ടി വി യില്‍ പലപ്പോഴും കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ ഒരു കോമഡി സീനുണ്ട്. തലയിണയും പായയുമായി പോലീസ് സ്റ്റേഷനില്‍ വന്നു 'എന്നെ ലോക്കപ്പിലടക്കൂ സാര്‍ ' എന്ന് പറയുന്ന സീന്‍. ഐസ് ക്രീം കേസിന്റെ പുതിയ പോക്ക് കണ്ടിട്ട് എനിക്ക് ആ രംഗമാണ് മനസ്സിലെത്തുന്നത്. ജഗതി ചെയ്തത് പോലെ കുഞ്ഞാലിക്കുട്ടി സാഹിബിനു ഇനി നല്ലത് വിധി വരുന്നതിനു മുമ്പ് തന്നെ ഒരു പായയും തലയിണയും എടുത്തു ബാലകൃഷ്ണ പിള്ളയെ കാണാന്‍ പോവുകയാണ്. ഏതാണ്ട് ആ ദിശയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. റോസ്ലിന്, സിന്ധു എന്നീ 'പീഡിത' കളുടെ ലേറ്റസ്റ്റ് മൊഴികളുടെ വരവോടെ കഥ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. കുഞ്ഞാലിക്കുട്ടി മാത്രമല്ല, മൊത്തം ലീഗും വെള്ളത്തിലാകുന്ന ലക്ഷണമാണ് കാണുന്നത്. ലീഗിനോടൊപ്പം കുഞ്ഞൂഞ്ഞു സാറും കോണ്‍ഗ്രസ്സും ആകെ മൊത്തം ഐക്യമുന്നണിയും വെള്ളത്തിലായേക്കാനിടയുണ്ട്.
ഈ കേസ് ഈ പരുവത്തിലാക്കിയത് റഊഫ് ആണ്. കേരളത്തിലെ കാക്കത്തൊള്ളായിരം പീഡനക്കേസുകളുടെ കൂട്ടത്തില്‍ ഒന്നാവേണ്ടിയിരുന്ന ഈ കേസിനെ ഹിമാലയത്തോളം വളര്‍ത്തി വലുതാക്കിയതിന്റെ ക്രെഡിറ്റ് കേരളത്തിലെ മാധ്യമങ്ങള്‍ക്കൊപ്പം റഊഫിന് കൂടി അവകാശപ്പെട്ടതാണ്. പീഡനക്കേസ് പുറത്തു വന്ന ഉടനെ ജഗതി ചെയ്ത പണി കുഞ്ഞാലിക്കുട്ടി ചെയ്തിരുന്നെങ്കില്‍ ഈ പുകിലൊന്നും ഉണ്ടാകുമായിരുന്നില്ല. സംഗതി ഉള്ളതായാലും ഇല്ലാത്തതായാലും ഇത്തരം 'ഉഭയസമ്മത പീഡനക്കേസുകള്‍ ' വന്നാല്‍ നിയമത്തിനു കൊടുക്കാവുന്ന ശിക്ഷക്ക് ഒരു പരിധിയുണ്ട്. ഒരു പെറ്റിക്കേസും ഏതാനും ദിവസത്തെ 'ലോക്കപ്പും' കഴിഞ്ഞാല്‍ സംഗതി ക്ലീന്‍ ക്ലീനായി പുറത്തു വരാം. എന്നാല്‍ കാശിറക്കി റഊഫിനെപ്പോലൊരു ഭൂലോക കില്ലാഡിയെ കേസ് ഇല്ലാതാക്കാന്‍ എല്പിച്ചതാണ് കുഞ്ഞാലിക്കുട്ടി ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം. ഈ പത്തു പതിനഞ്ചു വര്‍ഷത്തിനിടക്ക് ഒരു ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനേക്കാള്‍ പ്രയാസം കുഞ്ഞാലിക്കുട്ടിയും കുടുംബവും അനുഭവിച്ചു കഴിഞ്ഞിരിക്കണം. പെണ്‍കുട്ടികള്‍ക്ക് കാശ് കൊടുത്തതും വീടുണ്ടാക്കിയതും ഗള്‍ഫില്‍ അയച്ചതും വ്യാജരേഖ ഉണ്ടാക്കിയതും ജഡ്ജിമാരെ കണ്ടതുമെല്ലാം റഊഫിന്റെ മേല്‍നോട്ടത്തില്‍ ആണ്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം അതിന്റെയൊക്കെ പ്രൂഫും ഫോട്ടോകോപ്പിയും സീഡിയും പുള്ളി സ്വകാര്യമായി സൂക്ഷിച്ചിട്ടുമുണ്ട്. 'മൂപ്പരെ' ആപ്പിലാക്കണം എന്ന ഉദ്ദേശം പുള്ളിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു എന്ന് സാരം. ഇത് പോലൊരു ഇളയച്ചനെ ഭൂമിയില്‍ വേറൊരാള്‍ക്കും കൊടുക്കരുതേ പടച്ചോനെ എന്ന് പ്രാര്‍ത്ഥിക്കേണ്ട പരുവത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.
മുനീര്‍ സാഹിബിന്റെ 'സ്വന്തം' ഇന്ത്യാവിഷനിലൂടെ റജീന പീഡന ബോംബു പൊട്ടിച്ച ശേഷം ആദ്യമായി കുഞ്ഞാലിക്കുട്ടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം കിട്ടിയത് എനിക്കാണ്. പഴയ ഒരു പോസ്റ്റില്‍ അക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. അന്നൊന്നും ഇത്രമാത്രം പുകിലിലേക്ക് ഈ വിഷയം എത്തിയിരുന്നില്ല. അക്ഷോഭ്യനായി പ്രശ്നത്തെ അഭിമുഖീകരിച്ച കുഞ്ഞാലിക്കുട്ടിയെയാണ് അന്ന് കണ്ടത്. ഇന്നിപ്പോള്‍ സ്ഥിതി മാറി. കുഞ്ഞാലിക്കുട്ടിയും ലീഗുകാരുമൊക്കെ അങ്കലാപ്പിലാണ്. ഇന്നലെ ഏഷ്യാനെറ്റിലെയും ഇന്ത്യവിഷനിലെയും ചാനല്‍ ചര്‍ച്ചകളില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാന്‍ ഒരു ലീഗ് നേതാവും എത്തിയില്ല. അവര്‍ക്ക് പോലും മറുപടി പറയാന്‍ കഴിയാത്ത വിധം പ്രശ്നങ്ങള്‍ കൈവിട്ടു പോയി എന്ന് ചുരുക്കം.ഇതൊക്കെയാണെങ്കിലും ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ല. കാശ് കിട്ടിയാല്‍ മൊഴി ഇനിയും മാറ്റാവുന്നതേയുള്ളൂ. 'മൂപ്പര് എനിക്കുള്ളത് തന്നാല്‍ കേസ് ഞാന്‍ തന്നെ ഒതുക്കിക്കൊടുക്കാം' എന്ന് പ്രസാദ് മാസ്റ്ററോട് പറഞ്ഞ റഊഫ് നാളെ വീ എസ്സിനും പാരയാകുമെന്നതില്‍ സംശയമില്ല. ഇനിയും ഐസ് ക്രീം കൊടുത്ത് പുള്ളിയെ മടിയിലിരുത്തി കളിപ്പിക്കാത്തതാണ് വീ എസ്സിനും നല്ലത്.
കേസില്‍ കുഞ്ഞാലിക്കുട്ടി അകത്താകുമെങ്കില്‍ അദ്ദേഹത്തോടൊപ്പം അകത്തു കിടക്കേണ്ടവര്‍ നിരവധിയാണ്. കുഞ്ഞാലിക്കുട്ടിയെ മാത്രം 'പീഡിപ്പിച്ച്' ബാക്കിയുള്ളവരൊക്കെ താരങ്ങളായി വിലസുന്ന ഒരു അവസ്ഥയും ഉണ്ടായിക്കൂടല്ലോ.വ്യാജരേഖകള്‍ ചമക്കുന്നതിനും മൊഴി ഉണ്ടാക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും മൊഴി മാറ്റിക്കുന്നതിനുമൊക്കെ കൂട്ടു നിന്ന റഊഫിനെ കഴിയുന്നതും സാഹിബിന്റെ വലതു വശത്തെ സെല്ലില്‍ തന്നെ പാര്‍പ്പിക്കണം. തുട്ടു വാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥന്മാരും ജഡ്ജിമാരും ഇടതു വശത്തും വേണം. കാശ് വാങ്ങി 'പീഡിപ്പിക്കാന്‍ ' നിന്ന് കൊടുത്ത ശേഷം ബ്ലാക്ക് മെയില്‍ നടത്തി ബംഗ്ലാവും കാറും ഗള്‍ഫ് യാത്രയും ഒപ്പിച്ച മാംസവില്‍പ്പനക്കാരികളും അഴിക്കുള്ളില്‍ കിടക്കണം. കാശിനു വേണ്ടി മൊഴി മാറ്റി മാറ്റി പറഞ്ഞു കോടതിയെയും നിയമ സംവിധാങ്ങളെയും ഇത്രകാലവും കളിപ്പിച്ച അവറ്റകളെ മാത്രം വെറുതെ വിടുന്നത് ശരിയല്ലല്ലോ. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. സമാനപീഡനക്കേസിലെ മറ്റു പ്രതികളായ ശശിയും ദാസനും ഗോപിയുമടക്കമുള്ള സകല സഖാക്കളേയും ഒന്നിച്ചു പാര്‍പ്പിക്കാന്‍ നിയമസഭ ഹാള്‍ പോലെ വിശാലമായ ഒരു മുറി പൂജപ്പുരയില്‍ തയ്യാറാക്കിവെക്കുന്നതും നല്ലതാണ്. എല്ലാ പാര്‍ട്ടിക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ചേംബര്‍ ഉണ്ടായാല്‍ വളരെ നല്ലത്. ഉഷ്ണം ഉഷ്ണേന ശാന്തി..പീഡനം പീഡനേന സ്വാഹ.. Story update : മുനീര്‍ കളിക്കുന്ന ഐസ്ക്രീം ഗെയിം
Related Posts
ചൂടുള്ള ഐസ്ക്രീമും സേതുരാമയ്യരും
കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്
ഈ കേസ് ഈ പരുവത്തിലാക്കിയത് റഊഫ് ആണ്. കേരളത്തിലെ കാക്കത്തൊള്ളായിരം പീഡനക്കേസുകളുടെ കൂട്ടത്തില്‍ ഒന്നാവേണ്ടിയിരുന്ന ഈ കേസിനെ ഹിമാലയത്തോളം വളര്‍ത്തി വലുതാക്കിയതിന്റെ ക്രെഡിറ്റ് കേരളത്തിലെ മാധ്യമങ്ങള്‍ക്കൊപ്പം റഊഫിന് കൂടി അവകാശപ്പെട്ടതാണ്. പീഡനക്കേസ് പുറത്തു വന്ന ഉടനെ ജഗതി ചെയ്ത പണി കുഞ്ഞാലിക്കുട്ടി ചെയ്തിരുന്നെങ്കില്‍ ഈ പുകിലൊന്നും ഉണ്ടാകുമായിരുന്നില്ല. സംഗതി ഉള്ളതായാലും ഇല്ലാത്തതായാലും ഇത്തരം 'ഉഭയസമ്മത പീഡനക്കേസുകള്‍ ' വന്നാല്‍ നിയമത്തിനു കൊടുക്കാവുന്ന ശിക്ഷക്ക് ഒരു പരിധിയുണ്ട്. ഒരു പെറ്റിക്കേസും ഏതാനും ദിവസത്തെ 'ലോക്കപ്പും' കഴിഞ്ഞാല്‍ സംഗതി ക്ലീന്‍ ക്ലീനായി പുറത്തു വരാം. എന്നാല്‍ കാശിറക്കി റഊഫിനെപ്പോലൊരു ഭൂലോക കില്ലാഡിയെ കേസ് ഇല്ലാതാക്കാന്‍ എല്പിച്ചതാണ് കുഞ്ഞാലിക്കുട്ടി ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം. ഈ പത്തു പതിനഞ്ചു വര്‍ഷത്തിനിടക്ക് ഒരു ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനേക്കാള്‍ പ്രയാസം കുഞ്ഞാലിക്കുട്ടിയും കുടുംബവും അനുഭവിച്ചു കഴിഞ്ഞിരിക്കണം. പെണ്‍കുട്ടികള്‍ക്ക് കാശ് കൊടുത്തതും വീടുണ്ടാക്കിയതും ഗള്‍ഫില്‍ അയച്ചതും വ്യാജരേഖ ഉണ്ടാക്കിയതും ജഡ്ജിമാരെ കണ്ടതുമെല്ലാം റഊഫിന്റെ മേല്‍നോട്ടത്തില്‍ ആണ്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം അതിന്റെയൊക്കെ പ്രൂഫും ഫോട്ടോകോപ്പിയും സീഡിയും പുള്ളി സ്വകാര്യമായി സൂക്ഷിച്ചിട്ടുമുണ്ട്. 'മൂപ്പരെ' ആപ്പിലാക്കണം എന്ന ഉദ്ദേശം പുള്ളിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു എന്ന് സാരം. ഇത് പോലൊരു ഇളയച്ചനെ ഭൂമിയില്‍ വേറൊരാള്‍ക്കും കൊടുക്കരുതേ പടച്ചോനെ എന്ന് പ്രാര്‍ത്ഥിക്കേണ്ട പരുവത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.
മുനീര്‍ സാഹിബിന്റെ 'സ്വന്തം' ഇന്ത്യാവിഷനിലൂടെ റജീന പീഡന ബോംബു പൊട്ടിച്ച ശേഷം ആദ്യമായി കുഞ്ഞാലിക്കുട്ടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം കിട്ടിയത് എനിക്കാണ്. പഴയ ഒരു പോസ്റ്റില്‍ അക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. അന്നൊന്നും ഇത്രമാത്രം പുകിലിലേക്ക് ഈ വിഷയം എത്തിയിരുന്നില്ല. അക്ഷോഭ്യനായി പ്രശ്നത്തെ അഭിമുഖീകരിച്ച കുഞ്ഞാലിക്കുട്ടിയെയാണ് അന്ന് കണ്ടത്. ഇന്നിപ്പോള്‍ സ്ഥിതി മാറി. കുഞ്ഞാലിക്കുട്ടിയും ലീഗുകാരുമൊക്കെ അങ്കലാപ്പിലാണ്. ഇന്നലെ ഏഷ്യാനെറ്റിലെയും ഇന്ത്യവിഷനിലെയും ചാനല്‍ ചര്‍ച്ചകളില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാന്‍ ഒരു ലീഗ് നേതാവും എത്തിയില്ല. അവര്‍ക്ക് പോലും മറുപടി പറയാന്‍ കഴിയാത്ത വിധം പ്രശ്നങ്ങള്‍ കൈവിട്ടു പോയി എന്ന് ചുരുക്കം.ഇതൊക്കെയാണെങ്കിലും ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ല. കാശ് കിട്ടിയാല്‍ മൊഴി ഇനിയും മാറ്റാവുന്നതേയുള്ളൂ. 'മൂപ്പര് എനിക്കുള്ളത് തന്നാല്‍ കേസ് ഞാന്‍ തന്നെ ഒതുക്കിക്കൊടുക്കാം' എന്ന് പ്രസാദ് മാസ്റ്ററോട് പറഞ്ഞ റഊഫ് നാളെ വീ എസ്സിനും പാരയാകുമെന്നതില്‍ സംശയമില്ല. ഇനിയും ഐസ് ക്രീം കൊടുത്ത് പുള്ളിയെ മടിയിലിരുത്തി കളിപ്പിക്കാത്തതാണ് വീ എസ്സിനും നല്ലത്.
Related Posts
ചൂടുള്ള ഐസ്ക്രീമും സേതുരാമയ്യരും
കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്
ഇതും പീഡനമല്ലേ..........ഇനിയും കുഞ്ഞാലികുട്ടിയെ പീഡിപ്പിക്കണോ?മലയാളികൾ ഈ ഐസ്ക്രീം കേസ് ഇഷ്ടപ്പെടുന്നില്ല.പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ
ReplyDeleteഅഭിപ്രായ സ്വാതന്ത്രമുള്ള ഈ നാട്ടിൽ ആർക്കും ഏത് വിഷയത്തെ കുറിച്ചും എന്തു വേണമെങ്കിലും പറയാം അത് അനുകൂലമോ ,പ്രതികൂലമോ ആകാം,നിലവരമുണ്ടയിരിക്കണം . വർഷങ്ങളായി ജനസേവന രംഗത്തും ജനാധിപത്യ സംവിധാനത്തിനും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും വലിയ സംഭാവന നൽകിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ജനാബ് പി കെ കുഞ്ഞാലികുട്ടിയെ കുറിച്ച് പല ചർച്ചകളിലും ഇടതുപക്ഷ സുഹ്ര് ത്തുക്കൾ ഒരിക്കലും അർഹിക്കാത്ത ആരോപണവുമായി മുന്നോട്ട് വരാറുണ്ട്.പ്രത്യേകിച്ചും ഇലക്ഷന് വരുമ്പോള്‍ ഇറങ്ങും ,അമ്മ പെങ്ങന്മാര് കേട്ടാല്‍ ചെവി പോതിപോകുന്ന അവസ്ഥയില്‍ ഭരണി പ്പാട്ടും പാടി,തെറി മുഴുവന്‍ വിളിച്ചു പറഞ് ഇവിടെ നമ്മൾ അങ്ങനെയൊരു നീച പ്രവർത്തിക്കു എത്രത്തോളം നിലവാരമില്ലായ്മ ഇങ്ങനെയുള്ളവർ കാണിക്കുന്നു എന്നതാണു നമ്മൾ മനസ്സിലാക്കേണ്ടത്. അദ്ധേഹവും ഒരു മനുഷ്യനാണ് എന്ന് ഓര്‍ക്കുക പുരുഷ പീഡനം നടത്തരുത് ,കേസ് തെളിയിക്കാന്‍ നമ്മുടെ നാട്ടില്‍ കോടതികലുണ്ട് .സുപ്രിം കോടതിയില്‍ പോലും തെളിവില്ലാതെ തള്ളി കളഞ്ഞത് .പിന്നെ എന്ത് പുലമ്പ് പറച്ചില് ഇതിനും ഒരു അവസാനമില്ലേ .കേരള ജനങ്ങള്‍ക്ക് എല്ലാം അറിയാം .പത്രവും ടി വി യും കാണുന്നവരാണ് .അതെ എന്തിനു വേണ്ടിയുള്ളതായിരുന്നു എന്നുള്ളതും ജനങ്ങള്‍ക്ക് അറിയാം .ഏതെങ്കിലും കുട്ടിയെ പിടിച്ചു നാടകം കളിച്ചാലും സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന നല്ല ഭരണക്കർത്താവിനെ കേരള രാഷ്ട്രീയത്തില്‍ നിന്നോ ജന മനസ്സില്‍ നിന്നോ മാറ്റാന്‍ ഒരു അച്യുതാനന്ദ മാര്‍ക്കോ ,ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ വെപ്പാട്ടി യായി കഴിഞ്ഞ അജിതക്കോ കഴിയില്ല .കേരള ത്തില്‍ എന്തെല്ലാം പീഡനങ്ങള്‍ ഉണ്ടായി ? ശാരിയുടെ പിതാവു ഇപ്പോഴും നിയമസഭക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്നു.എന്നെ ഭരണത്തിലേറ്റിയാൽ പെൺ പിടുത്തക്കാരെ നടുറോഡിൽ കയ്യാമം വെപ്പിച്ചു നടത്തും എന്നു വീരവാദം മുഴുക്കിയ അച്ചുദാനന്ദൽ എന്ന പാവ ഭരണാധികാരിയേയും ഇന്നു കാണുന്നില്ല.ഈ വിഷയത്തെ കുറിച്ച് മുഖ്യനോട് ഈയിടെ പത്രക്കാർ ചോദിച്ചപ്പോൾ ബാക്കിയുള്ള 4 മാസം കാത്തിരിക്കാനാണു പറഞ്ഞത് .ജനത്തിനെ വിഡ്ഡിയാക്കുകയല്ലെ ഇദ്ദേഹം ചെയ്യുന്നത്?സ്വന്തം മന്ത്രി സഭയിൽ വി ഐ പി കറങ്ങി നടക്കുമ്പോൾ ജനങ്ങൾ ഇനിയും കാത്തിരിക്കണോ? എവിടെയാ അഭിനവ സ്ത്രീ പക്ഷക്കാർ ?നാവ് ഇറങ്ങിപ്പോയോ ?കേരള സമൂഹം എല്ലാം മനസിലാക്കിയിട്ടുണ്ട് ...ഉണര്‍ന്നു ചിന്തിക്കാന്‍ ഇനിയെങ്കില് തയ്യാറാകുക ,ലോകവും കേരളവും ഒരുപാട് മാറിയിരിക്കുന്നു ...നിങ്ങളുടെ വിലകുറഞ്ഞ ജല്പനങ്ങൾ ജനം അറബിക്കടലില്‍ താഴ്ത്തിയ ആ ആരോപണം വെറുതെ സമയം കളയാതെ സഖാക്കളെ ,നല്ലവരെ അംഗീകരിക്കാനും മനസിലാക്കാനും ഉള്ള കഴിവ് ഉണ്ടാക്കിയെടുക്കുക !എല്ലാം ഇപ്പോഴും ചിലവാക്കാന്‍ കഴിയും എന്ന തോന്നല്‍ വലിച്ചെറിയുക ?കൂടെ എല്ലാരെ കുറിച്ചും മനസിലാക്കാനും അറിയാനും ഒരു കണ്ണ് മാത്രം പൊത്തി ലോകത്തെയും ആളുകളെയും നോക്കി കാണാതിരിക്കുക .പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.
