ഇത് നോമ്പ് കാലമാണ്. കാരക്ക തിന്നാണ് സാധാരണ നോമ്പ് തുറക്കാറുള്ളത്. ഇതിപ്പോള്‍ ഐസ്ക്രീം തിന്നു തുറക്കേണ്ട ഗതികേടിലാണ് ഉള്ളത്. ഇഫ്താര്‍ സമയത്ത് എല്ലാ ചാനലുകളും വിളമ്പുന്ന പ്രധാന വിഭവം ഐസ് ക്രീമാണ്. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവല്‍ പോലെ ഇനി അടുത്ത എപ്പിസോഡില്‍ എന്താണ് വരാന്‍ പോകുന്നതെന്ന് അത്ര എളുപ്പത്തില്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പുതിയ പുതിയ കഥാപാത്രങ്ങള്‍ കഥയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പ്രസാദ് മാസ്റ്റര്‍ എന്ന ഒരു കിടിലന്‍ കഥാപാത്രമാണ് ഈ ഡിറ്റക്ടീവ് നോവലിലേക്ക് അവിചാരിതമായി ചാടി വീണിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ജീവചരിത്രം എഴുതുവാനാണ് പുള്ളി വരുന്നത്!. (പടച്ചോനെ, കുഞ്ഞാലിക്കുട്ടിക്കും ജീവചരിത്രമോ!!) നമ്മളിനി ചിരിച്ചു ചിരിച്ചു ഒരു വകയാകും.
കുഞ്ഞാലിക്കുട്ടി, സഖാവ് വി എസ്, റഊഫ്, പ്രസാദ് മാസ്റ്റര്‍ എന്നീ നാല് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. വില്ലന്‍ കുഞ്ഞാലിക്കുട്ടിയാണ് എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സേതുരാമയ്യര്‍ ആരായി വരുമെന്ന് ഒരു കൃത്യത വന്നിട്ടില്ല. ബാക്കി മൂന്നു പേരില്‍ ആരുമാകാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഫോണ്‍ ചോര്‍ത്തല്‍ , സ്ത്രീ പീഡനം, ഒളിക്യാമാറ, വധഭീഷണി, ക്വട്ടേഷന്‍ സംഘം, ആത്മഹത്യ തുടങ്ങി വേണ്ടത്ര ചേരുവകള്‍ പുതിയ ട്വിസ്റ്റില്‍ ഉള്ളതിനാല്‍ സസ്പെന്‍സ് ചോര്‍ന്നു പോകാതെ കഥ മുന്നോട്ടു പോകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഏഷ്യാനെറ്റിലെ സീരിയല്‍ പോലെ കഥാപാത്രങ്ങള്‍ പെട്ടെന്ന് മാറിമറിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കണ്ടിടത്തോളം എപ്പിസോഡുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കിയെടുക്കാവുന്നത് ഇത്രയുമാണ്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്തൊക്കെയോ ചീഞ്ഞു നാറുന്നു. മുസ്ലിംലീഗിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും തല കുനിക്കേണ്ട നാണക്കേടിന്റെ കഥകള്‍ അവയ്ക്ക് പിറകില്‍ ഉണ്ട് എന്ന് തന്നെയാണ് സംശയിക്കേണ്ടത്. No smoke without Fire എന്ന പ്രഖ്യാപിത തിയറി അനുസരിച്ച് ഇത്രയും പുക വരണമെങ്കില്‍ അല്പം തീ എവിടെയെങ്കിലും കാണും എന്നത് ഉറപ്പാണ്. പൂജപ്പുരയിലേക്ക് ബാലകൃഷ്ണപ്പിള്ളക്ക് ഒരു സുഹൃത്തിനെ കിട്ടുമോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.
കാശ് കിട്ടിയാല്‍ എങ്ങോട്ടും ചാടുന്ന ഒരു ഉരുപ്പടിയാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായ റഊഫ് എന്നത് വ്യക്തമാണ്. ഒന്നിച്ചായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നിരവധി കളികള്‍ നടത്തിയിട്ടുള്ള കക്ഷിയാണ് ഇത്. പറമ്പ് എഴുതി തന്നാല്‍ കേസ് അട്ടിമറിച്ചു തരാം എന്നാണ് പുള്ളി പ്രസാദ് മാസ്റ്ററോട് പറഞ്ഞത്!!. അന്പത്തെട്ടു മിനുട്ടിന്റെ ഓഡിയോ ട്രാക്ക് കൂടി പുറത്തു വന്നാല്‍ അതിന്റെ ബാക്കി നമുക്ക് കേള്‍ക്കാന്‍ പറ്റും. 'കുഞ്ഞാലിക്കുട്ടി തുമ്പപ്പൂ പോലെ പരിശുദ്ധനാണ്, ഇതെല്ലാം ഞാന്‍ കളിച്ച ഒരു നാടകമാണ്, താങ്ക് യു. ഗുഡ് ബൈ' എന്ന് പറഞ്ഞു ഇതേ കക്ഷി നാളെ ഒരു പത്രസമ്മേളനം നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ലാത്ത വിധം ക്ലിയറാണ് പുള്ളിയുടെ ട്രാക്ക് റെക്കോര്‍ഡ്!!.
കലക്ക് വെള്ളത്തില്‍ ഇരു തലയുള്ള വടിവാളുമായി വെട്ടാനിറങ്ങിയിരിക്കുകയാണ് നമ്മുടെ വി എസ്. ഒരു വെട്ടിനു കുഞ്ഞാലിക്കുട്ടി. അടുത്ത വെട്ടിന് പിണറായി. തൃശൂര്‍ പൂരത്തിന്റെ നിലവെടി പോലെ പൊട്ടാന്‍ കരുത്തുള്ള റഊഫിനെവെച്ച് ഈ തിരക്കിനിടയില്‍ അല്പം വാഴവെട്ടാന്‍ കഴിയുമോ എന്നാണു സഖാവ് നോക്കുന്നത്. ഐസ് ക്രീമിനോടൊപ്പം സംഘടനാ പ്രശ്നവും കൈകാര്യം ചെയ്യാനാണ് സഖാവ് റഊഫിന് ക്വൊട്ടേഷന്‍ കൊടുത്തിരിക്കുന്നത്. പിണറായിയുടെ കാര്യം കഷ്ടം തന്നെ. പന്ത് വി എസ്സിന്റെ കാലില്‍ തന്നെ കിടന്നു കളിക്കുകയാണ്. ( വി എസ്സിനെ ഒതുക്കാന്‍ ഞാന്‍ മുമ്പ് നല്കിയ പതിനെട്ടു അടവുകള്‍ പിണറായി സഖാവ് എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കിയാല്‍ പാര്‍ട്ടിക്കും സഖാവിനും നന്ന്. ) ഈ റഊഫ് ആളൊരു വല്ലാത്ത പഹയന് തന്നെയാണ്. ഒരുമാതിരി ആളുകളെയൊക്കെ ടപ്പേന്ന് 'വെറുക്കപ്പെട്ടവരുടെ' ലിസ്റ്റില്‍ ആക്കുന്ന സഖാവ് വി എസ്സിന്റെ മടിയിലാണ് പുള്ളി റമ്മി കളിച്ചു കൊണ്ടിരിക്കുന്നത്!!.
കേസ് ഒതുക്കുവാന്‍ റഊഫിന് കാശും പറമ്പും ഓഫര്‍ ചെയ്തു പിറകെ നടക്കുകയാണ് പല ലീഗ് നേതാക്കന്മാരും. പാര്‍ട്ടി പ്രവര്‍ത്തകരോട് അല്പമെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ പാണക്കാട് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചെയ്യേണ്ടത് ഈ കഥകളില്‍ വല്ല സത്യവുമുണ്ടോയെന്ന് പരിശോധിക്കുക എന്നതാണ്. സുപ്രീം കോടതിയെക്കാള്‍ വേഗത്തില്‍ ലീഗ് വിചാരിച്ചാല്‍ ആ അന്വേഷണം നടത്താന്‍ പറ്റും. എല്ലാം മണി മണി പോലെ അറിയാവുന്ന നിരവധി റഊഫുമാര്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാവും. വിജിലന്‍സിന് കിട്ടുന്നതിനേക്കാള്‍ കൃത്യമായ കണക്കുകള്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ വിചാരിച്ചാല്‍ കിട്ടും. പക്ഷെ വിചാരിക്കണം. ആരോപണങ്ങളില്‍ സത്യമുണ്ട് എന്ന് തെളിഞ്ഞാല്‍ പി ശശിയെ സി പി എം കൈകാര്യം ചെയ്തത് പോലെയെങ്കിലും കുഞ്ഞാലിക്കുട്ടിയെ കൈകാര്യം ചെയ്യാന്‍ ലീഗിന് കഴിയണം. മറിച്ച് ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് പൂര്‍ണബോധ്യം വന്നാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ അധികാരങ്ങള്‍ അദ്ദേഹത്തിനു നല്‍കുന്നതിലും വിരോധമില്ല. പാര്‍ട്ടിയേക്കാള്‍ വലുതല്ല ഒരു നേതാവും. അയാള്‍ എത്ര തന്നെ പാര്‍ട്ടിക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെങ്കിലും ശരി. വ്യക്തിവിശുദ്ധി പൊന്നുപോലെ കാത്തുസൂക്ഷിച്ച മഹാരഥന്മാരായ സമുദായ നേതാക്കള്‍ രൂപം കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണത്. അതിന്റെ സുപ്രിം കമാണ്ടര്‍ ആയി ഇരിക്കുന്ന ഒരാള്‍ കേള്‍ക്കേണ്ട ആരോപണങ്ങള്‍ അല്ല ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത്. സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ വിചാരണ ചെയ്യേണ്ടത് സുപ്രിം കോടതിയെക്കള്‍ ലീഗ് നേതൃത്വത്തിന്റെ ആവശ്യമാണ്. ശരിക്കും സേതുരാമയ്യരാകേണ്ടത് ലീഗ് പ്രസിഡന്റാണ് എന്നര്‍ത്ഥം .
Related Posts
കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്
വി എസ്സിനെ ഒതുക്കാന്‍ 18 വഴികള്‍
കുഞ്ഞാലിക്കുട്ടി, സഖാവ് വി എസ്, റഊഫ്, പ്രസാദ് മാസ്റ്റര്‍ എന്നീ നാല് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. വില്ലന്‍ കുഞ്ഞാലിക്കുട്ടിയാണ് എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സേതുരാമയ്യര്‍ ആരായി വരുമെന്ന് ഒരു കൃത്യത വന്നിട്ടില്ല. ബാക്കി മൂന്നു പേരില്‍ ആരുമാകാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഫോണ്‍ ചോര്‍ത്തല്‍ , സ്ത്രീ പീഡനം, ഒളിക്യാമാറ, വധഭീഷണി, ക്വട്ടേഷന്‍ സംഘം, ആത്മഹത്യ തുടങ്ങി വേണ്ടത്ര ചേരുവകള്‍ പുതിയ ട്വിസ്റ്റില്‍ ഉള്ളതിനാല്‍ സസ്പെന്‍സ് ചോര്‍ന്നു പോകാതെ കഥ മുന്നോട്ടു പോകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഏഷ്യാനെറ്റിലെ സീരിയല്‍ പോലെ കഥാപാത്രങ്ങള്‍ പെട്ടെന്ന് മാറിമറിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കണ്ടിടത്തോളം എപ്പിസോഡുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കിയെടുക്കാവുന്നത് ഇത്രയുമാണ്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്തൊക്കെയോ ചീഞ്ഞു നാറുന്നു. മുസ്ലിംലീഗിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും തല കുനിക്കേണ്ട നാണക്കേടിന്റെ കഥകള്‍ അവയ്ക്ക് പിറകില്‍ ഉണ്ട് എന്ന് തന്നെയാണ് സംശയിക്കേണ്ടത്. No smoke without Fire എന്ന പ്രഖ്യാപിത തിയറി അനുസരിച്ച് ഇത്രയും പുക വരണമെങ്കില്‍ അല്പം തീ എവിടെയെങ്കിലും കാണും എന്നത് ഉറപ്പാണ്. പൂജപ്പുരയിലേക്ക് ബാലകൃഷ്ണപ്പിള്ളക്ക് ഒരു സുഹൃത്തിനെ കിട്ടുമോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.
കാശ് കിട്ടിയാല്‍ എങ്ങോട്ടും ചാടുന്ന ഒരു ഉരുപ്പടിയാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായ റഊഫ് എന്നത് വ്യക്തമാണ്. ഒന്നിച്ചായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നിരവധി കളികള്‍ നടത്തിയിട്ടുള്ള കക്ഷിയാണ് ഇത്. പറമ്പ് എഴുതി തന്നാല്‍ കേസ് അട്ടിമറിച്ചു തരാം എന്നാണ് പുള്ളി പ്രസാദ് മാസ്റ്ററോട് പറഞ്ഞത്!!. അന്പത്തെട്ടു മിനുട്ടിന്റെ ഓഡിയോ ട്രാക്ക് കൂടി പുറത്തു വന്നാല്‍ അതിന്റെ ബാക്കി നമുക്ക് കേള്‍ക്കാന്‍ പറ്റും. 'കുഞ്ഞാലിക്കുട്ടി തുമ്പപ്പൂ പോലെ പരിശുദ്ധനാണ്, ഇതെല്ലാം ഞാന്‍ കളിച്ച ഒരു നാടകമാണ്, താങ്ക് യു. ഗുഡ് ബൈ' എന്ന് പറഞ്ഞു ഇതേ കക്ഷി നാളെ ഒരു പത്രസമ്മേളനം നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ലാത്ത വിധം ക്ലിയറാണ് പുള്ളിയുടെ ട്രാക്ക് റെക്കോര്‍ഡ്!!.
കലക്ക് വെള്ളത്തില്‍ ഇരു തലയുള്ള വടിവാളുമായി വെട്ടാനിറങ്ങിയിരിക്കുകയാണ് നമ്മുടെ വി എസ്. ഒരു വെട്ടിനു കുഞ്ഞാലിക്കുട്ടി. അടുത്ത വെട്ടിന് പിണറായി. തൃശൂര്‍ പൂരത്തിന്റെ നിലവെടി പോലെ പൊട്ടാന്‍ കരുത്തുള്ള റഊഫിനെവെച്ച് ഈ തിരക്കിനിടയില്‍ അല്പം വാഴവെട്ടാന്‍ കഴിയുമോ എന്നാണു സഖാവ് നോക്കുന്നത്. ഐസ് ക്രീമിനോടൊപ്പം സംഘടനാ പ്രശ്നവും കൈകാര്യം ചെയ്യാനാണ് സഖാവ് റഊഫിന് ക്വൊട്ടേഷന്‍ കൊടുത്തിരിക്കുന്നത്. പിണറായിയുടെ കാര്യം കഷ്ടം തന്നെ. പന്ത് വി എസ്സിന്റെ കാലില്‍ തന്നെ കിടന്നു കളിക്കുകയാണ്. (
കേസ് ഒതുക്കുവാന്‍ റഊഫിന് കാശും പറമ്പും ഓഫര്‍ ചെയ്തു പിറകെ നടക്കുകയാണ് പല ലീഗ് നേതാക്കന്മാരും. പാര്‍ട്ടി പ്രവര്‍ത്തകരോട് അല്പമെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ പാണക്കാട് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചെയ്യേണ്ടത് ഈ കഥകളില്‍ വല്ല സത്യവുമുണ്ടോയെന്ന് പരിശോധിക്കുക എന്നതാണ്. സുപ്രീം കോടതിയെക്കാള്‍ വേഗത്തില്‍ ലീഗ് വിചാരിച്ചാല്‍ ആ അന്വേഷണം നടത്താന്‍ പറ്റും. എല്ലാം മണി മണി പോലെ അറിയാവുന്ന നിരവധി റഊഫുമാര്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാവും. വിജിലന്‍സിന് കിട്ടുന്നതിനേക്കാള്‍ കൃത്യമായ കണക്കുകള്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ വിചാരിച്ചാല്‍ കിട്ടും. പക്ഷെ വിചാരിക്കണം. ആരോപണങ്ങളില്‍ സത്യമുണ്ട് എന്ന് തെളിഞ്ഞാല്‍ പി ശശിയെ സി പി എം കൈകാര്യം ചെയ്തത് പോലെയെങ്കിലും കുഞ്ഞാലിക്കുട്ടിയെ കൈകാര്യം ചെയ്യാന്‍ ലീഗിന് കഴിയണം. മറിച്ച് ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് പൂര്‍ണബോധ്യം വന്നാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ അധികാരങ്ങള്‍ അദ്ദേഹത്തിനു നല്‍കുന്നതിലും വിരോധമില്ല. പാര്‍ട്ടിയേക്കാള്‍ വലുതല്ല ഒരു നേതാവും. അയാള്‍ എത്ര തന്നെ പാര്‍ട്ടിക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെങ്കിലും ശരി. വ്യക്തിവിശുദ്ധി പൊന്നുപോലെ കാത്തുസൂക്ഷിച്ച മഹാരഥന്മാരായ സമുദായ നേതാക്കള്‍ രൂപം കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണത്. അതിന്റെ സുപ്രിം കമാണ്ടര്‍ ആയി ഇരിക്കുന്ന ഒരാള്‍ കേള്‍ക്കേണ്ട ആരോപണങ്ങള്‍ അല്ല ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത്. സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ വിചാരണ ചെയ്യേണ്ടത് സുപ്രിം കോടതിയെക്കള്‍ ലീഗ് നേതൃത്വത്തിന്റെ ആവശ്യമാണ്. ശരിക്കും സേതുരാമയ്യരാകേണ്ടത് ലീഗ് പ്രസിഡന്റാണ് എന്നര്‍ത്ഥം .
Related Posts
കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്
വി എസ്സിനെ ഒതുക്കാന്‍ 18 വഴികള്‍
well said
ReplyDelete"വെരുക്കപ്പട്ടവരെ തീരുമാനിക്കുന്നവന്റെ ഇഷ്ടപ്പെട്ടവന്"
ReplyDeleteഈ വി.എസിന് ഇതിന്റെ വല്ല കാര്യവുമുണ്ടോ. റഊഫ് നന്പര് വണ്‍ ക്രിമിനല്‍ (രാജ്യദ്രോഹകുറ്റം അടക്കം) ആണെന്ന് കുഞ്ഞാലിക്കുട്ടിക്കും വിഎസിനും മറ്റെല്ലാവര്‍ക്കും ഒരുപോലെ ബോധ്യമുള്ള കാര്യമാണ്. വിഎസ് പറയുന്നു ഐസ്ക്രീംകേസാണ് സംസാരിച്ചതെന്ന്, റഊഫിന്റെ കേസാണെന്ന് (രാജ്യദ്രോഹക്കുറ്റം) റഊഫും. അതിനുംപുറമെ സിപിഎം വിഭാഗീയതയും. ഇതെല്ലാം കഴിഞ്ഞ് അവസാനം പറയുന്നു ഇതെല്ലാം ചുമ്മാ പറഞ്ഞതാണെന്ന്. സേതുരാമയ്യര്‍ ചമയുന്നത് സാക്ഷാല്‍ റഊഫ് തന്നെയാണ്.
