ചാണ്ടി സാറിനോട് ഒരഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്തു നിര്‍മല്‍ മാധവിനെ അമേരിക്കയില്‍ അയച്ചു പഠിപ്പിക്കണം. നമ്മുടെ സംസ്ഥാനത്തിനും നിര്‍മലിനും അതാണ് നല്ലത്. അമേരിക്കയിലാവുമ്പോള്‍ ഒരു ഗുണമുണ്ട്. അവിടെ എസ് എഫ് ഐ സ്ട്രോങ്ങ് കുറവാണ്. പഠന കാര്യങ്ങളില്‍ നമ്മളെപ്പോലെ നിലവാരം ഇല്ലെങ്കിലും അലമ്പില്ലാതെ ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റും. ഒരു സീറ്റ് ഒപ്പിക്കാന്‍ ലീഗുകാരുടെ കാലു പിടിച്ചു എന്ന ചീത്തപ്പേരും ഒഴിവാക്കാം. പി സി ജോര്‍ജിനെക്കൊണ്ട് ഒബാമയെ വിളിപ്പിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ സീറ്റ് റെഡിയാവും. ഏറ്റവും വലിയ ലാഭം സര്‍ക്കാര്‍ ഖജനാവിനാണ്. നിര്‍മലിനെ ഏത് കോളേജില്‍ ചേര്‍ത്തിയാലും രണ്ടു ബറ്റാലിയന് പോലീസ് കോളേജിനു കാവല്‍ ഇരിക്കേണ്ടി വരും. അമേരിക്കയില്‍ അയച്ചാല്‍ രണ്ടു കോണ്‍സ്റ്റബിളിന്റെ ശമ്പളം കൊണ്ട് കാര്യം നടക്കും.
ഈ ഒരു പയ്യന്റെ വിഷയത്തില്‍ മാസങ്ങളായി പല കോളേജുകളിലും പഠനം നടന്നിട്ട്. കേരളമാകെ വിദ്യാഭ്യാസ ബന്ദ് നടന്നു. നിരവധി സര്‍ക്കാര്‍ വാഹങ്ങള്‍ കത്തി. രാധാകൃഷ്ണ പിള്ള വെടിയും വെച്ചു!!. മന്ത്രിസഭയും ചാനലുകളും പൊതുജനവുമൊക്കെ ഈ ഒരു വിഷയമാണ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നിയമസഭയും സ്തംഭിച്ചിരിക്കുന്നു.
ഒരൊറ്റ ദിവസം പഠനം മുടങ്ങിയാല്‍ അധ്യാപകരുടെ ശമ്പള ഇനത്തില്‍ മാത്രം കോടികള്‍ നഷ്ടം ഉണ്ടാവും. നിര്‍മലിന്റെ വിഷയത്തില്‍ നഷ്ടപ്പെട്ട എല്ലാ അദ്ധ്യയന ദിനങ്ങളുടെയും തകര്‍ക്കപ്പെട്ട പൊതുമുതലിന്റെയും മറ്റും കണക്കെടുത്താല്‍ ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറ് കോടിയെങ്കിലും ഖജനാവിന് നഷ്ടം കാണും. ഏത് കോളേജില്‍ കൊണ്ടുപോയി ചേര്‍ത്താലും ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാവും. എസ് എഫ് ഐ യുടെ സ്വഭാവം സാക്ഷാല്‍ കാറല്‍ മാര്‍ക്സ് വന്നാല്‍ പോലും മാറ്റാന്‍ കഴിയില്ല. സമരം നടത്തലും തല്ലലും തല്ലു കൊള്ളലുമൊക്കെയാണ് അവരുടെ പ്രധാന കലാപരിപാടികള്‍ . പഠനം അജണ്ടയിലെ അവസാനത്തെ ഐറ്റം ആണ്. കേട്ടിടത്തോളം നിര്‍മല്‍ മാധവനും അവന്റെ സ്വഭാവം മാറ്റാനുള്ള വകുപ്പ് കാണുന്നില്ല. എസ് എഫ് ഐ റാഗിംഗ് മൂലം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആ പഴയ പയ്യനില്‍ നിന്ന് ഇച്ചിരി മാറ്റം കാണുന്നുണ്ട്. തല്ലു കൊണ്ട്കൊണ്ട് ഒരു ഇരുത്തം വന്ന ലുക്ക്. ചുരുക്കത്തില്‍ ഇനിയും ഒരഞ്ഞൂറു കോടി കൂടി ഖജനാവില്‍ നിന്ന് പോകാനുള്ള വകുപ്പ് തെളിഞ്ഞു വരുന്നുണ്ട്. ഇവിടെയാണ് അമേരിക്കന്‍ പഠനത്തിന്റെ പ്രസക്തി കിടക്കുന്നത്.
