ് ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അംഗീകരിക്കാം. ഈ പ്രശ്നം ഒരിക്കലും അതിന്റെ റൂട്ട് ലെവലിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന സത്യം എല്ലാവരും അംഗീകരിക്കണം.
ജോസഫ് സാറിന്റെ കൈ വെട്ടിക്കഴിഞ്ഞതിനു ശേഷം മാത്രമാണ്, ആ ചോദ്യ പേപ്പറിന്റെ കോപ്പി സോഷ്യൽ മീഡിയയിൽ വരുന്നത് തന്നെ.
ഒരു ക്ലാസ്സ് ടെസ്റ്റ് പേപ്പറിൽ പി റ്റി കുഞ്ഞു മുഹമ്മദിന്റെ ലേഖനത്തിലെ ഒരു ഭാഗം ഉചിതമായി ചിഹ്നങ്ങൾ ചേര്‍ക്കാൻ പറഞ്ഞ ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ ആണ് ഈ ക്രൂരതകൾ എല്ലാം അരങ്ങേറിയത് എന്ന് എത്ര പേർക്കറിയാം.?
കുഞ്ഞു മുഹമ്മദിന്റെ കഥാപാത്രത്തിന്റെ പേര് മുഹമ്മദ് എന്നാക്കിയതാണ് അദ്ദേഹം ചെയ്ത തെറ്റ് . താങ്കളുടെ തന്നെ മുൻ ലേഖനത്തിൽ താങ്കൾ തന്നെ പറയുന്നുണ്ട് "ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പര്‍ തികഞ്ഞ അസംബന്ധം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. സാമാന്യ വിവരമില്ലാത്ത ഒരദ്ധ്യാപകന് എന്നേ അയാളെ വിളിക്കാന്‍ പറ്റൂ. " .അതിൽ തന്നെ ഉണ്ട് അയാൾ ഒരു തെറ്റു ചെയ്തു എന്ന ഒരു ധ്വനി . ഇത്ര ലോകപരിചയമുള്ള താങ്കൾ തന്നെ പറയുന്നു അയാൾ ഒരു തെറ്റു ചെയ്തു അയാളോട് ക്ഷമിക്കൂ എന്ന് .വർഗീയവാദത്തിന്റെ ഒരു ഭൂതകാലവും ഇല്ലാതിരുന്ന ആ അധ്യാപകന്റെ ഈ പ്രവൃത്തി ഒരു മാനുഷികമായ കയ്യബദ്ധമായി കാണാൻ എന്ത് കൊണ്ട് താങ്കൾക്കു പോലും പറ്റിയില്ല ?
എല്ലാ മത വിഭാഗത്തിലും ഉണ്ടാവും തീവ്ര ചിന്താഗതിയുള്ള വളരെ ചെറിയ ന്യൂന പക്ഷം . അവർ ചെയ്യുന്ന കൊള്ളരുതായ്മക്ക് അവർ തങ്ങളുടെ മതത്തെ ഒരു പരിചയാക്കി പിടിക്കുമ്പോൾ ഭൂരിപക്ഷം വരുന്നവർ അതിനെ ശക്ത്മായി എതിർത്തില്ലെന്ങ്കിൽ അത് ആ മതത്തിന്റെ സ്വരമായി തെറ്റിദ്ധരിക്കപെടും. കേസിലെ മുഖ്യ പ്രതികൾ 2 പേർ ഇനിയും പിടിയിൽ ആയിട്ടില്ല എന്നുള്ളത് അവർക്ക് ആരുടെ സംരക്ഷണം കിട്ടുന്നത് കൊണ്ടാണ്? ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ തിരിച്ചു കയറലിനു ഒരു വൈദികൻ തടസ്സം നിന്ന് എന്ന് കേൾക്കുന്നുണ്ട് . ഇനി അയാളുടെ പേര് പുറത്ത് വരാൻ എന്ത് ദുരന്തം വരണമോ ആവോ?
Just quoting some points from Kaalidasan below
ReplyDelete“താങ്കളിവിടെ പകര്‍ത്തി യ ലിങ്കുകളിലുള്ള മാദ്ധ്യമങ്ങള്ക്കൊ ക്കെ അവരുടെ അജണ്ടയുണ്ട്. ഇവരൊനും ഇന്നു വരെ ജോസഫ് സാറിനു പറയാനുള്ള കാര്യം വായനക്കാരെ കേള്പ്പിരച്ചിട്ടില്ല”
“ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചു എന്ന് ഇന്നും മുസ്ലിങ്ങളെല്ലാം വിശ്വസിക്കുന്നു. ആ ചിന്താഗതി മാറാത്തിടത്തോളം മറ്റെന്തു ലേപനം പുരട്ടിയാലും ഇതിന്റെ കറ മാഞ്ഞു പോകില്ല. യഥാര്ത്ഥ് കാരണം മറച്ചു വച്ചിട്ട്, അതേതുടര്നു്ണ്ടായ സ്വാഭാവിക പരിണതികളെ പര്വഇതീകരിക്കുന്നതിലും മറ്റെന്തോ അജണ്ടയുണ്ടെന്നേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു. ഒറ്റ മുസ്ലിമും ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചിട്ടില്ല എന്നു പറഞ്ഞിട്ടില്ല എന്നു കൂടി ഓര്ക്കു ക. ഈ പോസ്റ്റില്‍ പോലും ചിലര്‍ അദ്ദേഹത്തെ ക്രൈസ്തവ മത ഭ്രാന്തനെന്നാണു വിളിക്കുന്നതെന്നോര്ക്കു ക.”