ReplyDeletehttp://haneec.blogspot.com
:-)
ReplyDeleteഅഭിനന്ദനംസ് മിസ്റ്റര്‍ സൂപ്പര്‍ ബ്ലോഗര്‍... :)
ReplyDeleteIkka Super, You are now real hero as Anna hasare.............I Love you.........
ReplyDeleteഅങ്ങിനെ എല്ലാം പുറത്തു വരട്ടെ..പിന്നെ ക്രിമിനല്‍ കേസുകള്‍ ഒരുപാടുള്ള റൌഫിനെ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അത് വി എസ് ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കും.നാളെ അയാള്‍ അതെല്ലാം വിളിച്ചു പറയും..ഇവിടെ വി എസ് ന്റെ മറ്റൊരു മുഖം കൂടി കാണാം..തനിക്കാവശ്യമുള്ളവന് എത്ര ക്രിമിനല്‍ ആണേലും നല്ലവന്‍.പിണറായിക്ക് ആവശ്യമുള്ളവന് വെറുക്കപ്പെട്ടവന്‍..നന്നായിട്ടുണ്ട്..വളരെ നന്നായിട്ടുണ്ട്.!!
ReplyDelete" കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്തൊക്കെയോ ചീഞ്ഞു നാറുന്നു. മുസ്ലിംലീഗിനും മുസ്ലിം സമുദായത്തിനും തല കുനിക്കേണ്ട നാണക്കേടിന്റെ കഥകള്‍ അവയ്ക്ക് പിറകില്‍ ഉണ്ട് എന്ന് തന്നെയാണ് സംശയിക്കേണ്ടത്. No smoke without Fire എന്ന പ്രഖ്യാപിത തിയറി അനുസരിച്ച് ഇത്രയും പുക വരണമെങ്കില്‍ അല്പം തീ എവിടെയെങ്കിലും കാണും എന്നത് ഉറപ്പാണ്. പൂജപ്പുരയിലേക്ക് ബാലകൃഷ്ണപ്പിള്ളക്ക് ഒരു സുഹൃത്തിനെ കിട്ടുമോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. "
ReplyDeleteപി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൌഫ് ഒരു പുണ്യാത്മാവാണ് എന്ന് ആരും പറയില്ല. ആരും അത് വിശ്വസിക്കുകയും ഇല്ല. ഒരു പക്കാ ക്രിമിനലും, അഴിമതിക്കാരനും, അതിലപ്പുറവും ഒക്കെ ആവാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ ഉള്ള ഒരു കൂട്ടുകെട്ടില്‍ നിന്നാണല്ലോ വരുന്നതും. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എല്ലാവര്ക്കും അറിയുന്ന കാര്യം ആയിരുന്നല്ലോ. എന്നാല്‍ ലീഗുകര്ക്ക് ഇങ്ങനെ ഒരു ബോധോദയം ഉണ്ടായത് എന്നാണ്?? കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വരെ റൌഫ് ഒരു "ശുദ്ധന്‍" ആയിരുന്നുവല്ലോ പലര്‍ക്കും. അന്ന് നേതാവിന്റെ കൂടെ എല്ലാ കളികള്‍ക്കും ഈ മാന്യന് തന്നെ ആയിരുന്നല്ലോ ഉണ്ടായിരുന്നതും. ഇപ്പോള്‍ നേതാവുമായി തെറ്റി പിരിഞ്ഞപ്പോള്‍ പെട്ടന്ന് റൌഫ് ഒരു കൊള്ളരുതാത്തവന്‍ ആയി. റൌഫ്-നെ കൊണ്ട് നടന്നു, വിദഗ്ദമായി ഉപയോഗിച്ചവര്‍ എല്ലാം വിശുദ്ധന്മാരും. ഇതൊക്കെ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇരട്ടത്താപ്പാണ്. ലീഗ് നേതാവായ എം.കെ മുനീറിന്റെ ഇന്ത്യാവിഷന് ചാനലില്‍ റൌഫ് കേസ്-മായി ബന്ധപ്പെട്ട പല രേഖകളും കൈമാറിയിരുന്നു. അയാള്‍ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അതെ കുറിച്ച് പുനരന്വേഷണം നടക്കുന്നും ഉണ്ട്.. അതൊക്കെ എവിടെ ചെന്ന് അവസാനിക്കും എന്ന് കണ്ടറിയണം.. പണവും പവറും ഉണ്ടെങ്കില്‍ ആരെയും സ്വാധീനിക്കാമല്ലോ..! ഈ കേസില്‍ റൌഫ്-നെ പോലെ തന്നെ പ്രതിപക്ഷ നേതാവായ വി.എസും ഒരു കക്ഷിയാണ്. കേസിനെ കുറിച്ചുള്ള തെളിവുകള്‍ കൈമാറാനും, അതെ കുറിച്ച് ആശയ വിനിമയം നടത്താനും ആണ് റൌഫ് വി.എസ്-നെ രണ്ടു തവണ സന്ദര്‍ശിച്ചത് എന്ന് അറിയുന്നു.അതെ കുറിച്ച് കൂടുതല്‍ അറിവില്ല. അല്ലാതെ ബന്ധം പുതുക്കണോ, ചായ സല്ക്കാരത്തിണോ ആവാന്‍ ഇടയുമില്ല.. ? റൌഫ്-നു കള്ളന് എന്നതിനേക്കാള്‍ "കുറെ കാലം" കള്ളനു കഞ്ഞിയും, കറിയും വെച്ച് വിളമ്പിയവന് എന്ന വിശേഷണമാകും കൂടുതല്‍ യോജിക്കുക....:)
രഹൂഫ് ആരാ മോന്? . കുഞ്ഞക്കയുമായി (പണമല്ലേ പ്രധാനം) കോമ്പ്രമൈസിന് ശ്രമിച്ചു, പിടിക്കപ്പെടുമെന്നയപ്പോള് അടവ് മാറ്റി. അല്ലേല്‍ വീയെസിനെ കുടുക്കാന്‍ മറ്റേ ടീം പണം കൊടുത്തോ ? എന്തായാലും ഒരു CBI അന്വേഷണം മസ്റ്റ് ആണ്.
ReplyDeleteഒടുവില്‍ വള്ളിക്കുന്നും കുഞ്ഞാലിക്കുട്ടിക്കെതിരെ! പച്ചേങ്കില് ഒരു സംശം ബാക്കീണ്ട്...
ReplyDelete"കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്തൊക്കെയോ ചീഞ്ഞു നാറുന്നു. മുസ്ലിംലീഗിനും മുസ്ലിം സമുദായത്തിനും തല കുനിക്കേണ്ട നാണക്കേടിന്റെ കഥകള്‍ അവയ്ക്ക് പിറകില്‍ ഉണ്ട് എന്ന് തന്നെയാണ് സംശയിക്കേണ്ടത്"
കുഞ്ഞാലിക്കുട്ടി ചീഞ്ഞുനാറിയാല്‍ അതിനെന്തിനു മുസ്ലിം സമുദായം തല കുനിക്കണം? നാറ്റക്കേസുകളില്‍ പെട്ട് എത്രയെത്ര പേര് ജയിലില്‍ കഴിയുന്നുണ്ട്. അവരുടെയൊക്കെ സമുദായങ്ങള്‍ അതിന്റെ പേരില്‍ തല കുനിക്കുകയാണെങ്കില്‍ അതിനേ നേരം കാണുകയുള്ളൂ... അത് മുസലിയാരായാലും സന്യാസിയായാലും പുരോഹിതനായാലും തെറ്റ് മതത്തിന്റെ പേരില്‍ ചാര്‍ത്തുന്നത് ശരിയല്ല.
"താന്താന് നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ..."
This comment has been removed by the author.
ReplyDeleteപക്ഷെ മതത്തിന്റെ പേരും പറഞ്ഞു ഒരു പര്ട്ട്യും ഒരു പാര്‍ട്ടി സെക്രട്ടറി യും..ആവുമ്പോള്‍ എല്ലാത്തിനും മറുപടി പറയേണ്ടി വരും..(തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ )!
ReplyDeleteഈ രാഷ്ട്രീയ കോമരങ്ങളുടെ ചേരിപ്പോരുകള്‍ കണ്ടു ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. വാസ്തവത്തില്‍ ഇതിനാണോ ഇവരെ നമ്മള് നേതാക്കളായി തിരഞ്ഞെടുത്തു അയക്കുന്നത്. പരസ്പരം പാരവെക്കലും വിഴുപ്പലക്കലും കൊണ്ട് കേരള രാഷ്രീയം ചാഞ്ഞു നാറുന്നു.
ReplyDeleteറൗഫിനേയും കുഞ്ഞാലിയേയും നമുക്ക് വെറുതേ വിടാം.....
ReplyDeleteതല്ലിക്കൊല്ലേണ്ടത് മനോരമാ ഇന്ത്യാവിഷനാദി ബൂലോക വിഷങ്ങളേയാണ്....
സത്യം എന്നെങ്കിലും പുറത്തുവരുമായിരിക്കും .... :)
ReplyDeleteറഊഫിന് പണം കിട്ടണം അത്രയേ ആവശ്യമുള്ളൂ. അതിന് ഏത് വേലയും ഒപ്പിക്കും. കുഞ്ഞാലികുട്ടി തെറ്റ് ചെയ്തിട്ടുങ്കില്‍ കോടതി ശിക്ഷിക്കട്ടെ. അല്ലാതെ ഒരു കേസും പറഞ്ഞു കാലാകാലവും ഒരു മനുഷ്യനെയും കുടുംബത്തെയും കൊല്ലാകൊല ചെയ്യുന്നത് ശരിയല്ല. വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന നിലക്കാന് അച്ചുതാനന്ദന്റെ കാര്യം. അദ്ദേഹം വിളിച്ചു പറയുന്നത് കേട്ടാല്‍ കുഞ്ഞാലികുട്ടിയുടെ കൂടെ അദ്ദേഹവും ഉണ്ടായിരുന്നു എന്ന് തോന്നും. എന്തായാലും വി.എസ്. അച്ചുതാനന്ദന് പറ്റിയ സുഹൃത്ത് തന്നെയാണ് കെ.എ. റഊഫ് എന്ന് തീര്‍ച്ച. പിണറായി ജാഗൃതൈ !
ReplyDeleteI liked it .........
ReplyDeleteപാര്‍ട്ടിയേക്കാള്‍ വലുതല്ല ഒരു നേതാവും. അയാള്‍ എത്ര തന്നെ പാര്‍ട്ടിക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെങ്കിലും ശരി. വ്യക്തിവിശുദ്ധി പൊന്നുപോലെ കാത്തുസൂക്ഷിച്ച മഹാരഥന്മാരായ സമുദായ നേതാക്കള്‍ രൂപം കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണത്. അതിന്റെ സുപ്രിം കമാണ്ടര്‍ ആയി ഇരിക്കുന്ന ഒരാള്‍ കേള്‍ക്കേണ്ട ആരോപണങ്ങള്‍ അല്ല ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത്. സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ വിചാരണ ചെയ്യേണ്ടത് സുപ്രിം കോടതിയെക്കള്‍ ലീഗ് നേതൃത്വത്തിന്റെ ആവശ്യമാണ്
@sHaAaHi, മതത്തിന്റെ പേരില്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ആ മതസ്ഥരെല്ലാം പാര്‍ട്ടിയുടെ ആളുകളാണ് എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
ReplyDeleteഅങ്ങനെയെങ്കില്‍ പാര്‍ട്ടി അല്ലെങ്കിലും ഹിന്ദു മഹാസഭയുടെ എല്ലാ ചെയ്തികള്‍ക്കും ഹിന്ദു സമുദായം മറുപടി പറയേണ്ടി വരുമല്ലോ!!!
എന്റമ്മോ............. കുഞ്ഞാലിക്കുട്ടി ചീഞ്ഞു നാറുന്ന മണം ഇപ്പോളെങ്കിലും വള്ളിക്കുന്നിന്റെ മൂക്കിലടിച്ചല്ലോ!!
ReplyDeleteഞാന്‍ കരുതിയിരുന്നത് ഇത്തരം വലതുപക്ഷം ചേര്‍ന്നുള്ള അളിഞ്ഞ കാര്യങ്ങള്‍ കാണുമ്പം വള്ളിക്കുന്നിനു കടുത്ത ജലദോഷം ആയിരിക്കുമെന്നാണ്.
നസീര്‍ ബാലന് കെ നായര്‍ കാലഘട്ടത്തിലെ കൊള്ളസംഘ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണല്ലൊ ലീഗുകാരുടെ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍.
എങ്കിലും അളിഞ്ഞതില് ഒരു പങ്ക് ചെളി വീയെസ്സിന്റെ മേല്‍ തെറിപ്പിക്കാനുള്ള ശ്രമം കേമമായി, പഞ്ചസാരയില്‍ പൊതിഞ്ഞ് പാഷാണം വില്‍ക്കാനാണല്ലോ ഈ പോസ്റ്റിലും വള്ളിക്കുന്നിന്റെ ശ്രമം.
കുഞ്ഞാലിക്കുട്ടിയെ അവസാനം വള്ളികുന്നും കൈവിട്ടോ? കുഴപ്പമില്ല, പക്ഷേ കുടഞ്ഞിട്ടത് മുസ്ലിം സമുദായത്തിന്റെ തലയിലേക്കായ്യിപ്പോയി. കുഞ്ഞാലിക്കുട്ടി ലീഗ് നേതാവായതിനാല്‍ കേരളത്തിലെ മുഴുവന്‍ മുസ്ലീംകളുടെയും നേതാവാണെന്ന ഒരു ധ്വനി അവിടെ കിടപ്പുണ്ട്. ബാലക്രിഷ്ണപ്പിള്ള ജയിലില്‍ പോയത് മുതല്‍ കേരളത്തിലെ മുഴുവന്‍ നായര്‍ സമുദായക്കാരും നാണക്കേടുകൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത പരുവത്തിലായോ? തെറ്റ് ചെയ്തവന് ശിക്ഷിക്കപ്പെടണം. പതിറ്റാണ്ടുകളോളം മാധ്യമങ്ങളിലും പൊതുവേദികളിലും ഒരാളെ തുണിയുരിക്കുന്നതിലും വലിയ ശിക്ഷ കിട്ടുമോ പൂജപ്പുര ജയിലില്‍?
ReplyDeleteകുഞ്ഞാലിക്കുട്ടി ചെയ്ത് ഏറ്റവും വലിയ തെറ്റ് സഖാവ് വീ എസ്സും ചെയ്തുകൊണ്ടിരിക്കുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നതായിരിക്കാം പോളിസി. നാറിയവനെ പേറിയാല്‍.....
കുഞ്ഞാലിക്കുട്ടിയുടെ പ്രതിരോധത്തിനും വീ എസ്സിന്റെ ജിഹാദിനും വിപ്ലവാഭിവാദ്യങ്ങള്‍.
basheer said
ReplyDelete(1)''കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്തൊക്കെയോ ചീഞ്ഞു നാറുന്നു. മുസ്ലിംലീഗിനും മുസ്ലിം സമുദായത്തിനും തല കുനിക്കേണ്ട നാണക്കേടിന്റെ കഥകള്‍ അവയ്ക്ക് പിറകില്‍ ഉണ്ട് എന്ന് തന്നെയാണ് സംശയിക്കേണ്ടത്.
(2)മുസ്ലിം സമുദായത്തോട് അല്പമെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ പാണക്കാട് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചെയ്യേണ്ടത് ഈ കഥകളില്‍ വല്ല സത്യവുമുണ്ടോയെന്ന് പരിശോധിക്കുക എന്നതാണ്.''
യദാര്‍ത്ഥത്തില്‍ ഇതാണ് ബഷീര്‍ സാഹിബേ മലപ്പുറതുകാരെ കാലാകാലങ്ങളായി പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടിയും അവരുടെ സാമ്പത്തിക-രാഷ്ട്രീയ വ്യവസായങ്ങള്‍ക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുന്നതിന്റെ യാദാര്‍ത്ഥ്യം ! മനുഷ്യരുടെ മനസ്സിലെ വിശ്വാസം ചൂഷണം ചെയ്ത് പരമാവധി വെടക്കാക്കുക , വിശ്വാസിയുടെ നിഷ്ക്കളങ്കമനസ്സിനെ ഭീതിപ്പെടുത്തിയും ഭക്തിക്കച്ചവടം നടത്തി യും തങ്ങളുടെ രാഷ്ട്രീയ അജണ്ടകളാല്‍ അവരെ അലങ്കരിക്കുക,
പല സമയങ്ങളിലും ആ രാഷ്ട്രീയത്തിന് വേണ്ടി വേലിക്കപ്പുറത്ത് നിന്ന് ശബ്ദിക്കുന്ന താങ്കളുടെ ലേഖനത്തില്‍ നിന്ന് തന്നെ അറിയാതെയാ ണേ ലും അത് പുറത്തു വന്നല്ലോ ? വ്യഭിചാരക്കെസിലെ പ്രതിയെക്കൊണ്ട് മുസ്ലീം സമുദായത്തിന് നാണക്കേട് മൂലം തലകുനിക്കേണ്ടി വരും പോലും ! അങ്ങനെ മുസ്ലീം നാമത്തിലുള്ള ഓരോ പോഴന്മാരെക്കൊണ്ടും ഉണ്ടാകുന്ന ഫിത്ന മൂലം കുനിഞ്ഞു കുനിഞ്ഞു മുസല്‍മാന്റെ തല കാലിന്റെ ഉപ്പൂറ്റിയും കടന്ന് മറ്റെവിടെയെങ്കിലും എത്തി നില്‍ക്കുമായിരുന്നല്ലോ അല്ലെ . ഇതെന്തൊരു പാട് !
" മുസ്ലിം സമുദായത്തോട് അല്പമെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ പാണക്കാട് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചെയ്യേണ്ടത് ഈ കഥകളില്‍ വല്ല സത്യവുമുണ്ടോയെന്ന് പരിശോധിക്കുക എന്നതാണ്. സുപ്രീം കോടതിയെക്കാള്‍ വേഗത്തില്‍ ലീഗ് വിചാരിച്ചാല്‍ ആ അന്വേഷണം നടത്താന്‍ പറ്റും. എല്ലാം മണി മണി പോലെ അറിയാവുന്ന നിരവധി റഊഫുമാര്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാവും".