ഇതാണു ഈ വിഷയത്തിൽ എന്റെ അഭിപ്രയം
ഈ പത്തു പതിനഞ്ചു വര്‍ഷത്തിനിടക്ക് ഒരു ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനേക്കാള്‍ പ്രയാസം കുഞ്ഞാലിക്കുട്ടിയും കുടുംബവും അനുഭവിച്ചു കഴിഞ്ഞിരിക്കണം. ...
ReplyDeleteഞാന്‍ രണ്ടു ദിവസം മുമ്പാണ് ഈ ബ്ലോഗിനെ കുറിച്ച് അറിയുന്നത് അതുകൊണ്ട് തന്നെ ഈ രണ്ടു ദിവസം കൊണ്ട് ഞാന്‍ നിങ്ങള്‍ എഴുതിയ ഒരുപാട് വിഷയങ്ങള്‍ വായിച്ചു എല്ലാം വളരെ നന്നായിടുണ്ട്...
“ഇത്തരം 'ഉഭയസമ്മത പീഡനക്കേസുകള്‍ ' വന്നാല്‍ നിയമത്തിനു കൊടുക്കാവുന്ന ശിക്ഷക്ക് ഒരു പരിധിയുണ്ട്. ഒരു പെറ്റിക്കേസും ഏതാനും ദിവസത്തെ 'ലോക്കപ്പും' കഴിഞ്ഞാല്‍ സംഗതി ക്ലീന്‍ ക്ലീനായി പുറത്തു വരാം”
ReplyDeleteഎത്ര കോടി ചിലവാക്കിയാലും അദ്ദേഹം അങ്ങനെ ഒരു കാര്യത്തിനു മുന്നോട്ട് വരില്ല. കാരണം അയാള്‍ “മുസ്ലീം” എന്ന നാമം മുന്നിലുള്ള പാര്‍ട്ടിയുടെ പരമപ്രധാനമായ നേതാവാണ്. അതിലൂടെ ഒരുപാട് നേടുവാനും ഐസ്ക്രീം കഴിക്കാനുമുള്ള യൌവനം ഇനിയുമുണ്ട്. ഇത്തരം ഒരു കേസില്‍ കുറ്റസമ്മതം നടത്തിയാല്‍ ഇനിയും അതിനൊക്കെ കഴിയുമെന്ന് പറയാന്‍ പറ്റുമോ?
നമ്മള് സദാചാരബോധികള് ബാലക്യഷ്ണപിള്ളയുടെ പോലെ ഒരു അഴിമതി കേസ് പൊറുത്തു കൊടുത്താലും ഇതൊന്നും ക്ഷമിച്ചു കൊടുക്കുമെന്ന് പറയാനാവുമോ?
ഇതു താങ്കള്‍ എഴുതിയത് ഇന്നലത്തെ ഏഷ്യാനെറ്റ്, ഇന്ത്യാ വിഷന്‍ ചാനലുകളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ്. ഇന്ന് ഹൈക്കോടതി വി.എസ്. അച്ചുതാനന്ദന്റെ സി.ബി.ഐ. അന്വേഷണം എന്ന ആവശ്യം തള്ളിക്കളയുകയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നു എന്ന അച്ചുതാനന്ദന്റെ പരാതിയില്‍ കഴമ്പില്ല എന്നും കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ പായും തലയണയും ആവശ്യമായി വരുമെന്നത് സ്വപ്നം മാത്രം.
ReplyDelete@shameer mhd
ReplyDelete"മലയാളികൾ ഈ ഐസ്ക്രീം കേസ് ഇഷ്ടപ്പെടുന്നില്ല." ഇതൊക്കെ ഒരാള്‍ മാത്രം പറഞ്ഞ് ബാക്കി മലയാളികളെ എല്ലം അപമാനിക്കരുത്. നിങ്ങള്‍ ആരാ, മലയാളികളുടെ മൊത്തം കാര്യം തീരുമാനിക്കാന്‍?
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ". നിങ്ങള്‍ പാപം ചെയ്തിട്ടുണ്ട് എന്ന് കരുതി എല്ലാവരും അങ്ങനെ ആകണമെന്നില്ലല്ലോ...
@Samad Karadan
ReplyDeleteഅതേ, ഇന്നലെ കിട്ടിയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എഴുതിയ ഒരു പോസ്റ്റ് തന്നെയാണ് ഇത്. പുതിയ സംഭവ വികാസങ്ങള്‍ രൂപപ്പെട്ടു വരുകയാണെങ്കില്‍ നമുക്ക് മറ്റൊരു പോസ്റ്റും ഇടാം :))
റൌഫ് ഒരു വിഷം ആണ് എന്നുള്ളതില്‍ സംശയമില്ല....എന്തായാലും ഈ പോക്ക് പോയാല്‍ പൂജപ്പുര യിലേക്ക് എളുപ്പം എത്തിയേക്കാം ....കുഞ്ഞാലിക്കുട്ടി പുലിക്കുട്ടി എന്നൊക്കെ പറയാറുണ്ട് ..പക്ഷെ ആ പുലി ശരിക്കും പുലിയുടെ വാലാണ് പിടിച്ചത്...റൌഫ് പുലിയുടെ .....പുലിയാണ് താരം......:))..
ReplyDeleteബഷീര്ക, നിങ്ങളും?
ReplyDeleteപൂജപ്പുരയില്‍ ഒരു മുറിയോ?!!! അപ്പോള്‍ കുഞ്ഞാലിക്കുട്ടിയെപ്പറ്റി "ഒരു ചുക്കും " അറിയില്ല എന്നാണോ താങ്കള്‍ക്കു?..
ReplyDeleteഇനിയും മലയാളികളെ ഈ ഉമ്മാക്കി കാട്ടി പീഡിപ്പിക്കണോ?
ReplyDeleteഅനില്‍ശ്രീ... said...
ReplyDelete@shameer mhd
"മലയാളികൾ ഈ ഐസ്ക്രീം കേസ് ഇഷ്ടപ്പെടുന്നില്ല." ഇതൊക്കെ ഒരാള്‍ മാത്രം പറഞ്ഞ് ബാക്കി മലയാളികളെ എല്ലം അപമാനിക്കരുത്. നിങ്ങള്‍ ആരാ, മലയാളികളുടെ മൊത്തം കാര്യം തീരുമാനിക്കാന്‍?
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ". നിങ്ങള്‍ പാപം ചെയ്തിട്ടുണ്ട് എന്ന് കരുതി എല്ലാവരും അങ്ങനെ ആകണമെന്നില്ലല്ലോ..
അച്ചുദാനന്ദൻ സഖാവും പാപം ചെയ്തവൻ തന്നെയാ...പാർട്ടിയിൽ പോലും അദ്ദേഹത്തിനു ഒരു പവറും ഇല്ല.സ്വന്തം ഇമേജ് എന്നത് ചുരുക്കം ചില ചാനലുകാർ ഏറ്റിയേടുത്ത് കൊണ്ടു നടന്ന ഒരു മാറാപ്പ് ജനങ്ങളുടെ തലയിൽ കൊണ്ടിട്ടു എന്നുമാത്രം.ഊതി വീർപ്പിച്ചെടുത്ത ആ ബലൂണും ഒരു നാൾ പൊട്ടിച്ചിതറും അന്നു കാണാം നമുക്ക്.സ്വന്തം പാർട്ടിയിലെ കുട്ടി സഖാവ് അടക്കം പാർട്ടി വേതിയിൽ പരസ്യമായി പറഞ്ഞ കാര്യം നിങ്ങളും കേട്ടുകാണും കുഞ്ഞാലികുട്ടിയേയും ബാലക്ര്ഷ്ണ പിള്ളയേയും ഉയർത്തിപ്പിടിച്ചു നടക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയും എല്ലാവർക്കും മനസ്സിലാക്കാം...5 കൊല്ലം തുഴഞ്ഞില്ലെ പൊട്ടി പൊളിഞ്ഞ തോണി..അന്നു എന്തേ ഈ കേസിൽ ഈ ശുംഭനും ഒന്നും ചെയ്യാൽ പാടില്ലായിരുന്നോ? എന്തിനു ഒരു ക്രിമിനൽ സ്വഭാവമുള്ള റൌഫിനെ കൂട്ടുപിടിച്ച് നടക്കുന്നു? എല്ലാം തികഞ്ഞവൻ എന്ന മട്ടിൽ നടക്കുന്ന ഈ “വെറുക്കപ്പെട്ടവൻ” ഈ ക്രിമിനലുകളേയും അങ്ങാടി വേശ്യകളേയും കൂട്ടി നടക്കുന്നു? സ്വന്തം മകനു വേണ്ടി പ്രത്യേക പോസുറ്റും അധിക ശമ്പളം കൊടുത്ത് എന്തിനു നിയമിച്ചു? മകന്റേ നാറിയ കളിൽകളെ കുറിച്ചു എന്തു കൊണ്ട് മിണ്ടാട്ടമില്ല? ആദ്യം സ്വയം നന്നാകൂ എന്നിട്ടാവാം മറ്റുള്ളവരുടെ മേലിലുള്ള ഈ മേക്കട്ടു കേറ്റം>>>>
@SHAMEER MHD
ReplyDeleteഅതെ, ഇതും പീഡനം തന്നെ 'മുസ്ലിം' എന്ന പദമുപയോഗിചു ഒരു നാറിയ സംഘടനയും അതിന്റെ തെമ്മാടി നേതാക്കളും കാലങ്ങളായി നടത്തുന്ന മുസ്ലിം സമുദായത്തോടുള്ള കടുത്ത പീഡനം മുസ്ലിം മത വിശ്വാസികളോടുള്ള പൊറുക്കാനാവാത്ത പീഡനം. ഇസ്ലാം മതവിശ്വാസം അനുസരിച്ച് വ്യഭിചാരത്തിന് നാല് സാക്ഷികള്‍ ഉണ്ടെങ്കില്‍ കല്ലെറിഞ്ഞു കൊല്ലണം എന്നാണു നിയമം എന്ന് കേട്ടിട്ടുണ്ട് സാഹിബിന്റെ കാര്യത്തില്‍ നാലല്ല നാല്‍പ്പതിലും നില്ക്കുന്ന ലക്ഷണമില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്പില് രഹൂഫ് എന്ന പുതിയോരവതാരത്തെ പരിചയപ്പെടുത്തിയത് മാര്കിസ്റ്റുകാരനോ ബിജെപികാരനോ മറ്റേതെങ്കിലും സംഘടനകളോ വ്യക്തികളോ ആയിരുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പൊരു 'പുലിക്കുട്ടി' പൂച്ചക്കുട്ടിയായി നടത്തിയ വാര്‍ത്ത സമ്മേളനം ആരും അങ്ങനെ മറക്കാന്‍ സാധ്യതയില്ല. "ഇത്രയും കാലം വഴിവിട്ടു പ്രവര്‍ത്തിച്ചു ഇനി പറ്റില്ല. തന്നെ രഹൂഫ് ഭീഷണിപ്പെടുത്തുന്നു" തുടങ്ങി കേരളം ഞെട്ടിയ വാചകങ്ങള്‍, വര്‍ഷങ്ങളായി നിഴലായി നിന്ന രഹൂഫിനെ കുറിച്ച് പുലിക്കുട്ടി പറഞ്ഞപ്പോ കേരളത്തിലെ ജനങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ചു അന്ന് മുതലാണ് ജനം രഹൂഫിനെ പരിചയപ്പെടുന്നത് ഇത് പോലെ തന്നെയായിരുന്നില്ലേ രജീനയുടെ വിഷയവും സംഘടനയോടും സമുദായത്തോടും ഒരു കടുക്മണിയോളം ആത്മാര്‍ഥതയും സ്നേഹവും ബാക്കിയുണ്ടായിരുന്നെങ്കില്‍ പേരിനെങ്കിലും ഒന്ന് മാറിനിക്കാന്‍ ഈ പുലിക്കുട്ടി നിന്നില്ല പകരം തികച്ചും വ്യക്തിപരമായ ആരോപണത്തെ രാഷ്ട്രീയമായി നേരിട്ടു. ഇന്ത്യവിഷന്റെ സ്റ്റുഡിയോയില്‍ വന്നു തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞത് രെജീനയാണ് അത് സ്വാഭാവികമായും പിന്നീട് രാഷ്ട്രീയ എതിരാളികള്‍ ഏറ്റെടുത്തു. പ്രിയപ്പെട്ട ലീഗുകാരാ അഭിപ്രായ സ്വാതന്ത്രമുള്ള ഈ നാട്ടിൽ ആർക്കും ഏത് വിഷയത്തെ കുറിച്ചും എന്തു വേണമെങ്കിലും പറയാം അത് അനുകൂലമോ ,പ്രതികൂലമോ ആകാം,നിലവരമുണ്ടയിരിക്കണം ഇത് തന്നെയാണ് നിങ്ങളോടും പറയാനുള്ളത്.
"ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ വെപ്പാട്ടി യായി കഴിഞ്ഞ അജിതക്കോ" താങ്കളുടെ വാക്കുകളിലുണ്ട് താങ്കളുടെ സംസ്കാരം സ്ത്രീ എന്താണെന്നും അവരുടെ മഹത്വം എന്താണെന്നും കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിം ലീഗ് പഠിപ്പിച്ചു തരില്ല കാരണം അവര്‍ക്ക് സ്ത്രീ ഒരു ഉപഭോഗ വസ്തു മാത്രമാണ്. പേരിലെ ലീഗ് മാറ്റിയാല്‍ കിട്ടുന്ന 'മുസ്ലിം' അതിനു പഠിക്കുക നന്നാവും... നന്നാവാതിരിക്കില്ല... കാരണം അതില്‍ സത്യമുണ്ട് നേര്‍വഴിയുണ്ട് . അതിനു ശേഷം താങ്കള്‍ക്കു ഉറച്ചു പറയാന്‍ സാധിക്കും "ഞാന്‍ പാപം ചെയ്തിട്ടില്ല അത് കൊണ്ട് ഞാന്‍ കല്ലെറിയുന്നു".
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ. പക്ഷെ, ഉപ്പു തിന്നവര്‍ എല്ലാവരും വെള്ളം കുടിക്കണം. ഉപ്പു തിന്നവര്‍ മാത്രമേ വെള്ളം കുടിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണം.
ReplyDeleteബഷീര്‍ സാബ് ഉയര്ത്തിയിരിക്കുന ഒരു ചോദ്യം ഏറെ പ്രസക്തം: "കേസില്‍ കുഞ്ഞാലിക്കുട്ടി അകത്താകുമെങ്കില്‍ അദ്ദേഹത്തോടൊപ്പം അകത്തു കിടക്കേണ്ടവര്‍ നിരവധിയാണ്. കുഞ്ഞാലിക്കുട്ടിയെ മാത്രം 'പീഡിപ്പിച്ച്' ബാക്കിയുള്ളവരൊക്കെ താരങ്ങളായി വിലസുന്ന ഒരു അവസ്ഥയും ഉണ്ടായിക്കൂടല്ലോ.വ്യാജരേഖകള്‍ ചമക്കുന്നതിനും മൊഴി ഉണ്ടാക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും മൊഴി മാറ്റിക്കുന്നതിനുമൊക്കെ കൂട്ടു നിന്ന റഊഫിനെ കഴിയുന്നതും സാഹിബിന്റെ വലതു വശത്തെ സെല്ലില്‍ തന്നെ പാര്‍പ്പിക്കണം. തുട്ടു വാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥന്മാരും ജഡ്ജിമാരും ഇടതു വശത്തും വേണം. കാശ് വാങ്ങി 'പീഡിപ്പിക്കാന്‍ ' നിന്ന് കൊടുത്ത ശേഷം ബ്ലാക്ക് മെയില്‍ നടത്തി ബംഗ്ലാവും കാറും ഗള്‍ഫ് യാത്രയും ഒപ്പിച്ച മാംസവില്‍പ്പനക്കാരികളും അഴിക്കുള്ളില്‍ കിടക്കണം. കാശിനു വേണ്ടി മൊഴി മാറ്റി മാറ്റി പറഞ്ഞു കോടതിയെയും നിയമ സംവിധാങ്ങളെയും ഇത്രകാലവും കളിപ്പിച്ച അവറ്റകളെ മാത്രം വെറുതെ വിടുന്നത് ശരിയല്ലല്ലോ. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. സമാനപീഡനക്കേസിലെ മറ്റു പ്രതികളായ ശശിയും ദാസനും ഗോപിയുമടക്കമുള്ള സകല സഖാക്കളേയും ഒന്നിച്ചു പാര്‍പ്പിക്കാന്‍ നിയമസഭ ഹാള്‍ പോലെ വിശാലമായ ഒരു മുറി പൂജപ്പുരയില്‍ തയ്യാറാക്കിവെക്കുന്നതും നല്ലതാണ്"
ഹ ഹ ഹ ഇനിയെന്തെല്ലാം വരാനിരിക്കുന്നു... കേള്‍ക്കാനിരിക്കുന്നു.!
ReplyDeleteThis comment has been removed by the author.