I agree with you. I have been observing the news and events since the day of the question paper incident and I strongly believe that no enough attention was given to what Pof. T.J. Joseph has to say about it. The moment the question paper was publicized, so soon a theory was formed that he did an insult to The Prophet and no one really cared if that actually happened. As Vallikkunnu said, enough had been told and discussed about it; so I don’t go deep into it. But what I wanted to say is, nobody took a break to think about the chances that whether the Professor did an intentional insult or not. One can argue with strong points that he insulted and another can argue with counter points. But here, the counterpoints went unnoticed, or nobody could strongly dare to raise a counterpoint as the situation was so uncontrollable by the evening that a Hartal was declared in the Town, the easiest and obvious must-do-thing on any situation – A Hartal. Anyway, am not diverting from the subject.
The Professor was trying to explain but all went into deaf ears. Again, let me repeat that there are chances that he did it intentionally, and there are equal chances that he didn’t. That side of his chance of being innocent was blinded by the so sensitive society and sensation-craving media. The Church, the management of the college and the police who all had the responsibility to analyse the situation unbiasedly were so hasty to reach in a conclusion – may be too overwhelmed by the reaction of the mob - that T.J. Joseph indeed did a crime intentionally and that was the easiest thing for them to do, or for that matter, for anybody to do - to swim with the current.
Agree with Sam Ganesh too on his above comment
Just quoting some points from Kaalidasan below
ReplyDelete“താങ്കളിവിടെ പകര്‍ത്തി യ ലിങ്കുകളിലുള്ള മാദ്ധ്യമങ്ങള്ക്കൊ ക്കെ അവരുടെ അജണ്ടയുണ്ട്. ഇവരൊനും ഇന്നു വരെ ജോസഫ് സാറിനു പറയാനുള്ള കാര്യം വായനക്കാരെ കേള്പ്പിരച്ചിട്ടില്ല”
“ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചു എന്ന് ഇന്നും മുസ്ലിങ്ങളെല്ലാം വിശ്വസിക്കുന്നു. ആ ചിന്താഗതി മാറാത്തിടത്തോളം മറ്റെന്തു ലേപനം പുരട്ടിയാലും ഇതിന്റെ കറ മാഞ്ഞു പോകില്ല. യഥാര്ത്ഥ് കാരണം മറച്ചു വച്ചിട്ട്, അതേതുടര്നു്ണ്ടായ സ്വാഭാവിക പരിണതികളെ പര്വഇതീകരിക്കുന്നതിലും മറ്റെന്തോ അജണ്ടയുണ്ടെന്നേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു. ഒറ്റ മുസ്ലിമും ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചിട്ടില്ല എന്നു പറഞ്ഞിട്ടില്ല എന്നു കൂടി ഓര്ക്കു ക. ഈ പോസ്റ്റില്‍ പോലും ചിലര്‍ അദ്ദേഹത്തെ ക്രൈസ്തവ മത ഭ്രാന്തനെന്നാണു വിളിക്കുന്നതെന്നോര്ക്കു ക.”
I agree with you. I have been observing the news and events since the day of the question paper incident and I strongly believe that no enough attention was given to what Pof. T.J. Joseph has to say about it. The moment the question paper was publicized, so soon a theory was formed that he did an insult to The Prophet and no one really cared if that actually happened. As Vallikkunnu said, enough had been told and discussed about it; so I don’t go deep into it. But what I wanted to say is, nobody took a break to think about the chances that whether the Professor did an intentional insult or not. One can argue with strong points that he insulted and another can argue with counter points. But here, the counterpoints went unnoticed, or nobody could strongly dare to raise a counterpoint as the situation was so uncontrollable by the evening that a Hartal was declared in the Town, the easiest and obvious must-do-thing on any situation – A Hartal. Anyway, am not diverting from the subject.
The Professor was trying to explain but all went into deaf ears. Again, let me repeat that there are chances that he did it intentionally, and there are equal chances that he didn’t. That side of his chance of being innocent was blinded by the so sensitive society and sensation-craving media. The Church, the management of the college and the police who all had the responsibility to analyse the situation unbiasedly were so hasty to reach in a conclusion – may be too overwhelmed by the reaction of the mob - that T.J. Joseph indeed did a crime intentionally and that was the easiest thing for them to do, or for that matter, for anybody to do - to swim with the current.