ReplyDeleteമുസ്ലിം സമുദായത്തോട് കടപ്പെടാന്‍ മുസ്ലിം ലീഗ് ആരാണ് ?പണം പൊഴിയുന്ന മരങ്ങള്‍ക്ക് വേണ്ടി അല്ലാതെ പാവപ്പെട്ട മുസ്ലിംകള്ക്ക് ഈ പാര്‍ട്ടി എന്ത് നല്കി?..പേരില്‍ മുസ്ലിം എന്ന സമുദായത്തിന്റെ പേര് അനാവശ്യമായി മറ്റു മതേതര സമൂഹങ്ങള്‍ക്ക് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ചേര്‍ത്തത് കൊണ്ട് മുസ്ലിം സമുദായത്തെ മൊത്തം, മുസ്ലിം ലീഗെന്നകേവലം ഒരു രാഷ്ട്രീയ പാര്‍ട്ടി യുടെ ആലയില്‍ കെട്ടിയിടപ്പെട്ടവര്ആണ് എന്ന തെറ്റിദ്ധാരണ അവസാനിപ്പിക്കാന്‍ സമയം ആയി എന്ന് തോന്നുന്നില്ലേ?..
ഇസ്ലാം എന്ന പരിപാവനമായ മതത്തിന്റെ, പരലോകത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ പറഞ്ഞ മുസ്ലിം സമുദായത്തെ ,കേവലം നൈമിഷികം ആയ ഈ ദുനിയാവിന്റെ സുഖ സൌഭാഗ്യങ്ങളില്‍ അഴിഞ്ഞു ആറാടി,എന്ത് തോന്നിവാസവും കാട്ടിക്കൂട്ടുന്ന ചില നേതാക്കന്മാര് നയിക്കുന്ന ,സ്വന്തം താന്‍ പ്രമാനിത്തങ്ങള് സമുദായത്തില്‍ നിലയുംവിലയും കല്‍പ്പിക്കേണ്ട ആളുകളില്‍ പോലും അടിച്ചേല്പിക്കുന്ന ആളുകളുടെ കേവലം ദുന്നവിയായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി മാത്രം ആയ ലീഗിന്റെ ആലയില്‍ ഒരിക്കലും കെട്ടാന്‍ കഴിയില്ലാ..
പിന്നെ പാണക്കാട് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ അന്വേഷണം നടത്തി തെളിയിക്കട്ടെ എന്ന് ..ഇത് നടക്കുന്ന കാര്യമാണോ ഭായീ..ഇ അഹമ്മദ്..ബഷീര്‍ സാഹിബ്..പിന്നെ ആരാണ് ഒതുക്കപ്പെടാന്‍ ബാക്കി ഉള്ളത്?തങ്ങള്‍ അദ്ദേഹത്തെ കൂടി ഒതുക്കിയാല്‍ പാര്‍ട്ടി സമുദായത്തിന്റെ പേര് പറയാന്‍ ബാക്കി ഉണ്ടാവില്ലാ എന്നത് കൊണ്ട് മാത്രം അല്ലെ ബാക്കി ആക്കിയത്?.
ഐസ് ക്രീം കേസില്‍ നടക്കുന്ന എല്ലാ നാടകങ്ങലും വില പേശലുകളും മുസ്ലിം ലീഗ് അന്വേഷിക്കണം ...... ആരു തെറ്റ് ചെയ്താലും അത് പുറത്ത് വരിക തന്നെ വേണം .... മുസ്ലിം ലീഗിന് ഈ വിഷയത്തില്‍ ഒന്നും ഒളിക്കെണ്ടതില്ല .... മാധ്യമ വിചാരണ ഈ വിഷയത്തില്‍ വീണ്ടും ലീഗിനെയും നേതാക്കളെയും ടാര്‍ഗറ്റ് ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടി തലത്തിലുള്ള ഒരു ശക്തമായ അന്വേഷണം വേണം ... റൌഫ് പൊട്ടിക്കുന്ന ഉണ്ടയില്ലാ വെടികളും സഖാവ് നിസാര്‍ പറയുന്നതും എല്ലാം ടാര്‍ഗറ്റ് ചെയ്യുന്നത് കേരളത്തിന്റെ സ്പന്തനം ഇപ്പൊ നിശ്ചയിക്കുന്ന ഒരു പാര്‍ട്ടി യെയാണ് ... ഇതിന്റെ പിറകില്‍ ഒരു വലിയ ഗൂഡആലോചന തന്നെ ഉണ്ട് ... ഇതില്‍ ലീഗിന്റെ പാര്‍ട്ട് സുതാര്യമാണ് എന്ന് തെളിയിക്കേണ്ട ബാധ്യത പാര്‍ട്ടി ക്കുണ്ട്
ReplyDeleteസകല കുഞ്ഞാലികുട്ടി വിരോധികള്‍ക്കും അച്ചുതാനന്ദ അനുകൂലികള്‍ക്കും ഒരാഴുചത്തേക്ക് കുശാലായി.റൌഫിനെ വിശ്വസിക്കുന്ന അച്ചുതാനന്ദന്റെ കഷ്ടകാലം. എപ്പോഴാ മറുകണ്ടം ചാടുക എന്നാര്‍ക്കറിയാം
ReplyDeleteകാര്യം പഴയതും പ്രശ്നവും വെളിപ്പെടുത്തലുകളും കഥാപാത്രങ്ങളും മാറി മാറി വരുന്നുണ്ടെന്നതല്ലാതെ പുതുമയൊന്നും ഇല്ലാത്ത ഒരു "അൽക്കുൽത്ത്" അല്ലാതെ ഒന്നുമില്ല...
ReplyDeleteആചാര്യനും, ശ്രീജിത്തും ഒക്കെ ആഗ്രഹിക്കുന്നരീതിയിൽ കാര്യങ്ങൾ ഒന്നു നടന്നു കിട്ടിയാൽ നന്നായിരുന്നു....
ആചാര്യൻ: ലീഗിനെ സമുദായത്തിനു ദ്രോഹം മാത്രം ചെയ്ത ഒരു സംഘടനയാക്കി താങ്കളെ പോലുള്ളവർ കണ്ടേക്കാം.. പക്ഷെ ആയിരങ്ങൾ-പതിനായിരങ്ങൾ-ലക്ഷങ്ങൾ ഈ സംഘടനയുടെ ഓരം പറ്റി ആനുകൂല്യങ്ങൾ / കാരുണ്യ ഹസ്തങ്ങളുടെ തലോടൽ ലഭിക്കുന്നവരാണു.... ഏതെങ്കിലും ഒരു നേതാവോ പ്രവർത്തകനോ സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടുമ്പോൾ അവനും അവന്റെ കുലവും പണ്ടേ അങ്ങിനെയാണെന്നരീതിയിൽ "കത്തിക്കയറുന്ന" ഒരു രീതി ചിലരുടെ മാത്രം രോഗമല്ല എന്നു പണ്ടേ മനസ്സിലാക്കിയതാണു ഓർമ്മ വരുന്നത്.....
അഭിനവ ഹർശ്ചന്ദ്രന്മാരുടെ "വെറുക്കപ്പെടൽ" ലിസ്റ്റിൽ ഇനിയും എത്രയോ പേർ വരാനിരിക്കുന്നു... നാളെ സ: വീയെസ്സും ചെവിയിൽ നുള്ളട്ടെ.... കാരണം അന്നേ തോളിലിരുന്നു ചെവി തിന്നുകയായിരുന്നു എന്ന തിരിച്ചറിവ് വരുകയുള്ളൂ (ശ്രീജിത്ത് താങ്കളുടെ അറിവിലേക്കായി) ലീഗിന്റെ കൂടെയുള്ള റഊഫിനെ പണ്ട് വീ എസ്സ് അനുകൂലിച്ചിരുന്നു എന്നു തോന്നുമല്ലോ ചില പരമാർശങ്ങൾ കാണുമ്പോൾ.... ഒന്നേ പറയാനുള്ളൂ നാറിയവനെ പേറിയാൽ .... ഇനി നാറ്റം പണ്ടേ ഉള്ളവർക്കെന്തിനി നാറാൻ....
enikk nigalod
ReplyDeleteഅല്ല കോയാ.... മുസ്ലീം ലീഗ് എങ്ങനെ മുസ്ലീം സമുദായം ആകും.... താങ്കള്‍ പാണകാട് തങ്ങളോട് ആവിശ്യപ്പെടുന്നത് മുസ്ലീം സമുദായത്തെ പാപവിമോചിതര്‍ ആക്കുക എന്നാണു.... കുഞ്ഞാലിക്കുട്ടി തീട്ടം ചവിട്ടിയാല്‍ ബഷീര്‍ മുസ്ലീമായതുകൊണ്ട് ആ നാറ്റം ബഷീരിലും വരുമോ? അതോ മുസ്ലീം നാമധാരികള്‍ എല്ലാം അത് പേറാന്‍ ബാധ്യസ്ഥരാണോ... ഇതിപ്പം അമേരിക്കക്കാര്‍ അവരുടെ എയര്‍പോര്‍ട്ടുകളില്‍ പേര് വച്ചു തിരഞ്ഞു പിടിച്ചു പരിശോടിക്കുന്ന പോലെ ഒരു അവഹേളനമായെ എനിക്ക് തോന്നുന്നുള്ളു.... എന്റെ സംശയമാണേ... മതേതര പാര്‍ട്ടി എന്ന ലെബലിട്ടു മുന്നണിയില്‍ എടുത്തു വച്ചിരിക്കുന്ന ലീഗിന് നിങ്ങളായി ഒരു നാണക്കെടുണ്ടാക്കല്ലേ ബഷീര്‍ സാബ്.... ഷെയിം.. ഷെയിം....
ReplyDeleteThis comment has been removed by the author.
ReplyDeleteസമീര്‍ ഭായീ..ഞാന്‍ ഇങ്ങനത്തെ രാഷ്ട്രീയ കാര്യങ്ങളില്‍ അധികവും ഒന്നും പറയാറില്ല..പക്ഷെ ഈ കാര്യം എവിടെ കണ്ടാലും എനിക്ക് മറുപടി എഴുതാന്‍ തോന്നും..മുസ്ലിം ലീഗും മുസ്ലിം സമുദായവും ഒന്നാണ് എന്ന രീതിയില്‍ ആരെങ്കിലും എഴുതിയാല്‍,ഒരു മുസ്ലിം ആയി ഇസ്ലാം ആയി ജീവിക്കുന്ന എനിക്ക് അത് സഹിക്കാന്‍ കഴിയില്ല അതാണ് കേട്ടാ..
ReplyDeleteപിന്നെ മുസ്ലിം ലീഗുകാരന് അല്ലാത്തവര്‍ ഒക്കെ കമ്മുനിസ്ട്ടു ,മാര്ക്സിസ്ടുകാരും,നിരീശ്വര വാദികളും ആണ് എന്ന് പലരും വിജാരിക്കുന്നതും തെറ്റാണ് .. ഒരു മുസ്ലിമിന് മുസ്ലിം ലീഗില്‍ ചേരാന്‍ കഴിയുമെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയിലും ചേരാം എന്തേ രണ്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം ആണ് ..
എന്താ ഭാസ്കരാ ഇതു?!!! എന്താ ഇപ്പോ പറയ്യാ?!!!! റൌഫ് ഇത്രയും ആശയ സമ്പന്നനാണെന്ന് നിരീച്ചിരുന്നില്ല! തൊട്ടാല്‍ പൊട്ടുന്നതാണു വര്‍ഗീയത എന്നു ടി യാ നു നന്നായറിയാം! അതു കൊണ്ടായിരിക്കും കുഞ്ഞാലിക്കുട്ടിയെ നശിപ്പിക്കാനുള്ള പാച്ചിലിനിടയില്‍ ആഗ്നെയാസ്ത്രം (മാറാട്) തന്നെ തൊടുത്തത്! കുഞ്ഞാലിക്കുട്ടിക്ക് ഒരു പിടി തെറ്റുകള്‍ പറ്റിയിട്ടുണ്ട്, അതില്‍ ഏറ്റവും വല്യ തെറ്റാണ് ബന്ധുവാണല്ലോ എന്നോര്‍ത്തു ഇയ്യാളേ പോലുള്ള ഒരു വിഷപ്പാമ്പിനെ കൂടെ കൊണ്ട് നടന്നത്. കേരളീയ സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പെടുന്ന ഒരു ആരോപണം നേരിടേണ്ടി വന്നപ്പോള്‍ (അതു കള്ളമാണെങ്കില്‍ പോലും) അതില്‍ നിന്ന് ഏതു വിധേനയും രക്ഷപ്പെടാന്‍ ഏതൊരു വ്യക്തിഎയും പോലെ കുഞ്ഞാലിക്കുട്ടിയും ശ്ര മിച്ചിട്ടുണ്ടാവാം. അതിനു റഊഫിനെ പോലുള്ള ഒരു സൃഷ്ടീയെ കൂട്ട് പിടിച്ചതാണു കുഞ്ഞാലിക്കുട്ടിക്ക് പറ്റിയത്. ഈ പറ്റിയ തെറ്റുകള്‍ക്കെല്ലാം എത്രയോ ഇരട്ടി കുഞ്ഞാലികുട്ടി ഇപ്പോള്‍ അനുഭവിച്ചു കഴിഞ്ഞു എന്നത് നേര്.
ReplyDeleteഏതായാലും റഊഫിന്റെ പുതിയ കൂട്ട് കൊള്ളാം, കൂട്ടിക്കോടുപ്പുകാരും! പിണറായിയേയും കൂട്ടരെയും ഒതുക്കാന്‍ പുതിയ തന്ത്രങ്ങള്‍ അന്വേഷിച്ചു നടക്കുന്ന അച്ചുവിനു പറ്റിയ മുന്നണി തന്നെ. കഷ്ടം. ഏതായാലും "വാളെടുത്തവന്‍ വാള്‍ആല്‍ " എന്നത് മറക്കാണ്ടാ! ഇയ്യാള് ചെയ്തു കൂട്ടിയ ഭീകര കൃത്യ ങ്ങളില്‍ നിന്ന് ഇയ്യാളേ രക്ഷിക്കാന്‍ ഇയ്യാള് ഇപ്പോള്‍ കൂട്ടിക്കൊടുക്കുന്ന മിഷിഹാകള് ക്കൊന്നും പറ്റിയില്ലെന്നു വരും. കളിക്കുന്നത് കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമ് എതിരാവുമ്പോള്‍ കൂടെ കുരക്കാന്‍ ഒത്തിരി തെരുവ് പട്ടികളെ കിട്ടും, അതൊന്നും ശാശ്വതമാണെന്ന് കരുതരുത്. ഒരു രാവിന് ഒരു പകലുന്ടാവും.
Well Said! It is high time for Kunjalikutty to stay away from politics and face the investigation bravely. While it is not permissible for a Muslim to level any allegation related to adultery upon another, but if something is spread and the person is being watched out suspiciously, he has the moral responsibility to prove that he is innocent (if he is) and all the evidences against him are fabricated not true (as he claims). While he holds a honorable position in the Secretariat, being an influential force in running the ruling alliance in the state, tomorrow even if SC let him free from all, no one except blind Muslim League supporters are gonna believe it and the stains and shades of suspicion will still remain in the minds of majority of the people that he has bribed the investigation officers/ even judiciary when allegations against him include bribery too.
ReplyDeleteI personally don't agree that entire Muslim community has to bow their heads, if he is found guilty. A muslim is not the one who is born to Muslim parents, but the one who follows Islam in every aspects of his/her life. If a person has clearly found guilty against the allegations on adultery and bribery, it can't be put on the head of the entire society. While I agree that the former Muslim League leaders have done an appreciable part in the educational and cultural development of Muslims in Kerala, I personally consider ML, merely as a political party, not as an Islamic organization.
ശ്രീ ശ്രീ ശ്രീ റൌഫിന്റെ
ReplyDelete(റഊഫ് എന്നതാണ് ആ പേരിന്റെ ഏകദേശം ശരിയായ രൂപം)
പുതിയ ടെലിഫോൺ സംഭാഷണം ഇന്ന് മനോരമയിൽ റിലീസായി!
ഇതെഴുതുന്നവരും,വായില്കൂനവരും ഒരു കാര്യം ആലോചികണം... എന്തിന നമുടെ സമയം കളയുന്നത്... രാഷ്ട്രീയം എന്താണെന്ന് നമ്മള് പലരും മനസിലാക്കണം .നമ്മള് കാണൂനതല ഇതൊന്നും...അവിടെ അച്ചുതാനന്ദനും,കുണ്ഹാലികുട്ടി യും കണക്കാ... അതിനു വര്‍ണ്ണം കൊടുക്കാനായി കുറെ മധ്യമംഗാളും... സ്വയം കഴുതയാവുന്നതിലും നല്ലത്.ഇതിനെ കുറിച്ച് ചിന്തികതിരുന്നുടെ... ?
ReplyDeleteകമന്റ് കോളത്തില്‍ പലരും സൂചിപ്പിച്ച പോലെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ മുസ്ലിം സമുദായത്തിന്റെ മൊത്തം നാണക്കേടിന്റെ പ്രശ്നമായി അവതരിപ്പിക്കുന്നത് ശരിയല്ല. അത് മുസ്ലിം ലീഗിനെയും അതിന്റെ പ്രവര്‍ത്തകരെയും ആണ് പ്രത്യക്ഷത്തില്‍ ബാധിക്കുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ആ വാചകം ഞാന്‍ തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ച എല്ലാവര്ക്കും നന്ദി.
ReplyDelete"മുസ്ലിംലീഗിനും മുസ്ലിം സമുദായത്തിനും തല കുനിക്കേണ്ട നാണക്കേടിന്റെ കഥകള്‍ അവയ്ക്ക് പിറകില്‍ ഉണ്ട് എന്ന് തന്നെയാണ് സംശയിക്കേണ്ടത്" എന്ന വാചകം "മുസ്ലിംലീഗിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും തല കുനിക്കേണ്ട നാണക്കേടിന്റെ കഥകള്‍ അവയ്ക്ക് പിറകില്‍ ഉണ്ട് എന്ന് തന്നെയാണ് സംശയിക്കേണ്ടത്" എന്നാക്കിയിരിക്കുന്നു.