'ഭാര്യയും അമ്മയും അച്ഛനുമുളള' ടി വി രാജേഷ് പൊട്ടിക്കരഞ്ഞതിന് തന്നെ ഒരഞ്ഞൂറു കോടിയുടെ നിലവാരമുണ്ട്. ഖജനാവിലെ നഷ്ടത്തിന്റെ കൂടെ ഈ കരച്ചിലിന്റെ വിലയും കൂടെ കൂട്ടണം. ചെഗുവേരയുടെ ബൊളീവിയന്‍ കാടുകളിലെ വീരേതിഹാസങ്ങളും ഹോചിമിന്റെ ജയില്‍ ഡയറിയിലെ ചോര മണക്കുന്ന സാഹസങ്ങളും സ്റ്റഡി ക്ലാസെടുത്തു വളര്‍ന്ന വിപ്ലവ നായകന് എല്‍ കെ ജി കുട്ടികള്‍ കോല് മുട്ടായിക്കു കരയുന്ന പോലെ നിലവിളിച്ചത്, ഹോ, കണ്ടിട്ട് എന്റെ തൊലിയുരിഞ്ഞു പോയി. തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ആരാന്റെ മെക്കിട്ടു കയറുമ്പോള്‍ അവരുടെ വീട്ടിലും അമ്മയും പെങ്ങളും ഭാര്യയും കാണുമെന്നു ഒരു നിമിഷം പോലും ഓര്‍ത്തിട്ടില്ലാത്ത വിപ്ലവ തീപ്പന്തമാണ് നിയമസഭയില്‍ അപ്പുക്കുട്ടന് കളിച്ച് 'ഓവറാക്കി ചളമാക്കി'യത്. ഇവരുടെയൊക്കെ വിപ്ലവ വീര്യം ഇത്രയേ ഉള്ളോ എന്ന് ചോദിക്കരുത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ നില്‍ക്കുമ്പോഴും കരച്ചിലിന്റെ അന്തര്‍ധാര ശക്തമാണ് എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.
നിയമസഭക്കകത്തും പുറത്തും ഇതുപോലുള്ള കൂട്ടക്കരച്ചിലുകള്‍ ഉണ്ടാകാതിരിക്കാനും കോണ്‍ഗ്രസ്സുകാര്‍ക്ക് സുഖമായി ഭരിക്കാനും ബാലകൃഷ്ണ പിള്ളക്ക് സുഖമായി ആശുപത്രിയില്‍ കഴിയാനും എല്ലാം നല്ലത് നിര്‍മല്‍ മാധവിനെ അമേരിക്കയില്‍ അയക്കുകയാണ്. ഒരു ബ്ലോഗരുടെ പരിമിതി വെച്ചു എനിക്ക് ഉപദേശിക്കാനേ കഴിയൂ. ബാക്കിയൊക്കെ ചാണ്ടി സാര്‍ തന്നെ ചെയ്യണം.
മ്യാവൂ: അമേരിക്കയില്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ കൂട്ടത്തോടെ തിരിച്ചു വന്നാല്‍ അവരെ കയറ്റിയിരുത്താല് പട്ടിക്കാട്ടെ സ്വാശ്രയ കോളേജില്‍ കുറച്ചു സീറ്റ് ഒഴിച്ചിടാന്‍ പാണക്കാട് തങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നതും നല്ലതാണ്. (Disclaimer)
Story update : പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍
ഈ ഒരു പയ്യന്റെ വിഷയത്തില്‍ മാസങ്ങളായി പല കോളേജുകളിലും പഠനം നടന്നിട്ട്. കേരളമാകെ വിദ്യാഭ്യാസ ബന്ദ് നടന്നു. നിരവധി സര്‍ക്കാര്‍ വാഹങ്ങള്‍ കത്തി. രാധാകൃഷ്ണ പിള്ള വെടിയും വെച്ചു!!. മന്ത്രിസഭയും ചാനലുകളും പൊതുജനവുമൊക്കെ ഈ ഒരു വിഷയമാണ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നിയമസഭയും സ്തംഭിച്ചിരിക്കുന്നു.
ഒരൊറ്റ ദിവസം പഠനം മുടങ്ങിയാല്‍ അധ്യാപകരുടെ ശമ്പള ഇനത്തില്‍ മാത്രം കോടികള്‍ നഷ്ടം ഉണ്ടാവും. നിര്‍മലിന്റെ വിഷയത്തില്‍ നഷ്ടപ്പെട്ട എല്ലാ അദ്ധ്യയന ദിനങ്ങളുടെയും തകര്‍ക്കപ്പെട്ട പൊതുമുതലിന്റെയും മറ്റും കണക്കെടുത്താല്‍ ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറ് കോടിയെങ്കിലും ഖജനാവിന് നഷ്ടം കാണും. ഏത് കോളേജില്‍ കൊണ്ടുപോയി ചേര്‍ത്താലും ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാവും. എസ് എഫ് ഐ യുടെ സ്വഭാവം സാക്ഷാല്‍ കാറല്‍ മാര്‍ക്സ് വന്നാല്‍ പോലും മാറ്റാന്‍ കഴിയില്ല. സമരം നടത്തലും തല്ലലും തല്ലു കൊള്ളലുമൊക്കെയാണ് അവരുടെ പ്രധാന കലാപരിപാടികള്‍ . പഠനം അജണ്ടയിലെ അവസാനത്തെ ഐറ്റം ആണ്. കേട്ടിടത്തോളം നിര്‍മല്‍ മാധവനും അവന്റെ സ്വഭാവം മാറ്റാനുള്ള വകുപ്പ് കാണുന്നില്ല. എസ് എഫ് ഐ റാഗിംഗ് മൂലം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആ പഴയ പയ്യനില്‍ നിന്ന് ഇച്ചിരി മാറ്റം കാണുന്നുണ്ട്. തല്ലു കൊണ്ട്കൊണ്ട് ഒരു ഇരുത്തം വന്ന ലുക്ക്. ചുരുക്കത്തില്‍ ഇനിയും ഒരഞ്ഞൂറു കോടി കൂടി ഖജനാവില്‍ നിന്ന് പോകാനുള്ള വകുപ്പ് തെളിഞ്ഞു വരുന്നുണ്ട്. ഇവിടെയാണ് അമേരിക്കന്‍ പഠനത്തിന്റെ പ്രസക്തി കിടക്കുന്നത്.