Agree with Sam Ganesh too on his above comment
മതത്തെ വികാരപരതയുടെ ചട്ടക്കൂട്ടിൽ നിന്ന് വിചാരപരതയുടെ ചട്ടക്കൂട്ടിലേക്ക് വഴി നടത്താൻ ശ്രമിക്കണം. അവയിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ കൃസ്ത്യാനിയെന്നോ ഭേദമില്ല. സ്വാമിയോ മൗലവിയോ പാതിരിയോ എന്ന വ്യത്യാസമില്ല. പ്രഭാഷണങ്ങളിൽ, പഠന സദസ്സുകളിൽ, ക്ഷേത്രങ്ങളിൽ, പള്ളികളിൽ എന്ന് വേണ്ട ആശയ സംവേദനം സാധ്യമാകുന്ന എല്ലായിടത്തും മനുഷ്യ രക്തത്തിന്റെ വിലയെക്കുറിച്ച്, ജാതിയുടെയും മതത്തിന്റെയും അതിരുകൾക്കപ്പുറത്തെ മനുഷ്യ സാഹോദര്യത്തെക്കുറിച്ച് പഠിപ്പിക്കാൻ കഴിയണം. പകയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ വെള്ളവും വളവും നല്കി നട്ടു വളർത്തുന്ന തീവ്ര സംഘങ്ങൾക്കെതിരെ - അതേത് മതത്തിന്റെ പേരിലായിരുന്നാലും - ജാഗ്രതയോടെ നിലകൊള്ളുവാനും നമ്മുടെ കൊച്ചു കുട്ടികളെയെങ്കിലും അത്തരം നശീകരണ ശക്തികളുടെ വലയത്തിൽ പെടാതെ നോക്കാനും കഴിയണം.
ReplyDeleteNO COMMENTS!
ഇവിടെ എല്ലാവരും കൂടി പുകമറ സൃഷ്ടിക്കരുത് . താഴെ പറയുന്നവ ലേഖകന്‍ അം ഗീകരിക്കുന്നുന്ടോ ?
ReplyDelete1) ജോസഫ് എന്ന അദ്ധ്യാപകന് മതനിന്ദക്കു എഴുതിയുണ്ടാക്കിയ ഒന്നല്ല ആ ചോദ്യം. ഒരു മുസ്ലീമിന്റെ ബുക്കിലെ കടമെടുത്തതാണ് .
2) തെറ്റാണെന്നു മതവാദികള്‍ പറഞ്ഞതോടെ അദ്ദേഹം കീഴടങ്ങി, മാപ്പു പറഞ്ഞു .അതോടെ
ഇവിടെ മതേതര സാഹോദര്യ സമൂഹമായിരുന്നു ഉള്ളതെങ്കില്‍ പ്രശ്നം കഴിഞ്ഞേനെ .
3) പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സ്വഭാവമുണ്ടന്ന് പോലീസും ഇന്റെലിജന്സും പറയുന്ന സം ഘടന ഇതിനെ തങ്ങളുടേതായ അന്തരീക്ഷവും ആധിപത്യവും ഉറപ്പിക്കനും ഞങ്ങള്‍ മുസ്ലീം സം രക്ഷകരാണ് എന്ന് കാണിക്കാനും ഉപയോഗിച്ചു.ക്രൂരമായി ആക്രമിച്ചു കൈപ്പത്തി വെട്ടിയെറിഞ്ഞു.
4) കോളേജ് അധികൃതര്‍ എന്നിട്ടും തങ്ങളുടേതായ ചില താല് പര്യത്തിനു വേണ്ടിയോ ഭയന്നിട്ടോ
ഒരു പിന് തുണയും കൊടുത്തില്ല .
5) ഇപ്പോള്‍ ആ കുടും ബം തന്നെ തകര് ന്നു. ഇനി എന്ത് അവിഹിത കഥകള്‍ ഉണ്ടായാലും .
6) ഇപ്പോഴും കൈവെട്ടുകാരെ അംഗീകരിക്കുന്നവര്‍ ഉള്ളത് ഒരിക്കലും ആര്‍ക്കും നല്ലതിനല്ല. പ്രത്യേകിച്ച് ആ സമുദായത്തിലുള്ളവര്‍ക്ക്.
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ബഷീറിനു എതിരഭിപ്രായമുണ്ടോ ?
1) ജോസഫ് എന്ന അദ്ധ്യാപകന് മതനിന്ദക്കു എഴുതിയുണ്ടാക്കിയ ഒന്നല്ല ആ ചോദ്യം. ഒരു മുസ്ലീമിന്റെ ബുക്കിലെ കടമെടുത്തതാണ് .
Deleteഎന്ന് തറപ്പിച്ചു പറയാൻ കഴിയില്ല. പുസ്തകത്തിൽ മുഹമ്മദ് എന്ന പേരില്ല. ഒരു സാധാരണക്കാരൻ ഒറ്റ നോട്ടത്തിൽ വായിക്കുമ്പോൾ അവ പ്രകോപനപരമായി തോന്നും സംശയമില്ല. പുസ്തകത്തിൽ ഉണ്ടോ ഇല്ലയോ എന്ന് ആരും അപ്പോൾ അന്വേഷിച്ചെന്നു വരില്ല. കേട്ട പാതി കേൾക്കാത്ത പാതി കയ്യും കാലും വെട്ടാൻ ഇറങ്ങി പുറപ്പെടുകയും ചെയ്യും അതാണ് കാലം. ആളുകള്‍ക്ക് ഇന്നും വിവരം വച്ചില്ല കോയാ.