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും മുസ്ലിം സമുദായത്തിന് കിട്ടിയ നേട്ടത്തെക്കാള്‍ കൂടുതലാണ് അതില്‍ നിന്നും മുസ്ലിം സമുദായം നേരിട്ടിട്ടുള്ള ഉപദ്രവങ്ങള്‍ . വിഭജനത്തിന്റെ മുഴുവന്‍ പാപവും മുസ്ലിം സമുദായത്തിന്റെ തലയില്‍ വന്നതിനു സമുദായം ലീഗിനോടല്ലാതെ മറ്റാരോട് കടപ്പെടാന്‍. പിന്നീടങ്ങോട്ട് ലീഗ് അധികാര രാഷ്ട്രീയം കളിച്ചതെല്ലാം സമുദായത്തിന്റെ ബാനറിലും, ഒരു വിഭാഗം മത സംഘടനകളുടെ നേതാക്കളുടെ താല്പര്യ പ്രകാരവും ആയിരുന്നു. കഴിഞ്ഞ വര്‍ഷം കോട്ടക്കല്‍ ഒത്തു കൂടിയ നേതാക്കള്‍ക്ക് ഒരു തവണ കൂടി ഒരുമിച്ചു ഇരുന്നു ഈ കേസ് എങ്ങിനെ അവസാനിപ്പിക്കാം എന്ന് കൂടി ആലോചിച്ചു തീരുമാനിക്കാം. എന്നിട്ട് ഒരു സംയുക്ത പ്രസ്താവന ഇറക്കാം കേസ് കെട്ടി ചമാച്ചതാണ്, റഹൂഫ് കള്ളനാണ് അവസരവാദിയാണ്, ജനാബ് കുഞ്ഞാലി കുട്ടി സാഹിബ് വിശുദ്ധനാണ് , പരിശുദ്ധ റമദാന് മുസ്ലിങ്ങളുടെ പുണ്യ മാസമാണ് , അതില്‍ മുസ്ലിങ്ങള്‍ സത്യമല്ലാതെ ഒന്നും പറയില്ല. ഇത്രയും ചെയ്താല്‍ എല്ലാര്ക്കും സമാധാനമാകും , സംഗതി അവസാനിപ്പിക്കലും ആകും .
ReplyDelete"മുസ്ലിം സമുദായത്തോട് അല്പമെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ പാണക്കാട് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചെയ്യേണ്ടത്" എന്ന വാചകം "പാര്‍ട്ടി പ്രവര്‍ത്തകരോട് അല്പമെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ പാണക്കാട് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചെയ്യേണ്ടത്" എന്നും തിരുത്തിയിട്ടുണ്ട്.
ReplyDeleteWow!!!
ReplyDeletewell said
i agree with u completely.
Ceasar should be above suspicion in the first place
"കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ മുസ്ലിം സമുദായത്തിന്റെ
ReplyDeleteമൊത്തം നാണക്കേടിന്റെ പ്രശ്നമായി അവതരിപ്പിക്കുന്നത് ശരിയല്ല. അത് മുസ്ലിം ലീഗിനെയും അതിന്റെ പ്രവര്‍ത്തകരെയും ആണ് പ്രത്യക്ഷത്തില്‍ ബാധിക്കുന്നത്."
ബഷീറിനു കാര്യങ്ങളൊക്കെ നന്നായി അറിയാം പിന്നെ ആരെ സുകിപ്പിക്കാനാണ് ഈ തിരുത്തലുകള്‍? പ്രത്യക്ഷവും പരോക്ഷവുമായ ഇരട്ടമുഖമുള്ള ഒരു സമൂഹമാണ് ഇന്നത്തെ മുസ്ലീം സമുദായം എന്ന് പച്ചവെള്ളം പോലെ മലയാളിസമുദായത്തിന് അറിയാം.അവര്‍ ഒരേസമയം കൈവെട്ടാന്‍ ഒത്താശചെയ്യുകയും അതേ സമയം അതിനെ അപലപിക്കുകയും ചെയ്യുന്നു,കുഞ്ഞാലിക്കുട്ടി & പാര്‍ട്ടിയെ വിജയിപ്പിക്കുകയും കുഞ്ഞാലിക്കെതിരെ ധാര്‍മ്മിക രോഷം കൊള്ളുകയും ചെയ്യുന്നു.ഇത് കേരള സമൂഹം മനസിലാക്കിയിട്ടുണ്ടെന്ന് അറിയുന്നതിനാല്‍ പൊതുബോധം ഇസ്ലാം വിരുദ്ധമാണെന്ന് ഇവര്‍ വിലപിക്കുന്നു.വി എസ് അച്യുതാനന്തന് എന്ന രാഷ്ട്രീയനേതാവിന്റെ വൈഭവത്തില്‍ ഇവരുടെ രണ്ടാം മുഖം പലതവണ സമൂഹത്തില്‍ അനാവൃതമായതിനാല്‍ ഇവര്‍ ഏഠുവിധേനയും അദ്ധേഹത്തെ ചെളിതേച്ചു കാണിക്കാന്‍ ശ്രമിക്കുന്നു.കാവി അജണ്ഡക്കാരന് എന്നു വരെ വിളിച്ചവര്‍ ഇക്കൂട്ടരിലുണ്ട്.ബഷീറിന്റെ ശ്രമങ്ങളും ആരും അതേ ദിശയിലാണെന്ന് നിസ്സംശയം പറയാം.
തിരുത്തല്‍ പ്രശംസനീയമാണ്... മുന്‍പ് എഴുതിയത് സ്വാഭാവിക പ്രസവമായും, ഇത് ചൂണ്ടിക്കാട്ടലിന്റെ അസ്വഭാവിക വേദനയില്‍ നിന്ന് ശാസ്ത്രക്രിയയിലൂറെ പുറത്തെടുത്തതും ആണല്ലോ...!! ചിലവ എഴുത്തും മുന്‍പ് നൂറു തവണ ആലോചിക്കണം എന്ന് ബഷീറിന് ഞാന്‍ പറയാതെ മനസ്സിലാകുമല്ലോ....!!!
ReplyDelete"കേരള രാഷ്ട്രീയത്തില്‍ നിന്നും ഇല കൂട്ടി പുറത്തു കളയേണ്ട ഒരു രാഷ്ട്രീയ മലമാണ് കുഞ്ഞാലികുട്ടി. ഇദ്ദേഹവും രജീനയും തമ്മില്‍ കണ്ടിട്ടുപോലും ഇല്ല എന്ന് വാദത്തിനു സമ്മതിച്ചാലും ഈ കേസില്‍ നിന്ന് തടിയൂരാന്‍ ഇദ്ദേഹം കോടികള്‍ ഒഴുക്കിയിട്ടുണ്ട്, വഴിവിട്ടു പലകാര്യങ്ങളും ചെയ്തിട്ടുണ്ട്, പോലീസിനെയും കോടതികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഏതു കൊച്ചു കുഞ്ഞിനും അറിയാവുന്ന വസ്തുതയാണ്. എന്താണ് ഈ ഒഴുക്കിയ കോടികളുടെ ഉറവിടം? ഇദ്ദേഹത്തിന്റെ കുടുംബത്തിനു പാരമ്പര്യമായി നോട്ടടിക്കല്‍ ആണോ പണി? സംശയം വേണ്ട, മന്ത്രിയായപ്പോള്‍ ഉണ്ടാക്കിയ അഴിമതി പണമാണിത്. നമ്മുടെ പണം. അവിഹിതമായി കാശ് സംബാദിക്കുന്നവനെ ലീഗ് പോലുള്ള മത സ്വഭാവമുള്ള പാര്‍ടിയില്‍ വെച്ച് പോറുപ്പിക്കണമോ എന്നാ കാര്യം ആ സംഘടനയുടെ നേതൃത്വവും അണികളും ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി അതല്ല പോക്കറ്റ് അടിയും വീടില് കേറി മോഷണവും മാത്രമാണ് ശരിയത്ത് പ്രകാരം കുറ്റമെന്നും, മന്ത്രിയകുമ്പോള് അഴിമതി നടത്തുന്നത് ഹലാല്‍ ആണെന്നുമാണ് വാദമെങ്കില്‍ , ഇത് സംബന്ധിയായ ഒരു ഫതവ ഉടന്‍ പുറത്തിറക്കണം. ഇനി കുഞ്ഞാലി കുട്ടി റജീന സംഭവത്തില്‍ പൂര്‍ണമായും നിരപരാധി എന്ന് തന്നെ ഇരിക്കട്ടെ. പക്ഷെ കേരളത്തിലെ ഒരു നല്ല വിഭാഗം ജനങ്ങളും കുഞ്ഞാലികുട്ടി തെറ്റുകാരനെന്ന് വിശ്വസിക്കുന്നു. കുഞ്ഞാലികുട്ടി മത്സരിച്ചത് മലപ്പുറം ജില്ലക്ക് പുറത്തു യു ഡി എഫിനെ ദോഷകരമായി ബാധിച്ചു എന്നത് ഒരു വസ്തുതയാണ്. കുഞ്ഞാലി കുട്ടിക്ക് ലീഗിനോട് എന്തെങ്കിലും കൂറും ആത്മാര്‍ഥതയും ഉണ്ടെങ്കില്‍, തന്റെ പാര്‍ടിക്കും മുന്നണിക്കും താനൊരു ബാധ്യതയായി മാറുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു, സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമായിരുന്നു. പാര്‍ടിയുടെ വിശാല താല്പര്യം കണക്കില്ടുത്തു അദ്ദേഹത്തോട് മാറി നില്ക്കാന് നേതൃത്വം ആവശ്യപെടണമായിരുന്നു . കുഞ്ഞാലികുട്ടി ഇല്ലെങ്ങില്‍ ലീഗ് അറബി കടലില്‍ മുങ്ങി പോകുമായിരുന്നോ? എന്താണ് ഈ മഹാന്റെ ഒഴിച്ച് കൂടാന്‍ പറ്റാത്ത കഴിവും പ്രാഗത്ഭ്യവും? കുഞ്ഞാലികുട്ടിയുടെ പ്രശ്നം ഉള്ളത് കാരണമാണ് ലീഗിന് അഞ്ചു മന്ത്രിമാര്‍ക്ക് വേണ്ടി ശക്തമായി വിലപേശാന്‍ കഴിയാതെ പോയത്. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് ലഭിക്കാത്തത് ആ സ്ഥാനത് കുഞ്ഞാലികുട്ടി വരും എന്നുള്ളത് കൊണ്ടാണ്. യു ഡി എഫിന്റെ തിളക്കം കുറഞ്ഞ പ്രകടനത്തിനും ഒരു കാരണം കുട്ടി ഫാക്ടര്‍ തന്നെയാണ്. പാര്‍ടിയെ നയിക്കാന്‍ കുഞ്ഞാലികുട്ടി കഴിഞ്ഞാല്‍ ആരുമില്ല എന്ന് വന്നാല്‍ ലീഗിന്റെ നിലനില്‍ക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യേണ്ടിവരും. അത് കൊണ്ട് ഇനിയും വൈകാതെ ഈ സല്‍കര്‍മം കുഞ്ഞാലികുട്ടി സ്വയമോ അല്ലെങ്കില്‍ പാര്‍ടിയോ ചെയ്യുക. കുഞ്ഞാലികുട്ടി ശരിക്കും നിരപരാധി ആണെങ്കില്‍ പാര്‍ടിയെ രക്ഷിക്കാനുള്ള ഈ മഹാ ത്യാഗം അദ്ദേഹത്തിന്റെ സല്‍കര്‍മങ്ങളുടെ പട്ടികയില്‍ ഇടം തേടുകയും പരലോകത്ത് പ്രയോജനം ചെയ്യുകയും ചെയ്യും. വെങ്ങരയിലെയും പരിസര മണ്ഡലങ്ങളിലെയും നിഷ്കളങ്കരായ (വിവരംകെട്ട എന്ന് മലയാള പരിഭാഷ) ജനങ്ങളുടെ പിന്തുണ കാണിച്ചു കേരളത്തെ മൊത്തം പറ്റിക്കാന്‍ ദയവായി ശ്രമിക്കരുത്."
ReplyDeleteഇനി ബഷീര്‍ വള്ളിക്കുന്ന് കുഞ്ഞാലിക്കുട്ടിക്ക് എതിരെ എഴുതിയില്ല, ഐസ്ക്രീം വിഷയത്തില്‍ മിണ്ടിയില എന്നൊന്നും ആരും പറഞ്ഞു പോകരുത്.
ReplyDeleteതോപ്പില്‍ ഭാസിയുടെ "ഒളിവിലെ ഓര്‍മ്മകള്‍" വായിച്ചവര്‍ക്ക് ഈ ഐസ് ക്രീം കഥകളില്‍ വലിയ നാറ്റം തോന്നേണ്ട കാര്യമില്ല, kunhalikkutty പണം ഒഴുക്കിയാണ്
ReplyDeleteകേസുകള്‍ ഒതുക്കിയതെങ്കില് അച്ചുമാമനും നായനാര്കും എത്ര കിട്ടിയെന്നു പറഞ്ഹല്‍ മതി. കാരണം അന്നത്തെ മുഖ്യനും കണവീനരും അവരായിരുന്നല്ലോ,സാക്ഷികളെ സ്വാധീനിച്ചതും പണം കൊടുത്തതും താനാണെന്ന് പരസ്യമായി പത്ര സമ്മേളനം വിളിച്ചു പറഞ്ഹിട്ടും രഹൂഫിനെ ഒന്ന് അറസ്റ്റ് ചെയ്തു സത്യം മനസ്സിലാക്കി കേസ് രജിസ്ടര്‍ ചെയ്യേണ്ടതിനു പകരം കഥയിലെ വില്ലനെ കൂടെ കൂട്ടുകയാണ് അച്ചുമാമ ചെയ്തത്. അത് കൊണ്ട് തന്നെ ലീഗുകര്ക് അതില്‍ ഒരു മാനക്കേടും ഇല്ല. ഇല്ലാത്ത കഥകള്‍ ഉണ്ടാകി ലീഗിനെ പ്രഹരിക്കാന്‍ ശ്രമിച്ഛവര്ക്ക് ജില്ല സെക്രടരിമാരും LC മെമ്ബെര്മരുമെല്ലാം നടത്തുന്ന പീഡന കഥകള്‍ കേട്ട് അങ്ങടിയിലിറങ്ങാന് പറ്റാത്ത അവസ്ഥയാനിന്നു. ലീഗ് വിരോധികള്കും സഖകള്കും അച്ചുമാമാനുമെല്ലാം ഇത് കലി കാലം എന്നെല്ലതെന്തു പറയാന്‍ ......
ഇവിടെയാണ് മറ്റൂ ബ്ളോഗര്‍മാരില്‍ നിന്നും വള്ളിക്കുന്ന് വ്യത്യസ്തനാകുന്നത്. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറഞ്ഞ് തെറ്റില്‍ ഉറച്ചു നില്‍ക്കാത്തത് അദ്ദേഹത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു. ബ്ളോഗിലേയും കാഴ്ച്ചപ്പാടിലേയും തെറ്റുകള്‍ തിരുത്തിയതിന് അഭിനന്ദനങ്ങള്‍...
ReplyDeleteതോപ്പില്‍ ഭാസിയുടെ "ഒളിവിലെ ഓര്‍മ്മകള്‍" വായിച്ചവര്‍ക്ക് ഈ ഐസ് ക്രീം കഥകളില്‍ വലിയ നാറ്റം തോന്നേണ്ട കാര്യമില്ല, kunhalikkutty പണം ഒഴുക്കിയാണ്
ReplyDeleteകേസുകള്‍ ഒതുക്കിയതെങ്കില് അച്ചുമാമനും നായനാര്കും എത്ര കിട്ടിയെന്നു പറഞ്ഹല്‍ മതി. കാരണം അന്നത്തെ മുഖ്യനും കണവീനരും അവരായിരുന്നല്ലോ,സാക്ഷികളെ സ്വാധീനിച്ചതും പണം കൊടുത്തതും താനാണെന്ന് പരസ്യമായി പത്ര സമ്മേളനം വിളിച്ചു പറഞ്ഹിട്ടും രഹൂഫിനെ ഒന്ന് അറസ്റ്റ് ചെയ്തു സത്യം മനസ്സിലാക്കി കേസ് രജിസ്ടര്‍ ചെയ്യേണ്ടതിനു പകരം കഥയിലെ വില്ലനെ കൂടെ കൂട്ടുകയാണ് അച്ചുമാമ ചെയ്തത്. അത് കൊണ്ട് തന്നെ ലീഗുകര്ക് അതില്‍ ഒരു മാനക്കേടും ഇല്ല. ഇല്ലാത്ത കഥകള്‍ ഉണ്ടാകി ലീഗിനെ പ്രഹരിക്കാന്‍ ശ്രമിച്ഛവര്ക്ക് ജില്ല സെക്രടരിമാരും LC മെമ്ബെര്മരുമെല്ലാം നടത്തുന്ന പീഡന കഥകള്‍ കേട്ട് അങ്ങടിയിലിറങ്ങാന് പറ്റാത്ത അവസ്ഥയാനിന്നു. ലീഗ് വിരോധികള്കും സഖകള്കും അച്ചുമാമാനുമെല്ലാം ഇത് കലി കാലം എന്നെല്ലതെന്തു പറയാന്‍ ......
നളിനി ജമീലയുടെ പുസ്തകം മാതിരി ഈ പുസ്തകവും ചൂടപ്പം പോലെ വിറ്റഴിയും ...
ReplyDeleteആദ്യമായി ചോദിക്കട്ടെ,ശ്രീമാൻ വള്ളിക്കുന്നും കുഞ്ഞാലിക്കുട്ടിയുടെ രക്തത്തിന്ന് ദാഹിക്കുന്നവരുടെ കൂട്ടത്തിലുണ്ടോ..?
ReplyDeleteഇനി പറയാനുള്ളത് പറയാം.
റഊഫിന്ന് കുഞ്ഞാലിക്കുട്ടി വിഷയം തികച്ചും വ്യക്തിപരമായ ഒന്നാണ്.കാരണം സമാന സ്വഭാവമുള്ള മറ്റ് കേസുകളിലൊന്നും റഊഫ് രഗത്ത് വന്നിട്ടില്ല എന്നത് തന്നെ.
അച്ചുതാനന്ദൻ എന്നാൽ ഒരു വ്യക്തിയല്ല.ഒരു പ്രസ്ഥനമാണു.റഊഫ് തന്റെ വ്യക്തിപരമായ ലാഭത്തിന്ന് ഉപയോഗിക്കുന്നത് ഒരു പ്രസ്താനത്തെയാണ് എന്ന് സാരം.
സഖാവ് അച്ചുതാനന്ദനു ഇതു മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടായില്ല,അച്ചുതാനന്ദനെ അചുതാനന്ദനാക്കിയ പ്രസ്താനത്തിന്നും തഥൈവ.
കണ്ടാലറിയാത്തവർ കൊണ്ടാലറിയും എന്ന ഒരു പഴമൊഴിയുണ്ട്.അതാണു ഇവിടെ സംജാതമായിരിക്കുന്നത്.
>>>>>>>ആചാര്യന് said...