ReplyDeleteവളരേ നല്ല പോസ്റ്റ് ആണ്. ഇതൊരു മോഹൻലാൽ, മമ്മൂട്ടി പഴയകാല സൂപ്പർഹിറ്റ് സിനിമക്കഥ പോലെ എത്ര കാലം കഴിഞ്ഞാ കണ്ടാലും കേട്ടാലും മടുക്കാത്ത ഒരു സംഭവമാണ്.
ReplyDeleteഒരു കമന്റിന് മറുപടി കമന്റ് ഇട്ട അനിൽശ്രീയ്ക്ക്.
നിങ്ങൾ ഷമീർ mhd യുടെ കമന്റ്നോട് രൂക്ഷമായി പ്രതികരിക്കണ്ട ട്ടോ. പുള്ളി വല്ല്യേ mhd ക്കാരനാ.
താങ്കൾ പറഞ്ഞ പോലെ ഈ വിഷയത്തിന് സൂപ്പർ പടങ്ങൾ പോലെ എന്നും ഒരു പുതുമയുണ്ട് . കാരണം കുഞ്ഞാലി സാഹിബ് ഒരു സൂപ്പർ സ്റ്റാറാ, ഇത്രയൊക്കെയായിട്ടും അയാൾ ഇപ്പോഴും പിടിച്ച് നിൽക്കുന്നില്ലേ ?
നമ്മുടെ നിയമവും നീതിന്യായ വ്യവസ്ഥയുമാണിവിടെ വ്യഭിചരിക്കപെടുന്നതും പീഡിപ്പിക്കപ്പെടുന്നതും. ഒനരപ്പതിറ്റാണ്ടു കാലമായിട്ടും ഒരു "അസാന്മാര്ഗ്ഗിക" കേസില്‍ തുമ്പുണ്ടാക്കി പ്രതികളെ പിടിക്കാനോ ആരോപിതരെ കുറ്റവിമുക്തരാക്കാനോ കഴിയാത്തതൊന്നുമല്ല നമ്മുടെ ജുഡീഷ്യറി. ആ സംവിധാനം ഉപയോഗിക്ക്കുന്നതിലുള്ള തകരാറാണ് കാരണം.
ReplyDeleteഇവ്വിഷയകരമഅയ തെറ്റുകള്‍ ചെയ്താല്‍ കോടതിയില്‍ നിന്നും രക്ഷ്പ്പെടാന്‍ ഒരു വഴിയേ ഉള്ളൂ നമ്മുടെ നിയമത്തില്‍. സീ പീ എം കാണിച്ച വഴി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക. അതോടെ തെറ്റിനുള്ള ശിക്ഷയായി. പിന്നെ കേസില്ല, കോടതിയില്ല. ഇനി "ഇത്തരം" തെറ്റുകള്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഒരു പാര്‍ട്ടി അംഗത്വമെടുത്ത് (അത് ഇടതു പാര്ട്ടികളായാല് നന്ന്- വേഗം പുറത്തായിക്കിട്ടും. പിന്നെ പേടിക്ക്ണ്ടല്ലോ!) കാര്യം സാധിക്കുന്നതാണ് നല്ലത്!
കുഞ്ഞാലിക്കുട്ടീ, താങ്കളെ താങ്കള്‍ തന്നെ പുറത്താക്കി സ്വയം രക്ഷിക്കാം. പാര്‍ട്ടിയെയും മാനക്കേടില്‍ നിന്നും രക്ഷിക്കാം. ഒരു "കൈ" നോക്കുന്നോ?
ഐസ് ക്രീം കേസ് ആസ്പദമാക്കി ഏറ്റവും കൂടുതല്‍ ബ്ലോഗുകള്‍ എഴുതിയതാരാണെന്ന് എന്തെങ്കിലും പിടിയുണ്ടോ?
ReplyDeleteഎന്തൊക്കെ പ്രതീക്ഷകളായിരുന്നു ബഷീര്‍ക്കാക്.എല്ലാം തകര്നില്ലേ.
ReplyDelete"കേസില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് കോടതി നിരീക്ഷിച്ചു.സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയും അനുബന്ധരേഖകളും ഹൈക്കോടതി പരിശോധിച്ചു-കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന വി.എസ്സിന്റെ ആരോപണം ഹൈക്കോടതി തള്ളി."
This comment has been removed by the author.
ReplyDelete*ഇതെല്ലാം ചെയ്യുന്നതോടൊപ്പം അതിന്റെയൊക്കെ പ്രൂഫും ഫോട്ടോകോപ്പിയും സീഡിയും പുള്ളി സ്വകാര്യമായിസൂക്ഷിച്ചിട്ടുമുണ്ട്. 'മൂപ്പരെ' ആപ്പിലാക്കണം എന്ന ഉദ്ദേശം പുള്ളിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു എന്ന് സാരം*
ReplyDeleteഅതാണ് വിഷയം , ഈ പീഡനകഥ തന്നെ ആപ്പിലാക്കി ബ്ലാക്ക്മൈല്‍ ചെയ്തു കാര്യം നേടാന്‍ പുള്ളി ഉണ്ടാക്കിയതാണന്കിലോ?!
'അഭിപ്രായ സ്വാതന്ത്രമുള്ള ഈ നാട്ടിൽ ആർക്കും ഏത് വിഷയത്തെ കുറിച്ചും എന്തു വേണമെങ്കിലും പറയാം അത് അനുകൂലമോ ,പ്രതികൂലമോ ആകാം,നിലവരമുണ്ടയിരിക്കണം .'
ReplyDeleteഇതു നിങള്‍ പറഞ്ഞ അതെ വാക്യം ആണ്
ഇ പോസ്റ്റില്‍ 'ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ വെപ്പാട്ടി യായി കഴിഞ്ഞ അജിതക്കോ കഴിയില്ല' എന്ന് പറഞ്ഞ താങ്കള്‍ക്കും നിലവാരമില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കാനോ അതോ നിങ്ങള്‍ സ്വയം മനസിലാകുമോ
ഒരു ആരോപണത്തിന് മറുപടി ആയി പറയണ്ടത് അത് ചെയ്തിടീല്ല അല്ലെങ്കില്‍ ചെയ്തിട്ടുണ്ട് എന്നാണ് അല്ലാതെ നിങ്ങളുടെ നേതാവും ചെയ്തിട്ടുണ്ട് എന്നല്ല ......
മറ്റൊരാള്‍ കട്ടിട്ടുന്ദ് എന്ന് വച്ച് നമ്മളും കക്കേണ്ട അവശ്യം ഇല്ല....
'അഭിപ്രായ സ്വാതന്ത്രമുള്ള ഈ നാട്ടിൽ ആർക്കും ഏത് വിഷയത്തെ കുറിച്ചും എന്തു വേണമെങ്കിലും പറയാം അത് അനുകൂലമോ ,പ്രതികൂലമോ ആകാം,നിലവരമുണ്ടയിരിക്കണം .'
ReplyDeleteഇതു നിങള്‍ പറഞ്ഞ അതെ വാക്യം ആണ്
ഇ പോസ്റ്റില്‍ 'ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ വെപ്പാട്ടി യായി കഴിഞ്ഞ അജിതക്കോ കഴിയില്ല' എന്ന് പറഞ്ഞ താങ്കള്‍ക്കും നിലവാരമില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കാനോ അതോ നിങ്ങള്‍ സ്വയം മനസിലാകുമോ
ഒരു ആരോപണത്തിന് മറുപടി ആയി പറയണ്ടത് അത് ചെയ്തിടീല്ല അല്ലെങ്കില്‍ ചെയ്തിട്ടുണ്ട് എന്നാണ് അല്ലാതെ നിങ്ങളുടെ നേതാവും ചെയ്തിട്ടുണ്ട് എന്നല്ല ......
മറ്റൊരാള്‍ കട്ടിട്ടുന്ദ് എന്ന് വച്ച് നമ്മളും കക്കേണ്ട അവശ്യം ഇല്ല....
'അഭിപ്രായ സ്വാതന്ത്രമുള്ള ഈ നാട്ടിൽ ആർക്കും ഏത് വിഷയത്തെ കുറിച്ചും എന്തു വേണമെങ്കിലും പറയാം അത് അനുകൂലമോ ,പ്രതികൂലമോ ആകാം,നിലവരമുണ്ടയിരിക്കണം .'
ReplyDeleteഇതു നിങള്‍ പറഞ്ഞ അതെ വാക്യം ആണ്
ഇ പോസ്റ്റില്‍ 'ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ വെപ്പാട്ടി യായി കഴിഞ്ഞ അജിതക്കോ കഴിയില്ല' എന്ന് പറഞ്ഞ താങ്കള്‍ക്കും നിലവാരമില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കാനോ അതോ നിങ്ങള്‍ സ്വയം മനസിലാകുമോ
ഒരു ആരോപണത്തിന് മറുപടി ആയി പറയണ്ടത് അത് ചെയ്തിടീല്ല അല്ലെങ്കില്‍ ചെയ്തിട്ടുണ്ട് എന്നാണ് അല്ലാതെ നിങ്ങളുടെ നേതാവും ചെയ്തിട്ടുണ്ട് എന്നല്ല ......
മറ്റൊരാള്‍ കട്ടിട്ടുന്ദ് എന്ന് വച്ച് നമ്മളും കക്കേണ്ട അവശ്യം ഇല്ല....
@shameer മഹദ്
ReplyDeleteമലയാളികൾ ഈ ഐസ്ക്രീം കേസ് ഇഷ്ടപ്പെടുന്നില്ല
എന്ന് പറയാന്‍ താങ്കള്‍ ആളല്ല കാരണം നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞോളു അല്ലാതെ 'മലയാളികൾ ഈ ഐസ്ക്രീം കേസ് ഇഷ്ടപ്പെടുന്നില്ല ' എന്ന് പറയാന്‍ ആരും താങ്കളെ മലയാളികളുടെ representative ഒന്നും അക്കിയിട്ടില്ലല്ലോ
ഒരാളുടെ സ്വന്തം പേരില്‍ വന്ന ആരോപണം എന്ഘനെ മുസ്ലിം സമുദായതിന്റെത് ആകും ..മുസ്ലിം സമുദായം പീധിപിചു എന്നല്ല ഇ സ്ത്രീകള്‍ പറഞ്ഞത് കുഞ്ഞാലിക്കുട്ടി പീടിപിച്ചു എന്നാണ്
പ്രതികളെ സ്വാധീനിക്കാനും പാട്ടിലാക്കാനും kunhalikkutty യുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന റവൂഫ് പക്ഷേ ഒരു തെളിവും ഹജരാക്കുന്നില്ല എന്നതാണ് വൈരുധ്യം, എല്ലാം ചെയ്തു എന്നവകാശപ്പെടുന്ന റവൂഫിനെ അറസ്റ്റ് ചെയ്യാന്‍ അന്നത്തെ മുഖ്യന് അച്ചുവിനും താത്പര്യമില്ലായിരുന്നു. കാരണം ഇതൊരു നാറ്റം കേസ് എന്നൊരു പൊളിറ്റിക്സ് തന്ത്രം മാത്രമാണ്.പ്രയാശ്ചിത്തതിന്റെ പാതയിലാണ് രഊഫ് എന്നവകാശപ്പെടുന്ന അച്ചു മാമന് സ്വയം ജുഡിഷ്യറി ചമയുകയാണ്. കുറ്റവാളികളെ മാപ്പ് സാക്ഷിയക്കാന് അച്ചുവിനെന്ത് അധികാരം എന്നതാണ് ചോദ്യം......
ReplyDeleteപ്രതികളെ സ്വാധീനിക്കാനും പാട്ടിലാക്കാനും kunhalikkutty യുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന റവൂഫ് പക്ഷേ ഒരു തെളിവും ഹജരാക്കുന്നില്ല എന്നതാണ് വൈരുധ്യം, എല്ലാം ചെയ്തു എന്നവകാശപ്പെടുന്ന റവൂഫിനെ അറസ്റ്റ് ചെയ്യാന്‍ അന്നത്തെ മുഖ്യന് അച്ചുവിനും താത്പര്യമില്ലായിരുന്നു. കാരണം ഇതൊരു നാറ്റം കേസ് എന്നൊരു പൊളിറ്റിക്സ് തന്ത്രം മാത്രമാണ്.പ്രയാശ്ചിത്തതിന്റെ പാതയിലാണ് രഊഫ് എന്നവകാശപ്പെടുന്ന അച്ചു മാമന് സ്വയം ജുഡിഷ്യറി ചമയുകയാണ്. കുറ്റവാളികളെ മാപ്പ് സാക്ഷിയക്കാന് അച്ചുവിനെന്ത് അധികാരം എന്നതാണ് ചോദ്യo......
ReplyDeleteസാമൂഹിക പ്രശ്നങ്ങളെ വിമരാഷ നാത്മകമായി കാണാറുള്ള വള്ളിക്കുന്ന് കുഞ്ഞാലിക്കുട്ടിയെക്കുരിച്ചു രണ്ടു വാക്ക് എഴുതിയപ്പോള്‍ ലീഗുകാരെന്തിനാ കയറു എടുക്കുന്നത്. വള്ളിക്കുന്ന് വി എസ്സിനെ ക്കുറിച്ച് എഴുതിയപ്പോള്‍ നിങ്ങള്‍ക്ക് വലിയ സന്തോഷം ആയിരുന്നല്ലോ. വള്ളിക്കുന്ന് നിങ്ങളുടെ കൂളിയെഴുത്തുകാരന് അവനമെന്നാണോ?
ReplyDeleteആഹ!..കുഞ്ഞാലിക്കുട്ടി എന്തൊരു നല്ല തങ്കക്കട്ടി...!!
ReplyDeleteഉപമയും ഉൽപ്രേക്ഷയുമൊക്കെ തകർത്തു!..
*കുറ്റമൊന്നും ചെയ്യാത്ത,ജഗതി അവതരിപ്പിച്ച കഥാപാത്രം ജയിലിൽ കേറാൻ നടത്തുന്ന ശ്രമങ്ങളോടാണ് താരതമ്യം !!!*
-*'ഉഭയസമ്മത പീഡനക്കേസുകള്‍ '* വന്നാല്‍ നിയമത്തിനു കൊടുക്കാവുന്ന ശിക്ഷക്ക് ഒരു പരിധിയുണ്ട്.-
-കാശിറക്കി റഊഫിനെപ്പോലൊരു ഭൂലോക കില്ലാഡിയെ കേസ് ഇല്ലാതാക്കാന്‍ എല്പിച്ചതാണ് കുഞ്ഞാലിക്കുട്ടി ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം.-
ഇതെല്ലാം വള്ളിക്കുന്നിന്റെ ഓരോ കളികള്‍. ഈ കേസില്‍ കുഞ്ഞാപ്പ ഈസിയായി ഊരിപ്പോരും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കുഞ്ഞാപ്പ അന്വേഷണ കമ്മീഷനെ മാറ്റാതെയും ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടാതെയും നടക്കുന്നത്. എല്ലാം റഹൂഫിന്റെ ഓരോ കളികള്‍. അവസാനം കോടതി ഇതിനു മതിയായ തെളിവില്ലാതെയും വ്യക്തിവിരോധം തീര്‍ക്കാനാണെന്ന് കണ്ടെത്തുകയും റഹൂഫ് തന്നെ നല്ല പക്കാ ക്രിമിനലാണെന്നും മന്സ്സിലാക്കി കൊണ്ട് ഇതെല്ലാം കൂടി ഒരു തള്ളു തള്ളും അങ്ങ് അറബിക്കടലിലേക്ക്. അന്ന് ഒരു പോസ്റ്റ് വരും ബഷീര്‍ക്കാന്റെ കുഞ്ഞാലി സാഹിബിനെ പ്രകീര്‍ത്തിച്ചു കൊണ്ട് അത് കാണാന്‍ ആയുസ്സ് പടച്ചോന് ഈ പഹയന്മാര്ക്ക് നല്കട്ടെ. ആമീന്‍
ReplyDeleteഇപ്പോള്‍ കൊഴി കൊടുത്ത സ്ത്രീകള്‍ പറഞ്ഞത് കുഞ്ഞാപ്പ നേരിട്ട് വന്ന് കാശ് കൊടുത്തുവെന്നാണ്. അത് തന്നെ പോരെ ഇതിന്റെ വിശ്വാസത എത്രയുണ്ടെന്ന് മനസ്സിലാക്കാന്‍.
madaniyude karyathil niyamam athinte vazhikku pokatte ennu paranja "thangalamar" entha onnu uriyada payyanmar avunnathu ????
ReplyDeleteബഷീര്‍ ഭായ്....
ReplyDeleteപതിനഞ്ചു വര്‍ഷം ഒരേ വാര്‍ത്തകള്‍ കണ്ടിട്ട് ജനങ്ങള്‍ക്ക് തന്നെ മടുത്തു. പിന്നെ വി എസ് , അച്ചുതാനന്ദനും, മാധ്യമങ്ങള്‍ക്കും മാത്രമാണ് ഈ കാര്യത്തില്‍ ഇത്ര താല്പര്യം. സത്യം പറഞ്ഞാല്‍ മാധ്യമങ്ങള്‍ അടിചെല്പ്പിക്കുന്നത് കൊണ്ടു മാത്രം പൊതുജനം അസഹ്യതയോടെ ശ്രവിക്കുന്ന ഒരു വാര്‍ത്തയാണ് ഈ ഐസ്ക്രീം...
>>>മൊത്തം ലീഗും വെള്ളത്തിലാകുന്ന ലക്ഷണമാണ് കാണുന്നത്. ലീഗിനോടൊപ്പം കുഞ്ഞൂഞ്ഞു സാറും കോണ്‍ഗ്രസ്സും ആകെ മൊത്തം ഐക്യമുന്നണിയും വെള്ളത്തിലായേക്കാനിടയുണ്ട്.>>>>
ഇതിന്റെ കുറ്റം കുഞ്ഞാലിക്കുട്ടിയില്‍ പഴി ചാരരുത്.. നേത്ര്വത്വത്തിന്റെ ബുദ്ധിയില്ലായ്മയാണ്, ഒരു വെക്തിയുടെ തെമ്മാടിത്തരത്തിനു കൂട്ടുനില്ക്കുക വഴി, പാര്‍ട്ടിയെയും മുന്നണിയും പ്രതിരോധത്തിലാക്കാന്‍ കാരണം......
പാര്‍ട്ടി നേത്രത്വം മാത്രമല്ല , താങ്കള്‍ അടക്കമുള്ള പാര്‍ട്ടി അണികളും പലപ്പോഴും പ്രേധിരോധത്തിലാകുന്നുണ്ട് എന്നതല്ലേ സത്യം..?
മദനിയെ വെള്ള പെയിന്റെടിക്കാന്‍ ഈ ഐസ്ക്രീമിന്റെ തണലിലാവരുത് എന്‍ഡീഫ് ജമ സുഹൃത്തുക്കളേ അത് വിഷയം വെറെയാണ്.
ReplyDeleteഇവിടെയും നിയമം അതിന്റെ വഴിക്ക് തന്നെയാണ് പോകുന്നത്. ലീഗതില് ഇടപ്പെട്ടിട്ടില്ല.
c p m m p രാജേഷ് പറഞ്ഞതാണ് എനിക്ക് ഇക്കാര്യത്തില്‍ എല്ലാ മലയാളികളോടും പറയാനുള്ളത്. ഇത് കവലകളില്‍ ഇരുട്ടത്ത് കല്ലിന്മേല് ഇരുന്നു നാട്ടിലെ വ്യഭിചാര കഥകള്‍ പറയുന്ന ഒരു സുഖം ഇത് എഴുതുന്നവരും പറയുന്നവരും അനുഭവിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇന്നലത്തെ ചര്‍ച്ച മിക്കവാറും ആളുകള്‍ ആവര്‍ത്തന വിരസത കൊണ്ട് ബഹിഷ്കരിചിരിക്കാന് ആണ് സാധ്യത ..ഇതില്‍ കുഞ്ഞാലി ഇപ്പോഴും വിലസി നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഒരു മനോഹാരിത ആയി കണ്ടാല്‍ മതി.