2) തെറ്റാണെന്നു മതവാദികള്‍ പറഞ്ഞതോടെ അദ്ദേഹം കീഴടങ്ങി, മാപ്പു പറഞ്ഞു .അതോടെ
ഇവിടെ മതേതര സാഹോദര്യ സമൂഹമായിരുന്നു ഉള്ളതെങ്കില്‍ പ്രശ്നം കഴിഞ്ഞേനെ .
ഇത്രയും വിദ്യാഭ്യാസവും അറിവും ഉള്ള ജോസഫ് സാറിനു ഇത് തെറ്റാണെന്ന് മനസിലാക്കാൻ മതേതര വാദികൾ പറയേണ്ടി വന്നു എന്നുള്ളത് സങ്കടകരമാണ്. പ്രശ്നം അദ്ദേഹം തെറ്റ് മനസിലാക്കിയതോടെ തീർന്നില്ല. അതിന്റെ അർഥം എന്താണ്? അർഥം എല്ലാവര്ക്കും മനസിലായില്ലേ ഇവിടെ താങ്കള്‍ സൂചിപ്പിച്ച പോലുള്ള മതേതര സാഹോദര്യ സമൂഹമല്ല ഉള്ളതെന്ന്? എല്ലാവര്ക്കും അവരവർ വിശ്വസിക്കുന്ന മതമാണ് വലുത്. അത് കഴിഞ്ഞേ മറ്റുള്ള മതങ്ങൾ ഉള്ളൂ. അതിനാൽ മറ്റുള്ള മതങ്ങളെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ സൂക്ഷിച്ചു വേണം.
3) പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സ്വഭാവമുണ്ടന്ന് പോലീസും ഇന്റെലിജന്സും പറയുന്ന സം ഘടന ഇതിനെ തങ്ങളുടേതായ അന്തരീക്ഷവും ആധിപത്യവും ഉറപ്പിക്കനും ഞങ്ങള്‍ മുസ്ലീം സം രക്ഷകരാണ് എന്ന് കാണിക്കാനും ഉപയോഗിച്ചു.ക്രൂരമായി ആക്രമിച്ചു കൈപ്പത്തി വെട്ടിയെറിഞ്ഞു.
വിവരക്കേടിന് ഇങ്ങനെയും ചില മുഖങ്ങൾ ഉണ്ട്. ജൊസഫ് സാറ് കണ്ടുപിടിച്ച സംഭാഷണത്തിൽ മുഹമ്മദിന്റെ സ്ഥാനത്ത് 'പോപ്പുലർ ഫ്രെണ്ട്' എന്ന് ചേർത്താൽ ചിലപ്പോൾ ദൈവം അങ്ങനെ ആവും അവരോട് സംസാരിക്കുക. തൻറെ പേര് ഇത്രക്ക് മോശമാക്കുന്ന ഇത്തരക്കാരെ ദൈവം 'നായിൻറെ മോനെ' എന്ന് തന്നെയാവും വിളിക്കുക.
4) കോളേജ് അധികൃതര്‍ എന്നിട്ടും തങ്ങളുടേതായ ചില താല് പര്യത്തിനു വേണ്ടിയോ ഭയന്നിട്ടോ
ഒരു പിന് തുണയും കൊടുത്തില്ല .
കോളേജ് അധികൃതർ പിന്നെ എന്ത് ചെയ്യണമായിരുന്നു? അദ്ദേഹത്തെ പഴയപോലെ തുടരാൻ അനുവദിക്കണമായിരുന്നോ? എങ്കിൽ ആ കോളേജ് ഒറ്റപ്പെടുമായിരുന്നു. അല്ലെങ്കിലും ഇന്ന് അച്ചന്മാർ കോളേജു നടത്തുന്നത് സാമൂഹ്യ സേവനത്തിനോന്നും അല്ല. ലാഭത്തിനു വേണ്ടി തന്നെയാണ്. പണ്ട് ശിക്ഷിക്കപ്പെട്ട യേശു ഇന്നും ഒരു പ്രതീകമായി കുരിശിൽ തന്നെ അല്ലെ കിടക്കുന്നത്? അതുപോലെ ഇന്ന് ശിക്ഷിക്കപ്പെട്ട ജൊസഫ് സാറും അങ്ങനെ തന്നെ കിടക്കട്ടെ എന്ന് വിചാരിച്ചു കാണും.
5) ഇപ്പോള്‍ ആ കുടും ബം തന്നെ തകര്‍ന്നു. ഇനി എന്ത് അവിഹിത കഥകള്‍ ഉണ്ടായാലും .
വേണമെങ്കിൽ ഒഴിവാക്കാൻ സാധിക്കുമായിരുന്ന സംഭവം. ഈ ലോകത്തിൽ മനസാക്ഷി ഉള്ളവർ കുറവാനെന്നുള്ളതിന് തെളിവ്.
6) ഇപ്പോഴും കൈവെട്ടുകാരെ അംഗീകരിക്കുന്നവര്‍ ഉള്ളത് ഒരിക്കലും ആര്‍ക്കും നല്ലതിനല്ല. പ്രത്യേകിച്ച് ആ സമുദായത്തിലുള്ളവര്‍ക്ക്.