ReplyDeleteസമീര്‍ ഭായീ..ഞാന്‍ ഇങ്ങനത്തെ രാഷ്ട്രീയ കാര്യങ്ങളില്‍ അധികവും ഒന്നും പറയാറില്ല..പക്ഷെ ഈ കാര്യം എവിടെ കണ്ടാലും എനിക്ക് മറുപടി എഴുതാന്‍ തോന്നും..<<<<
ആ തോന്നലാണ് സഖാവേ ലീഗ് വിരുദ്ധ അന്ധത
മുസ്ലിം ലീഗും മുസ്ലിം സമുദായവും ഒന്നാണ് എന്ന രീതിയില്‍ ആരെങ്കിലും എഴുതിയാല്‍,ഒരു മുസ്ലിം ആയി ഇസ്ലാം ആയി ജീവിക്കുന്ന എനിക്ക് അത് സഹിക്കാന്‍ കഴിയില്ല അതാണ് കേട്ടാ..
>>>മുസ്ലീം ലീഗ് = മുസ്ലിം സമുദായം എന്ന താരതമ്യതോട് ഇവിടെ ആരും യോജിക്കില്ല .പക്ഷെ കേരളത്തിലെ കാര്യമെടുത്താല്‍ നൂറു മുസ്ലിംകളില് എന്പതു ശതമാനത്തിന്റെ എങ്കിലും പിന്തുണ അവകാശപ്പെടാവുന്ന മുസ്ലിം ലീഗിനെ പറ്റി അതിന്റെ അനുയായികള്‍ക്ക് അങ്ങനെ അവകാശപ്പെടുന്നതില്‍ എന്താണ് തെറ്റ് ...(നൂറു പേരും അനുകൂലിചാലെ അങ്ങനെ അവകാശപ്പെടാവൂ എന്ന മിദ്ധ്യാ ധാരണ മാറ്റി വെക്കുക. തല്ക്കാലം കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ കണക്കുകലെങ്കിലും പരിശോധിക്കുക . )<<<
പിന്നെ മുസ്ലിം ലീഗുകാരന് അല്ലാത്തവര്‍ ഒക്കെ കമ്മുനിസ്ട്ടു ,മാര്ക്സിസ്ടുകാരും,നിരീശ്വര വാദികളും ആണ് എന്ന് പലരും വിജാരിക്കുന്നതും തെറ്റാണ് ..
ReplyDelete>>> ശരിയാണ് പിന്നെ ബാക്കിയുള്ളത് കടലാസ്സില്‍ മാത്രമുള്ള പി ഡി പിയും ,എസ ഡി പി ഐ യ്യും മാത്രമാണല്ലോ <<<
>>>>ഒരു മുസ്ലിമിന് മുസ്ലിം ലീഗില്‍ ചേരാന്‍ കഴിയുമെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയിലും ചേരാം എന്തേ രണ്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം ആണ് ..<<<
അപാരമാണ് ഈ ചരിത്ര ബോധവും ,ഗുണ കാംക്ഷയും ...(മനുഷ്യന് ഇത്ര കുടില ചിന്താഗതിക്കാരനാവാമോ )
വി.എസ് എന്ന മുഖ്യമന്ത്രിയും റൗഫ് എന്നക്രിമിനലും ചേര്‍ന്ന് വേണ്ടപെട്ട പോലീസുകാരെമാത്രം ചേര്‍ത്ത് അന്യോഷണകമ്മിഷന് ഉണ്ടാക്കുന്ന്നു. സാക്ഷികളെ വീണ്ടുംവീണ്ടും ചോദ്യംചെയ്യുന്നു. രജുലയുടെ ഭര്‍ത്താവിനെ ഏതൊപഴയകേസിന്റെ പേരില്‍ 15 ദിവസം ലോകപ്പില്വെച്ച് ചോദ്യംചെയ്യുന്നു.ഭീഷണിയും പ്രലോഭനവും മര്‍ദനവും. എനിട്ടും കുഞ്ഞാലികുട്ടിയെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകള്‍ കിട്ടുനില്ല.അവസാനം വിയെസ് തന്നെ അന്യോഷണത്തിന്റെ നേത്രുത്വം ഏറ്റെടുക്കുന്നു.എനിട്ടും തദൈവ.ഇപ്പോഴിതാ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് റൗഫ്.നാടകം പൊടിപൊടിക്കുമ്പോഴും നെഞ്ചു വിരിച്ചു കുലുക്കമില്ലാതെ കുഞ്ഞാലികുട്ടി.
ReplyDeleteഎല്ലാവരും ചേര്‍ന്ന് ഊതിയിട്ടും പുക തീആവാത്തത് കാണുമ്പോള്‍ ഈ പുകപോലും കൃത്രിമമല്ലെ എന്ന് തോന്നിപ്പോവുന്നു.
ആകെഉണ്ടായതു മുസ്ലിംസമുദായത്തിന്റെ നഷ്ടപെട്ട പിന്തുണ ലീഗിന് തിരിച്ചുകിട്ടി എന്നത് മാത്രം.
ഇന്ത്യാവിഷനില്‍ റെജീന അറ്റം ബോംബ് പൊട്ടിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി മക്കയില്‍ ഉംറ നിര്‍വഹിക്കുകയായിരുന്നു. ഉംറ നിര്‍വഹിച്ചു ജിദ്ദയിലെത്തിയ അദ്ദേഹത്തെ ആദ്യമായി അഭിമുഖം നടത്താനുള്ള അവസരം എനിക്കാണ് ലഭിച്ചത്. വിളറി വെളുത്ത ഒരു കുഞ്ഞാലിക്കുട്ടിയെ പ്രതീക്ഷിച്ചു ജിദ്ദയിലെ ഹോട്ടല്‍ മുറിയിലേക്ക് കയറിയ ഞാന്‍ കണ്ടത് സുസ്മേര വദനനായിയിരിക്കുന്ന ഒരു നേതാവിനെയാണ്. ചോദ്യങ്ങള്‍ക്കൊക്കെ വളരെ..." on
ReplyDeleteWhat rouf said
ReplyDeletehttp://www.youtube.com/watch?v=ufkg7RBa84c
സത്യം എക്കാലവും മൂടി വെക്കാന്‍ പറ്റില്ല.. അത് പുറത്തു വരിക തന്നെ ചെയ്യും. അത് പ്രകൃതി നിയമമാണ്.
ReplyDeleteഐസ് ക്രീം ആയാലും, ലാവ്ലിന് ആയാലും, പാമോലിന്‍ ആയാലും, അനധികൃത നിയമനമായാലും എല്ലാത്തിന്റെയും സത്യാവസ്ഥ പുറത്തു വരിക തന്നെ ചെയ്യും എന്ന് നമുക്ക് പ്രത്യാശിക്കാം
@ നീര്വിളാകന്
ReplyDelete>>തിരുത്തല്‍ പ്രശംസനീയമാണ്... മുന്‍പ് എഴുതിയത് സ്വാഭാവിക പ്രസവമായും, ഇത് ചൂണ്ടിക്കാട്ടലിന്റെ അസ്വഭാവിക വേദനയില്‍ നിന്ന് ശാസ്ത്രക്രിയയിലൂറെ പുറത്തെടുത്തതും ആണല്ലോ...!! ചിലവ എഴുത്തും മുന്‍പ് നൂറു തവണ ആലോചിക്കണം എന്ന് ബഷീറിന് ഞാന്‍ പറയാതെ മനസ്സിലാകുമല്ലോ....!!!<<<
ഹ..ഹ. രണ്ടോ മൂന്നോ മാസം കുത്തിയിരുന്നു ആലോചിച്ച് ഒരു പോസ്റ്റ് ഇടുന്ന ആളല്ല ഞാന്‍. ഒരു വാര്‍ത്ത കേട്ടാല്‍ മനസ്സില്‍ തോന്നിയത് ഒറ്റയിരുപ്പിനു ചടപടാന്ന് എഴുതുക. പോസ്റ്റുക. അതാണ് എന്റെ രീതി. അതിനിടയില്‍ വല്ലപ്പോഴും ചില പിശകുകള്‍ വരുക സ്വാഭാവികം. ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തും. അതിനു വേദനയും ശസ്ത്രക്രിയയും ഒന്നും ആവശ്യമില്ല. സുഖ പ്രസവവും സിസേറിയനുമെല്ലാം താങ്കള്‍ക്ക് ഓര്മ വന്ന സ്ഥിതിക്ക് ഒരു സുഖപ്രസവം ഞാന്‍ ആശംസിക്കുന്നു :)
This comment has been removed by the author.
ReplyDeleteWhat had happened actually, after all?
ReplyDeleteThere was a lady who had the misfortune to sell pleasure for money to others with her body. When the case in point happened, technically speaking, she was allegedly still a few months away from the government approved age-stage for these kinds of activities.
And there was a man who felt the temptation to buy her service forgetting the fact that he was a public figure and he was supposed to uphold the "high moral standards of Mallus" and that if exposed he would have to pay a high price.
And got exposed he was, and paid the dearest of price he had.
The other opportunistic political, media and “cultural” figures began to tear him apart with vicious attacks against him, forgetting all the other sexual escapades of their own glorious leaders while in hiding or during the time when they were engaged in their revolutionary propagations of their party.
The hunted down "villain leader" made the greatest of his mistakes when he tried to escape the smear campaign by bribing the tormentors and the law. What he should have done was a confession in the public that would have gone a long way to redeem his standing in the public.
The “revolutionary” who crossed the Berlin wall just in order to drink a coconut water utilized this issue to score points with his party group rivals without an iota of qualm and the multitude swallowed it as the greatest of revolutionary peak a comrade can climb to.
Last but not the least, what’s the real definition of a sexual torture (laingika peedanam)? If a sexual act happens with mutual consent of the involved partners, does it come to the ambit of sexual offense or harassment?
Remember how conveniently we did forget the real rape-like sexual escapades of other leaders where the girl-victims didn't even survive to tell the story.
Hypocrisy thy name is Mallu, duplicacy of moral standards thy name too is Mallu.
കുഞ്ഞാലിക്കുട്ടി ചെയ്തത് സാങ്കേതികമായി പറഞ്ഞാല്‍ ബലാല്‍സംഗം ആണ് - കാരണം ആ കുട്ടിക്ക് പതിനെട്ടു തികഞ്ഞിരുന്നില്ല. ഒരു പൊതു പ്രവര്ത്തകന് എന്ന നിലയില്‍ അയ്യാള് അത് ചെയ്യുവാന്‍ പാടില്ലായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം ചിലരുടെ ആന്റി മുസ്ലീം hate agenda യുടെ ഭാഗവുമാണ്. കുഞ്ഞാലിക്കുട്ടി ചെയ്തത് ഒരു പെണ്‍കുട്ടിയുമായി പൂര്‍ണ്ണ സമ്മതത്തോടെ ബന്ധപ്പെട്ടു - നമ്മുടെ നാട്ടിലെ പല രാഷ്ട്രീയ്യ സാംസ്കാരിക മത മേഖലയിലെ കപട സദാചാര വാദികളും രഹസ്യമായി ചെയ്യുന്ന ഒരു കാര്യം. അല്ലാതെ അയ്യാള് സിനിമയിലെ ടീ ജെ രവിയെപ്പോലെ ഏതെങ്കിലും സ്ത്രീയ്യെ ബലാല്‍സംഗം ചെയ്തിട്ടില്ല.
ReplyDeleteകുഞ്ഞാലിക്കുട്ടി പ്രശ്നം നമ്മുടെ സമൂഹത്തിലെ ലീഗ് ഉള്‍പ്പെടെ ഉള്ള പാര്‍ട്ടികളുടെ കപട സദാചാരം വെളിപ്പെടുതുന്നതോടൊപ്പം ക്രിമിനല്‍ കേസുകളിലെ വര്ഗീയ്യവല്ക്കരണവും വെളിപ്പെടുത്തുന്നു.വിമാനത്തില്‍ വച്ച് "കൈ വഴുതി" മുന്‍പിലത്തെ വരിയില്‍ ഇരിക്കുന്ന സ്ത്രീകളുടെ മുല വരെ കയറിപ്പിടിച്ച മഹാന്മാര് ഇവിടെ മുന്നണി ചാടി മന്ത്രി ആയിട്ടുണ്ട്.അതിന്റെ പേരില്‍ വലിയയ ബഹളം ഒന്നും കേള്‍ക്കുന്നില്ല. അഭയ കേസ് പോലെ അതും ടക ടക.
എങ്കിലും എന്റെ കുഞ്ഞാലിക്കുട്ടി സാഹിബേ...താങ്കളൊരു മഹാ സംഭവം തന്നെയാണ് താങ്കളോട് നന്ദിയുള്ള ഒരു പാട് ആളുകളുണ്ടിവിടെ ഈ ഭൂമി മലയാളത്തിലും അങ്ങ് വിദേശ രാജ്യങ്ങളിലുമൊക്കെ ..സ്മാര്‍ട്ട്സിറ്റി കേരളത്തില്‍ കൊണ്ടുവന്നതൊക്കെ താങ്കളുടെ ഏറ്റവും ചെറിയ സംഭാവനയാണ് ..അതൊന്നുമല്ല താങ്കളുടെ മഹത്വം ഞങ്ങളിവിടെ കുറച്ച്... തറ പറ.. എന്നൊക്കെ എഴുതി യും വായിച്ചും നടന്നിരുന്ന അക്ഷര സ്നേഹികള്‍ക്ക് ? ഇപ്പോള്‍ എതാണ്ട്.. ക്ഷ .ഞ്ഞാ..ങ്ങാ..എന്നൊക്കെ എഴുതാനുംവായിക്കുവാനും കഴിയുന്നത് താങ്കളെ കുറിച്ച് ഉള്ളതും? ഇല്ലാത്തതും പോരാത്തതിന് സങ്കല്‍പ്പിച്ചും ഒക്കെ ഉണ്ടാക്കുന്ന അപ സര്പക കഥകള്‍ വായിച്ചും എഴുതിയും അതിനു മറുപടി എഴുതിയും കൊണ്ടൊക്കെയാണ്...മാത്രമല്ല ഞങള്‍ വായിക്കുന്ന മലയാളപത്രങ്ങള്‍ അങ്ങയുടെ കഥകള്‍ മഷിയില്‍ മുക്കിയ ഉലക്കകൊണ്ട് പോലും എഴുതി സര്‍ക്കുലേഷന്‍ വര്‍ധിപ്പിച്ചു...എഡിഷനുകള്‍ കൂട്ടി !ഞങള്‍ സ്ഥിരമായി കാണുന്ന ചാനലുകളില്‍ പലതും ഊര്‍ധശ്വാസം വലിക്കേണ്ട ഗതി വന്നപ്പോള്‍ താങ്കളുടെ കഥകളുടെ എക്സ്ക്ലൂസീവു കളല്ലേ ഓക്സിജന്‍ നല്കി സഹായിച്ചത് ..മലയാളം കൂട്ടി വായിക്കാനറിയാത്ത ചാനലുകളിലെ വാര്‍ത്താ വായനക്കാര്‍ രാവിലെ കയ്യും മുഖവും കഴുകി പൌഡറും ലിപ്സ്റ്റിക്കും വാരിതേച്ച് ....കുഞ്ഞാലിക്കുട്ടി... കുഞ്ഞാലിക്കുട്ടി ....എന്ന് പറഞ്ഞു പഠിച്ചു എഡിറ്റര്‍ പോസ്റ്റില്‍ വരെ എത്തിച്ചതിനും താങ്കളോട് കടപ്പാടുണ്ട് .വാര്‍ത്തക്ക് വേണ്ടി ദല്‍ഹിയിലും കാശ്മീരിലും കര്‍ണാടകയിലും ചേറ്റിലും ചെളിയിലും കണ്ടവന്റെ കിടപ്പറയിലും ഒളിക്യാമറയും മൈകകുമൊക്കെയായി തെണ്ടി തിരിയുന്ന ഞങളുടെ ചാനലിലെ ലേഖകന്മാര്ക്ക് ശമ്പളക്കാഷ് ഒപ്പിക്കാന്‍ ഇടയ്ക്കിടെ കുഞ്ഞാലിക്കുട്ടി കുഞ്ഞാലിക്കുട്ടി എന്ന മന്ത്രം ഓതി കൊടുക്കുന്ന റഹുഫ് അച്ചുമ്മാമാതികളെയും ഞങള്‍ മറക്കുന്നില്ല ..കൈ ചൊറിയുമ്പോള്‍ .തെറി എഴുതാനും നാവ് ചൊറിയുമ്പോള്‍ തെറി പറയാനും കഷ്ടപെടുന്ന ഞങ്ങളിലെ ചിലര്‍ക്ക് ചൊറിച്ചില്‍ മാറ്റാനും താങ്കള്മൂലം സാധിക്കുന്നു ....ഹാരിപോട്ടര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്വിലപനച്ചരക്കായത് താങ്കളുടെ കഥകള്‍ ആയിരിക്കും ഇനി താങ്കളോട് താഴ്മയോടെ പറയാനുള്ളത് ഈ കേസ് സി ബി ഐ ക്കോ മറ്റോ ഏല്പിച്ചു ഞങളെ സങ്കടത്തിലാക്കരുത്.? ഹാരിപോട്ടര്‍ കഥകള്‍ അവസാനിപ്പിക്കാന്‍ ജി.കെ റൌള്‍ തീരുമാനിച്ചതുപോലുള്ള അവിവേകം താങ്കള്‍ കാണിക്കില്ല എന്ന് ഞങള്‍ പ്രത്യാശിക്കുന്നു....ദയവായി മേല്‍പ്പറഞ്ഞ ടിയാന് മാരുടെ അന്നംകുടി മുട്ടിക്കരുത് ..പത്തു പതിനഞ്ചു കൊല്ലമായി ഞങള്‍ക്ക് കിട്ടുന്ന ഈ ചാകര താങ്കള്‍ ആയിട്ടു മുടക്കരുത് ഇനി മുടക്കിയാലും ഞങ്ങള്‍ സമ്മതിക്കില്ല.... എന്ന് താങ്കള്‍ കാരണം കഞ്ഞികുടിച്ചു പോവുന്ന പാവം പാപ്പരാസികള്‍ക്കും താങ്കളുടെ പേര് ചൊല്ലി ചൊല്ലി എഴുത്തും വായനയും പഠിച്ച അക്ഷര സ്നേഹികള്‍ക്കും വേണ്ടി ....വിനീതന് കെ എന്‍ എം കുട്ടി വലിയപറമ്പ്
ReplyDelete1 ഇരു സുന്നികള്‍, ഇരു മുജാഹിദ്, ജമാഅത്ത്, മുതലായ പ്രസ്ഥാനങ്ങളിലെ സാമുഹ്യ പ്രധിബദ്ധതയുള്ള "ചില വ്യക്തികളുടെ" കഠിനാധ്വാനത്തിന്റെ ഫലമായി മുസ്ലിംകളുടെ മത - ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളും, അവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ തങ്ങളുടെ കുടുംബത്തിന്റെ പുരോഗതിക്കായി അവരെ ഉപേക്ഷിച്ചു കേരളത്തിന് പുറത്തു "ആടുജീവിതത്തിനു" ത്യാഗം ചെയ്യാന്‍ തയ്യാറായതുമാണ് കേരള മുസ്ലിംകളുടെ പുരോഗതിക്കു യഥാര്‍ത്ഥ കാരണം. അധരവ്യായാമത്തിനും, ടൂറിനും, സമ്മേളന പിരിവിനും സമയം തികയുന്നില്ലെന്നു പറയുന്ന ലീഗ് ഉള്‍പെടെ ഉള്ള സങ്ങടനകളിലെ "സാമുദായിക നേതാക്കള്‍ക്ക്" മുസ്ലിം സമുദായത്തിന്റെ മത - ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി കാര്യമായൊന്നും ചെയ്യാനില്ലെന്നു, ചിന്തിക്കുന്ന എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
ReplyDelete2 കേരളത്തില്‍ പുരോഗതിയുടെ മുഖ്യധാരയിലുള്ള നായര്‍, ക്രൈസ്തവ, ഈഴവ സമുദായം ആഗ്രഹിക്കും പോലെ തന്നെ തങ്ങളുടെ സമുദായത്തിലെ "ചില കാക്കമാരും" നിയമസഭയിലും, പാര്ളിമെന്ടിലും ഉണ്ടാവണമെന്ന് മുസ്ലിംകളും ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ് ? ഈ ആവശ്യത്തില്‍ മുസ്ലിം ലീഗിനെക്കള് മുസ്ലിം ലീഗിന്റെ "രാഷ്ട്രീയ മോഡല്‍" മേല്‍ പറയപ്പെട്ട പ്രസ്ഥാനങ്ങളിലെ മത - ഭൗതിക വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ ഈയിടെയായി ഏറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു കാരണം:
3 പശ്ചിം ബംഗാള്‍, യു പി എന്നിവിടെങ്ങളില്‍ മലപ്പുറം പോലെത്ത നാലോ അഞ്ചോ ജില്ലകള്‍ ഉണ്ടെങ്കിലും മുസ്ലിം ലീഗ് പോലുള്ള ഒരു "രാഷ്ട്രീയ മോടെലിന്റെ" അഭാവത്തില്‍ ഒന്നുകില്‍ തങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്നവരെയോ, അല്ലെങ്കില്‍ സ്വ സമുദായത്തിലെ പക്കാ ക്രിമിനലുകലെയോ സ്ഥിരമായി ജയിപ്പിക്കാന്‍ വിധിക്കപ്പെട്ടു എന്നു മാത്രമല്ല, തങ്ങള്‍ക്ക് നിങ്ങളുടെ വോട്ടുകള്‍ മാത്രം മതി നിങ്ങളുടെ മത - ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി എന്തെങ്കിലും ചെയ്യാനോ, ഭൗതിക സാഹചര്യങ്ങള്‍ മെച്ചപെടുത്തലോ തങ്ങളുടെ അജെന്ടയില്‍ ഇല്ലെന്നു തുറന്നു പറയുന്നുവരും അങ്ങനെ വല്ലതും ചെയ്താല്‍ അവര്‍ നാളെ തങ്ങളുടെ വോട്ട് ബാങ്ക് അല്ലാതായി മാറുമോ എന്നു വല്ലാതെ പേടിക്കുന്നവരുമാണ്. അത്തരം ഒരു പേടി ഏതായാലും മുസ്ലിം ലീഗിനോ അതിന്റെ നേതാക്കള്‍ക്കോ ഇല്ലെന്നു അവര്‍ തെളിയിച്ചിട്ടുണ്ട്. 35 % മുസ്ളിംസ് ഉള്ള പശ്ചിം ബംഗാള്‍ ഇടതനു മാത്രം വോട്ട് നല്‍കിയവരായിട്ടും അവിടത്തെ ഭൂരിപക്ഷം മുസ്ലിംകളും ആദിവാസികളേക്കാള്‍ പിന്നോക്കവും വിശപ്പടക്കാന്‍ മണ്ണ് കലക്കി കുടിക്കുന്നവരും ആണെന്ന് കണ്ടത്തിയത് സച്ചാര്‍ കമ്മീഷനാണ് ലീഗുകാരോ, ജമാതുകാരോ, മുജാഹിദ് കാരോ അല്ല.