ReplyDelete@SHAMEER MHD
ReplyDeleteഅതെ, ഇതും പീഡനം തന്നെ 'മുസ്ലിം' എന്ന പദമുപയോഗിചു ഒരു നാറിയ സംഘടനയും അതിന്റെ തെമ്മാടി നേതാക്കളും കാലങ്ങളായി നടത്തുന്ന മുസ്ലിം സമുദായത്തോടുള്ള കടുത്ത പീഡനം മുസ്ലിം മത വിശ്വാസികളോടുള്ള പൊറുക്കാനാവാത്ത പീഡനം. ഇസ്ലാം മതവിശ്വാസം അനുസരിച്ച് വ്യഭിചാരത്തിന് നാല് സാക്ഷികള്‍ ഉണ്ടെങ്കില്‍ കല്ലെറിഞ്ഞു കൊല്ലണം എന്നാണു നിയമം എന്ന് കേട്ടിട്ടുണ്ട് സാഹിബിന്റെ കാര്യത്തില്‍ നാലല്ല നാല്‍പ്പതിലും നില്ക്കുന്ന ലക്ഷണമില്ല.
----------------------------------------
ചാക്യാരേ - ഇതാണ് വെള്ളിയായ്ഴ്ച മാത്രം ഉസ്കൂളില് പോയാലുള്ള കൊഴപ്പം. ഇസ്ലാം പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ. നാല് സാക്ഷികളില്ലെങ്കില്‍ അതിങ്ങനെ പാട്ട് പാടി നടക്കരുതെന്നും അങ്ങനെ ചെയ്യുന്നത് ഇസ്ലാമില്‍ വലിയ ശിക്ഷക്ക് കാരണമാവുമെന്നും കൂടി ഉണ്ട്. രണ്ടാള് കണ്ണ് കൊണ്ട് തന്നെ കണ്ടിട്ട് പ്രവാചകന്റെ മുന്നില്‍ വന്നാലും സ്വീകാര്മല്ലായിരുന്നു. ഈ മുറി വൈദ്യന്മാരെ കൊണ്ട് തോറ്റു.
ചാക്യാരേ കലക്കി...
ReplyDelete“സമാനപീഡനക്കേസിലെ മറ്റു പ്രതികളായ“
ബഷീര്‍ , കുഞ്ഞാലിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു എന്നതല്ലേ?
അക്കാലത്ത് ഭരണ സ്വാധീനം ഉപയോഗിച്ചു വഴി വിട്ട സഹായങ്ങള്‍ ചെയ്തു എന്ന് പറഞ്ഞതും കുഞ്ഞാലി തന്നെ അല്ലയോ. അപ്പോള്‍ ബഷീര്‍ അവകാശപ്പെടുന്നത് പോലെ കുഞ്ഞാലി ബഷീറിന് മുന്പില് കൂളായി ഇരുന്നു ഇന്റര്‍വ്യൂ നല്കി എന്ന് പറയുമ്പോള്‍ ബഷീര്‍ പോലും വഞ്ചിക്കപ്പെട്ടു എന്നല്ലേ തെളിയുന്നത്! അതോ മറ്റുള്ളവരെ വിലയിരുത്തുവാന്‍ ബഷീറിന് അന്നും കഴിഞ്ഞിരുന്നില്ല എന്നോ ;)
സഖാക്കള്‍ നടത്തിയ സ്ത്രീ പീഠനം തെളിയിക്കപ്പെട്ടതാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ളത് തെളിയിക്കപ്പെടാത്ത ആരോപണവും. വ്യത്യാസമുണ്ട് സഖാക്കളെ. വി എസ്സിന്റെ മകന്റെ മക്കാവേ ബന്ധങ്ങള്‍ ഒന്നന്വേഷിക്കുന്നത് നന്ന്.
ReplyDeleteManoj
ReplyDeleteപ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ പീഡിപ്പിച്ചു എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. സുപ്രിം കോടതി കയറിയിട്ട് പോലും തെളിയിക്കാന്‍ പറ്റാതെ കാര്യമാണ് സഖാവേ അത്.
എനിക്കു മറുപടി തരാൻ പലരും ക്യൂ നിൽക്കുന്നു..എന്തേ ഞാനും നിങ്ങൾ പറയുന്നത് അപ്പടി വിശ്വസിക്കണോ?അച്ചുദാനന്തന്റെ വാക്കുകൾ വേദ വാക്യമാണോ? കുഞ്ഞാലികുട്ടിയെ അന്തമായി എതിർക്കുന്നവരെ നമുക്ക് ഇങ്ങനെ തരം തിരിക്കാം...1.തീവ്രവാതികൾ (ഭൂരിപക്ഷ ന്യൂനപക്ഷ വെത്യാസമില്ല)2.വർഗീയ വാതികൾ (അച്ചുദാനന്തനെയും ഇതിൽ ഉൾപ്പെടുത്താം)3.സമുദായത്തിന്റെ താക്കോൽ ഞ്ഞങ്ങളുടെ കയ്യിലാക്കണം എന്നു കരുതി നടക്കുന്ന മൂഡന്മാർ ( പി.ഡി.പി മണ്മറഞ്ഞ് പോയെങ്കിലും .എൻ ഡി എഫ് (ക്ലച്ച് പിടിക്കാത്തപ്പോൾ പലതവണ വസ്ത്രവും പേരും മാരി വന്നിട്ടും). ഐ എൻ എൽ .ജലീലും റഹീമും അബ്ദുൾ അസീസും (ഉറക്കം കിട്ടാതെ അലയുന്ന ആത്മാക്കൾ) നേത്ര് ത്വത്തിലുള്ള കലക്കു സംഖം 4.മുസ്ലിം ലീഗിന്റെ ഉയർച്ചയിൽ അസൂയ പൂണ്ട് നടക്കുന്ന നായാട്ടു സംഖം
ReplyDelete@ ചീരാമുളക്
ReplyDelete>>> ഐസ് ക്രീം കേസ് ആസ്പദമാക്കി ഏറ്റവും കൂടുതല്‍ ബ്ലോഗുകള്‍ എഴുതിയതാരാണെന്ന് എന്തെങ്കിലും പിടിയുണ്ടോ? <<<
ഒരന്വേഷണം നടത്തി കണ്ടു പിടിക്കൂ. പ്രയാസമാണെങ്കില്‍ നമുക്ക് അച്ചുമാമനെ എല്പിക്കാം. ന്താ?.. :))
:))
ReplyDeleteബന്ധുവാര്................ ശത്രുവാര് .....കുഞ്ഞാലികുട്ടി സാഹിബിന്നു ഇപ്പോഴും തിരിഞ്ഞു കിട്ടാത്തത് അതാണ്. രഹൂഫാണോ .......................മുനീരാണോ മാര്ക്സിസ്ടാണോ ............കോണ്‍ഗ്രസാണോ............... വി എസാണോ ...... ചാണ്ടിയാണോ ........കണ്ഫ്യൂഷന് തീര്‍ക്കണമേ ..........
ReplyDeleteനടക്കാത്ത മോഹവുമായി അച്ചുവും,രൌഫും,മാധ്യമം പത്രവും എല്ലാം നാട് നീളെ നടക്കട്ടെ , കുഞ്ഞാലികുട്ടി എന്ന സിംഹകുട്ടിയെ കൂട്ടിലടക്കാം എന്ന പൂവണിയാത്ത മോഹം നിങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത് ......
ReplyDeleteവള്ളിക്കുന്ന് പഞ്ചായത്തിലെ എയുത്തും ബായനയും പഠിച്ച ഏക ഔലിയ കുറെ കാലങ്ങളായി എഴുതിവിടുന്ന സകല ചവറുകളും വാരിപ്പോറുക്കി... മെയില്‍ മൈലാന്തരം വിതരണം ചെയ്തു നടന്നിരുന്ന ഒരു സുവര്‍ണ കാലമുണ്ടായിരുന്നു ലീഗിന്റെ ചില മൂക്കൊലിപ്പ് മാറാത്ത പിള്ളേര്‍ക്ക്... അന്ന് ആ ഔലിയന്റെ വാറോലകള്‍ വായിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ പരമാനന്തവും ആയിരുന്നു... ചിലര്കത്തു വേദ വാക്യം പോലെയും ...
ReplyDeleteആ .. പീ ...പീ... എന്ന ഹോണടി നൂറ്റൊന്നു ആവര്‍ത്തി ഉരുവിട്ട് സൈക്കിള്‍ ചക്രം ഉരുട്ടിയ പീക്കിരി പിള്ളേരും ഉണ്ട്...
ശുദ്ദ മനസ്കനും .പളുങ്ക് പോലത്തെ ഹൃദയത്തിനു ഉടമയുമായ ഔലിയ .......(താനൊരു നിക്ഷ്പക്ഷനാനെന്ന "പരമ" സത്യം ..മാലോകരോട് വിളിച്ചു പറഞ്ഞു കയ്യടിയോ ഇരുട്ടടിയോ എന്തോ വാങ്ങാന്‍ വേണ്ടിയാണെന്ന് തോന്നുന്നു .. ആ ആര്‍ക്കറിയാം)... പുതിയതായി ന്തോക്കെയോ എഴുതി നോക്കിയപ്പോ ചിലര്‍ക്ക് ഇഞ്ചി കടിച്ച പോലെ മുഖം ചുളിഞ്ഞു .... ലതു വായിച്ചതും ചിലര്‍ ബോധം കേട്ട് വീണതായും.... അലമുറയിട്ടു കരഞ്ഞതായും നെഞ്ച് തല്ലി പോളിച്ചതായും ഒക്കെ കേട്ടു... ന്നാലും ഞമ്മളെ ഔലിയ അങ്ങനെ എയുതോ ???? എന്ന് ചിലര്‍ ..... .... ഓലിയെ ... ഇങ്ങള് "ഞാണിന്മേല്" കളിച്ചണ്ട....ഞമ്മളെ കുഞാപ്പാന്റെ ഐസ് ക്രീം കൊണ്ട് ട്രെപ്പീസു കളി കളിച്ചിട്ട് ... ഇങ്ങള് ബീണാല് ഞമ്മള് നോക്കൂല്ല എന്ന് വരെ.... ഔലിയന്റെ വാരോല മാത്രം വായിച്ചു അച്ചരം പഠിച്ച ചില പിള്ളേര് ഇവിടെ പറഞ്ഞു കളഞ്ഞു ... ന്റെമ്മേ...
കുഞ്ഞാലിക്കുട്ടിയുടെ പങ്ക്: റജീനയുടെ വിവാദമൊഴി പുനര്‍ വായനക്ക്
ReplyDeleteഞങ്ങളെ (വിമല പേരാമ്പ്ര, റജുല, ഞാന്‍) ശ്രീദേവിചേച്ചി ഒരുനല്ല വാര്‍പ്പ് വീട്ടില്‍ കൊണ്ടുപോയി. അവിടെ കുഞ്ഞാലിക്കുട്ടിയുടെ ഡ്രൈവര്‍ ഉണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി
സാര്‍ വരുമെന്ന് പറഞ്ഞു. കുറെ കഴിഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി വന്നു.
ഞങ്ങളെ വിളിച്ചു. റജുല എന്നോട് ഡാന്‍സ് കളിക്കാന്‍ പറഞ്ഞു.
എന്റെ ഉടുപ്പൊക്കെ അഴിക്കാന്‍ പറഞ്ഞു. അയാള്‍ ഞങ്ങളോട് (കുഞ്ഞാലിക്കുട്ടി) രണ്ട് പേരോടും ബന്ധപ്പെട്ടു. രാത്രി പതിനൊന്ന് മണികഴിഞ്ഞപ്പോള്‍ ഞങ്ങളെ വിട്ടു. ആ വീട് പൊളിച്ച് കളഞ്ഞിരിക്കുന്നു.
പിന്നെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഞാനും ശ്രീദേവി ചേച്ചിയും ഷൊര്‍ണൂരിലേക്ക് പോയി.
വലിയ വീടാണ്. പകലാണ് ചെന്നത്. ഒരുതള്ളയും മകളും അവിടെ ഉണ്ടായിരുന്നു. രാത്രി കുഞ്ഞാലിക്കുട്ടി ലൈറ്റ് വെച്ച വണ്ടിയില്‍ വന്നു.
ഞങ്ങളെ രണ്ടുപേരെയും മാറിമാറി ബന്ധപ്പെട്ടു. ആദ്യം ശ്രീദേവി ചേച്ചിയെയായിരുന്നു.
പിന്നെ അയാള്‍ രാത്രി തന്നെപോയി. ശ്രീദേവി ചേച്ചിക്ക് പണം കൊടുത്തു. നിനക്ക് ശ്രീദേവി ചേച്ചി തരുമെന്ന് അയാള്‍ പറഞ്ഞു.
അവിടെന്ന് പോന്ന് ഞാന്‍ ശ്രീദേവി ചേച്ചിയുടെ കൂടെ തന്നെ താമസിച്ചു. അവിടെ ശോഭ (പാലക്കാട്) ഉണ്ടായിരുന്നു. വലിയ ബിസിനസുകാരെയൊക്കെ മലപ്പുറത്തുകാര്‍ പാര്‍ലറില്‍ കൊണ്ടു വരും. അവരുടെ കൂടെ ഞങ്ങളെ ടൂറിന് വിടും.
പിന്നെ പോലീസെന്നെ അന്വേഷിക്കുകയാണെന്നറിഞ്ഞപ്പോള് പ്രസാദിനൊപ്പം മൈസൂരിലേക്ക് പോയി. പിന്നെ എറണാകുളത്തുള്ള കുഞ്ഞാലിക്കുട്ടിയുടെ വേണ്ടപ്പെട്ട ഒരുവീട്ടില്‍ പോയി. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി എല്ലാം ചെയ്യുന്ന ബിസിനസുകാരന്റെ വീടായിരുന്നു അത്. മൂന്ന് മാസമാണ് ഞങ്ങള്‍ അവിടെ താമസിച്ചത്.
റജീന കുന്ദമംഗലം കോടതിയില്‍ നല്കിയ മൊഴിയിലെ കുഞ്ഞാലിക്കുട്ടി ബന്ധം ഉറപ്പാക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ ഭാഗമാണിത്. എന്നാല്‍ പിന്നീട് റജീന ആ മൊഴി തിരുത്തി.
എന്നാല്‍ അതോടൊപ്പം 2 2 98 ന് വനിതാ കമ്മീഷനിലും ചെയര്‍പേഴ്സണ്‍ സുഗതകുമാരിക്ക് അത് പരാതി ബോധിപ്പിച്ചിരുന്നു. അത് ഇന്നുവരെ തിരുത്തിയിട്ടില്ല. അന്വേഷിയുടെ മുഖപത്രമായ സംഘടിത ഈ മൊഴി പുനപ്രസിദ്ധീകരിച്ചിരുന്നു അതില്‍ നിന്ന് .....
പൊന്നാനിയിലോ വള്ളികുന്നിലോ പുജപുര ജയിലിന്റെ എക്സ്റ്റന്‍ഷന്‍ തുടങ്ങിയാ മതിയാകുമോ ബഷീരിക്ക ??? പാമോലിന്നും ഐസ്ക്രീംമും കേട്ട് മടുത്തു... വേറെ വെല്ലോ എഴുത്ത്...
ReplyDeleteതീയില്‍ കുരുത്തത് വെയിലത്ത് വാടില്ല!! പ്രധിസന്ധികളെ അതിജീവിച്, ഫിനിക്സ് പക്ഷിയെ പോലെ കുഞ്ഞാപ്പ ഉയര്‍ന്നു വരും......
ReplyDeleteകഥ തുടരും....
ReplyDeleteരണ്ടാള് കണ്ണ് കൊണ്ട് തന്നെ കണ്ടിട്ട് പ്രവാചകന്റെ മുന്നില്‍ വന്നാലും സ്വീകാര്മല്ല.....നിയമമം അതിന്റെ വഴിക്ക് പോകട്ടെ ....അപ്പോള്‍ മനസിലാകും സത്യം ...പിന്നെയും കേസ് വന്നാല്‍ ..അല്ല മറ്റൊരു ശോഭ വന്നാല്‍ .....കുഞ്ഞാപ്പ എന്നും തന്നെ വ്യഭിചരിച്ചു കൊണ്ടേ ഇരിക്കും ...അതും നല്ല ഒരു കാര്യം തന്നെ ...ആകും .....എല്ലാത്തിനും ആളു വേണ്ട ...അതും ഞമ്ന്റെ സമുദായത്തില്‍ നിന്ന് ......പിന്നെ ഇത് കൊണ്ട് ഒന്നും ലീഗ് തകരില്ല എന്ന് എഴുതിയാല്‍ അതും " ലീഗ് " കാര്‍ പേടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് പ്രചരിപ്പിക്കാന്‍ ഉഷാറായ മാധ്യമം ഉണ്ടാകും ....സി.ബി.ഐ ...തള്ളി എന്നാ വിവരം അച്ചടിക്കാന്‍ പത്രത്തിന് വലിയ പേടി .........
ReplyDeleteവീണ്ടുമോരോന്നെടുത്ത് പ്രശ്നമാക്കേണ്ട: റജീന
ReplyDeleteExclusive interview with Rejeena!
അര കിലോമീറ്ററോളം യഥാര്‍ത്ഥവഴിയില്‍നിന്നു തിരിഞ്ഞാണ് ഞങ്ങള്‍ നടന്നത്. റോഡരികില്‍ വണ്ടിനിര്ത്തിയപ്പോഴും പലരും വീക്ഷിക്കുന്നുണ്ടായിരുന്നു. എങ്കിലും കാര്യമാക്കാതെ മുന്നോട്ടു നടന്നു. ഇടവഴികളും വയലേലകളും താണ്ടി. ചുറ്റും കഴുകന് കണ്ണുകളുമായി പലരും. ഐസ്ക്രീം പാര്‍ലര്‍ കേസിലെ വിവാദ നായിക റജീനയുടെ അഭിമുഖത്തിനായുള്ള യാത്ര. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ റൗഫും കുഞ്ഞാലിക്കുട്ടിയും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിറകെ ഞങ്ങള്‍ റജീനയുടെ വീട്ടുപരിസരത്തെത്തിയിരുന്നു. അന്ന് വീടിന്റെപടം പോലും എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ചിലര്‍ പറഞ്ഞു. 'സൂക്ഷിക്കണം. നിങ്ങളെ നിരീക്ഷിക്കുന്ന പലരുമുണ്ടിവിടെ.'
കണ്ടപ്പോള്‍ തന്നെ വീട്ടിലേക്ക് കയറിയിരിക്കാനും പത്രക്കാരാണല്ലേയെന്നും ചോദിച്ചായിരുന്നു റജീനയുടെസ്വീകരണം. സിറ്റിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ തീര്‍ത്തും ഉള്‍പ്രദേശമായ പന്തീരങ്കാവിലെ മുതുവനത്തറയിലെ റോഡിനോടു ചേര്‍ന്നു നിര്‍മിച്ച വീട്ടില്‍ ഭര്‍ത്താവ് പ്രമോദിനും കുഞ്ഞിനും ബാപ്പയ്ക്കുമൊപ്പം താമസിക്കുകയണിപ്പോള്‍ റജീന. പുതിയ വെളിപ്പെടുത്തലുകളാല്‍ നുരഞ്ഞുപൊങ്ങിയ ഐസ്ക്രീം പാര്ലര്വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റജീനയുടെ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങള്‍...