കൈ വെട്ടുകാരെ അഗീകരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. സത്യം. എന്തുകൊണ്ട് എന്നാൽ മതം അങ്ങനെ ചെയ്യാൻ പഠിപ്പിക്കുന്നു. മതമാണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്നവർ ഒരുപക്ഷെ ഈ സംഭവത്തെ അനുകൂലിച്ചെക്കാം. പിന്നെ മറ്റൊന്ന് കൂടി ഉണ്ട്. ഇനി ഒരുത്തൻ ഇതുപോലുള്ള പ്രവര്‍ത്തി ചെയ്യാൻ തുനിഞ്ഞാൽ ചിലപ്പോള കയ്യും കാലും നഷ്ടപ്പെടാൻ സാധ്യത ഉണ്ട് എന്നൊരു ഭീതി സമൂഹത്തിൽ ഉണ്ടാക്കാനും തീവ്രവാദികളെ ഈ സംഭവം സഹായിച്ചിട്ടുണ്ട്. ആക്ഷേപിക്കുന്നവർക്ക് കുറച്ചു പേടി ഉള്ളത് നല്ലതാണ് എന്ന് എല്ലാ മുസ്ലീങ്ങളും ചെറുതായെങ്കിലും ആഗ്രഹിക്കുന്നും ഉണ്ട്. മുസ്ലീങ്ങൾ മാത്രമല്ല എല്ലാ മതസ്ഥരും അങ്ങനെ തന്നെ.
"വരക്കേടിന് ഇങ്ങനെയും ചില മുഖങ്ങൾ ഉണ്ട്. ജൊസഫ് സാറ് കണ്ടുപിടിച്ച സംഭാഷണത്തിൽ മുഹമ്മദിന്റെ സ്ഥാനത്ത് 'പോപ്പുലർ ഫ്രെണ്ട്' എന്ന് ചേർത്താൽ "
Deleteജൊസഫ് സാറ് കണ്ടുപിടിച്ച ???
@ജൊസഫ് സാറ് കണ്ടുപിടിച്ച ???
Deleteഅതെ ചോദ്യം ചോദിക്കാനായി ജൊസഫ് സാർ കണ്ടുപിടിച്ച സംഭാഷണം.
തെറ്റ് ആരു ചെയ്താലും തെറ്റ് തെറ്റല്ലാതാവുന്നില്ല. അറിഞ്ഞു കൊണ്ട് ജോസഫ് ചെയ്തത് തെറ്റ്, അദ്ദേഹത്തിന് മാപ്പ് കൊടുത്താല്‍ അതു പോലെ അറിഞ്ഞു കൊണ്ട് കൈ വെട്ടിയവരും മാപ്പ് ചോദിച്ച് വന്നാല്‍ എല്ലാ പ്രശ്നവും തീരുമോ ???? ഒരിക്കലും ഒരു തെറ്റിനെ അതിനേക്കാള്‍ വലിയ തെറ്റ് കൊണ്ട് മാറ്റാന്‍ നോക്കരുത്. അങ്ങിനെ മനുഷ്യന് തുനിഞ്ഞ് ഇറങ്ങിയാല്‍ ഈ ലൊകത്ത് എന്തായിരിക്കും സംഭവിക്കുക എന്ന് ഓരോ മനുഷ്യനും ചിന്തിക്കാവുന്നതേയുള്ളൂ..
ReplyDeleteMr. Joseph did not do any mistake. Even the court acquitted him from this accusation.
Delete@ Anony, അദ്ദേഹം ചെയ്യേണ്ടിയിരുന്നില്ല, ഒഴിവാക്കാമായിരുന്ന ഒരു കാര്യം ആലോചിച്ചു തീരുമാനമെടുക്കാമയിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
DeleteWant to comment the truth but as i too have legs and hands thought to keep quiet.
ReplyDeleteIthu cheythavarkkum vendath ningalude ee nilapadanu. Nale arum thala uyarthan dhyrappedaruth enna nilapd
DeleteIthu cheythavarkkum vendath ningalude ee nilapadanu. Nale arum thala uyarthan dhyrappedaruth enna nilapd
Deleteഇപ്പറഞ്ഞത് വീണ്ടും ഒരു പ്രോത്സാഹനമാണ്. ഇതിനേക്കാള്‍ വലിയ തെറ്റുകള്‍ക്ക് നബി മാപ്പുകൊടുത്തിട്ടുണ്ട് എന്നണെന്റെ അറിവ്. എനിക്ക് ഖുറാനില്‍ വലിയ അറിവില്ലെന്നു പറഞ്ഞുകൊള്ളട്ടെ. അതെന്തായാലും വാളുകൊണ്ടുള്ള മറുപടി നമ്മുടെ നാട്ടിലെ നിയമമല്ല. മതനിയമങ്ങളേക്കാള് നാടിന്റെ നിയമങ്ങള്‍ക്ക് വഴങ്ങി ജീവിക്കാന്‍ ആഹ്വാനം ചെയ്യുകയും തയ്യാറാവുകയും ചെയ്യുന്നതാണ് പരിഹാരം . അല്ലാതെ എന്റെ മതം ശരി എന്നു വാദിച്ചാല്‍ ഭൂരിപക്ഷത്തിന്റെ വാദം മാത്രമേ വിജയിക്കൂ..