4 മുസ്ലിം ലീഗ് മുസ്ലിംകളുടെ ഒരു പൊതു പാര്‍ട്ടിയായി വളര്‍ന്നു കാണാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരാള്‍ വി എസ് ആണ്, മുസലിംകളിലെ മുസ്ലിം ലീഗ് വിരോധികളെ ഒന്നിച്ചു കൂട്ടി മുന്നണിയുടെ ഭാഗമാക്കി ഒരു ബദല്‍ കളിക്കാനും ലീഗിനെ ഒതുക്കാനും ഉള്ള പിണറായിയുടെ എല്ലാ ശ്രമങ്ങള്‍ക്കും പാര വെച്ചത് വി എസ് ആണെന്ന് ആര്‍ക്കാണ് അറിയാത്തത്.
5 ഹൈദരാലി ശിഹാബ് തങ്ങളും, കുഞ്ഞാലിക്കുട്ടിയെയും ലീഗണികള്‍ വിചാരണ ചെയ്യും, അഞ്ചാം മന്ത്രി സ്ഥാനം കിട്ടിയില്ലെങ്ങില് അതവരുടെ കഴിവുകേടും അലംഭാവവും തന്നെ. പിന്നെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കുകയും, അതനുസരിച്ചു ഭരിക്കുവാന്‍ കഴിയുകയും ചെയ്യുന്ന ആളുകളുടെ കുറവ് ലീഗ് മാത്രം നീരിടുള്ള ഒരു പ്രശ്നമല്ല കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും നേരിടുന്ന പ്രശ്നമാണ്. കോഴിക്കോട്ടു ഐ ഐ എമ്മില്‍ മാനേജ്മന്റ് പരിശീലനം നല്കിയ പോലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഓരോ പാര്‍ട്ടിക്കാരും ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിച്ചു എങ്ങനെ ജീവിക്കാം, ഭരിക്കാം എന്ന് നിരന്തരം പരിശീലനം നല്‍കുകയും അത്തരം പരിശീലനം കിട്ടിയ ആളുകള്‍ക്ക് മാത്രം പാര്‍ട്ടിയില്‍ ജോലി നല്‍കുകയും മാത്രമാണ് പോംവഴി.
1 ഇരു സുന്നികള്‍, ഇരു മുജാഹിദ്, ജമാഅത്ത്, മുതലായ പ്രസ്ഥാനങ്ങളിലെ സാമുഹ്യ പ്രധിബദ്ധതയുള്ള "ചില വ്യക്തികളുടെ" കഠിനാധ്വാനത്തിന്റെ ഫലമായി മുസ്ലിംകളുടെ മത - ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളും, അവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ തങ്ങളുടെ കുടുംബത്തിന്റെ പുരോഗതിക്കായി അവരെ ഉപേക്ഷിച്ചു കേരളത്തിന് പുറത്തു "ആടുജീവിതത്തിനു" ത്യാഗം ചെയ്യാന്‍ തയ്യാറായതുമാണ് കേരള മുസ്ലിംകളുടെ പുരോഗതിക്കു യഥാര്‍ത്ഥ കാരണം. അധരവ്യായാമത്തിനും, ടൂറിനും, സമ്മേളന പിരിവിനും സമയം തികയുന്നില്ലെന്നു പറയുന്ന ലീഗ് ഉള്‍പെടെ ഉള്ള സങ്ങടനകളിലെ "സാമുദായിക നേതാക്കള്‍ക്ക്" മുസ്ലിം സമുദായത്തിന്റെ മത - ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി കാര്യമായൊന്നും ചെയ്യാനില്ലെന്നു, ചിന്തിക്കുന്ന എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
ReplyDelete2 കേരളത്തില്‍ പുരോഗതിയുടെ മുഖ്യധാരയിലുള്ള നായര്‍, ക്രൈസ്തവ, ഈഴവ സമുദായം ആഗ്രഹിക്കും പോലെ തന്നെ തങ്ങളുടെ സമുദായത്തിലെ "ചില കാക്കമാരും" നിയമസഭയിലും, പാര്ളിമെന്ടിലും ഉണ്ടാവണമെന്ന് മുസ്ലിംകളും ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ് ? ഈ ആവശ്യത്തില്‍ മുസ്ലിം ലീഗിനെക്കള് മുസ്ലിം ലീഗിന്റെ "രാഷ്ട്രീയ മോഡല്‍" മേല്‍ പറയപ്പെട്ട പ്രസ്ഥാനങ്ങളിലെ മത - ഭൗതിക വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ ഈയിടെയായി ഏറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു കാരണം:
3 പശ്ചിം ബംഗാള്‍, യു പി എന്നിവിടെങ്ങളില്‍ മലപ്പുറം പോലെത്ത നാലോ അഞ്ചോ ജില്ലകള്‍ ഉണ്ടെങ്കിലും മുസ്ലിം ലീഗ് പോലുള്ള ഒരു "രാഷ്ട്രീയ മോടെലിന്റെ" അഭാവത്തില്‍ ഒന്നുകില്‍ തങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്നവരെയോ, അല്ലെങ്കില്‍ സ്വ സമുദായത്തിലെ പക്കാ ക്രിമിനലുകലെയോ സ്ഥിരമായി ജയിപ്പിക്കാന്‍ വിധിക്കപ്പെട്ടു എന്നു മാത്രമല്ല, തങ്ങള്‍ക്ക് നിങ്ങളുടെ വോട്ടുകള്‍ മാത്രം മതി നിങ്ങളുടെ മത - ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി എന്തെങ്കിലും ചെയ്യാനോ, ഭൗതിക സാഹചര്യങ്ങള്‍ മെച്ചപെടുത്തലോ തങ്ങളുടെ അജെന്ടയില്‍ ഇല്ലെന്നു തുറന്നു പറയുന്നുവരും അങ്ങനെ വല്ലതും ചെയ്താല്‍ അവര്‍ നാളെ തങ്ങളുടെ വോട്ട് ബാങ്ക് അല്ലാതായി മാറുമോ എന്നു വല്ലാതെ പേടിക്കുന്നവരുമാണ്. അത്തരം ഒരു പേടി ഏതായാലും മുസ്ലിം ലീഗിനോ അതിന്റെ നേതാക്കള്‍ക്കോ ഇല്ലെന്നു അവര്‍ തെളിയിച്ചിട്ടുണ്ട്. 35 % മുസ്ളിംസ് ഉള്ള പശ്ചിം ബംഗാള്‍ ഇടതനു മാത്രം വോട്ട് നല്‍കിയവരായിട്ടും അവിടത്തെ ഭൂരിപക്ഷം മുസ്ലിംകളും ആദിവാസികളേക്കാള്‍ പിന്നോക്കവും വിശപ്പടക്കാന്‍ മണ്ണ് കലക്കി കുടിക്കുന്നവരും ആണെന്ന് കണ്ടത്തിയത് സച്ചാര്‍ കമ്മീഷനാണ് ലീഗുകാരോ, ജമാതുകാരോ, മുജാഹിദ് കാരോ അല്ല.
4 മുസ്ലിം ലീഗ് മുസ്ലിംകളുടെ ഒരു പൊതു പാര്‍ട്ടിയായി വളര്‍ന്നു കാണാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരാള്‍ വി എസ് ആണ്, മുസലിംകളിലെ മുസ്ലിം ലീഗ് വിരോധികളെ ഒന്നിച്ചു കൂട്ടി മുന്നണിയുടെ ഭാഗമാക്കി ഒരു ബദല്‍ കളിക്കാനും ലീഗിനെ ഒതുക്കാനും ഉള്ള പിണറായിയുടെ എല്ലാ ശ്രമങ്ങള്‍ക്കും പാര വെച്ചത് വി എസ് ആണെന്ന് ആര്‍ക്കാണ് അറിയാത്തത്.
5 ഹൈദരാലി ശിഹാബ് തങ്ങളും, കുഞ്ഞാലിക്കുട്ടിയെയും ലീഗണികള്‍ വിചാരണ ചെയ്യും, അഞ്ചാം മന്ത്രി സ്ഥാനം കിട്ടിയില്ലെങ്ങില് അതവരുടെ കഴിവുകേടും അലംഭാവവും തന്നെ. പിന്നെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കുകയും, അതനുസരിച്ചു ഭരിക്കുവാന്‍ കഴിയുകയും ചെയ്യുന്ന ആളുകളുടെ കുറവ് ലീഗ് മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും നേരിടുന്ന പ്രശ്നമാണ്. കോഴിക്കോട്ടു ഐ ഐ എമ്മില്‍ മന്ത്രിമാര്‍ക്ക് മാനേജ്മന്റ് പരിശീലനം നല്കിയ പോലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഓരോ പാര്‍ട്ടിക്കാരും ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിച്ചു എങ്ങനെ ജീവിക്കാം, ഭരിക്കാം എന്ന് നിരന്തരം പരിശീലനം നല്‍കുകയും അത്തരം പരിശീലനം കിട്ടിയ ആളുകള്‍ക്ക് മാത്രം പാര്‍ട്ടിയില്‍ ജോലി നല്‍കുകയും മാത്രമാണ് പോംവഴി.
1 ഇരു സുന്നികള്‍, ഇരു മുജാഹിദ്, ജമാഅത്ത്, മുതലായ പ്രസ്ഥാനങ്ങളിലെ സാമുഹ്യ പ്രധിബദ്ധതയുള്ള "ചില വ്യക്തികളുടെ" കഠിനാധ്വാനത്തിന്റെ ഫലമായി മുസ്ലിംകളുടെ മത - ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളും, അവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ തങ്ങളുടെ കുടുംബത്തിന്റെ പുരോഗതിക്കായി അവരെ ഉപേക്ഷിച്ചു കേരളത്തിന് പുറത്തു "ആടുജീവിതത്തിനു" ത്യാഗം ചെയ്യാന്‍ തയ്യാറായതുമാണ് കേരള മുസ്ലിംകളുടെ പുരോഗതിക്കു യഥാര്‍ത്ഥ കാരണം. അധരവ്യായാമത്തിനും, ടൂറിനും, സമ്മേളന പിരിവിനും സമയം തികയുന്നില്ലെന്നു പറയുന്ന ലീഗ് ഉള്‍പെടെ ഉള്ള സങ്ങടനകളിലെ "സാമുദായിക നേതാക്കള്‍ക്ക്" മുസ്ലിം സമുദായത്തിന്റെ മത - ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി കാര്യമായൊന്നും ചെയ്യാനില്ലെന്നു, ചിന്തിക്കുന്ന എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
ReplyDelete2 കേരളത്തില്‍ പുരോഗതിയുടെ മുഖ്യധാരയിലുള്ള നായര്‍, ക്രൈസ്തവ, ഈഴവ സമുദായം ആഗ്രഹിക്കും പോലെ തന്നെ തങ്ങളുടെ സമുദായത്തിലെ "ചില കാക്കമാരും" നിയമസഭയിലും, പാര്ളിമെന്ടിലും ഉണ്ടാവണമെന്ന് മുസ്ലിംകളും ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ് ? ഈ ആവശ്യത്തില്‍ മുസ്ലിം ലീഗിനെക്കള് മുസ്ലിം ലീഗിന്റെ "രാഷ്ട്രീയ മോഡല്‍" മേല്‍ പറയപ്പെട്ട പ്രസ്ഥാനങ്ങളിലെ മത - ഭൗതിക വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ ഈയിടെയായി ഏറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു കാരണം:
3 പശ്ചിം ബംഗാള്‍, യു പി എന്നിവിടെങ്ങളില്‍ മലപ്പുറം പോലെത്ത നാലോ അഞ്ചോ ജില്ലകള്‍ ഉണ്ടെങ്കിലും മുസ്ലിം ലീഗ് പോലുള്ള ഒരു "രാഷ്ട്രീയ മോടെലിന്റെ" അഭാവത്തില്‍ ഒന്നുകില്‍ തങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്നവരെയോ, അല്ലെങ്കില്‍ സ്വ സമുദായത്തിലെ പക്കാ ക്രിമിനലുകലെയോ സ്ഥിരമായി ജയിപ്പിക്കാന്‍ വിധിക്കപ്പെട്ടു എന്നു മാത്രമല്ല, തങ്ങള്‍ക്ക് നിങ്ങളുടെ വോട്ടുകള്‍ മാത്രം മതി നിങ്ങളുടെ മത - ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി എന്തെങ്കിലും ചെയ്യാനോ, ഭൗതിക സാഹചര്യങ്ങള്‍ മെച്ചപെടുത്തലോ തങ്ങളുടെ അജെന്ടയില്‍ ഇല്ലെന്നു തുറന്നു പറയുന്നുവരും അങ്ങനെ വല്ലതും ചെയ്താല്‍ അവര്‍ നാളെ തങ്ങളുടെ വോട്ട് ബാങ്ക് അല്ലാതായി മാറുമോ എന്നു വല്ലാതെ പേടിക്കുന്നവരുമാണ്. അത്തരം ഒരു പേടി ഏതായാലും മുസ്ലിം ലീഗിനോ അതിന്റെ നേതാക്കള്‍ക്കോ ഇല്ലെന്നു അവര്‍ തെളിയിച്ചിട്ടുണ്ട്. 35 % മുസ്ളിംസ് ഉള്ള പശ്ചിം ബംഗാള്‍ ഇടതനു മാത്രം വോട്ട് നല്‍കിയവരായിട്ടും അവിടത്തെ ഭൂരിപക്ഷം മുസ്ലിംകളും ആദിവാസികളേക്കാള്‍ പിന്നോക്കവും വിശപ്പടക്കാന്‍ മണ്ണ് കലക്കി കുടിക്കുന്നവരും ആണെന്ന് കണ്ടത്തിയത് സച്ചാര്‍ കമ്മീഷനാണ് ലീഗുകാരോ, ജമാതുകാരോ, മുജാഹിദ് കാരോ അല്ല.
4 മുസ്ലിം ലീഗ് മുസ്ലിംകളുടെ ഒരു പൊതു പാര്‍ട്ടിയായി വളര്‍ന്നു കാണാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരാള്‍ വി എസ് ആണ്, മുസലിംകളിലെ മുസ്ലിം ലീഗ് വിരോധികളെ ഒന്നിച്ചു കൂട്ടി മുന്നണിയുടെ ഭാഗമാക്കി ഒരു ബദല്‍ കളിക്കാനും ലീഗിനെ ഒതുക്കാനും ഉള്ള പിണറായിയുടെ എല്ലാ ശ്രമങ്ങള്‍ക്കും പാര വെച്ചത് വി എസ് ആണെന്ന് ആര്‍ക്കാണ് അറിയാത്തത്.