? ഐസ്ക്രീം കേസ്...
റജീന : ആ ... അത് അവരു കുടുംബക്കാര് തമ്മിലല്ലേ ഇപ്പോള്‍ പ്രശ്നം.
? റൗഫ് ഈയിടെ വന്നിരുന്നോ
റജീന : ഉവ്വ് .കുഞ്ഞാലിക്കുട്ടിക്കെതിരേ പറയണമെന്നു പറഞ്ഞ് റൗഫ്ക്കാ രണ്ടാഴ്ച മുമ്പ് വന്നിരുന്നു.
? കേസുമായി ബന്ധപ്പെട്ട് നിങ്ങളെ മാനസികരോഗി വരെയാക്കാന്‍ ശ്രമം നടത്തിയിരുന്നോ? അതില്‍ ആര്‍ക്കായിരുന്നു പങ്കുള്ളത്. റജീന: അതു പിന്നെ എനിക്ക് ആദ്യമേ ദേഷ്യം വരുന്ന സ്വഭാവമുണ്ടായിരുന്നു. ഇതു കാണിക്കാനായി ഉമ്മയുടെനിര്ബന്ധത്തിനു വഴങ്ങി ഞാന്‍ വിവേക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് എത്തിയ റൗഫ്ക്കായാണ് എന്റെ പേര് റജീനയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആശുപത്രിക്കാരെ അറിയിച്ചത്. ഇതിനുശേഷം ഞാന്‍ ആശുപത്രി വിട്ടു. അല്ലാതെ എന്നെയാരും മാനസികരോഗിയാക്കാന്‍ ശ്രമിച്ചിട്ടില്ല
? കേസില്‍ മൊഴിമാറ്റിപ്പറയണമെന്ന് പഠിപ്പിച്ചതാരായിരുന്നു. എവിടെ വച്ച്. മൊഴിമാറ്റം പഠിപ്പിക്കാന്‍ ഏതെങ്കിലും വക്കീലന്മാരോ മറ്റും ഉണ്ടായിരുന്നോ
ReplyDeleteറജീന : മൊഴിമാറ്റം പഠിപ്പിച്ചത് റൗഫ്ക്കായാണ്. അവരുടെ ഓഫീസില്‍ നിന്നാണ് ഇതെല്ലാം പഠിപ്പിച്ചത്. വക്കീലന്മാരൊന്നും ഇല്ലായിരുന്നു.
? മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ.
റജീന : കുഞ്ഞാലിക്കുട്ടിയെ ഞാന്‍ നേരിട്ടു കണ്ടിട്ടുപോലുമില്ല. അവര്‍ക്കെതിരേ പറഞ്ഞതില്‍ ഇന്നു ഞാന്‍ പശ്ചാത്തപിക്കുകയാണ്. അതൊക്കെ മഹാപാപമായാണു ഞാന്‍ കാണുന്നത്. മാധ്യമങ്ങളോട് കേസ് ഉണ്ടാകുന്നതിനു മുമ്പേ അതുപറയ്, ഇതു പറയ്, എന്നൊക്കെ പറയാന്‍ പറഞ്ഞത് റൗഫ്ക്കയാണ്.
? അപ്പോള്‍ കുഞ്ഞാലിക്കുട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണോ
റജീന : അതെ. പിന്നെ കുഞ്ഞാലിക്കുട്ടിയുടെ കാറില്‍ പോയിട്ടുണ്ട്. 'ആ മുകളില്‍ ചുവന്ന ലൈറ്റൊക്കെ പിടിപ്പിച്ച കാറുണ്ടല്ലോ അതില്‍ '
? ആരായിരുന്നു കാറില്‍ കുഞ്ഞാലിക്കുട്ടിയായിരുന്നോ.
റജീന : അല്ല. ഡ്രൈവര്‍ അരവിന്ദന്.
? ഏങ്ങോട്ടായിരുന്ന യാത്ര
റജീന : അതു പറയില്ല. ഷൊര്‍ണൂരില്‍ നിന്നുമാണ് കാറില്‍ കയറിയത്. മൂന്നിടങ്ങളില്‍ പോയി
? ആരായിരുന്നു അവിടെ
റജീന : അതു പിന്നെ പറയാം
? ഐസ്ക്രീം കേസുമായി ബന്ധപ്പെട്ടല്ലേ നിങ്ങള്‍ക്ക് ഈ വീടും സൗകര്യങ്ങളും എല്ലാം ലഭിച്ചത്. ഇതു കുഞ്ഞാലിക്കുട്ടിയുടെ പണമല്ലേ.
റജീന : സ്ഥലം ഞങ്ങളുടേതാണ്. പിന്നെ വീടും മറ്റെല്ലാ കാര്യങ്ങള്‍ക്കും പണം തന്നത് കേസുമായി ബന്ധപ്പെട്ടാണ്. റൗഫ്ക്കായാണു പണം കൊണ്ടു വന്നത്.
? കുഞ്ഞാലിക്കുട്ടി കൊടുത്തയച്ച പണമാണിതല്ലേ
റജീന : അല്ല. കോഴിക്കോട്ടെ ക്യൂന്‍സ് ബേബി, ഖാദര്‍ , പി.എ റഹ്മാന് തുടങ്ങി 15 ഓളം പേരുടെ പണമാണിത്. കുഞ്ഞാലിക്കുട്ടിയുടേതല്ല.
? അപ്പോള്‍ ഇത്രയും സമ്പാദിച്ചതിനു പിന്നില്‍ റൗഫ് സഹായിച്ചിട്ടില്ലേ
റജീന :പിന്നെ... റൗഫ്ക്കാ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നും വന്‍ തുകകള്‍ വാങ്ങി. എനിക്ക് ഇതില്‍ നിന്നും തുച്ഛമായ തുക മാത്രമാണ് നല്‍കുന്നത്.
? ഐസ്ക്രീം പാര്‍ലറുമായി ബന്ധപ്പെട്ട് റൗഫ് ഇതുപോലെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ.
റജീന: റജുല, റോഷ്ണി, ബിന്ദു ഇവരെയൊക്കെ സഹായിച്ചിട്ടുണ്ട്. പിന്നെ ഇപ്പോഴും ഇങ്ങനെ തന്നെയാണ്.ദുബായില്‍ പോകാനും എല്ലാ സഹായവും ഒരുക്കികൊടുക്കുന്നത് റൗഫ്ക്കാ തന്നെയാണ്.
? റജുല ഇപ്പോഴെവിടെയാണുള്ളത്. മറ്റുള്ളവരൊക്കെ ...
ReplyDeleteറജീന : റജുല കുണ്ടൂപ്പറമ്പിലാണ് താമസിക്കുന്നത്. റോഷ്ണിയും ഇവിടെ തന്നെയാണ് .ബിന്ദു ബാംഗ്ലൂരിലാണുള്ളത്.
? ഇവരുടെ സ്ഥിതികള്‍
റജീന: ഇവരെല്ലാം ഇപ്പോള്‍ നല്ല നിലയിലാണ്. ഇപ്പോഴും ഇത്തരം ഏര്‍പ്പാടുകള്‍ തന്നെയണ്. ശ്രീദേവിയേച്ചി കാരണമാണ് ഇവരെല്ലാം ഇപ്പോള്‍ പണക്കാരായി വാഴുന്നത്. 4000 രൂപവരെ ശ്രീദേവി എന്റെ പേരില്‍ വാങ്ങിയിട്ടുണ്ട്.
? മുമ്പ് ഇത്രയൊക്കെ വിവാദം ഉണ്ടാക്കിയത് നിങ്ങളല്ലേ. കുറ്റബോധമുണ്ടോ.
റജീന: കുറ്റബോധം അലട്ടുന്നുണ്ട്. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിരുന്നു. എന്നാല്‍ മകനെ ആലോചിച്ച് മാത്രമാണത് ചെയ്യാതിരിക്കുന്നത് .
? എങ്ങനെ ഈ ഐസ്ക്രീം പാര്‍ലര്‍ ... മുഴുവനാക്കുന്നതിനു മുമ്പേ റജീന ഇടപെട്ടു
റജീന : എനിക്കീ ഐസ്ക്രീം എന്ന കേള്‍ക്കുന്നത് തന്നെ ഇഷ്ടമല്ല. ടി.വിയും പത്രവും ഒന്നും ഞാന്‍ വായിക്കാത്തതും കാണാത്തതും ഇതുകൊണ്ട് തന്നെയാണ്. അത് ഐസ്ക്രീം പാര്ലറൊന്നുമല്ല. ചായക്കടയായിരുന്നു. പിന്നെ ജ്യൂസുംമറ്റും വില്‍ക്കുന്നുണ്ടായിരുന്നു. ഇതാണ് പിന്നെ ഐസ്ക്രീം ... എന്നു പറയാന്‍ തുടങ്ങിയത്. അല്ലെങ്കില്‍ തന്നെ പുറത്തു കാണുമ്പോള്‍ ചിലര്‍ ഐസ്ക്രീം എന്നു വിളിക്കും. ഐസ്ക്രീം വില്‍ക്കുന്നവരാണെങ്കില്‍ ഞാന്‍ മൂന്നും നാലും ഐസ്ക്രീം വാങ്ങി കഴിക്കും .
? പുറത്തിറങ്ങിയാലുള്ള ജനങ്ങളുടെ പ്രതികരണം
റജീന : എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ എങ്ങനെയായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.മോന്റെ സ്കൂളിലെ കുട്ടികള്‍പോലും അവനോടും ഐസ്ക്രീമും നിന്റെ ഉമ്മയും തമ്മിലുള്ള ബന്ധമാണ് ചോദിക്കുന്നത്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
? പേടിയുണ്ടോ.
റജീന : എനിക്കോ. ഈ കേസ് വന്നതിനു ശേഷമാണ് എനിക്ക് ധൈര്യം വച്ചത്. പിന്നെ കളിയാക്കുന്നവര്‍ക്ക് നല്ല മറുപടി ഞാന്‍ കൊടുക്കാറുണ്ട്.
? നിങ്ങള്‍ എന്തൊക്കെയോ ഇപ്പോഴും ഒളിക്കുന്നുണ്ടെല്ലോ. ഇനിയെങ്കിലും എല്ലാം തുറന്നു പറയുമോ.
റജീന: (നറു പുഞ്ചിരിയോടെ) ഇനിയെന്തു പറയാനാ.
? കുഞ്ഞാലിക്കുട്ടിയെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ.
റജീന: അന്നും ഇന്നും ഞാനത് ആഗ്രഹിക്കുന്നില്ല.
? നേരില്‍ കണ്ടാലോ.
റജീന : കാലില്‍ വീണു മാപ്പു പറയും.
? എന്നാല്‍ ഇപ്പോഴതു ചെയ്തുകൂടെ
(റജീനയുടെ പുഞ്ചിരി മാത്രം)
? മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇനിയും വരുമോ .
റജീന : ചിലപ്പോള്‍. അത് ഇപ്പോഴല്ല.
റജീനയ്ക്കു വേണ്ടി കരുതിയ ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി കിട്ടാതെയായിരുന്നു മടക്കം. വാക്കുകളില്‍ ഇനിയും ചില സസ്പെന്സുകള് ഒതുക്കികൊണ്ടായിരുന്നു റജീനയുടെ മറുപടികള്‍. ഇറങ്ങുന്നതിനു മുമ്പും അരവിന്ദന്റെ കാറിലെങ്ങോട്ടു പോയെന്ന ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ട് ആ അരവിന്ദനൊക്കെഇപ്പോഴുണ്ടോ എന്ന മറു ചോദ്യമായരുന്നു മറുപടി.
ഞങ്ങള്‍ ഇറങ്ങുമ്പോഴുള്ള റജീനയുടെ ചിരി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 'നാട്ടുകാരൊക്കെഎന്റെ മുഖം മറന്നു വരികയാ. നിങ്ങള്‍ വീണ്ടും ഓരോന്നെടുത്ത് പ്രശ്നമാക്കേണ്ട' എന്നൊരു ഉപദേശവും.
ഷിന്റുലാല്‍
Mangalam.com
"കുഞ്ഞാലിക്കുട്ടി സാഹിബിനു ഇനി നല്ലത് വിധി വരുന്നതിനു മുമ്പ് തന്നെ ഒരു പായയും തലയിണയും എടുത്തു ബാലകൃഷ്ണ പിള്ളയെ കാണാന്‍ പോവുകയാണ്."
ReplyDeleteഹ ഹ ഹ.... :)
ഈ വിഷയവുമായി ഞാൻ www.udfcyber.tk യിൽ എഴുതിയ ഒരു ലേഖനം നിങ്ങളുടെ അധിക വായനക്കു......ക്ഷമാ പൂർവ്വം ഒന്നു വായിക്കാമോ? ഞങ്ങൾ 100% വിശ്വസിക്കുന്നു കുഞ്ഞാലികുട്ടി കുറ്റക്കാരൻ അല്ല എന്നത്.ആദ്യ ഐസ്ക്രീം കേസിൽ കുഞ്ഞാലികുട്ടിയുടെ പേരുപോലും എവിടേയും ഉണ്ടായിരുന്നില്ല.പിന്നീട് വീണ്ടും ഈ കേസ് ആരൊക്കെയോ ചില തല്പര കക്ഷികൾ ചേർന്ന് കുത്തിപൊക്കി .അതിൽ അപ്രതീക്ഷിതമായി കുഞ്ഞാലികുട്ടിയുടെ പേരും.സ്വാഭാവികമായും ഇങ്ങനെയുള്ള നാറ്റകേസിൽ പേരു വന്ന് കഴിഞ്ഞാൻ നമ്മളാണെങ്കിൽ എന്തു ചെയ്യും?എങ്ങനെ എങ്കിലും നമ്മുടെ സത്യം ആളുകളെ ബോധ്യപ്പെടുത്തണം,അത് അംഗീകരിക്കാൻ ആരും തയ്യാറായില്ലെങ്കിൽ ഇങ്ങനെയുള്ള കേസുകൾ പുറത്തു വരാതിരിക്കാൻ നമുക്കാവുന്നത് ചെയ്യും,ഇത്രയും കാര്യങ്ങൾ ഏതൊരു മനുഷ്യനും ചെയ്യുന്നത്.ഈ കേസിലെ മുഖ്യ സാക്ഷിയായ റമീള സുഖദേവ് തന്നെ എഴുതിയിട്ടുണ്ട് ഈ കേസിൽ കുഞ്ഞാലികുട്ടിയുടെ പേർ ഒരു ഗൂഡാലോചനയുടെ ഭാഗമായി കൂട്ടി ചേർത്തതാണു അതിൽ അജിതയുടെ പങ്ക് വലുതാണു എന്നും.ഒരു അങ്ങാടി വേശ്യയുടെ അടുത്ത് ഈ പറയപ്പെടുന്ന കുഞ്ഞാലികുട്ടി പോകും എന്നത് വിശ്വസനീയമാണോ? കുഞ്ഞാലികുട്ടി എന്നത് ഇപ്പോൾ ജീവിച്ചിരിക്കുന്ന ലീഗ് നേതക്കന്മാരിൽ ഏറ്റവും ജനസ്വാധീനവും ഏവർക്കും പ്രിയപെട്ടവനും ഏറ്റവും നല്ല സഘാടകനുമാണു എന്നതിൽ ആർക്കും സംശയമുണ്ടാകില്ല.ശത്രുക്കൾ ഒരുമിച്ച് കൂടിയപ്പോൾ ഒരിക്കൽ മാത്രം അദ്ദേഹം തോറ്റു.എന്നാലും ഏറ്റവും നല്ല ഭരണ കർത്താവും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ നല്ല സംഭാവന ചെയ്യാൻ കഴിഞ്ഞ ഒരാളുമാണു കുഞ്ഞാലികുട്ടി.
ReplyDeleteമാങ്ങയുള്ള മാവിലേക്കാണു സാധാരണ ആളുകൾ എറിയാറുള്ളത് , ആ നിലയിൽ മുസ്ലിം ലീഗ് എന്ന മഹത്തായ സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്ന കപ്പിത്താൻ എന്ന നിലയിൽ കുഞ്ഞാലികുട്ടിയെ വാക്കുകൊണ്ടോ മറ്റെന്തെങ്കിലും രൂപേണ മുട്ടുകുത്തിക്കാൻ കഴിയാത്തത് കൊണ്ട് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ച വിലകുറഞ്ഞ ആരോപണവുമായി ശത്രുക്കൾ ഒരുമിച്ച് നിന്ന് നിഴൽ യുദ്ധം നടത്തുന്നു.ചിലർ പരസ്യമായിട്ടും മറ്റുചിലർ രഹസ്യമായിട്ടും.എല്ലാം തിരിച്ചറിയാനുള്ള കഴിവും പ്രാപ്തിയും ശക്തിയും ലീഗിനും പാമരനും പണക്കാരനും സാധാരണക്കാരുമായ പ്രവർത്തകർക്കുണ്ട് ഉണ്ട് എന്നത് എല്ലാവരും അംഗീകരിക്കപ്പെടേണ്ട ഒന്നാണു.