'ഭാര്യയും അമ്മയും അച്ഛനുമുളള' ടി വി രാജേഷ് പൊട്ടിക്കരഞ്ഞതിന് തന്നെ ഒരഞ്ഞൂറു കോടിയുടെ നിലവാരമുണ്ട്. ഖജനാവിലെ നഷ്ടത്തിന്റെ കൂടെ ഈ കരച്ചിലിന്റെ വിലയും കൂടെ കൂട്ടണം. ചെഗുവേരയുടെ ബൊളീവിയന്‍ കാടുകളിലെ വീരേതിഹാസങ്ങളും ഹോചിമിന്റെ ജയില്‍ ഡയറിയിലെ ചോര മണക്കുന്ന സാഹസങ്ങളും സ്റ്റഡി ക്ലാസെടുത്തു വളര്‍ന്ന വിപ്ലവ നായകന് എല്‍ കെ ജി കുട്ടികള്‍ കോല് മുട്ടായിക്കു കരയുന്ന പോലെ നിലവിളിച്ചത്, ഹോ, കണ്ടിട്ട് എന്റെ തൊലിയുരിഞ്ഞു പോയി. തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ആരാന്റെ മെക്കിട്ടു കയറുമ്പോള്‍ അവരുടെ വീട്ടിലും അമ്മയും പെങ്ങളും ഭാര്യയും കാണുമെന്നു ഒരു നിമിഷം പോലും ഓര്‍ത്തിട്ടില്ലാത്ത വിപ്ലവ തീപ്പന്തമാണ് നിയമസഭയില്‍ അപ്പുക്കുട്ടന് കളിച്ച് 'ഓവറാക്കി ചളമാക്കി'യത്. ഇവരുടെയൊക്കെ വിപ്ലവ വീര്യം ഇത്രയേ ഉള്ളോ എന്ന് ചോദിക്കരുത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ നില്‍ക്കുമ്പോഴും കരച്ചിലിന്റെ അന്തര്‍ധാര ശക്തമാണ് എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.
നിയമസഭക്കകത്തും പുറത്തും ഇതുപോലുള്ള കൂട്ടക്കരച്ചിലുകള്‍ ഉണ്ടാകാതിരിക്കാനും കോണ്‍ഗ്രസ്സുകാര്‍ക്ക് സുഖമായി ഭരിക്കാനും ബാലകൃഷ്ണ പിള്ളക്ക് സുഖമായി ആശുപത്രിയില്‍ കഴിയാനും എല്ലാം നല്ലത് നിര്‍മല്‍ മാധവിനെ അമേരിക്കയില്‍ അയക്കുകയാണ്. ഒരു ബ്ലോഗരുടെ പരിമിതി വെച്ചു എനിക്ക് ഉപദേശിക്കാനേ കഴിയൂ. ബാക്കിയൊക്കെ ചാണ്ടി സാര്‍ തന്നെ ചെയ്യണം.
മ്യാവൂ: അമേരിക്കയില്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ കൂട്ടത്തോടെ തിരിച്ചു വന്നാല്‍ അവരെ കയറ്റിയിരുത്താല് പട്ടിക്കാട്ടെ സ്വാശ്രയ കോളേജില്‍ കുറച്ചു സീറ്റ് ഒഴിച്ചിടാന്‍ പാണക്കാട് തങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നതും നല്ലതാണ്. (Disclaimer)
Story update : പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍
വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ നില്‍ക്കുമ്പോഴും വള്ളിക്കുന്നിന്റേയും ബെര്‍ളിയുടേയും അന്തര്‍ധാര സമാന്തരമാണ് എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.
ReplyDeleteരണ്ട് പ്രാവശ്യം ഈ പോസ്റ്റ് വായിച്ചിട്ടും എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല... എന്റെ കുഴപ്പമാകാം...
@ ഷബീര്‍ - തിരിച്ചിലാന്
ReplyDeleteha..ha..
ഇപ്പോള്‍ പോസ്റ്റി കയ്യെടുത്തതെയുള്ളൂ. അപ്പോഴേക്കും രണ്ടു പ്രാവശ്യം വായിച്ചോ?
ഞമ്മളെ സഖാവിനെ കൊണ്ട് ഇങ്ങക്കൊക്കെ ഒരു കളി ല്ലേ....ഹും....പ്യാവം സഖാവ്.....