ReplyDeleteപ്രൊഫ.ടി.ജെ ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കാട്ടാളത്തം ഒരിക്കലും അംഗീകരിക്കാനാവില്ല.ബഹുസ്വര മത സമൂഹങ്ങൾ വസിക്കുന്ന നമ്മുടെ നാട്ടിൽ മത സൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്.ചോദ്യപേപ്പറിലെ മുഹമ്മദ് എന്ന പരാമർശ്ശം ഒഴിവാക്കാമായിരുന്നു.മാറ്റൊരാൾ കൃഷ്ണനെയൊ ശിവനെയോ ഇത് പോലെ പരാമർശ്ശിച്ചിരുന്നുവെങ്കിൽ അയാൾ അന്യമതസ്ഥനാവുകയും ചെയ്യുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം കൂടും.ഇത് പോലെത്തന്നെയാണു കൃസ്തീയ വിശുദ്ധരെയും പരാമർശിച്ചാൽ ഇതൊരിക്കലും കൈവെട്ടുകാർക്കുള്ള പിന്തുണയല്ല മുസ്ലിം സമുദായത്തിലെ 99% ന്റെയും പിന്തുണയില്ലാത്ത ഇവരെ പേടിച്ചാണോ സഭാ അധികാരികൾ അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാതിരുന്നത്? ഒരു തെറ്റും ചെയ്യാത്ത സലോമ എന്ന ആ സഹോദരിയുടെ മരണത്തിനു ഇവർക്കൊക്കെ ഉത്തരവാദിത്തമുണ്ട്.എല്ലാ മതങ്ങലുമുണ്ട് ഇത് പോലെയുള്ള വിവേകമില്ലാത്ത വികാരജീവികൾ.
ReplyDeleteഇതൊരിക്കലും കൈവെട്ടുകാർക്കുള്ള പിന്തുണയല്ല മുസ്ലിം സമുദായത്തിലെ 99% ന്റെയും പിന്തുണയില്ലാത്ത ഇവരെ പേടിച്ചാണോ സഭാ അധികാരികൾ അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാതിരുന്നത്?
Delete====
Pinthunayillanjittanno harthaalum kada thalli potteerum colleginu kallerum okke undaayathu.... iruttu kondu otta adakaan nokkaruth sahodara.....
vellayadicha Kuzhimadangal
ReplyDeleteu don't have shame to comment like this ?? understand the facts
Deleteചോദ്യപേപ്പർ വിവാദം ,അതുണ്ടാക്കിയ കലാപങ്ങൾ, പ്രകടനങ്ങൾ , ആദ്യാപകന്റെ മകന്റെ നേരെയുള്ള പോലീസ് അക്രം ,വിദ്യാഭ്യാസ മന്ത്രിയുടെ മടയൻ എന്നാ പരാമര്‍ശം ,ജോസഫിന്റെ കീഴടങ്ങൽ ,കൈവെട്ടു , ,പുറത്താക്കൽ നടപടികൾ ,കേസുകൾ ,ട്രിബ്യുണൽ നടപടികൾ തുടങ്ങിയ കാര്യങ്ങൾ വിസമരിച്ചു 'തിരിച്ചെടുക്കൽ 'എന്നാ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു തിടുക്കത്തിൽ നടപടികൾ എടുക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനം എന്നാ നിലയില മാനേജുമെന്റിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ് ..ഏകാപ്ക്ഷീയായി അധ്യാപകനെ തിരിച്ചെടുഅതാൽ പൊതുസമൂഹവും മതതീവ്രവാദികളും ഏതു ഇതു രീതിയിൽ ഉള്‍കൊള്ളും എന്നതും മാനേജുമെന്റിന് വിലയിരുത്തണമല്ലോ ...ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ മാനേജ്മെന്റിന് പങ്കുണ്െടന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ചിലശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഫലമായി യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു വിശദീകരണംപോലും ചോദിക്കാതെ പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം ശരിയെന്നു വിശ്വസിച്ച ഏറെ ആളുകള്‍ ആ നാട്ടിലുണ്ട്. അതിന്റെ തെളിവാണ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും എതിരെ തൊടുപുഴ പ്രദേശത്ത് വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്ററുകള്‍. പ്രിന്‍സിപ്പലിന്റെ ജീവനുനേരെ തുടരെത്തുടരെ ഭീഷണികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പലും കോളജും പോലീസ് സംരക്ഷണയിലായിരുന്നു എന്നതും പലർക്കും അറിവുള്ളതാണ് . .സലോമിയുടെ മരണത്തിന്റെ പാശ്ചാതതലതിലാണ് ഈ വിഷയം കൂടുതൽ സങ്കീർന്നമാകുന്നതു ..ഇവിടെ ജോസഫ് കോളെജിനു പുറത്തായ അധ്യപകനാണ് .. ..കോളേജിൽ നിന്ന് പുറത്തായാൽ യൂണിവേര്സിറ്റി ട്രിബ്യുണലിൽ അപ്പിൽ കൊടുക്കാം ..അപ്പീൽ അനുവദിച്ചാൽ കോളേജിൽ തിരുകെ കയറാം ..ആനുകൂല്യങ്ങളും മറ്റും കിട്ടുന്നതിനു തടസ്സവും ഇല്ല ...ഇതൊരു ചുവപ്പ് നാടായാണ് ..ജോസഫിന്റെ ഫയൽ യൂണിവേര്സിറ്റി ട്രിബ്യുണലിന്റെ പരിഗണയിൽ ഇരിക്കുന്ന വിഷയമാണ് ..സഭയുടെ ഭാഗത്ത് നിന്ന് നിയമങ്ങൾക്കതീതമായ് ഒരു തീരുമാനം ഉണ്ടായില്ല എന്നതാണ് ഇവിടെ വീഴ്ച .....സാദാരണഗതിയിൽ ഇതൊരു സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ് ....ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ വികാരത്തേക്കാള്‍ ഉപരി വിവേകമാണ്നയിക്കേണ്ടത്.. വ്രണിത ഹൃദയരായ ഒരു ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മുന്നോട്ടു പോകാന്‍ സാധ്യമല്ല. ..കേരളം പരമ്പരാഗതമായി മതസഹിഷ്ണതയുടെയും സാമുദായിക മൈത്രിയുടെയും നാടാണ്. അതിനു ഭംഗം വരരുത് എന്നു മാത്രമേ മനെജുമെന്റ് ആഗ്രഹിച്ചിട്ടുള്ളു എന്നതും വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നവർക്ക് വ്യക്തമാകുന്ന കാര്യമാണ്
ReplyDeleteഇവിടെ കമന്റ് ഇടുന്ന പലരും പറയുന്നു... ജോസഫ് ആണ് തെറ്റുകാരൻ എന്ന്.