ReplyDeleteശിഹാബ് തങ്ങൾ പോലും മരണം വരെ ആഗ്രഹിച്ച ഒരു കാര്യമുണ്ട് സമുദായത്തെ ഒന്നിപ്പിക്കുക എന്നത് ,ആ കാര്യം കുഞ്ഞാലികുട്ടിയും ലീഗ് നേതാക്കന്മാരും ഏറ്റെടുത്ത് മുന്നോട്ട് വന്ന കാഴ്ച സമുദായത്തിനുള്ളിൽ ഏവർക്കും സന്തോഷം ഉണ്ടാക്കിയ ഒന്നാണു.അതിന്റെ ആദ്യ പടിയായിരുന്നു 2 സമസ്തകളുടെ സ്താപനങ്ങളായിരുന്ന മർകസ്,പട്ടിക്കാട് ജാമി അ നൂരിയ സമ്മേളന ദിവസങ്ങൾ ഒന്നായിരുന്നു.അത് വെത്യസ്ത ദിവസങ്ങളിലേക്ക് മാറ്റാനും ഇരു സമ്മേളനങ്ങളിലും ഒരു പോലെ ലീഗ് നേതാക്കന്മാരും പ്രവർത്തകരും പങ്കെടുക്കുകയും യോജിപ്പിന്റെ അടുത്ത് വരെ എത്തുകയും അതിന്റെ ചർച്ചകളും മറ്റും പുരോഗമിക്കുന്ന സാഹചര്യത്തിന്റെ ലീഗിന്റേയും പ്രത്യേകിച്ച് കുഞ്ഞാലികുട്ടിയുടേയും പങ്ക് വലുതാണു.അടുത്തതായി ലീഗിനെ വലിയ വായയിൽ ആക്ഷേപിച്ചും അധിക്ഷേപിച്ചും മാത്രം നിലകൊണ്ട് പ്രത്യേകിച്ച് ഒരു ആശയമോ ആദർശമോ ഇല്ലാതിരുന്ന മാർകിസ്റ്റ്പാർട്ടിയുടെ വാലാട്ടികളായിരുന്ന ഐ ൻ എൽ നെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ കുഞ്ഞാലികുട്ടിക്ക് കഴിഞ്ഞു.മഞ്ഞളാം കുഴി അലിയെ പോലുള്ള ധാരാളം പേർക്ക് ഒരു ലീഗിലേക്ക് കടന്നുവരാനും അവർക്ക് അവർ അർഹിക്കുന്ന സ്താനങ്ങൾ നൽകാനും കുഞ്ഞാലികുട്ടിയുടെ നേത്ര് ത്വത്തിനു കഴിഞ്ഞൂ.ഐക്യ ജാനാധിപത്യ മുന്നണിയുടെ പ്രബല കക്ഷി എന്ന നിലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലീഗ് മത്സരിച്ച സീറ്റുകളിൽ മിക്കവയിലും വൻ ഭൂരിപക്ഷത്തിനു വിജയിക്കുകയും മറ്റുള്ളവടങ്ങളിൽ ലീഗ് സ്വാധീനം നന്നായി അറിയിപ്പിക്കുകയും ചെയ്തു.ഐക്യ ജനാധിപത്യ മുന്നണിയിൽ രണ്ടാമതും കേരള രാഷ്ട്രീയത്തിൽ മൂന്നാമതുമായി നിലനിൽക്കാൻ എന്നത്തേതും പോലെ ഇപ്പോഴും കഴിഞ്ഞു. തീർച്ചയായും പലർക്കും ഈ ലീഗ് മുന്നേറ്റവും അതിന്റെ നേത്ര് ത്വം വഹിക്കുന്ന കുഞ്ഞാലികുട്ടിയേയും ഒതുക്കാനുള്ള ഗൂഡാലോചനയിലായിരുന്നു.അതിന്റെ തുറുപ്പ് ചീട്ട് പഴകി പ്പുളിച്ച ഐസ്ക്രീം കേസ് തന്നെ ആയിരിക്കണം എന്ന് ചിലർ കരുതിയിട്ടുണ്ടാകണം.അതല്ലാതെ ഒരു അഴിമതിയുടെ ഒരു അംശമോ ഒന്നും മെനെന്നെടുക്കാൻ പോലും കഴിയില്ലല്ലൊ?വീടുവീടാന്തരം കയറി ഇറങ്ങിയും കവലകലിൽ മൈക്ക് കെട്ടിയും പൊതു യോഗം വെച്ചും വൻ സമ്മേളനങ്ങൾ വെച്ചും ഐസ്ക്രൂം കേസും കുഞ്ഞാലികുട്ടിയേയും ബന്ധിപ്പിച്ച് കെട്ടുകതകൾ ഉണ്ടാക്കിയിട്ടും തീരുന്നില്ല ശത്രുക്കളുടെ അടങ്ങാത്ത നെറികേട് ,കോടതികളായ കോടതികളെല്ലാം അന്വേഷിച്ചും അറിയാവുന്നവരെല്ലാം അന്വേഷണത്തിനു സഹായിച്ചും ഒട്ടനവധി സമൂഹ്യ പ്രവർത്തകർ സ്ത്രീപക്ഷക്കാർ എന്നു സ്വയം കെട്ടിഘോഷിക്കുന്നവരും മാറി മാറി അന്വേഷിപ്പിച്ചിട്ടും ഹൈക്കോടതിയും സുപ്രീം കോടതിയും ഈ കേസ് തള്ളിയിരിക്കുന്നു.കുഞ്ഞാലികുട്ടിയി അഗ്നി ശുദ്ധി വരുത്തി തിരിച്ചു വന്ന കാഴ്ച ഭൂലോകർ കണ്ടതാണു. നിക്ഷ്പക്ഷമതിയായ ആളുകൾക്ക് പോലും അറിയാം ഇപ്പോൾ ഇങ്ങനെ ഒരാരോപണം ശവക്കുഴി മാന്തി പുറത്തെടുക്കുന്നു എന്നത് ഇപ്പോഴും ഭരിക്കുന്നത് ഇടതുപക്ഷ സർക്കാർ അവർക്ക് വീണ്ടും ഒഅരന്വേഷണത്തിനു വെച്ച് കൂടായിരുന്നോ? ഇലക്ഷൻ അടുത്ത സമയത്ത് ഇങ്ങനെ ആരോപണ പുനർ ആരോപ്പിക്കുന്നതിലെ ഗുട്ടൻസ് എല്ലാവർക്കും അറിയാം .ഒരാളെ വെക്തി ഹത്യ നടത്തി സ്വയം സന്തോഷിച്ചും ചിരിച്ചും ചിരിപ്പിച്ചും നടക്കുന്നു
കുഞ്ഞാലികുട്ടിയും കുടുമ്പവും കുടുംബക്കാരും ഉള്ളവർ തന്നെയാണ്.മദനി ഖുരാൻ പിടിച്ച് കൊണ്ട് പറഞ്ഞു ഞാൻ തെറ്റ്കാരൻ അല്ല എന്നു .അത് എല്ലാവരും വിശ്വസിച്ചല്ലോ? കാരണം ഖുർ ആനിനു എല്ലാവരും വിലകൽപ്പിക്കുന്നു.കുഞ്ഞാലികുട്ടി പറഞ്ഞു തെറ്റ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല പക്ഷെ ഈ തെറ്റ് ഞാൻ ചെയ്തിട്ടില്ല.ഞാൻ ക അബാലയത്തിന്റെ ഖില്ല പിടിച്ച് സത്യം ചെയ്തിരിക്കുന്നു ഞാൻ ഈ തെറ്റ് ചെയ്തിട്ടില്ല എന്നു.നമ്മളെല്ലാം 5 വക്ത് നമസ്കരിക്കുന്നവരല്ലേ നമുക്കു എന്തുകൊണ്ട് ഈ വാക്ക് വിശ്വസിച്ചുകൂടാ..?ഈ കേസിൽ 16 പ്രതികൾ ഉണ്ട് മാർകിസ്റ്റ്കാരന്റെ മുതിർന്ന നേതാവായ ടി പീ ദാസനടക്കം എന്തു കൊണ്ട് അവരെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല?അജിത എന്തുകൊണ്ട് മറ്റ് സ്ത്രീ വിശയങ്ങളിൽ മിണ്ടുന്നില്ല.ശാരിയുടെ അച്ചൻ ഇപ്പോഴും നിയമസഭക്ക് മുന്നിൽ നീതിക്കു വേണ്ടി നിരാഹാര സമരം നടത്തുന്നു.അവരെ എന്തുകൊണ്ട് അജിതയും മഹിളാ അസോസിയേഷനും കാണുന്നില്ല.ഇവരെല്ലാം കുഞ്ഞാലികുട്ടിക്കെതിരെ പറയാനും പ്രവർത്തിക്കാനും മാത്രമുള്ളവരാണു?സ്വന്തം ഭർത്താവിനെ നന്നാക്കിയിട്ട് പോരെ ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ വെപ്പാട്ടിയായിരുന്ന അജിതയുടെ ഉറഞ്ഞു തുള്ളൽ ഭർത്താവിനു സ്പിരിറ്റ് കള്ളക്കടത്താണു പണി എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലെ?ആ കേസിൽ ജയില്‍വാസം കഴിഞ്ഞിറങ്ങിയ ക്രിമിനൽ സ്വഭാവമുള്ളവനും.ഇതിന്റെ മറവിൽ വർഗീയ വാതികൾ മുതലെടുപ്പ് നടത്തുന്നു. മറ്റ് 16 പ്രതികളെ കുറിച്ച് ഒരക്ഷരം ഉരുവിടാത്തത് എന്തുകൊണ്ട്? ഒരു കോടതി പോലും പ്രതിയാക്കാത്ത കുഞ്ഞാലികുട്ടിയുടെ നേർക്ക് നടക്കുന്ന ഈ കുതിര കയറ്റം എന്തിനാണെന്നും എല്ലാവർക്കും മനസ്സിലാകും. കുഞ്ഞാലികുട്ടി ഈ കേസിൽ വെറും കുറ്റാരോപിതൻ മാത്രമാണു .
ReplyDeleteചെറുപ്പ കാലം മുതൽ പാണക്കാട് കുടുംബത്തിലെ ഒരംഗം പോലെ നിലകൊണ്ട കുഞ്ഞാലികുട്ടിയെ അദ്ദേഹത്തിന്റെ ബാപ്പ മരണപെട്ടതിനു ശേഷം കൂടുതൽ വിദ്യാഭ്യാസം നൽകുന്നതിനും മറ്റും മുൻ നിരയിൽ നിന്നിരുന്നത് പൂക്കോയ തങ്ങളായിരുന്നു.അതുകൊണ്ട് തന്നെ തന്റെ ഫറോക്ക് കോളേജിലെ അഡ്മിഷൻ രേഖയിൽ പൂക്കോയതങ്ങളാണു രക്ഷാ കർത്താവ്.യം ബി യെ ബിരുധധാരിയുമാണു പ്രവർത്തകരുടെ പ്രിയപ്പെട്ട പാണ്ടിക്കടവത്ത് കുഞ്ഞാപ്പ. ലീഗിനും കുഞ്ഞാലികുട്ടിക്കും ഈ കേസിൽ ഒരു ഭയവുമില്ല.ഐസ്ക്രീം കേസ് എന്നല്ല ഏത് അന്വേഷണവും വേണമെങ്കിൽ അന്വേഷിച്ചോട്ടെ എന്നും എന്തും നേരിടാൻ തയ്യാറാണു എന്നും ഏത് അന്വേഷണവുമായി സഹകരിക്കും എന്നും വെക്തമാക്കിയത് കുഞ്ഞാലികുട്ടി തന്നെയാണു.തനിക്ക് അള്ളാഹുവിലാണു വിശ്വാസം എന്നും പടപ്പുകളില്ല എന്നും സി എച്ച് സെന്റർ ഉദഘാറ്റന വേദിയിൽ വൻ ജനസാഗരത്തെ മുൻ നിർത്തി പ്രഖ്യാപിക്കുകയും എന്റെ കാരണത്താൽ ഒരു ലീഗ് പ്രവർത്തകനും ആരുടെ മുമ്പിലും തലകുനിച്ച് നടക്കേണ്ട അവസ്ത ഉണ്ടാകില്ലെന്നും അള്ളാഹു എന്റെ കൂടെ ഉണ്ടാകുമെന്നും പറയുകയുണ്ടായി.
800 ദിർഹമത്തിനും 1000 ദിർഹത്തിനും പണിയെടുക്കുന്ന പാവപ്പെട്ട ലീഗുകാർ വരെ ഇന്ത്യാ വിഷനിൽ പാർട്ണർമാരാണു.കാരണം തങ്ങളുടെ സി എച്ചിന്റെ മകൻ ചാനൽ എന്ന ആവശ്യവുമായി വരുമ്പോൾ എങ്ങനെ ഇല്ല എന്നു പറയും?ഇങ്ങനെ കാശുമുടക്കിയവർക്ക് എല്ലാം വർഷത്തിൽ കിട്ടും ഇന്ത്യാ വിഷൻ ലേബലുള്ള 4 പേജുള്ള ഒരു ബുക്ക് .ഈ മാനക്കേടും ഈ ചെറുബുക്കും മാത്രം ബാക്കി.ചെയർമാൻ വെറും ഒരു പദവിയാനത്രെ പ്രവർത്തകർ ഈ കള്ള നാണയത്തെ സംശയത്തോട് കൂടി മാത്രമേ കാണൂ.സി എച്ചിന്റെ മകൻ എന്ന നിലയിൽ പൊറുക്കുന്നു.അല്ലെങ്കിൽ കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്താനം.പഞ്ചായത്ത് ഇലക്ഷനിൽ ലീഗിന്റെ പെർഫോമൻസ് ചരിത്രത്തിൽ എഴുഇതപ്പേടേണ്ട ഒന്നാണല്ലോ അത്രയും വിജയവും ഭൂരിപക്ഷവും ഈ നില തുടർന്നാൽ നിയമസഭാ ഇലക്ഷനിലും തുടരാവർത്തനം ഉണ്ടാകുമെന്നും കുഞ്ഞാലികുട്ടി ഇലക്ഷനിൽ മത്സരിക്കുകയാണെങ്കിൽ വൻ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നും വിജയിച്ചാൽ മന്ത്രിയാകുമെന്നും എല്ലാവർക്കും അറിയാം.3 മാസം ജയിൽ വാസം കഴിഞ്ഞ് കുഞ്ഞാലികുട്ടിയുടെ തൊടിയിൽ തൂറിയ കുടുമ്പവും മഹിമയും പറഞ്ഞു റൌഫ് എന്ന ക്രിമിനലിനെ ഉപയോഗിച്ച് ഇന്ത്യാവിഷനിലെ ചില അങ്ങാടിപശുക്കളും ചേർന്ന് വ്യാജ രേഖകൾ ഉണ്ടാക്കുന്നു.കള്ളു കൊടുത്ത് എന്തൊക്കെയോ പറയിപ്പിക്കുന്നു എന്നിട്ട് മഹാ സംഭവം എന്നു വിശേഷിപ്പിച്ച് സ്വയം അഭിമാനിച്ച് പുറത്തുവിടുന്നു.മറ്റുല്ലവരും അത് കൂട്ടുപിടിക്കുന്നു.പാവപ്പെട്ട ലീഗുകാർ പിരിവെടുത്ത് കൊടുത്ത് ഉണ്ടാക്കിയ ചാനലിനു 4 മാസമായി ഈ പണി ആയിരുന്നത്രെ?ടി പീ ബഷീറിനു സ്ത്രീധനം കൊടുത്തതാണൊ ഈ ഈ ഇന്ത്യാ വിഷം? ലീഗിനെ തകർക്കാൻ ആർക്കുമാകില്ല ഏതെങ്കിലും പമ്പര വിഡ്ഡികൾ വിചാരിച്ചാൽ തകരുന്നതാണോ ഈ ജനസാഗരത്തെ ?ഹരിത പതാക മാറോട് ചേർത്ത് പിടിച്ച് ഏത് ശത്രുവിനേയും നേരിടാനുള്ള ശക്തി ഈ സംഘടനക്കും പ്രവർത്തകർക്കും ഉണ്ട്.ഒരു ഗൂഡാലോചനയും ലീഗിനു മുന്നിൽ വിലപ്പോവില്ല.ഇത്തരം വിലകുറഞ്ഞ ആരോപണത്തെ നേരിടാൻ പാർട്ടിയും പ്രവർത്തകരും ഒറ്റകെട്ട്.എതിക്കുന്നതിന്റെ തോതനുസരിച്ച് ശക്തിയാർജിക്കുന്ന ഒരു പാർട്ടിയാണു ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് എന്ന സത്യവും എല്ലാവരും മനസിലാക്കിയാൽ നന്നാകും
ReplyDeleteഉപ്പ് തിന്നവൻ വെള്ളം കുടിക്കണമെന്നു ഇപ്പോൾ ലീഗണികൾ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്...
ReplyDeleteഎന്തരോ എന്തോ ...? സത്യം ഒരുന്നാല്‍ തിരിച്ചറിയും , അപരാധിയാണ്ങ്കിലും നിരപരാധി ണെങ്കിലും ....എന്ന് കരുതാം അല്ലെ ...!
ReplyDeleteIT IS TOO BAD
ReplyDeleteCELEBRITY WITH A HUMAN'S LIFE IS CRUEL & BRUTAL.
Mr.KUNHALIKUTTY IS ALSO A HUMAN BEING LIKE ALL OF US. HE IS AN HUSBAND,FATHER,BROTHER,UNCLE,GRAND FATHER,FATHER IN LAW,SON IN LAW,BROTHER IN LAW AND MORE OVER SON OF A FATHER AND MOTHER..IT SHOULD NOT BE FAIR TO SUPPORT THE VENGENCE CRUALITY OF A THIRD RIGHT FROAD--RAUF --HE MAY READY TO SELL HIS SPOUSE IF HE GET MONEY..WHILE CELEBRATING KUNHALIKUTTY'S PAIN AND SORROW,WHY YOU ARE NOT SEEING THE BLACK UGLY FACE OF Mr.ACHUDHANANDHAN AND HIS SON
കുഞ്ഞാലി കുട്ടി സാഹിബിനെ ഇങ്ങനെ വര്‍ഷങ്ങളായി വേട്ടയാടുന്നതിനു പിന്നില്‍ ഒരു വര്‍ഗീയ അജണ്ട കൂടിയുണ്ട്,,ഇരുപതു സീറ്റുമായി മുസ്ലിം ലീഗ് കേവല ഭൂരിപക്ഷം മാത്രമുള്ള യു ഡി എഫ് സര്‍ക്കാരിലെ അതി നിര്‍ണായക ശക്തിയവുകയും കുഞ്ഞാലിക്കുട്ടി ഭരണം മൊത്തം നിയന്ത്രിക്കുന്നു എന്നാ തോന്നലുണ്ടാവുകയും ചെയ്തപ്പോള്‍ മുതല്‍ ചില കോണുകളില്‍ മുറുമുറുപ്പ് തുടങ്ങിയിരുന്നു,,അതിന്റെ പരിണിത ഫലമാണ് ഈ കാണുന്ന നാടകങ്ങള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,അദ്ദേഹം ക്രൂഷികപ്പെടുന്നതില് സന്തോഷിക്കുന്നത് സി പി എമു കാര്‍ മാത്രമല്ല.മുസ്ലിം സമുദായത്തിന് പ്രാതിനിധ്യവും പ്രാധാന്യവും കിട്ടുന്നത്ില് കടുത്ത അസൂയയുള്ള എല്ലാവരും കൂടിയാണ്..അതിനു പാര്‍ടി ഭേദങ്ങളില്ല.മുന്നണി വ്യത്യാസങ്ങളില്ല..അല്ലെങ്കില്‍ ഇതിനു സമാനമായതോ ഇതിലും മോശമയതോ ആയ എത്രയോ കസുകള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നു,,അന്നൊന്നും കാണാത്ത പുലിവാല് ഇതില്‍ മാത്രം ഉണ്ടാകുമ്പോള്‍ നാം തിരിച്ചറിയണം,,കാരണം പെണ് പിടിച്ചതിനു ശിക്ഷികപ്പെട്ട നീലന് നാടാരുഉം ആരോപണങ്ങള്‍ നേരിട്ട ജോസഫ് അടക്കം ഉള്ള നൂറു കണകിനു നേതാക്കളും ഇവിടെ നിര്‍ഭാധം വിലസി നടക്കുന്നു..ഈ വര്‍ഗീയ അജണ്ടയാണ് നാം ഇതില്‍ തിരിച്ചറിയേണ്ടത്,
ReplyDeleteവളരെ നന്നായിടുണ്ട്...
ReplyDelete@Shameer mhd
ReplyDeleteലേഖനം ശ്രദ്ധാപൂര്‍വ്വം വായിച്ചു. നിങ്ങളുടെ നിലപാടുകള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
സുഖവാസത്തിനു ഇടയിലും സുപ്രീം കോടതിക്ക് പറ്റിയ തെറ്റ് കൊണ്ടാണ് ഇപ്പോഴും അകത്തു കിടക്കുന്നത് എന്ന് ദിനേന കേണു പറയുന്ന പിള്ള സാറിന് ഒരു കൂട്ടായി കുഞ്ഞാലി പോകുന്നതില്‍ തെറ്റില്ല..അവിടെ ഇരുന്നു കൊണ്ട് അച്ചുമ്മാനെ നല്ല തെറിയും വിളിക്കാലോ..പൂജപ്പുര ഒരു മിനി "തിഹാര്‍ " ആകുമോ??കാത്തിരുന്നു കാണാം..