ReplyDeleteസത്യത്തില്‍ ഇപ്പോള്‍ കുടുങ്ങിയത് നിമ്മല്‍ മാധവ് ആണ്. ഏതെങ്കിലും കോളേജില്‍ ചേര്‍ന്ന് പഠിച്ചാല്‍ സഖാക്കള്‍ തല്ലും. പഠിച്ചില്ലെങ്കില്‍ കോണ്ഗ്രെസ്സുകാര് തല്ലും. രണ്ടായാലും തല്ലുറപ്പാ..
ReplyDeleteസാമാന്യം പഠിക്കുന്ന ചെക്കനായിരുന്നെങ്കില് തരക്കേടില്ലായിരുന്നു. ഈ 22000 റാങ്കുകാരന് വേണ്ടി ഉമ്മന്‍ ചാണ്ടി ഇത്ര താല്പര്യം കാണിച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന് ഒരു പിടിയും ഇല്ല. ഇനി ഏതെങ്കിലും ഒരു "പരാശ്രയ കോളേജില്‍" ഇയാളെ ഒന്ന് പണ്ടാറമടക്കി ഈ പ്രശനം അവസാനിപ്പിച്ചു കിട്ടിയാല്‍ മതി.
രാജേഷ് കരയുമ്പോള്‍ ആദ്യം ഞാന്‍ കരുതിയത് അയാള്‍ ചിരിക്കുകയാണ് എന്നാണു. ധീര സഖാവ് ഇത്ര നിസ്സാര കാര്യത്തിന് കരയുമെന്ന് ആരും കരുതില്ലല്ലോ. ഇതിപ്പോ ഡ്രാക്കൂള പടത്തില്‍ ചാര്‍ളി ചാപ്ലിന് അഭിനയിച്ച പോലെ ആയിപ്പോയി.
രാജേഷ് സഖാവേ ധീരതയോടെ കരഞ്ഞോളൂ..ആയിരം കര്‍ചീഫ് പിന്നാലെ.......
@ ബഷീര്‍ക്കാ... രണ്ട് പ്രാവശ്യം വായിക്കേം ചെയ്തു, ആരെങ്കിലും വന്ന് കമന്റ് ഉത്ഘാടനം ചെയ്യട്ടേന്ന് കരുതി ലേശം കാത്തിരിക്കേം ചെയ്തു... ഇന്ന് ഇവിടെ തേങ്ങാ ഉടക്കാനുള്ള ...വിധി എനിക്കാണെന്ന് കൂട്ടിയാല്‍ മതി.. :D
ReplyDeleteബഷീര്ക അസ്സലായിട്ടുണ്ട്.. സമനമായതല്ലെങ്കിലും ഒരു പോസ്റ്റ് കാണാം പരപ്പനാടന്‍ ബ്ലോഗില്‍ ..വരുമല്ലോ..
ReplyDeleteഹ. ഹ. ഹ ..ബഷീര്ക , ഇത് ഞാന്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചതായിരുന്നു , തീയില്‍ മുളച്ചു വെയിലത്ത് വാടാത്ത എന്ടെ പ്രിയ സഖക്കല്കൊക്കെ കുടുംബമുന്ടെന്നു കേട്റെപ്പോള് വളരെ സന്തോഷമായിരുന്നു എനിക്കും ..
ReplyDeleteThis comment has been removed by the author.
ReplyDelete@ Shabeer...ബഷീര്ജിയുടെ പോസ്റ്റ് വായിച്ചാല്‍ ആര്ക്കാമനസ്സിലാകാത്തത്? വടി എങ്ങനെ തിരിച്ചു പിടിച്ചു ചൂണ്ടിയാലും അവസാനം ചെന്നെത്തുന്നത് ആരുടെ നേര്‍ക്കായിരിക്കും എന്ന് നമുക്ക് അറിയാവുന്നത് കൊണ്ട് ആ മുന്‍വിധിയോടെ വായിക്കാം.
ReplyDelete@ baseer ikkaa...
പിന്നെ രാജേഷിന്റെ കരച്ചില്..!! ഒരു പാട് പെണ്ണ് കേസുകളില്‍ പെട്ട
കുഞ്ഞാപ്പക്കും മറ്റുള്ളവര്‍ക്കും ഇതൊക്കെ കേട്ടാല്ഒന്നും തോന്നില്ല. എന്നാല്‍, കുടുംബത്തില്‍ പിറന്ന , ഒറ്റ തന്തക്കു ആണുങ്ങള്‍ക്ക് ഇത്തരം അപവാദങ്ങള്‍ കേട്ടാല്‍ സഹിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.