5 ഹൈദരാലി ശിഹാബ് തങ്ങളും, കുഞ്ഞാലിക്കുട്ടിയെയും ലീഗണികള്‍ വിചാരണ ചെയ്യും, അഞ്ചാം മന്ത്രി സ്ഥാനം കിട്ടിയില്ലെങ്ങില് അതവരുടെ കഴിവുകേടും അലംഭാവവും തന്നെ. പിന്നെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കുകയും, അതനുസരിച്ചു ഭരിക്കുവാന്‍ കഴിയുകയും ചെയ്യുന്ന ആളുകളുടെ കുറവ് ലീഗ് മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും നേരിടുന്ന പ്രശ്നമാണ്. കോഴിക്കോട്ടു ഐ ഐ എമ്മില്‍ മന്ത്രിമാര്‍ക്ക് മാനേജ്മന്റ് പരിശീലനം നല്കിയ പോലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഓരോ പാര്‍ട്ടിക്കാരും ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിച്ചു എങ്ങനെ ജീവിക്കാം, ഭരിക്കാം എന്ന് നിരന്തരം പരിശീലനം നല്‍കുകയും അത്തരം പരിശീലനം കിട്ടിയ ആളുകള്‍ക്ക് മാത്രം പാര്‍ട്ടിയില്‍ ജോലി നല്‍കുകയും മാത്രമാണ് പോംവഴി.
നൂറുശതമാനം പാര്‍ട്ടിയേക്കാള്‍ വലുതല്ല ഒരു നേതാവും. അയാള്‍ എത്ര തന്നെ പാര്‍ട്ടിക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെങ്കിലും ശരി. അത് എനിക് ഇഷ്ടായി....
ReplyDeleteനന്നയി....
വിശുദ്ദ മാസത്തിലെ ഡോക്ടര്‍ ബഷീറിന്റെ ഈ തിരിച്ച്ചറിവ് ഏറെ ശ്ലാഘനീയം !
ReplyDeleteഅത് കൊണ്ട് തന്നെ അതിന്റെ ഉദ്ദേശ ശുദ്ടിയെ വിലമതിക്കുന്നു
ബ്ലോഗിലെ തിരുത്തലും നന്നായി
ലീഗിനെ മുസ്ലിം സമുദായമായി ധരിക്കുകയും തെറ്റി ധരിക്കുകയും ചെയ്യുന്ന
പൊതു ജനമാണ് കേരളത്തിലെ ഭൂരിപക്ഷവും . അത് കൊണ്ട് തന്നെ യാണ്
ഇസ്ലാമിന്റെ അന്തസ്സിനു ചേര്‍ന പ്രവര്‍ത്തങ്ങള്‍ ലീഗില്‍നിന്നു പ്രതീക്ഷിച്ചു പോവുന്നത്
,
ഒരു ശരാശരിക്കാരനു പോലും തല ഉയർത്തി നില്ക്കാൻ
പറ്റാത്ത വിധം മാനക്കേടിലും , ആരോപണം ആണെങ്കിൽ പോലും അതിന്റെ പാപക്കറ
പൂർണമായും നീങ്ങാൻ കാത്തുനില്കാതെ ഇസ്സത്തുള്ള നായകന്റെ ഫ്ലുക്സ് ബോർഡുകൾ
നാടെങ്ങും സ്ഥാപിച്ച് കല പില കൂട്ടുന്നവർ, ‘എന്റെ മകൾ ഫാതിമ ആണു
കട്ടതെങ്കിൽ പോലും അവളുടെ കൈ ഞാൻ വെട്ടുക തന്നെ ചെയ്യും’ എന്നു മൊഴിഞ്ഞ
പ്രവാചക ശ്രേഷ്ഠന്റെ പിൻമുറയെ പ്രതി നിധാനം ചെയ്യാൻ യോഗ്യരല്ല തന്നെ. ആ ഒരു അര്‍ത്ഥത്തില്‍
മാത്രമാണ് കുഞ്ഞാലികുട്ടിയും ലീഗ് രാഷ്ട്രീയവും വിമര്ഷിക്കപെടുന്നത്
ഒന്നുകില്‍ ഇസ്ലാമിന്റെ അന്തസ്സിനു ചേര്‍ന തിരുത്തലുകള്‍ ലീഗ് നേതൃത്വം സ്വീകരിക്കുക
അല്ലെങ്കിലും ഞങ്ങളും ഇസ്ലാമു തമ്മിലെ വഴിയില്‍ കണ്ട പരിചയമേ ഉള്ളൂ എന്ന്
പറഞ്ഞു കണ്ണും പൂട്ടി ആധുനിക ജീവിതത്തിലെ എല്ലാ വൃത്തികേടുകളും വാരി കൂട്ടാന്‍
മത്സരിക്കുക
പാര്‍ട്ടിയേക്കാള്‍ വലുതല്ല ഒരു നേതാവും. അയാള്‍ എത്ര തന്നെ പാര്‍ട്ടിക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെങ്കിലും ശരി. വ്യക്തിവിശുദ്ധി പൊന്നുപോലെ കാത്തുസൂക്ഷിച്ച മഹാരഥന്മാരായ സമുദായ നേതാക്കള്‍ രൂപം കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണത്. അതിന്റെ സുപ്രിം കമാണ്ടര്‍ ആയി ഇരിക്കുന്ന ഒരാള്‍ കേള്‍ക്കേണ്ട ആരോപണങ്ങള്‍ അല്ല ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത്. സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ വിചാരണ ചെയ്യേണ്ടത് സുപ്രിം കോടതിയെക്കള്‍ ലീഗ് നേതൃത്വത്തിന്റെ ആവശ്യമാണ്
ReplyDeleteറമദാന് മാസം കുഞ്ഞാലിക്കുട്ടി ക്ക് ഗതികേടിന്റെ മാസമാണല്ലോ ..
ReplyDeleteബഷീര്‍ സാഹിബ്, ആരാധ്യനായ തങ്ങള്‍ പോലും സത്യത്തില്‍ നിസ്സഹായനാണ് എന്നതാണ് സത്യം..പാര്‍ട്ടിയില്‍ കുഞ്ഞാലിയുടെ പിടി അത്രക്കും ശക്തമാണ്...ഏതു നീക്കത്തെയും മുളയിലേ നുള്ളാനുള്ള "മൂപ്പരുടെ" കഴിവും പ്രസിദ്ധം ആണല്ലോ...അപ്പോള്‍ അനുഭവിക്കുക തന്നെ...ഒരു സേതു രാമയ്യരും വിചാരിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ല...നാട് മുഴുവന്‍ അണ്ണാ ഹജാരെയുടെ പിറകെ പായുമ്പോള്‍ നമുക്ക് ഐസ് ക്രീമും നുനഞ്ഞിരിക്കാനാണ് ഇഷ്ടം..കഷ്ടം..
ReplyDeleteആധുനിക കേരള ചിന്തകള്‍
ReplyDeleteപാര്‍ട്ടി ഏതായാലും നാട് നന്നായാല്‍ മതി.
ഒരു പാര്‍ട്ടി ഒരു ഗ്രൂപ്പ് ഒരു നാട് മലയാളിക്ക്.
സംഖടന കൊണ്ട് ശക്തരാകൂ.. പക്ഷെ കേരളത്തിന് ഒരു സന്ഖട്ന മാത്രം മതി. അത് ജാതിക്കോ മതത്തിനോ അടിമപ്പെടരുത്, അടിമപ്പെടുത്തരുത്....
റംസാന് മാസത്തില്‍ ആണ് ഈ യുദ്ധം സാധാരണ നടക്കാറുള്ളത് എന്നാണ് എന്റെ ഒരു ലീഗ് സുഹ്രത് ഇതിനു ന്യായമായി പറഞ്ഞത്.
ReplyDeleteഇത്രയും പുക വരണമെങ്കില്‍ അല്‍പ്പം തീ എവിടെയെങ്കിലും കാണും എന്ന് തന്നെയാണ് ലീഗ്കാര് ഒഴികെയുള്ള കേരള ജനത മുഴുവനും കരുതുന്നത്. ലീഗിന്റെ നിരുത്തരവാദിത്ത പരമായ സമീപനം ഒന്ന് മാത്രമാണ് വെറും സാധാരണ ജനങ്ങളില്‍ പോലും ഈ ഒരു സംശയം ഉണ്ടാക്കുന്നത്. വെറുതെ മീഡിയക്കും പ്രതിപക്ഷത്തിനും പഴി ചാരുന്ന സമയം കൊണ്ട് ലീഗിന്റെ കൈ പരിശുദ്ധമാണ് എന്ന് തെളിയിക്കാനുള്ള ഒരു ശ്രമം എങ്കിലും നടത്തികൂടെ?
എന്നാ ഇനിയുള്ള റംസാന് മാസമെങ്കില്‍ കുഞ്ഞാലികുട്ടിക്ക് യുദ്ധം ഒഴിവാക്കാമല്ലോ? പുണ്യങ്ങളുടെ മാസം വെറും വിവാദങ്ങളുടെ മാസം ആയി തന്നെ കൊണ്ടാടണോ ലീഗുകാര്‍ക്ക്?
കുഞ്ഞാലിക്കുട്ടി സാഹിബ് നിരപരാധി ആയിരുന്നെങ്കില്‍ റജീനയ്ക് വീട് വാങ്ങാന്‍ കാശുകൊടുത്തതും സാക്ഷികളില്‍ ചിലര്‍ക്ക് ഗള്‍ഫില്‍ ജോലിതരപ്പെടുത്തികൊടുത്തതും എന്തിനായിരുന്നു? ചീഞ്ഞ സത്യം മൂടിവെച്ചാല്‍ അത് എപ്പോഴും നാറിക്കൊണ്ടിരിക്കും!!
ReplyDeleteനന്നായി പറഞ്ഞിരിക്കുന്നു
ReplyDeleteപോസ്റ്റ് ഇഷ്ട്ടായി
PKK is a strategist, despite an inadvertent lapse like ala Rajeena. Thanks to PKK, South Malabar gets attention from the Trivandrum based Government. Neither small scale corruption nor consensual recreational sex are big deal these days of 2G Himalayan scams of A Raja proportion.
ReplyDelete@നിര്‍മല്‍ കുമാര്‍
ReplyDeleteഅവന് ബാങ്ക് കൊള്ള അടിക്കുന്നു അപ്പോള്‍ താന്‍ ഒരു വീട് കൊള്ള അടിച്ചാല്‍ ഒരു കുഴപ്പവും ഇല്ലെന്നാണോ പറയുന്നത്?
എന്തായിത് കഥ? വള്ളിക്കുന്നിനിതെന്തുപറ്റി? നോംബ്ബു തലക്കുപിടിച്ചോ?
ReplyDeleteഎന്നാലും “അസാമാന്യ ബുദ്ദിമാനായ” -സ്നേഹപൂര്‍വം പറഞ്ഞതാണേ- വള്ളിക്കുന്നിനു ഇപ്പോഴാണോ കാര്യം പുടികിട്ടിയതു?
പിന്നെ ലീഗിനെ ജയിപ്പിച്ച വകയില്‍ മലപ്പുരത്തുകാരെ മുഴുവന്‍ തെറി വിളിക്കുന്നവരോടു:
1. കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കണ്ടിട്ടുപോലുമില്ലന്നു (വള്ളിക്കുന്നല്ലാതെ) ഭുരിപക്ഷം മലപ്പുറത്തുകാരും വിശ്വസിക്കുന്നില്ല; ലീഗുകാരടക്കം.
2. വോട്ടു ചെയ്യുന്നതു, സ്കൂളില്‍ പടിക്കുബോൾ ലവ് ലറ്റര്‍ കൊടുത്തിട്ടുണ്ടൊ എന്നു നോക്കിയല്ല, രാഷ്ട്രീയവും, അതിന്റെ പ്ശ്ചാതലവും നോക്കിയാണു.
3. കേരള വികസനത്തിനു തടസ്സം ഐസ്ക്രീം അല്ല, കേരള രാഷ്ട്രീയം ഐസ്ക്രീം കപ്പിനകത്തുകിടക്കേണ്ട ഒന്നല്ല.
ആരെന്ത്പറഞ്ഞാലും ഇത്തവണ തിരഞ്ഞടുപ്പിലേറ്റുമുട്ടിയതു “അച്ചുതാനന്തരാഷ്ട്രീയവും അച്ചുതാനന്തവിരുദ്ദ രാഷ്ട്രീയവും” തമ്മിലാണു, ഇതില്‍ കൂടുതല്‍ വിശ്വാസയോഗ്യം രണ്ടാമത്തെതെന്നതുകൊണ്ടു മലപ്പുറം അച്ചുതാനന്തവിരുദ്ദ രാഷ്ട്രീയത്തെ പിന്തുണച്ചു. അതിനെ ലീഗിന്റെ രാഷ്ട്രീയ വിജയമായി മാത്രം കണ്ടാല്‍മതി.
ഫൈസല്‍ ചുങ്കത്ത്, Manjeri.
നികേഷിന്റെ ക്രൊസ്സിങ്ങ്..റൌഫിന്റെ ഞഞ്ഞാ പിഞ്ഞാ...ഹോ...!!
ReplyDeletehttp://www.youtube.com/watch?v=EyhV7KKbwGw
റൌഫ് നല്ലവനനെന്നുള്ള വിചാരമൊന്നും ആര്‍കും ഇല്ല .പക്ഷെ റൌഫ് പറഞ്ഞ രജിനയുടെ വീടിന്റെ കാര്യവും മറ്റും ഒരു പത്രകാരും റിപ്പോര്‍ട്ട് ചെയാതത് എന്താ . അതില്‍ വല്ല സത്യവും ഉണ്ടോ?
ReplyDeletekunhalikkutty kali padichavanaa.athellaarkkum ariyaam. kunhali puraam vilampiyaal vallikkunninte sadhya valikkukaye ulloooo .....
ReplyDeleteഅല്‍ ഹംദു ലില്ലഹ് ,
ReplyDeleteബഷീര്‍ സാഹിബിനു എന്തോ ഒരു ബോധനം കിട്ടിയല്ലോ റബ്ബേ !!
റംസാന്റെ പുണ്യം ആയിരിക്കും
kunhalikkutty kali padichavanaa.athellaarkkum ariyaam. kunhali puraanam vilampiyaal vallikkunninte sadhya valikkukaye ulloooo .....
ReplyDeleteKollam....
ReplyDeleteJoin ekoots.com - New social network.....
@ബഷീര്ക..വായനക്കാരന് ഇത്തിരി എരിവും പുളിയും കിട്ടിയാലല്ലേ വീണ്ടും വായിക്കു അല്ലെ? ഇപ്പോള്‍ തൊന്നുന്നു വള്ളികുന്നു എന്ന ബ്ലോഗും മനോരമ ഏഷ്യാനെറ്റ് ചനെലുകളും തമ്മില്‍ എന്ത് വ്യത്യാസം? വായിക്കാന്‍ നാലാളെ കൂടുതല്‍ കിട്ടും എന്ന് കരുതി എന്തും എഴുതാന്‍ ശ്രമിക്കരുത്.നിഷ്പക്ഷത നല്ലതാണു. അത് മറ്റുള്ളവരുടെ കയ്യടിക്കു വേണ്ടി ആകരുത്.
ReplyDeleteകുഞ്ഞാലിക്കുട്ടി യുടെ കേസ് കെട്ടിച്ചമച്ചതനെന്നതിനു ഇനിയും എന്ത് തെളിവാണ് ബഷീര്കാക് വേണ്ടത്? പാര്ടിക്കകതും പുറത്തുമുള്ള തന്റെ ശത്രുക്കളെ തകര്കാനുള്ള ഒരു ആയുധം മാത്രമാണ് വീയെസ്സിന് റൌഫ് എന്ന @#$%&*%$#.മുസ്ലിം ലീഗിനെതിരെ എത്രത്തോളം കള്ളത്തരങ്ങള്‍ എഴുതുന്നോ അത്രത്തോളം കൂടുതല്‍ കയ്യടികളും കിട്ടും
ReplyDeletePeedippicho peedippicho ennu paranju nilkunna penninodu avalude SSLC book chodikkan pattumo? (Praayam ariyaan) :D
ReplyDeletePeedippicho peedippicho ennu paranju nilkunna penninodu avalude SSLC book chodikkan pattumo? (Praayam ariyaan) :D
ReplyDelete@ Abdul Rasheed
ReplyDeleteറഊഫ് ഒരു പക്കാ റൌഡി ആണെന്ന് എല്ലാവര്ക്കും അറിയാം. താങ്കള്‍ കൊടുത്ത റിപ്പോര്‍ട്ടര്‍ ടിവിയുടെ യു ട്യൂബ് ലിങ്കില്‍ നികേഷിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ കിടന്നു വിയര്‍ക്കുന്നത് ശരിക്കും കാണാം. പക്ഷെ ഇവിടെ ചോദ്യം കുഞ്ഞാലിക്കുട്ടി എന്ന ലീഗ് നേതാവിന്റെ credibility യുടെ പ്രശ്നമാണ്. റഊഫ് എത്ര തറയാണെന്ന് തെളിഞ്ഞാലും പൊതുസമൂഹത്തിനു പ്രത്യേകിച്ചൊന്നും ഇല്ല. അതുപോലല്ലല്ലോ കുഞ്ഞാലിക്കുട്ടി. അദ്ദേഹം ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവും കേരളം ഭരിക്കുന്ന മന്ത്രിയുമാണ്. That is the issue.
This comment has been removed by the author.
ReplyDeleteകുഞ്ഞാലികുട്ടി എന്തെങ്കിലും ആകട്ടെ എന്ന് ഞാന്‍ പറയുന്നില്ല ,എന്നാല്‍ റഊഫ് ഒരു പാട് കേസ്സുള്ള ഒരു ക്രിമിനല്‍ ആണെന്ന് അറിയുന്ന വി എസ് .ആരെ തകര്ക്കാനായാലും റഊഫിനെ കൂട്ട് പിടിക്കുന്നത് അദ്ദേഹത്തിന്റെ മാന്യതയ്ക്ക് ചേരുന്നതല്ല .ഇപ്പോള്‍ സാധാരണ രാഷ്ട്രീയ ക്കാരും വി എസ്സും തമ്മില്‍ എന്താണ് മാറ്റം
ReplyDeleteവീണ്ടുമോരോന്നെടുത്ത് പ്രശ്നമാക്കേണ്ട: റജീന
ReplyDeleteExclusive interview with Rejeena!