ReplyDeleteബഷീര്‍ Vallikkunnu said...
ReplyDelete@Shameer mhd
ലേഖനം ശ്രദ്ധാപൂര്‍വ്വം വായിച്ചു. നിങ്ങളുടെ നിലപാടുകള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
SEPTEMBER 28, 2011 8:05 AM
എന്റെ ലേഖനം വായിച്ചതിനു നന്ദി
ഇടതോ വലതോ അല്ലാത്ത, കുഞ്ഞാലിക്കുട്ടിയോടോ റഊഫിനോടോ പ്രത്ത്യേകിച്ചു മമതയോ വെറുപ്പോ ഇല്ലാത്ത ഒരു സ്വതന്ത്രന് എന്നാ നിലക്ക് എന്റെ അഭിപ്രായത്തില്‍, നിഷ്പക്ഷമായ ഒരു നിലപാട് ആണ് ബഷീര്‍ വള്ളിക്കുന്ന് ഇവിടെ അവതരിപ്പിച്ചത്.
ReplyDeleteവള്ളിക്കുന്നിന്റെ fans ആയ ലീഗ് വായനക്കാരെയൊന്നും കാണുന്നില്ലെല്ലോ
ReplyDeleteWhat are the issues in this case. A man approached a girl for sex. She had no objection. Intercourse is not a crime in India. Instead of discussing such non-sense it is better to attack those Police Officers who are raping the house wives. കാസര്‍കോട്: ഗള്‍ഫുകാരന്റെ ഭാര്യ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ അസമയത്ത് കാറില്‍ തനിച്ചെത്തിയ പോലീസുകാരനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. സി.ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയ ശേഷമാണ് പോലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ തയ്യാറായത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പുല്ലൂരിലെ
ReplyDeleteപ്രസാദിനെയാണ്(35) ചെങ്കള പൊടിപള്ളംത്തെ മര്‍ഹബ ക്വാര്‍ട്ടേഴ്സില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. നാട്ടുകാരുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ പോലീസുകാരനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസുകാരന് വന്ന കെ.എല്‍ 14 ജി 5706 നമ്പര്‍ ആള്‍ട്ടോ കാറും നാട്ടുകാര്‍ തകര്‍ത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് പ്രസാദ് കാറില്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയത്. യുവതിയും രണ്ടു മക്കളും അനുജനുമാണ് ഈ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്. പോലീസുകാരന് എത്തിയ സമയത്ത് അനുജന് വീട്ടിലുണ്ടായിരുന്നില്ലെന്ന് പറയുന്നു. പോലീസുകാരന് ക്വാര്‍ട്ടേഴ്സില്‍ കടന്നതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പോലീസുകാരനെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. ബാവിക്കര സ്വദേശിനിയാണ് രണ്ടു മക്കളുടെ മാതാവായ യുവതി. ഉപ്പള സ്വദേശിയായ ഭര്‍ത്താവ് ഗള്‍ഫിലാണ്. പോലീസുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച വിവരമറിഞ്ഞ് നൂറ് കണക്കിനാളുകള്‍ ക്വാര്‍ട്ടേഴ്സ് പരിസരത്ത് തടിച്ചുകൂടിയിരുന്നു.
ഏതാനും വര്‍ഷം മുമ്പ് നീലേശ്വരം പോലീസ് ക്വാര്‍ട്ടേഴ്സില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അടുക്കലെത്തിയ പ്രസാദിനെതിരെ ഡിപ്പാര്‍ട്ട്മെന്റ്തല അന്വേഷണം നടന്നിരുന്നു. യുവതിയുടെ ഭര്‍ത്താവായ പോലീസ് ഉദ്യോഗസ്ഥന് എത്തിയപ്പോള്‍ പ്രസാദ് ക്വാര്‍ട്ടേഴ്സിന്റെ മതില് ചാടികടന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ പ്രസാദിനെതിരെ വ്യക്തമായ തെളിവില്ലാത്തതിനാല്‍ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നില്ല. ചെങ്കള പൊടിപള്ളത്തെ ഗള്‍ഫുകാരന്റെ ഭാര്യ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ പ്രസാദ് നിത്യസന്ദര്ശകനായിരിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പല തവണ നാട്ടുകാര്‍ താക്കീത് ചെയ്തിരുന്നുവെങ്കിലും അതൊന്നും വകവെക്കാതെ രഹസ്യബന്ധത്തിന് എത്തിയപ്പോഴാണ് പോലീസുകാരനെ പിടികൂടി കെട്ടിയിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം മേലാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
shameer mhd said...
ReplyDeleteWell Said :)
മദനി ഖുരാൻ പിടിച്ച് കൊണ്ട് പറഞ്ഞു ഞാൻ തെറ്റ്കാരൻ അല്ല എന്നു .അത് എല്ലാവരും വിശ്വസിച്ചല്ലോ? കാരണം ഖുർ ആനിനു എല്ലാവരും വിലകൽപ്പിക്കുന്നു.കുഞ്ഞാലികുട്ടി പറഞ്ഞു തെറ്റ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല പക്ഷെ ഈ തെറ്റ് ഞാൻ ചെയ്തിട്ടില്ല.ഞാൻ ക അബാലയത്തിന്റെ ഖില്ല പിടിച്ച് സത്യം ചെയ്തിരിക്കുന്നു ഞാൻ ഈ തെറ്റ് ചെയ്തിട്ടില്ല എന്നു.നമ്മളെല്ലാം 5 വക്ത് നമസ്കരിക്കുന്നവരല്ലേ നമുക്കു എന്തുകൊണ്ട് ഈ വാക്ക് വിശ്വസിച്ചുകൂടാ..?
ഒരു മുസ്ലിമിനു വിശ്വസിക്കാന്‍ ഇത്രയും മതി. ബാക്കി ഇനി കുഞ്ഞാലിക്കുട്ടിയും അല്ലാവുമാണ്.
ഏയ് എചൂസ്മി!!! ഒരു ഐസ്ക്രീം കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക...
ReplyDeleteകയില് ആവശ്യത്തില്‍ കൂടുതല്‍ കാശ് ഉണ്ടാവണം. അപാരമായ തൊലിക്കട്ടിയും അത്യാവശ്യം ആണ്.
പാത്രത്തില്‍ ഇരിക്കുന്ന ഐസ്ക്രീം കണ്ടു ഇഷ്ടപ്പെട്ടാല്‍ കാശ് കൊടുത്തു ഐസ്ക്രീം കഴിക്കാം....
എന്നാല്‍ ഐസ്ക്രീം ദാഹിച്ചില്ലെഗില് :-
മാസം മാസം ഐസ്ക്രീം കഴിക്കാതെ തന്നെ ഐസ്ക്രീം ഇന്റെ കാശ് കൊടുക്കണം. ഐസ്ക്രീം ഉണ്ടാക്കിയ കമ്പനിക്കും കാശ് കൊടുക്കണം. ഐസ്ക്രീം കാക്ക കൊത്താതെ നോക്കണം. നാട്ടുകാരുടെ ദൃഷ്ടി കിട്ടാതെ നോക്കണം. അങ്ങനെ അങ്ങനെ പലതും.....
ഐസ്ക്രീം കഴിക്കാന്‍ വേണ്ടത് അഞ്ചു മിനിട്ട്. അത് ദഹിക്കാന്‍ വേണ്ടത് പതിനഞ്ചു വര്‍ഷം. എന്നാല്‍ അത് ദഹിച്ചു കഴിഞ്ഞാല്‍ പിന്നെ മരണം വരെ ശരീരത്തില്‍ പിടിചിരിക്കുകയും ചെയ്യും... ഐസ്ക്രീം ഒരു സംഭവം തന്നെ അല്ലെ???
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഅണ്ണാ അണ്ണാ... ഏതോ റെയിൽവേ ട്രാക്കിൽ കണ്ട ആരുടെയോ രണ്ട് ശവങ്ങൾ ഈ സീരിയലിൽ എപ്പോഴാ പ്രത്യക്ഷപ്പെടുക. പ്രേതങ്ങളൊക്കെ വരുമ്പോ സീരിയൽ നല്ല ഗുമ്മായിരിക്കും ല്ലേ അണ്ണാ..
ReplyDeleteഒരു ചുക്കും സംഭവിക്കില്ല .... അതു മറ്റാരെക്കാളും അറിയുന്നതും അച്ചുമ്മാനും പുതിയ സംബന്ധക്കാരന് റഊഫിനും തന്നെയാണ്. എന്നിട്ടും അവര്‍ ഇതിന്റെ പിന്നാലെ നടക്കുന്നതിന്റെ പിന്നില്‍ വ്യക്തമായ നിക്ഷിപ്തതാല്പര്യങ്ങള് ഉണ്ട്. അചുമ്മാന്റെതു പഴയ അസുഖം തന്നെ. മേത്തന് ലീഗിന്റെ നേതാവായ ഒരുത്തന് കേരളരാഷ്ട്രീയത്തില്‍ അങ്ങിനെ വിലസണ്ട. അതിനു വേണ്ടി അയാളെ രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക, അത്ര തന്നെ. റഊഫീനാണെങ്കില് പഴയത് പോലെ കുഞ്ഞാലിക്കുട്ടിയെ മറയാക്കി കളിക്കാന്‍ കിട്ടുന്നില്ല. അതു മൂലം ബന്ധൂത്വം പോലും മറന്നു മൂര്‍ഖന്റെ പകയുമായി നടക്കുന്നു. ഈ കേസില്‍ കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന് മറ്റാരെക്കാളും അറിയുന്നത് റഊഫിനു തന്നെയാണ്. എന്നാലും വ്യക്തി വിദ്വേശം മൂലം കണ്ണ് കാണാതായ റഊഫിനു കുഞ്ഞാലിക്കുട്ടിയെ എങ്ങിനെയെങ്കിലും ഇല്ലാതാക്കണം എന്ന ചിന്തയെ ഉള്ളൂ എന്നു തോന്നുന്നു. ഇനി കോടതി എന്തു തന്നെ വിധിച്ചാലും ഒരു മനുഷ്യന് ഒരു പുരുശായുസ്സില് അനുഭാക്കേണ്ടതിലും കൂടുതല്‍ ഇപ്പോള്‍ തന്നെ അനുഭവിച്ചു കഴിഞ്ഞ കുഞ്ഞാലിക്കുട്ടിക്ക് ഒരു ചുക്കും സംഭവിക്കാനില്ല.
ReplyDeleteബൈ ദ ബൈ........ബ്രൂട്ടസ്സേ നീയും!!!!!!!!!!!!!!!!!!!!!!!!!!
ഇക്കാര്യത്തില്‍ ലീഗടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്ക് സീ പി എമില്‍ നിന്നും ഒരു പാട് പഠിക്കാനുണ്ട്. സദാചാര സംബന്ധിയായ
ReplyDeleteആരോപണങ്ങള്‍ ഏതെങ്കിലും നേതാവിന്റെ പേരില്‍ ഉയര്‍ന്നു വന്നാല്‍ അവര്‍ അത്തരക്കാരെ പാര്‍ടിയില്‍ നിന്നും ഉടന്‍ പുറത്താക്കും.
പിന്നെ അവരായി അവരുടെ പാടായി. പാര്‍ടിക്ക് പഴി കേള്‍ക്കേണ്ടി വരില്ല. ഇത്തരമൊരു സമീപനം എടുക്കാതതാണ് ലീഗിന് സംഭവിച്ച
ഏറ്റവും വലിയ തെറ്റ്. കുഞ്ഞാലികുട്ടി അപാരമായ കഴിവുള്ള നേതാവൊക്കെ തന്നെയായിരിക്കും. പക്ഷെ കുഞ്ഞാലികുട്ടി ഇല്ലെങ്ങില്‍ ലീഗെന്താ
അറബി മഴയത് ഒലിച്ച് പോകുമോ? അതുമല്ല, കുഞ്ഞാലികുട്ടി ഒരു ദിവസം മരിച്ചു പോകുന്ന ഒരു മനുഷ്യനല്ലേ? അദ്ദേഹം മരിച്ചാല്‍
ലീഗ് പിരിച്ചു വിടുമോ? അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ മലബാറില്‍ ലീഗ് നല്ല വിജയം കൈവരിച്ചെങ്കിലും, മലബാറിന് പുറത്തു യൂ ഡി എഫിന് തിരിച്ചടി
നേരിടാനുള്ള ഒരു കാരണം കുഞ്ഞാലികുട്ടി ഇഷ്യൂ തന്നെ ആയിരിന്നൂ. കുഞ്ഞാലികുട്ടി മാറി നിന്നിരുന്നു എങ്കില്‍ യൂ ഡി എഫിന് ഒരു പത്തു സീറ്റെങ്കിലും കൂടുതല്‍ കിട്ടുമായിരുന്നു.
കുഞ്ഞാലികുട്ടി തനിക്കു തന്റെ പാര്‍ടിയോട് യാതൊരു കൂറുമില്ലാ എന്നും പാര്‍ടി തല്ല്പര്യതെക്കാള് തനിക്കു വലുത് തന്റെ സ്ഥാനമാനങ്ങള്‍ ആണെന്നും മത്സരിക്കുകയും, മന്ത്രിയാവുകയും വഴി തെളിയിച്ചു. താന്‍
തന്റെ പ്രസ്ഥാനത്തിന് ഒരു ചീത്തപേരു താന്‍ കാരണം വരും എന്ന് മനസ്സിലാക്കി അദ്ദേഹം മത്സര രംഗത്ത് നിന്ന് മാറി നില്ക്കെണ്ടാതായിരുന്നു. പ്രസ്ഥാനത്തിന് വേണ്ടി ജീവന് വരെ ബലി നല്‍കും എന്നൊക്കെ ആണല്ലോ പലരും അവകാശപെടുന്നത്. കുഞ്ഞാലികുട്ടി
പാര്‍ടിക്ക് വേണ്ടി ജീവന് ഒന്നും കൊടുക്കേണ്ടിയിരുന്നില്ല. ഒരു ചെറിയ സ്ഥാന ത്യാഗം കൊണ്ട് പാര്‍ടിയെ ഈ ദുരന്തത്തില്‍ നിന്ന് അദ്ദേഹത്തിന്
രക്ഷിക്കാമായിരുന്നു.
ഇനിയും സമയം വൈകിയിട്ടില്ല. ഒന്നുകില്‍ കുഞ്ഞാലികുട്ടിയോടു മന്ത്രി സ്ഥാനത്തു നിന്ന് മാറി നില്ക്കാന് പാര്‍ടി ആവശ്യപെടുക. അതല്ലെങ്കില്‍ അദ്ദേഹം
സ്വയം മാറി നില്ക്കുക. മന്ത്രി സ്ഥാനം ഒഴിഞ്ഞാലും അദ്ദേഹത്തിന് വേങ്ങര പഞ്ചയാത്ത് പരിധിയിലെ നിരവധി ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെട്ടു സാമൂഹ്യ സേവനം തുടരാവുന്നതെ ഉള്ളൂ. അമലുല്‍ സ്വാളിഹാത് എന്ന് പറയുന്നത് മന്ത്രിയായുള്ള ജനസേവനം മാത്രമല്ലല്ലോ.
അബ്ദുല്‍ റഹ്മാന് രണ്ടത്താണി, കെ എം ഷാജി, കെ എന്‍ എ ഖാദര്‍, മജീദ് തുടങ്ങിയ നല്ല ഭാവിയുള്ള നേതാക്കളെ ചാനല്‍ ന്യൂസ് വായനക്കാരുടെ
മുമ്പില്‍ വിയര്‍ക്കാന്‍ വിട്ടു അവരുടെ ഭാവി കൂടി തുലക്കരുത് കുഞ്ഞാലികുട്ടി സാഹിബ്. ഇനി ഈ പ്രശ്നത്തില്‍ നിങ്ങള്‍ പൂര്‍ണമായും നിരപരാധി
തന്നെ ആണെങ്കിലും പാര്‍ടിക്ക് വേണ്ടിയുള്ള സ്ഥാന ത്യാഗം പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യ പ്രവര്‍ത്തി ആണ് എന്ന് കൂടി മനസ്സിലാക്കുക..
ശ്രീമതി.അജിതയോട് ജോണിലൂക്കോസ് ഒരിക്കല്‍ ചാനല്‍ചര്‍ച്ചയില്‍ ചോദിച്ചിരുന്നു നിങ്ങള്‍ എന്തൊകൊണ്ട് മറ്റു പീഡനകേസുകളില്‍ ഈ താല്പര്യം കാണിക്കുനില്ല എന്ന്. "നിങ്ങള്‍ അഭയ കേസ് ആയിരിക്കും ഉദ്ദേശിച്ചത്.ഞാന്‍ കോഴിക്കോട്ടുകാരിയായത് കൊണ്ട് കോട്ടയത്തെ കാര്യങ്ങളില്‍ അത്ര ശ്രദ്ധിക്കാന്‍ പറ്റുനില്ല" എന്നായിരുന്നു മറുപടി.
ReplyDelete@ Noufal
ReplyDeleteഅജിതയെ വിട്ടു കള. കുഞ്ഞാലിക്കുട്ടി എന്ന ഒറ്റ അജണ്ട മാത്രമേ അവരുടെ ഡയറിയില്‍ ഇന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ഇത്തരം പരിഹാസ്യമായ മറുപടികള്‍ അവര്‍ക്ക് പറയാന്‍ കഴിയുന്നത്.
@ shameer mhd : Hats off! You said it....