കുഞ്ഞാലിക്കുട്ടി കുറച്ചു കൊല്ലം മുമ്പ് മരിച്ചു പോയിരുന്നെങ്കില്‍ (ദൈവം ഇന്ത്യ വിഷം ജീവനക്കാരുടെ കുടുമ്പത്തെ ഓര്‍ത്തെങ്കിലും ദീര്ഗായുസ് കൊടുക്കട്ടെ) ഇന്ത്യ വിഷം ചാനല്‍ കുത്ത് പാള എടുത്തേനെ എന്നത് പോലെയാ , നിര്‍മല്‍ മാധവ് എന്ജിനീയരാകാന് തീരുമാനിച്ചിരുന്നില്ലെന്കില് കമ്മ്യൂണിസത്തിന്റെ കാര്യം കട്ട പ്പൊക ആയിപോയേനെ , അല്ലെങ്കിലും അവന്മാരുടെ കാര്യം അങ്ങിനെയാ . കിളിരൂരിലെ ശാരിയെ കാമ ഭ്രാന്തന്മാര് കടിച്ചു കീറിയിരുന്നില്ലെങ്കില് അച്ചുമാമന് മുഖ്യ മന്ത്രി ആകുന്നതു പോയിട്ട് ഒരു പഞ്ചായത്ത് പ്രേസിടന്റ്റ് പോലും ആകാന്‍ സാധിക്കുമായിരുന്നില്ല, പുല്ല് ആയുധമാക്കുന്നവനെ വല്ലഭന് എന്ന് വിളിക്കുമ്പോലെ , പീഡനങ്ങളെ ആയുധമാകുന്നവരെ കമ്മ്യൂണിസ്റ്റു എന്ന് വിളിക്കാം.
ReplyDeleteകരഞ്ഞത് തെറ്റായി പോയീന്നു ഇപ്പൊ അങ്ങൊരു പറഞ്ഞതെ ഉള്ളു !
ReplyDeleteകുറച്ചു നാല് കഴിഞ്ഞു പറയും...നിര്‍മ്മല്‍ വിഷയത്തില്‍ " ചെയ്തതും " തെറ്റായിപ്പോയി എന്ന് !
വിളനിലം സമരം അങ്ങനെ ആയിരുന്നല്ലോ !
നര്‍മ്മ ബോധത്തോടെ ആണെങ്കിലും ബഷീര്‍ പറയുന്നതില്‍ കാര്യം ഉണ്ട്. നിര്‍മല്‍ മാധവിനെ അമേരിക്കയില്‍ അയച്ചു പഠിപ്പിച്ചാല്‍ ഇത്രയും ചെലവ് വരില്ല. പക്ഷെ ഇവിടെ പ്രശ്നം ഒരു വിദ്യാര്‍ഥി മാത്രം അല്ലല്ലോ? കേറ്റി വിടാന്‍ ആളുന്ടെങ്ങില് ഏത് പോങ്ങനും evideyum കയറി ഇരിക്കാം എന്നുള്ളതിന് തെളിവല്ലേ ഇത്?
ReplyDeleteUDF കാരോട്... നീ ഒക്കെ ഭരിക്കാന്‍ കയറി ഇരുന്നു കണ്ട ക്രിമിനല്സിനെ ഒക്കെ സംരക്ഷിചോണ്ടിരുന്നാല് ഒരു വര്‍ഷം പോലും തികക്കാന്‍ പറ്റില്ല ഓര്‍ത്തോ... മര്യാദക്ക് ഭരണം നടത്തിക്കോ...
LDF കാരോട് കേരളം നിന്റെ ഒക്കെ പേരില്‍ ആരെങ്കിലും എഴുതി തന്നോ? പൊതുമുതല്‍ നശിപ്പിക്കാനും പോലീസിനെ തല്ലാനും നിങ്ങള്‍ക്ക് ആരാ ലൈസന്‍സ് തന്നത്? നിയമ സഭയില്‍ കയറ്റി ഇരുത്തിയത് തോന്നുമ്പോള്‍ ഇറങ്ങി പോകാന്‍ അല്ല. പശു ഒട്ടു പുല്ലു തിന്നുകയും ഇല്ല പട്ടി ഒട്ടു തീറ്റിക്കുകയും ഇല്ല.
പൊതു ജനം കഴുതകള്‍ ആണെന്ന് ഇരു പാര്‍ട്ടിക്കാരും ദിവസേന തെളിയിച്ചു കൊണ്ടിരിക്കുന്ന നാടാണല്ലോ കേരളം.
എന്ന്
ഒരു കഴുത
@Akbar
ReplyDelete>> ഇതിപ്പോ ഡ്രാക്കൂള പടത്തില്‍ ചാര്‍ളി ചാപ്ലിന് അഭിനയിച്ച പോലെ ആയിപ്പോയി<<
ഇടിവെട്ട്.
@ Vinod Raj
>> കുടുംബത്തില്‍ പിറന്ന , ഒറ്റ തന്തക്കു ആണുങ്ങള്‍ക്ക് ഇത്തരം അപവാദങ്ങള്‍ കേട്ടാല്‍ സഹിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല <<
ഹോ.. അത്രക്കങ്ങു ഓര്‍ത്തില്ല. ഇനി ശശിയും കോട്ടമുറിക്കലും ഇത് പോലെ കരയാതിരുന്നാല്‍ മതിയായിരുന്നു. :)
This comment has been removed by the author.
ReplyDeleteതീരെ നിലവാരമില്ലാത്ത പോസ്റ്റ് 'സൂപ്പെര്' ബ്ലോഗ്ഗറെ.., എന്താണ് സത്യത്തില്‍ അങ്ങ് ഉദ്ദേശിച്ചത്?.. ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും ചവറ് എഴുതി വിട്ടില്ലെങ്കില്‍ താങ്കളെയും ബെര്ലിയെയുമൊക്കെ പോലീസ് പിടിക്കുമോ?!!.. കഷ്ട്ടം..