ReplyDeleteഅദേഹം ചെയ്ത തെറ്റ് എന്താണ്? മൊഹമ്മെദ് എന്നാ പേര് ഉപയോഗിച്ചത് ആണെങ്കിൽ
ഇന്നു ജീവിച്ചിരിപ്പുള്ള കള്ളന്മാരും പെണ്ണ് പിടിയന്മാരും കൊലപാതകികളും ആയ "മുഹമ്മദ്" എന്ന് പേരുള്ള ആൾക്കാർ അല്ലെ ശിക്ഷിക്ക പെടെണ്ടത്? മുസ്ലിം സമൂഹം എത്രമാത്രം അസഹിഷ്ണുക്കൾ ആണ് എന്ന് കട്ടി തന്ന ഈ സംഭവത്തിൽ ജോസെഫിന്റെ കൈ വെട്ടിയത്തിനും ഭാര്യയുടെ മരണത്തിനും ഉത്തരവാദികൾ മത തീവ്രവാദികളും അസഹിഷ്ണുക്കളും ആയ ഇസ്ലാമീക മൌലീക വാദികൾ തന്നെ എന്ന കാര്യത്തിൽ ഒരു ചർച്ചയുടെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.
ഒരു ചോദ്യ പേപ്പര്‍ അവശേഷിപ്പിച്ചത് " ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങള്‍ ..........അല്ല ജീവിതങ്ങള്‍ "
ReplyDeleteടി.ജെ. ജോസഫിനെതിരേ ഇടയലേഖനം : ചെയ്തത് തെറ്റുതന്നെ
ReplyDeleteStory Dated: Monday, April 7, 2014 01:21
mangalam malayalam online newspaper
തൊടുപുഴ/മൂവാറ്റുപുഴ: പ്രഫ. ടി.ജെ. ജോസഫിനെതിരേ കോതമംഗലം രൂപതയിലെ പള്ളികളില്‍ ഇടയലേഖനം. ടി.ജെ. ജോസഫിനെ തിരിച്ചെടുത്തെങ്കിലും അദ്ദേഹം ചെയ്തതു തെറ്റുതന്നെയെന്നു കഴിഞ്ഞ ദിവസം ഇറക്കിയ പത്രക്കുറിപ്പില്‍ രൂപത വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്നലെ ഇടയലേഖനത്തിലൂടെയും അതേ പഴികള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. എന്നാല്‍, ടി.ജെ. ജോസഫിന്റെ ഇടവക പള്ളിയായ മൂവാറ്റുപുഴ നിര്മലമാതായില് ഇടയലേഖനം വായിച്ചില്ല.
ചോദ്യപേപ്പര്‍ വിവാദത്തിനു പിന്നാലെ ജോലി നഷ്ടമാകുകയും തീവ്രവാദികള്‍ കൈപ്പത്തിവെട്ടിയെറിയുകയും ചെയ്തെങ്കിലും പിടിച്ചുനിന്ന ജോസഫിന് ഭാര്യ സലോമിയുടെ വേര്‍പാടു തീരാദു:ഖമായി. ജോലിയില്‍ തിരിച്ചെടുത്തെങ്കിലും ജോസഫിനോട് ഒട്ടും മമതയില്ലെന്നുതന്നെയാണ് ഇടയലേഖനത്തിലൂടെ സഭ വ്യക്തമാക്കുന്നത്.