അര കിലോമീറ്ററോളം യഥാര്‍ത്ഥവഴിയില്‍നിന്നു തിരിഞ്ഞാണ് ഞങ്ങള്‍ നടന്നത്. റോഡരികില്‍ വണ്ടിനിര്ത്തിയപ്പോഴും പലരും വീക്ഷിക്കുന്നുണ്ടായിരുന്നു. എങ്കിലും കാര്യമാക്കാതെ മുന്നോട്ടു നടന്നു. ഇടവഴികളും വയലേലകളും താണ്ടി. ചുറ്റും കഴുകന് കണ്ണുകളുമായി പലരും. ഐസ്ക്രീം പാര്‍ലര്‍ കേസിലെ വിവാദ നായിക റജീനയുടെ അഭിമുഖത്തിനായുള്ള യാത്ര. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ റൗഫും കുഞ്ഞാലിക്കുട്ടിയും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിറകെ ഞങ്ങള്‍ റജീനയുടെ വീട്ടുപരിസരത്തെത്തിയിരുന്നു. അന്ന് വീടിന്റെപടം പോലും എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ചിലര്‍ പറഞ്ഞു. 'സൂക്ഷിക്കണം. നിങ്ങളെ നിരീക്ഷിക്കുന്ന പലരുമുണ്ടിവിടെ.'
കണ്ടപ്പോള്‍ തന്നെ വീട്ടിലേക്ക് കയറിയിരിക്കാനും പത്രക്കാരാണല്ലേയെന്നും ചോദിച്ചായിരുന്നു റജീനയുടെസ്വീകരണം. സിറ്റിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ തീര്‍ത്തും ഉള്‍പ്രദേശമായ പന്തീരങ്കാവിലെ മുതുവനത്തറയിലെ റോഡിനോടു ചേര്‍ന്നു നിര്‍മിച്ച വീട്ടില്‍ ഭര്‍ത്താവ് പ്രമോദിനും കുഞ്ഞിനും ബാപ്പയ്ക്കുമൊപ്പം താമസിക്കുകയണിപ്പോള്‍ റജീന. പുതിയ വെളിപ്പെടുത്തലുകളാല്‍ നുരഞ്ഞുപൊങ്ങിയ ഐസ്ക്രീം പാര്ലര്വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റജീനയുടെ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങള്‍...
ReplyDelete? ഐസ്ക്രീം കേസ്...
റജീന : ആ ... അത് അവരു കുടുംബക്കാര് തമ്മിലല്ലേ ഇപ്പോള്‍ പ്രശ്നം.
? റൗഫ് ഈയിടെ വന്നിരുന്നോ
റജീന : ഉവ്വ് .കുഞ്ഞാലിക്കുട്ടിക്കെതിരേ പറയണമെന്നു പറഞ്ഞ് റൗഫ്ക്കാ രണ്ടാഴ്ച മുമ്പ് വന്നിരുന്നു.
? കേസുമായി ബന്ധപ്പെട്ട് നിങ്ങളെ മാനസികരോഗി വരെയാക്കാന്‍ ശ്രമം നടത്തിയിരുന്നോ? അതില്‍ ആര്‍ക്കായിരുന്നു പങ്കുള്ളത്.
റജീന: അതു പിന്നെ എനിക്ക് ആദ്യമേ ദേഷ്യം വരുന്ന സ്വഭാവമുണ്ടായിരുന്നു. ഇതു കാണിക്കാനായി ഉമ്മയുടെനിര്ബന്ധത്തിനു വഴങ്ങി ഞാന്‍ വിവേക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് എത്തിയ റൗഫ്ക്കായാണ് എന്റെ പേര് റജീനയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആശുപത്രിക്കാരെ അറിയിച്ചത്. ഇതിനുശേഷം ഞാന്‍ ആശുപത്രി വിട്ടു. അല്ലാതെ എന്നെയാരും മാനസികരോഗിയാക്കാന്‍ ശ്രമിച്ചിട്ടില്ല.
? കേസില്‍ മൊഴിമാറ്റിപ്പറയണമെന്ന് പഠിപ്പിച്ചതാരായിരുന്നു. എവിടെ വച്ച്. മൊഴിമാറ്റം പഠിപ്പിക്കാന്‍ ഏതെങ്കിലും വക്കീലന്മാരോ മറ്റും ഉണ്ടായിരുന്നോ
റജീന : മൊഴിമാറ്റം പഠിപ്പിച്ചത് റൗഫ്ക്കായാണ്. അവരുടെ ഓഫീസില്‍ നിന്നാണ് ഇതെല്ലാം പഠിപ്പിച്ചത്. വക്കീലന്മാരൊന്നും ഇല്ലായിരുന്നു.
? മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ.
ReplyDeleteറജീന : കുഞ്ഞാലിക്കുട്ടിയെ ഞാന്‍ നേരിട്ടു കണ്ടിട്ടുപോലുമില്ല. അവര്‍ക്കെതിരേ പറഞ്ഞതില്‍ ഇന്നു ഞാന്‍ പശ്ചാത്തപിക്കുകയാണ്. അതൊക്കെ മഹാപാപമായാണു ഞാന്‍ കാണുന്നത്. മാധ്യമങ്ങളോട് കേസ് ഉണ്ടാകുന്നതിനു മുമ്പേ അതുപറയ്, ഇതു പറയ്, എന്നൊക്കെ പറയാന്‍ പറഞ്ഞത് റൗഫ്ക്കയാണ്.
? അപ്പോള്‍ കുഞ്ഞാലിക്കുട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണോ
റജീന : അതെ. പിന്നെ കുഞ്ഞാലിക്കുട്ടിയുടെ കാറില്‍ പോയിട്ടുണ്ട്. 'ആ മുകളില്‍ ചുവന്ന ലൈറ്റൊക്കെ പിടിപ്പിച്ച കാറുണ്ടല്ലോ അതില്‍ '
? ആരായിരുന്നു കാറില്‍ കുഞ്ഞാലിക്കുട്ടിയായിരുന്നോ.
റജീന : അല്ല. ഡ്രൈവര്‍ അരവിന്ദന്.
? ഏങ്ങോട്ടായിരുന്ന യാത്ര
റജീന : അതു പറയില്ല. ഷൊര്‍ണൂരില്‍ നിന്നുമാണ് കാറില്‍ കയറിയത്. മൂന്നിടങ്ങളില്‍ പോയി
? ആരായിരുന്നു അവിടെ
റജീന : അതു പിന്നെ പറയാം
? ഐസ്ക്രീം കേസുമായി ബന്ധപ്പെട്ടല്ലേ നിങ്ങള്‍ക്ക് ഈ വീടും സൗകര്യങ്ങളും എല്ലാം ലഭിച്ചത്. ഇതു കുഞ്ഞാലിക്കുട്ടിയുടെ പണമല്ലേ.
റജീന : സ്ഥലം ഞങ്ങളുടേതാണ്. പിന്നെ വീടും മറ്റെല്ലാ കാര്യങ്ങള്‍ക്കും പണം തന്നത് കേസുമായി ബന്ധപ്പെട്ടാണ്. റൗഫ്ക്കായാണു പണം കൊണ്ടു വന്നത്.
? കുഞ്ഞാലിക്കുട്ടി കൊടുത്തയച്ച പണമാണിതല്ലേ
റജീന : അല്ല. കോഴിക്കോട്ടെ ക്യൂന്‍സ് ബേബി, ഖാദര്‍ , പി.എ റഹ്മാന് തുടങ്ങി 15 ഓളം പേരുടെ പണമാണിത്. കുഞ്ഞാലിക്കുട്ടിയുടേതല്ല.
? അപ്പോള്‍ ഇത്രയും സമ്പാദിച്ചതിനു പിന്നില്‍ റൗഫ് സഹായിച്ചിട്ടില്ലേ
റജീന :പിന്നെ... റൗഫ്ക്കാ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നും വന്‍ തുകകള്‍ വാങ്ങി. എനിക്ക് ഇതില്‍ നിന്നും തുച്ഛമായ തുക മാത്രമാണ് നല്‍കുന്നത്.
? ഐസ്ക്രീം പാര്‍ലറുമായി ബന്ധപ്പെട്ട് റൗഫ് ഇതുപോലെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ.
റജീന: റജുല, റോഷ്ണി, ബിന്ദു ഇവരെയൊക്കെ സഹായിച്ചിട്ടുണ്ട്. പിന്നെ ഇപ്പോഴും ഇങ്ങനെ തന്നെയാണ്.ദുബായില്‍ പോകാനും എല്ലാ സഹായവും ഒരുക്കികൊടുക്കുന്നത് റൗഫ്ക്കാ തന്നെയാണ്.
? റജുല ഇപ്പോഴെവിടെയാണുള്ളത്. മറ്റുള്ളവരൊക്കെ ...
ReplyDeleteറജീന : റജുല കുണ്ടൂപ്പറമ്പിലാണ് താമസിക്കുന്നത്. റോഷ്ണിയും ഇവിടെ തന്നെയാണ് .ബിന്ദു ബാംഗ്ലൂരിലാണുള്ളത്.
? ഇവരുടെ സ്ഥിതികള്‍
റജീന: ഇവരെല്ലാം ഇപ്പോള്‍ നല്ല നിലയിലാണ്. ഇപ്പോഴും ഇത്തരം ഏര്‍പ്പാടുകള്‍ തന്നെയണ്. ശ്രീദേവിയേച്ചി കാരണമാണ് ഇവരെല്ലാം ഇപ്പോള്‍ പണക്കാരായി വാഴുന്നത്. 4000 രൂപവരെ ശ്രീദേവി എന്റെ പേരില്‍ വാങ്ങിയിട്ടുണ്ട്.
? മുമ്പ് ഇത്രയൊക്കെ വിവാദം ഉണ്ടാക്കിയത് നിങ്ങളല്ലേ. കുറ്റബോധമുണ്ടോ.
റജീന: കുറ്റബോധം അലട്ടുന്നുണ്ട്. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിരുന്നു. എന്നാല്‍ മകനെ ആലോചിച്ച് മാത്രമാണത് ചെയ്യാതിരിക്കുന്നത് .
? എങ്ങനെ ഈ ഐസ്ക്രീം പാര്‍ലര്‍ ... മുഴുവനാക്കുന്നതിനു മുമ്പേ റജീന ഇടപെട്ടു
റജീന : എനിക്കീ ഐസ്ക്രീം എന്ന കേള്‍ക്കുന്നത് തന്നെ ഇഷ്ടമല്ല. ടി.വിയും പത്രവും ഒന്നും ഞാന്‍ വായിക്കാത്തതും കാണാത്തതും ഇതുകൊണ്ട് തന്നെയാണ്. അത് ഐസ്ക്രീം പാര്ലറൊന്നുമല്ല. ചായക്കടയായിരുന്നു. പിന്നെ ജ്യൂസുംമറ്റും വില്‍ക്കുന്നുണ്ടായിരുന്നു. ഇതാണ് പിന്നെ ഐസ്ക്രീം ... എന്നു പറയാന്‍ തുടങ്ങിയത്. അല്ലെങ്കില്‍ തന്നെ പുറത്തു കാണുമ്പോള്‍ ചിലര്‍ ഐസ്ക്രീം എന്നു വിളിക്കും. ഐസ്ക്രീം വില്‍ക്കുന്നവരാണെങ്കില്‍ ഞാന്‍ മൂന്നും നാലും ഐസ്ക്രീം വാങ്ങി കഴിക്കും .
? പുറത്തിറങ്ങിയാലുള്ള ജനങ്ങളുടെ പ്രതികരണം
റജീന : എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ എങ്ങനെയായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.മോന്റെ സ്കൂളിലെ കുട്ടികള്‍പോലും അവനോടും ഐസ്ക്രീമും നിന്റെ ഉമ്മയും തമ്മിലുള്ള ബന്ധമാണ് ചോദിക്കുന്നത്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
? പേടിയുണ്ടോ.
റജീന : എനിക്കോ. ഈ കേസ് വന്നതിനു ശേഷമാണ് എനിക്ക് ധൈര്യം വച്ചത്. പിന്നെ കളിയാക്കുന്നവര്‍ക്ക് നല്ല മറുപടി ഞാന്‍ കൊടുക്കാറുണ്ട്.
? നിങ്ങള്‍ എന്തൊക്കെയോ ഇപ്പോഴും ഒളിക്കുന്നുണ്ടെല്ലോ. ഇനിയെങ്കിലും എല്ലാം തുറന്നു പറയുമോ.
റജീന: (നറു പുഞ്ചിരിയോടെ) ഇനിയെന്തു പറയാനാ.
? കുഞ്ഞാലിക്കുട്ടിയെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ.
റജീന: അന്നും ഇന്നും ഞാനത് ആഗ്രഹിക്കുന്നില്ല.
? നേരില്‍ കണ്ടാലോ.
റജീന : കാലില്‍ വീണു മാപ്പു പറയും.
? എന്നാല്‍ ഇപ്പോഴതു ചെയ്തുകൂടെ
(റജീനയുടെ പുഞ്ചിരി മാത്രം)
? മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇനിയും വരുമോ .
റജീന : ചിലപ്പോള്‍. അത് ഇപ്പോഴല്ല.
റജീനയ്ക്കു വേണ്ടി കരുതിയ ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി കിട്ടാതെയായിരുന്നു മടക്കം. വാക്കുകളില്‍ ഇനിയും ചില സസ്പെന്സുകള് ഒതുക്കികൊണ്ടായിരുന്നു റജീനയുടെ മറുപടികള്‍. ഇറങ്ങുന്നതിനു മുമ്പും അരവിന്ദന്റെ കാറിലെങ്ങോട്ടു പോയെന്ന ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ട് ആ അരവിന്ദനൊക്കെഇപ്പോഴുണ്ടോ എന്ന മറു ചോദ്യമായരുന്നു മറുപടി.
ഞങ്ങള്‍ ഇറങ്ങുമ്പോഴുള്ള റജീനയുടെ ചിരി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 'നാട്ടുകാരൊക്കെഎന്റെ മുഖം മറന്നു വരികയാ. നിങ്ങള്‍ വീണ്ടും ഓരോന്നെടുത്ത് പ്രശ്നമാക്കേണ്ട' എന്നൊരു ഉപദേശവും.
ഷിന്റുലാല്‍
Mangalam.com
അവസാനത്തെ ഖണ്ഡിക അസ്സലായി.
ReplyDeleteയുക്തമായ സമയത്ത് യുക്തമായ രീതിയില്‍ തീരുമാനമെടുക്കാത്ത സംഘടനയാണ് ലീഗ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
its good
ReplyDeletegood and well
ReplyDeleteബഷീര്ക, കുഞ്ഞാലിക്കുട്ടിക്ക് എതിരെ എഴുതിയില്ല എന്നാ പരാതി തീര്‍ത്ത് അല്ലെ. നിങ്ങളെ മുമ്പ് ചീത്ത വിളിച്ചവരൊക്കെ ഇനി എന്ത് ചെയ്യും. ഏതായാലും കൊലച്ചതി ആയിപ്പോയി.
ReplyDeleteഈ രമസാനിന്റെ കഴിവ് അപാരം
ReplyDeleteവല്ലികുന്നു കുഞ്ഞലികുട്ടിയെ വിമര്‍ശിച്ചു !!
ഇനിയിപ്പോ മദനി ക്രൂശിക്കപ്പെടുന്നു എന്നൊക്കെ പറഞ്ഞു കളയുമോ ??
കാലം പോയ പോക്കെ ..........
സഖാവ് വള്ളിക്കുന്ന് !!!!!!!!
ReplyDelete@ Prutwi
ReplyDeleteDo you have link for the interview/
This comment has been removed by the author.
ReplyDelete@ Naoufal, Don't worry, I didn't make any editing in this interview. This interview was done by an Exclusive News team of "Mangalam" & published in "Mangalam" news paper around 1st week February 2011. it was re-posted in "Keralites" Yahoo group by [www.keralites.net]
ReplyDeleteby anu mugil, anu_mugil@yahoo.com
reply-to Keralites@yahoogroups.com
to Keralites
date Mon, Feb 7, 2011 at 3:37 PM
subject [www.keralites.net] വീണ്ടുമോരോന്നെടുത്ത് പ്രശ്നമാക്കേണ്ട: റജീന
Unfortunately I am not able to recover the same link from the "mangalam.com".
@Prutwi & Noufal
ReplyDeleteമംഗളത്തില്‍ ഇത് വന്ന സമയത്ത് വായിച്ചിരുന്നു. വലിയ വാര്‍ത്താ പ്രാധാന്യം എന്ത് കൊണ്ടോ അതിനു കിട്ടിയില്ല എന്നാണ് തോന്നുന്നത്.
എന്തു കൊണ്ട് എന്നു ബഷീര്‍ക്കാ ചിന്തിച്ചിട്ടുണ്ടോ? വിമര്‍ശകര്‍ക്ക് ഈ വിഷയത്തില്‍ എങ്ങിനെയെങ്കിലും കുഞ്ഞാലികുട്ടിയെ ഇല്ലായ്മ ചെയ്യലായിരുന്നു ലക്ഷ്യം. സത്യം എന്തു തന്നെ ആയാലും!
ReplyDeleteസകല കുഞ്ഞാലികുട്ടി വിരോധികള്‍ക്കും അച്ചുതാനന്ദ അനുകൂലികള്‍ക്കും ഒരാഴുചത്തേക്ക് കുശാലായി.റൌഫിനെ വിശ്വസിക്കുന്ന അച്ചുതാനന്ദന്റെ കഷ്ടകാലം. എപ്പോഴാ മറുകണ്ടം ചാടുക എന്നാര്‍ക്കറിയാം. അച്ചുമാമന് മലപ്പുറത്തു റാങ്ക് കിട്ടിയപ്പോള്‍ അടിച്ച ടയലോഗ് ആരും മറന്നിട്ടില്ല. അതെ സ്പിരിറ്റ് ഇതിന്റെ പിന്നിലും ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ReplyDeleteകുഞ്ഞാളികുട്ടിക്കെതിര് ലീഗ് നടപടി എടുക്കാതിരിക്കാന്‍ കാരണം ശിഹാബ് തങ്ങള്‍ ഒരാള്‍ മാത്രമാണ്.!
ReplyDeleteശിഹാബ് തങ്ങള്‍ നടപടി എടുക്കാതിരിക്കാന്‍ കാരണം ....? അതിന്റെ രഹസ്യം കുഞ്ഞാളികുട്ടിക്കും റാ ഓഫിനും മാത്രമേ അറിയൂ......???
കുഞ്ഞാളികുട്ടിക്കെതിര് ലീഗ് നടപടി എടുക്കാതിരിക്കാന്‍ കാരണം ശിഹാബ് തങ്ങള്‍ ഒരാള്‍ മാത്രമാണ്.!
ReplyDeleteശിഹാബ് തങ്ങള്‍ നടപടി എടുക്കാതിരിക്കാന്‍ കാരണം ....? അതിന്റെ രഹസ്യം കുഞ്ഞാളികുട്ടിക്കും റാ ഓഫിനും മാത്രമേ അറിയൂ......???
iniyum idupolotha nalla orupadu postukal pradeekshikkunnu.
ReplyDeleteplees visit this blog.
http://ftpayyooby.blogspot.com/2011/09/miracle-of-prophet-sallallahu.html