ReplyDeleteബാഷീര്‍ ഭായി, ഞാന്‍ ഈ കരച്ചിലിന്റെ ഒരു ഉഗ്രന്‍ പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു, നിരാശപെടുത്തി!
ReplyDelete.......
നിര്‍മലിനെ അമേരിക്കയില്‍ വിടാനുള്ള ഒരു ബ്ലോഗറിന്റെ കണ്ടുപിടുത്തത്തെ ആശംസിക്കാതിരിക്കാന്വയ്യ
ഇത്തരം കണ്ടു പിടുത്തങ്ങള്‍ തുടരുക,
മാന്തല്‍:- നാട്ടില്‍ പൊകുമ്പോള് സൂക്ഷിക്കണേ :ഫ്പ്
നിങ്ങള്‍ നിര്‍മല്‍ മാധാവിനെ ലീഗിന്റെ കണ്ണടവെച്ച് നോക്കികാണുന്നു,.മറ്റൊരു ബ്ലോഗര്‍ ചുകപ്പ് കണ്ണടവെച്ച് നോക്കുന്നു, നിക്ഷ്പക്ഷമായി ഒന്നേ പറയാനുള്ളൂ, നിര്‍മ്മല്‍ മാധവന് ഭരണതലത്തില്‍ സ്വാധീനംചെലുത്താന്‍ കഴിവില്ലാത്ത ഒരു സാധാരണക്കാരന്റെ മകനാണെങ്കില്‍ മുഖ്യമന്ത്രിയും ലീഗും ഇരുപതിനായിരത്തിനു മുകളില്‍ റാങ്കുള്ള ഇവനെ പഠിപ്പിക്കാന്‍ ഇത്ര താല്‍പ്പര്യം കാണിക്കുമായിരുന്നോ, ഇതിലും മിടുക്കന്മാരായ വിദ്യാര്ത്ഥികളില്ലേ കേരളത്തില്‍, അവരോടു മുഖ്യനു ഇത്ര സെന്റിമെന്റ്സ് കാണുമോ? ലീഗിന് നിര്‍മ്മല്‍ മാധവനെ താങ്ങി വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ട കാര്യമുണ്ടോ? http://pathrakkaaran.blogspot.com/2011/10/blog-post.html#axzz1awzDc2so
ReplyDeleteഈ ബ്ലോഗുകൂടി വായിക്കുക...എന്റേതല്ല. നിര്‍മ്മല്‍ മാധവനെക്കുറിച്ച് അല്‍പ്പംകൂടി അറിയാന്‍ സാധിക്കും.
@ Basheer ikkaa.....
ReplyDeleteശശിയും കോട്ട മുറിക്കലും അങ്ങനെ ചെയ്തെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിക്കണം. അതിനു ആരും എതിരല്ല. അവര്‍ രണ്ടു പേരും പാര്‍ടി നടപടിക്കു വിധേയര്‍ ആയല്ലോ...!! അല്ലാതെ മു. ലീ ലെ പോലെ സംഭവിക്കുന്നില്ലല്ലോ...!!! തെളിവ് സഹിതം പിടിക്കപ്പെട്ടിട്ടും പാര്‍ട്ടി സംരക്ഷണം...!അപാര തൊലിക്കട്ടി തന്നെ..!!!ഇന്നലെ കല്ലട സുകുമാരന്‍ പറഞ്ഞതും കേട്ട് കാണും എന്ന് വിശ്വസിക്കുന്നു.