ReplyDeleteഅതിർവരമ്പുകൾ കിടക്കുന്ന വെക്തിഹത്യ
ReplyDeleteജനമനസ്സിൽ നിന്നും കുടിയൊഴിപ്പിക്കാൻ ഒരു ശത്രുക്കൾക്കുമാകില്ല
മുസ്ലിം ലീഗും നേതാക്കന്മാരും എന്നും സമൂഹത്തിനും സമുദായ നന്മക്കുമൊപ്പം.ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഞ്ഞങ്ങളില്ല.ആരെയും വെക്തി ഹത്യ നടത്തി അവരെ ജനമധ്യത്തിൽ താററ്റിക്കാനും ഞങ്ങളില്ല. അവകാശം നേടിയെടുത്ത പാരമ്പര്യമാണു നമുക്കുള്ളതു.ആരുടെയും മുന്നില്‍ മുട്ടുമടക്കി നില്ക്കാന് നമുക്കാവില്ല.നമ്മള് ഉണ്ടാക്കിയെടുത്ത ജനകീയ അടിത്തറക്ക് എന്നും മറ്റുള്ളവര്‍ അസൂയാലുക്കള്‍.ലീഗിന്റെ നയം വെക്തം സുതാര്യം വെള്ളം ചേര്‍ക്കാന്‍ നമുക്കാവില്ല.അവസര വാദ രാഷ്റ്റ്രീയവും ഞങ്ങള്‍ക്കറിയില്ല.എടുത്ത തീരുമാങ്ങളിള് ഇതു വരെ പിമ്പോട്ട് പോയിട്ടുമില്ല.ലീഗിന്റെ നയം മറ്റുള്ളവര്‍ അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നു.എന്നും സത്യ സന്ധരും കളങ്കമില്ലാത്തതുമായ നേത്ര് നിര.കാര്യ ശേശിയും ഭരണ പാഢവും നേത്ര്ത്ത കഴിവും തന്ത്ര ശാലിയുമായ ആളുകള്‍.കേരളത്തില്‍ രാഷ്റ്റ്രീയ പാര്‍ട്ടികളില്‍ കാറ്റും കോളും കൊണ്ട് ഉലയുമ്പൊള് അല്ലലില്ലാതെ അജയ്യമായി നില നില്ക്കുന്ന മഹാ പ്രസ്താനം.സമൂഹത്തിന്റെ മുന്‍ നിരയില്‍ നിന്നും ചാനലുകളും പത്രങ്ങളും ലീഗിനെ ഒഴിച്ചു നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വന്‍ തിരമാലയോട് മല്ലിട്ട് മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവ്.ആരോപണങ്ങളിൽ തകരുന്നതല്ല ലീഗ്.ആരോപണങ്ങളിൽ മുട്ട് കുത്തിക്കാൻ ഒരു ശത്രുക്കൾക്കുമാവില്ല.വലിയ ജനസാഗരം അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കുന്നു.ലക്ഷക്കണക്കിനു പ്രവർത്തകരും നിക്ഷ്പക്ഷരും വിശ്വസിക്കുന്നു കുഞ്ഞാലികുട്ടി ഐസ്ക്രീം കേസിൽ പ്രതിയല്ല എന്നത്.കുഞ്ഞാലികുട്ടിയെ ഈ കേസിൽ കുടുക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞിട്ടുണ്ടാകാം,സത്യം ഇന്നല്ലെങ്കിൽ നാളെ ഭൂലോകർ അറിയും.അതിനു വേണ്ടി കുഞ്ഞാലികുട്ടിക്കൊപ്പം ജനലക്ഷങ്ങളും കാത്തിരിക്കുന്നു.കുഞ്ഞാലികുട്ടി തന്നെ പറയുന്നു ഏത് ആരോപണവും അന്വേഷിക്കട്ടെ എന്നു.അദ്ദേഹത്തെ ഒരു വട്ടം പരിചയപെട്ടവർക്കറിയാം അദ്ദേഹത്തിന്റെ മേന്മ.അതു കൊണ്ട് തന്നെയാ ജന ലക്ഷങ്ങൾ അദ്ദേഹത്തിന്റെ കൂടെ നിലയുറപ്പിക്കുന്നതും.താൽകാലിക മീഡിയാ സപ്പോർട്ടോട് കൂടി ശത്രുക്കൾക്ക് ഉറഞ്ഞു തുള്ളാം,ഇതിനെല്ലാം ഒരവസാനം ഉണ്ടാകും തീർച്ച.കുഞ്ഞാലികുട്ടിക്കൊപ്പം മുസ്ലിം ലീഗും പ്രവർത്തകരും അന്നും ഇന്നും എന്നും................
കുഞ്ഞാലിക്കുട്ടി ഒരു ഭീരുവല്ലാതതിനാല് കാര്യങ്ങള്‍ തുറന്നു പറഞ്ഞു...എല്ലാ ചോദ്യങ്ങള്‍ക്കും ഒരു മണിക്ക്കൂര്‍ നീണ്ട പത്ര സമ്മേളനത്തില്‍ മറുപടി...വേണ്ടി വന്നാല്‍ ഇനിയും പത്ര സമ്മേളനം നടത്താമെന്ന് പ്രഖ്യാപനവും.....നീതി ഏതൊരാളെയും പോലെ അദ്ദേഹത്തിനും അവകാശപ്പെട്ടതാണല്ലോ...ആവശ്യപ്പെടാനുമാകുമല്ലോ? ...അതിനവസരം കൊടുക്കുകയാണ് ചെയ്യേണ്ടത് ...അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട രണ്ടാരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചു.....ഐസ് ക്രീം കേസും അനധികൃത സ്വത്തു സമ്പാദനവും ..... സഖാക്കളുടെ കയ്യിലാണ് അധികാരവും പോലീസും.....അതിനു മുതിരാതെ ലീഗിനെ തകര്ക്കാംഎന്നും യൂ ഡി എഫ്ഫ് നെ ശിതിലമാക്കാമെന്നുമ് ആരെങ്കിലും കരുതിയെങ്കില്‍ അവരുടെ സ്വപ്നങ്ങള്‍ ചില്ല് കൂട്ടില്‍ തന്നെ അവശേഷിക്കും.......സ്വന്തം ഭാര്യാ സഹോദരീ ഭര്‍ത്താവ് ഒരു ക്രിമിനല്‍ ആയിപ്പോയതിന്റെ വേദന പലപ്പോഴും അദ്ദേഹം ഉള്ളിലൊതുക്കി......ഇനിയും ഇന്ത്യന്‍ ഉണ്യന്‍ മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രെറെര്ടിയെ മാനസികമായും രാഷ്ട്രീയ പരമായും തകര്‍ക്കാമെന്ന മോഹത്തെ എല്ലാ നിലക്കും ലീഗ് നേരിടും......ഈ പോരാട്ടത്തില്‍ ഞങ്ങളുണ്ട് അദ്ദേഹത്തിനൊപ്പം കൂടെ നിങ്ങളും
ജഗതി ചെയ്ത പോലെ എന്തുകൊണ്ടു കുഞ്ഞാലിക്കുട്ടി ചെയ്തില്ലാന്നോ..ജഗതി സിനിമാ നടനാണ്..സിനിമയിലെ അഭിനയത്തെയാണ് ജനങ്ങള്‍ നോക്കുന്നത്..പൊതുജനങ്ങള്‍ക്കിടയില്‍ വല്ലപ്പോഴുമേ പ്രത്യക്ഷപ്പെടേണ്ടതുള്ളൂ..കുഞ്ഞാലിക്കുട്ടി ഈ കേസ് ഒതുക്കിതീര്ത്തിട്ടില്ലെങ്കില്( അതു തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും) ഇപ്പോള്‍ ലീഗിന്റെ നേതൃത്വ നിരയില്‍ ഉണ്ടാകുമായിരുന്നില്ല..സാമുദായികരാഷ്ട്രീയം പരിപാലിച്ചു പോരുന്ന ലീഗില്‍ പെണ്‍വാണിഭത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് നാണക്കേട് തന്നെയാണ്.അതു മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റണ്‍ ചെയ്ത പോലെ കുറ്റം ഏറ്റുപറയാനോ അതു അംഗീകരിക്കാനോ കേരളത്തിന്റെ സംസ്കാരിക പൈതൃകം വളര്‍ന്നിട്ടില്ല.
ReplyDeleteസി.ബി.ഐ അന്യോഷണം കോടതി തള്ളിക്കളഞ്ഞ ശേഷം "സര്‍ക്കാരിനു തിരിച്ചടി".വി.എസ്;"കുഞ്ഞാലികുട്ടി രാജി വെക്കണം"-ഐസക് എന്നായിരുന്നു ഫ്ലാഷ്ആയി എല്ലാ ചാനലുകളിലും കാണിച്ചിരുന്നത്. ഉള്ളസമയം മുഴുവന്‍ ചര്‍ച്ച ചെയ്തത് പാമോയില്‍ മാത്രവും.
ReplyDeleteഇതിലെ ഏറ്റവും വലിയ ക്രിമിനല്‍ റൌഫ് ആണ്... കുഞ്ഞാലിക്കുട്ടിയുടെ അത്യാഗ്രഹവും, അഹങ്കാരവും, ലൈംഗിക ആസക്തിയും കൂടിയാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചത്... പിന്നെ ജയിലില്‍ ആയാലും ഒരു ആശുപത്രിയില്‍ റൂം എടുത്തു കഴിയാവുന്നതെ ഉള്ളു... പിള്ള അല്ലെ മാര്‍ഗദര്‍ശി
ReplyDelete"അജിതയെ വിട്ടു കള. കുഞ്ഞാലിക്കുട്ടി എന്ന ഒറ്റ അജണ്ട മാത്രമേ അവരുടെ ഡയറിയില്‍ ഇന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ഇത്തരം പരിഹാസ്യമായ മറുപടികള്‍ അവര്‍ക്ക് പറയാന്‍ കഴിയുന്നത്"
ReplyDeleteഒരു ബശീര്‍ വായിട്ടലച്ചാല്‍ അജിതയെവിട്ടുകളയാന് കേരളത്തിലെ ജനത്തിന് മൊത്തം കാക്കത്തരം പിടിച്ചിട്ടൊന്നുമില്ല മൂപ്പരേ.ഒരു പാര്‍ട്ടിയുടേയും അധികാരത്തിന്റേയും പണത്തിന്റേയും സ്വാധീനമില്ലാതെ അവരിപ്പൊഴും കേരള സമൂഹത്തിനു സുപരിചിതയാണ്. നിയമസഭയില്‍ ചാണ്ടിയുടെയൊപ്പം ഒരു ക്രിമിനല്‍ ഇരിക്കുന്നതു കാണുന്ന ജനവും കേരളത്തിലുണ്ട്.ഇദ്ദുനിയാവില് പണവും സ്വാധീനവുമൊക്കെ ചെലവാകും എന്നാല്‍ ഇതിനൊക്കെ അണ പൈ കുറയാതെ കണക്കു പറയേണ്ടിവരുമെന്ന് കരുതി സമാദാനിക്കുന്ന വിശ്വാസിവര്ഗ്ഗത്തില് പെട്ടവരും ആ ജനത്തിലുണ്ട് എന്ന് മറക്കരുത്.തെറ്റുചെയ്തവന് ശിക്ഷയനുഭവിക്കണം അല്ലെങ്കില്‍ അതു തിരുത്താനെങ്കിലും തയാറാവണം എന്നാല്‍ കുഞ്ഞാലിയുടെ കാര്യത്തില്‍ തെറ്റിനെ തെറ്റുകൊണ്ടു മറക്കാനാണ് അയാള്‍ ശ്രമിക്കുന്നത് ഇത് പകല്‍ പോലെ കേരളത്തിനുമുന്നില്‍ ഉള്ള കാര്യവുമാണ്.മറ്റുള്ളതെല്ലാം ഇതിന്റെ അനുബന്ധങ്ങളായിട്ടേ വരുന്നുള്ളു.
ഇസ്ലാമിക ശരിഅത്ത് പ്രകാരം കുഞ്ഞാലികുട്ടിയെ ശിക്ഷിക്കണം എന്നൊക്കെ ചില കമന്റില്‍ കാണുന്നു. അവര്‍ക്കെന്ത് ശരീഅത്ത്. ശരീഅത്ത് നിയമം എന്താണെന്ന് ആദ്യം പടിക്കണം. ശരീഅത്ത് നിയമം നടപ്പാക്കിയാല്‍ കുഞ്ഞാലികുട്ടി മാത്രമല്ല, ഇപ്പോഴും അന്യ മതസ്ഥനായ ഒരാളുടെ കൂടെ കഴിയുന്ന റജീനയുടെ കഴുത്തില്‍ തല ഉണ്ടാവുമോ?. മാത്രമല്ല നേരിട്ട് കണ്ട കാര്യമാണെങ്കില്‍ കൂടി ഇങ്ങനെ പരസ്യമായി പറയാന്‍ പറ്റുമോ ? ഇതു പോലെ ബ്ലോഗിലും മറ്റും ഒരാളെ കുറിച്ച് മോശമായി എഴുതിയാല്‍ ശരീഅത്ത് നിയമം അവനു നേരെ പ്രയോഗിക്കും.മുസ്ലിമായ വ്യക്തിയെ കുറിച്ച് വ്യഭിചാരാരോപണം നടത്തിയാല്‍ അതിനു തക്കതായ ശിക്ഷ ഇസ്ലാമിലുണ്ട്. റജീനയേയും കൂട്ടരേയും കുഞ്ഞാലിക്കുട്ടി തട്ടി കൊണ്ട് പോയി പ്പീഡിപ്പിച്ചിട്ടീല്ല. കാശ് കൊടുത്തല്ലേ ചെയ്തത്. അപ്പോള്‍ രണ്ട് കൂട്ടര്‍ക്കും ശിക്ഷ ഒന്നു തന്നെ . എറിഞ്ഞ് കൊല്ലുക. ഈ 15 വര്‍ഷത്തിനിടക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച ഓരോ മുസല്‍മാന്റെയും അമലുകളില്‍ നിന്ന് അയാള്‍ക്ക് നല്കപ്പെടില്ലേ...(മറ്റുള്ളവരുടെ കാര്യം പടച്ചവന് തീരുമാനിക്കട്ടെ) ഇതല്ലേ ഇസ്ലാം പറഞ്ഞത്. തന്റെ സഹോദരന് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാല്‍ പറഞ്ഞവന്റെ അമലുകളില്‍ നിന്ന് പറയപ്പെട്ടവന് നല്‍കും എന്നല്ലെ ഇസ്ലാമിലുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഈ 15 വര്‍ഷത്തിനിടക്ക് കുഞ്ഞാലികുട്ടിക്ക് കിട്ടിയ അമലുകള്‍ കൊണ്ട് പടച്ചവന്റെ മുന്നില്‍ ഈ തെറ്റുകള്‍ മായ്ക്കപെടില്ലേ. മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ എന്തിനു സ്വന്തം അമലുകള്‍ അയാള്‍ക്ക് നല്‍കണം. തെറ്റ് ചെയ്താല്‍ ശിക്ഷിക്കപെടണം. അതല്ലാതെ നാം എന്തിനു ഈ വിഷയവുമായി വെറുതെ സമയം കളയുന്നു.
ReplyDeletehttp://www.youtube.com/watch?v=JdYP1XD6E8U
ReplyDeleteകുഞ്ഞാലിക്കുട്ടിയെ പറ്റി വളരെ മോശമായി ഒരു തെളിവുമില്ലാതെ പ്രസംഗിച്ച ഒരു മൊയല്യാരുടെ വയള് കേള്‍ക്കൂ. here
:((
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
ReplyDeleteഎന്നെങ്കിലും കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കേസ്സില്‍ ശിക്ഷിക്കപ്പെട്ടാല്‍ അയാള്‍ കള്ളനും പാണക്കാട്ടു തങ്ങള്‍ ഉള്‍പ്പെടെ
ReplyDeleteമുസ്ലീം ലീഗ് കാര്‍ എല്ലാം കള്ളനു കഞ്ഞി വച്ചവരും ആണെന്ന് സമ്മതിക്കണം!!!
വി എസ് കഞ്ഞി വെക്കുനുന്ടെന്നു ഇപ്പോഴേ തെളിഞ്ഞില്ലേ .
ReplyDelete{മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് നജ്മല്‍ ബാബുവിനെ കുഞ്ഞാലിക്കുട്ടി തട്ടിക്കൊണ്ടുപോയി എന്നാണ് തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് പറഞ്ഞുനടന്നത്. എന്നാല്‍ നജ്മല്‍ ബാബുവിനെ ആരും തട്ടിക്കൊണ്ടുപോയിരുന്നില്ല. വി.എസ് അച്യുതാനന്ദന് എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ തന്നെ വിളിച്ച് മകളുടെ മരണത്തില്‍ പരാതിയുണ്ടെങ്കില്‍ നല്കാന് ആവശ്യപ്പെട്ടതായി നജ്മല്‍ ബാബു പോലീസിനോട് പറഞ്ഞിരുന്നു. നജ്മല്‍ പരാതി നല്‍കുകയുമുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ചോദിച്ചപ്പോള്‍ വി.എസ് ഒരക്ഷരം ഉരിയാടാതെ ഇരിക്കുകയായിരുന്നുവെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.}
http://www.mathrubhumi.com/story.php?id=223418
കുഞ്ഞാലിക്കുട്ടി പീഢിപ്പിച്ചതിനു വ്യക്തമായ തെളുവുകളുണ്ട് മാടംപൊക്കിനുപോയപ്പോള് ചൂട്ടുപിടിച്ച റൌഫാണ് ഇതിന്റെ സത്യം കേരളത്തിന് കാട്ടികൊടുത്തത് അതു തന്നെ പകല്‍ പോലെ സത്യമാണ്. സത്യംപുറത്തുകൊണ്ടുവരുന്ന ചാനലുകള്‍ക്കെതിരെ കേസെടുക്കുന്ന ഈ നയം ആരെ രക്ഷിക്കാനാണെന്ന് കൂടി ലീഗ് വ്യക്തമാക്കണം.ഭരണബലത്തിന്റെയും കാശിന്റെയും ബലത്തില്‍ ഒരു പെണ്‍കുട്ടിയെക്കൊണ്ട് പലതവണ മൊഴിമാറ്റിച്ചതിന് പ്രത്യേക കേസെടുക്കണം
ReplyDeleteഇവന് മാത്രമല്ല എല്ലാ പാര്‍ട്ടിയിലുള്ള അമ്മയെയും പെങ്ങളെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വെറിമൃഗങ്ങളെ തുറുങ്കിലടയ്ക്കുക
മോനെ ശമീരെ ഞാന്‍ തലസ്ഥാനത്തെ ഒരു പത്രപ്രവര്ത്തകന് ആണ് നിന്റെ കുഞ്ഞാലികുട്ടി ഈ പണി ചെയ്തിടുടെന്നു എല്ലാവര്ക്കും അറിയാം ഇപ്പോയും ചെയ്യുന്നു അതിനു ക്ര്തിമായി ഫീസും നല്കുന്നുട്ട് ഇയാള്‍ അത്ര വലിയ പുണ്യവാളന് അല്ല ലീഗ് ആവാം എന്ന് കരുതി കുറ്റം ചെയ്തവരആരും രക്ഷപെടരുത് പിഇനെ മതവിഷവ്സിയായ നിന്റെ നേതാവിന്റെ മകന്റെ കല്യാണം കണ്ടിരുന്നോ എന്നിട്ട് പറ അയാള്‍ മതവിഷസിയാണോ
ReplyDeleteഈ വേങ്ങരത്തെ പീഢനവീരനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ അതു നല്കിയതോ ബന്ധുവും കുറച്ചുകാലം മുമ്പുവരെ കുഞ്ഞാപ്പുവിന്റെ
ReplyDeleteപിടിച്ചുവെപ്പുകാരനുമായ റൌഫ്.പിന്നെന്തിന് സര്‍ക്കാര്‍ മടിച്ചു നില്ക്കുന്നു കുറഞ്ഞപക്ഷം ഈ ചീഞ്ഞുനാറിയതിനെ മന്ത്രിസഭയില്‍ നിന്നെങ്കിലും
കുപ്പയിലേയ്ക്ക വലിച്ചെറിയണം കേരളംഭരിക്കുന്ന ആദ്യത്തെ പീഢന മന്ത്രി ഇത് നിയമസഭയില്‍ ആദ്യം ഉമ്മച്ചാ ലജ്ജിക്കുന്നു
കുഞാലി കുട്ടി അകത്താകണ മെങ്ങില്‍ VS മലര്‍ന്നു പറക്കണം
ReplyDeleteഏത് വിത്തുകാളയും ഒരു നാള് ഇറച്ചികത്താളത്തിനു മുന്നില്‍ തലകുമ്പിടേണ്ടി വരും അത് പ്രകൃതി നിയമം അതിവന്റെ കാര്യത്തിലും നടക്കും നടക്കണം
ReplyDeleteകുഞാലികുട്ടിയെ തൊടാന്‍ ഒരു,,,,,മൊനും വളര്നിട്ടില്ല കണ്ണും നട്ടകാത്തിരിക്കും മുനീര്‍ മുസ്ലിംലീഗില്‍ ഒന്നും മല്ല സേട്ട് സാഹിബിനെ പുറത്താക്കിയ പാര്‍ട്ടിയാണ്
ReplyDelete