ജോലിയില്‍ തിരിച്ചെടുക്കാതിരുന്ന സഭാ നിലപാടിനെതിരേ വിവിധ കോണുകളില്‍നിന്നു വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഭാര്യ സലോമി ആത്മഹത്യ ചെയ്തതോടെയാണ് സഭ പെട്ടെന്നു നിലപാടു മാറ്റുകയും മാനുഷികപരിഗണനയുടെ പേരില്‍ ജോസഫിനെ തിരിച്ചെടുത്തതും. മാപ്പു പറയാത്തതുകൊണ്ടാണ് അന്നു
തിരിച്ചെടുക്കാതിരുന്നതെന്നും അതിനാലാണ് കേസ് നീണ്ടുപോയതെന്നും ഇടയലേഖനത്തില്‍ പറയുന്നു. ജോസഫിന്റെ അഭിഭാഷകന്റെ ഇടപെടലിലും സംശയമുണ്ട്. ചോദ്യപേപ്പര്‍ തയാറാക്കിയത് കോളജിലെ മറ്റൊരു പുരോഹിതനാണെന്ന പ്രചാരണവും ഉണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ നിന്ന് ടി.ജെ.ജോസഫ് തന്നെയാണ് ഇത് തയ്യാറാക്കിയതെന്നു തെളിഞ്ഞു.
ചോദ്യപേപ്പര്‍ മതസ്പര്‍ദ്ധ സൃഷ്ടിക്കുന്നവിധത്തിലായിരുന്നു. ചോദ്യപേപ്പറിലെ വിവാദം ഒരു കുട്ടി ചൂണ്ടിക്കാട്ടിയിട്ടും ജോസഫ് അത് തിരുത്താന്‍ കൂട്ടാക്കിയില്ല. ഈ വിവാദവുമായി ബന്ധപ്പെട്ട് ഒരു പുരോഹിതനെതിരേ നടത്തുന്ന പ്രചാരണവും ശരിയല്ല.
പ്രഫസറുടെ ഭാര്യയുടെ മരണത്തില്‍ സഭയ്ക്ക് ഖേദമുണ്ട്. കേസ് നിലനിന്നതിനാല്‍ ഇതിനൊന്നും ചെയ്യാനായില്ല.
തന്നെ തിരിച്ചെടുത്തതില്‍ അങ്ങേയറ്റം നന്ദിയുണ്ടെന്നും തന്റെ കുടുംബത്തിന് അതു വലിയ ആശ്വാസമാണെന്നും ടി.ജെ. ജോസഫ് പ്രതികരിച്ചു. സഭയോടും പ്രത്യേകിച്ച് ബിഷപ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, വിദ്യാഭ്യാസ സെക്രട്ടറി കുര്യാക്കോസ് കൊടകല്ലില്‍ എന്നിവരോട് തീരാത്ത കടപ്പാടുമുണ്ടെന്നും ജോസഫ് പറഞ്ഞു.
- See more at: http://www.mangalam.com/print-edition/keralam/168322#sthash.gCttyV2w.dpuf
മതമേതായാലും മന്ദ ബുദ്തിക്കു മരുന്നില്ല
ReplyDeleteമതമേതായാലും മന്ദ ബുദ്തിക്കു മരുന്നില്ല
ReplyDeleteമതമേതായാലും മന്ദ ബുദ്തിക്കു മരുന്നില്ല
ReplyDeleteNjan oru thodupuzhakkaran anu. Nanma niranja aalukalum prakruthi bhangyeriyathumaya thodupuzha ee lokathile ettavum safe aya sthalam anennu njan viswasichu. Ee sambhavam ente chinthagathikale Thakarthu.
ReplyDeleteChila karyangal ningale ormappeduthatte.
1 Ella mathaviswasikalilum nallavarund, cheetha alukalumund so muslingal anganeyanu, Christians inganeyanu ennu parayaruth. cheyyan arakkendava cheyyunna Muslims Christians Hindus ellayidathum und.ningal nalltho cheethayo ennu ningalude comments mathram vayichu theerumanikkuka
.
2 adhyapakan thettu cheythal kodathi sikshikkanam. Adhava arenkilum niyamam kyil eduthal kadutha siksha nalkanam . kodathi veruthe vital athum angeekarikkanam Cheta. Ente yum thanteyum munpiloode ethrayo azhimathikkaraya alukal anthasayi nadannu poyi. Athrayum sahishnutha kanikkanam please
3 kodathi anusasichittum adhyapakane thirichedukkatha college adhikrithar shikhsha arhikkunnu. Athu mathrukaparamayi nadappakanam.
4ammaye konnalum randu pakshamenna chollu nammilude poorthiyavukayanu. Athil nam lajjikkanam. Nale nammude veetile oru vyakthi ithupole vyakthihathyk irayayal ee ottepeduthalum kuttapeduthalukalumay njan adangunna samooham veendum panjethum. Oru cheriya thettine valiya thettu kondu ethirkkunnavarude sari enthanu? Oru sthreeyude swabhavam certify cheyyan ulippilledo.?
5 avishkara swathanthrathe mathathinte mathilukal kondu kottiyadakkunnavar onnorkkuka,ithe swathanthramanu ee blogil kurikkan namme yogyrakkunnath. Ningalude vakkukal mattullavark nanma undakkunthavatte. I nammude idayil visham vamippikkunna vaakkukal cheetunna pampukale namuk thirichariyam. Ithinu pinnil avar kalikkunna rashtreeya matha muthaleduppukale, pollayaya ahwanagale ottalpedutham. Loka samastha sukhino bhavanthu