സഗാവ് രാജേഷ് ആദ്യം പറഞു എന്നെ പിചീ മാന്തി എന്നോകെ അതിനു ശേഷം മോങ്ങല് സ്റ്റാര്‍ട്ട് ആക്കി
ReplyDelete"" എനിക്ക് അമ്മ, അച്ഛന്,ഭാരിയ"" ഇവന് മത്രമേ ഇവരൊക്കെ ഒള്ളു വാച്ച് ആന്‍ഡ് വരട്, ..ഈ അടിയൊക്കെ കൊണ്ട ഒന്നും അറിയാത്ത സാദാരനക്കാരായ sfi കാര്‍ക്കും അവര്‍ കല്ലെറിജ സദാരനകാരായ പോലീസകാര്‍ക്കും ഉണ്ട് എന്ന് ഓര്‍ക്കാന്‍ മറന്നു പോയോ
എന്നിട്ട് മുതല കണ്ണീര് കാണിക്കുന്നു ഷെയിം ഓണ്‍ യു MR Rajeesh
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഅവസാനം ആ കണ്ണു നീരും വീണു.....അഹങ്കാരവും പരസ്പര ചെളിവാരിയെറിയുന്നതിലും പകപോക്കലിന്റേയും മുൻപന്തിയിൽ ഗൌരവകാരനായി നിലയുറപ്പിക്കുന്ന ടി വി രാജേഷിനും ജെയിംസ് മാത്യുവിനും അക്കിടിപറ്റി.പാർട്ടി സമ്മേളനങ്ങളിലും അച്ചുമമന്റെ പുറകിലുമായിരുന്നു ക്യാമറ വെച്ച് കളിച്ചിരുന്നത്.വാച്ച് ആന്റ് വാർഡിനും കൊടുത്തു ഒരു പണി.ക്യാമറ കണ്ടുപിടിച്ചു ഇവരുടെ കൈ കളി.ദ്യശ്യങ്ങൾ പ്രതിപക്ഷ ഭരണ പക്ഷം ഒന്നിച്ചിരുന്നു കണ്ടപ്പൊൾ മൂക്കത്ത് വിരൽ വെച്ച് പോയി.... ടിവി രാജേഷിന്റേയും ജെയിംസ് മാത്യ്വിന്റേയും പൊയ് മുഖം ദേ കിടക്കുന്നു നിലത്ത്..നാലാൾ അറിഞ്ഞപ്പോൾ മാധ്യമത്തിനു മുന്നിൽ സിമ്പതിക്കു വേണ്ടി പൊട്ടിക്കരയുന്നു...ഇത്ര ലോല ഹ്ര് ദയമുള്ള ആളാണോ രജേഷ്.വിശ്വസിക്കാൻ പറ്റുമോ മലയാളികൾക്ക്? ആയ്യേ..നാണക്കേട്! പോലീസുകാരെ തല്ലാനും തല്ലിക്കാനും മുൻപന്തിയിൽ നിന്നിരുന്ന യുവാവ് എന്നു സ്വയം വിശേഷിപ്പിച്ച ഈ യുവാവ് പൊട്ടിക്കരയാനുള്ള കാരണം എന്ത്?കുട്ടികളെ പോലെ എന്നെ മാന്തി പിച്ചി നുള്ളി എന്നൊക്കെ പറഞ്ഞ് നഴ്സരി കുട്ടിക്കു വേണ്ട പക്വതപോലും കാണിക്കാതെ ചാനലുകൾക്ക് മുന്നിൽ വന്നു പരിഭവിക്കുന്നു.ഷർട്ട് പൊക്കി കാണിക്കുന്നു ചാനലുകാര എന്തോ വലിയ സംഗതി ഉണ്ടായിരിക്കുന്നു എന്ന മട്ടിൽ ക്യാമറ സൂം ചെയ്ത് നോക്കുമ്പൊൾ സംഗതി ഒന്നും കാണുന്നില്ല.രാവിലെ എഴുതി തയ്യാറാക്കിയ നാടകത്തിൽ എന്തോ ഒരു കല്ലുകടി ..റിഹേഴ്സൽ നല്ലവണ്ണം നടത്തിയില്ലേ എന്നൊരു സംശയം അപ്പോഴേ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.രാജേഷിനും കുടുംബവും അച്ചനുമുണ്ടെത്രെ...ഹ ഹ ഹ അപ്പോൾ കുഞ്ഞാലികുട്ടിക്കോ?എന്തൊക്കെയാ കുഞ്ഞാലികുട്ടിയെ വിളിച്ചിരുന്നത്? പാടിയും പ്രംഗിച്ചും ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ നല്ല ചേല് എന്നൊരു ചൊല്ലുണ്ടല്ലോ? അതു പോലെയായിരുന്നല്ലോ ഈ വെള്ളം ചേർത്ത വിപ്ലവകാരിയുടെ നിലപാടുകളെല്ലാം...കരഞ്ഞാലും ആ ഉറ്റി വീഴുന്ന കണ്ണീർ എല്ലാം ജനം തമാശയോടെയാ കാണുന്നത് എന്ന സത്യം കുട്ടി സഖാക്കൽ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നാകും. ഈ നാടകത്തിന്റെ പര്യവസാനം ഒരു കയ്യടിക്കുപോലും വകയില്ലാതെ കണ്ണീരിലാണെന്റെ ജീവിതം....വിപ്ലവങ്ങളിലല്ല ഇന്നലെകളിലെ സമരനായകനെയെല്ലാം ഒരോർമ മാത്രം....ഇന്നിന്റെ നടനെയാണെനിക്കിഷ്ടം എന്നൊരു മൂളി പാട്ടും പാടി ചാനലുകൾക്കു മുന്നിൽ പൊട്ടി കരച്ചിൽ ...സ്വയം കുറ്റബോധം ഏതൊരു കള്ളന്റേയും മുഖത്തുണ്ടാകും ആ കുറ്റബോധം മിഴികളിൽ
ReplyDeleteതൂക്കുമരം എവിടെ കണ്ടാലും കയറി ഊഞ്ഞാലാടും.
ReplyDeleteചോരപ്പുഴകള്‍ക്കു മീതെ പാലമുണ്ടെങ്കിലും കയറില്ല, നീന്തിയേ കയറൂ.
വെടിയുണ്ടകള്‍ ഏതുവഴി പോയാലും സ്ഥലത്തുണ്ടെങ്കില്‍ വിരിമാറ് എടുത്ത് കാണിക്കും.
ഗ്രനേഡ് വരുന്നതു കണ്ടാല്‍ മുട്ടുകാല് കയറ്റി തടുക്കും.
ഇതൊക്കെയായിരുന്നു സഖാവ് ടി.വി.രാജേഷിന്റെ പഴയ പതിവുകള്‍.
ഇപ്പോള്‍ പതിവുകളൊക്കെ തെറ്റി.
കണ്ണീരാണ് അസംസ്കൃത വസ്തു, അലമുറയാണ് വിപ്ലവം, കുടുംബമാണ് മാനാഭിമാനത്തിന്റെ അളവുകോല്‍.
വൈകാരികതയും വിപ്ലവവും ഒന്നിച്ചു കൊണ്ടു പോകുന്നവരാണ് ഇന്ന് കോംറേഡുകള്.
അല്പം ഗ്ലിസറിനും കൂടി കരുതിയിരുന്നെങ്കില്‍ നന്നായേനെ.
സങ്കടം സഹിക്കാതെ വന്നാല്‍ മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിക്കുന്നതായിരുന്നു പഴയ ശീലം.
എല്ലാ ശീലവും മാറിയിരിക്കുന്നു.
സ്വാശ്രയ സമരത്തിന്റെ ജലപീരങ്കിക്കു മുമ്പില്‍ മുങ്ങിത്തോര്‍ത്തി നില്ക്കുന്ന കുട്ടി സഖാക്കളും കോഴിക്കോട്ടെ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിനു മുമ്പില്‍ ഏറ്റു പിടിച്ച് കുലുക്കി നില്ക്കുന്ന സഖാക്കളും ഒരുമാതിരിപ്പെട്ട ലാത്തി ചാര്ജുകള്ക്കു മുമ്പില്‍ കണ്ണീരു വാര്ക്കുന്നവരല്ല.
ഇവര്‍ക്കു വിപ്ലവവീര്യം ചോര്‍പ്പിലൂടെ പകര്‍ന്നു നല്‍കേണ്ട സഖാവ് രാജേഷാണ് വാച്ച് ആന്റ് വാര്‍ഡ് വാക്കിടോക്കിവച്ച് തന്നെ മാന്തിയെന്ന പേരില്‍ മോങ്ങിയത്.
അലമുറ ആര്ത്തനാദമാകുന്നതു കണ്ട് സഖാവ് പിണറായി വിജയന് പോലും നടുങ്ങിയിട്ടുണ്ടാകും.
പക്ഷെ, ടി.വി.രാജേഷ് ടിവിയില്‍ കാണിക്കാനെങ്കിലും ഒരു തുള്ളി കണ്ണീര് പൊഴിച്ചില്ല.
വായ തുറന്ന് ഒച്ചയുണ്ടാക്കി രാജേഷ് കാണിച്ച അമിതാഭിനയം നൊന്ത സഖാവിന്റെ ദീനരോദനമായി തോന്നിയില്ല.
സകല ചാനലിനും മുമ്പില്‍ കൈമുട്ടിലെ പോറലും കാണിച്ചു നിന്ന രാജേഷ് എവിടെ നിന്നെങ്കിലും നല്ലയൊരു തല്ലു വാങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്.
സിന്ധു ജോയി ഗ്രനേഡിലൂടെ സിപിഎമ്മിനു നല്കിയ സംഭാവന പോലും രാജേഷ് സിപിഎമ്മിന് നല്‍കിയിട്ടില്ല.
ഒടുവിലാ പെണ്‍സിംഹവും മുട്ടയേറിനു മുമ്പില്‍ മുട്ടുകുത്തി.
കുട്ടിസഖാക്കളൊക്കെ വല്ലാതെ കാല്പനികന്മാരായിരിക്കുന്നു.
വനിതാ വാച്ചര്‍ തല്ലുകൊണ്ട് വാര്ഡിലായതോടെ രാജേഷിന് നില്‍ക്കക്കള്ളിയില്ലാതെയായി.
വയറു കാണിച്ചാല്‍ അശ്ലീലമാകുമെന്ന് കരുതി ലതിക കിട്ടിയ തൊഴി ഏറ്റുവാങ്ങിയതല്ലാതെ ടിവിക്കു മുമ്പില്‍ വന്നില്ല.
മൂത്ത സഖാവ് വി.എസ് പറഞ്ഞത് കള്ളം കേട്ട് ആര്‍ക്കായാലും കണ്ണീരു വരുമെന്നാണ്.
സഖാക്കള്‍ ഇത്രയേറെ ദുര്ബലന്മാരായി മോങ്ങുന്നത് പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ക്ക് ചേരുന്നതാണോ എന്ന് അടുത്ത കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യണം.
സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈയ്യാങ്കളിയില്‍ ഏര്‍പ്പെട്ട ദിവസം തന്നെ സമാശ്വാസ സമ്മാനവും എത്തി.
ശമ്പളവും ബത്തയും എംഎല്‍എമാര്‍ക്ക് വാരിക്കോരി നല്‍കാനാണ് കമ്മീഷന്റെ ശുപാര്‍ശ.
കരയുന്ന എംഎല്‍എമാര്‍ക്ക് സമാശ്വാസ സമ്മാനമായി നിപ്പിള്‍ ബോട്ടില്‍ വേറെ.
കൈ പോറിയാലെന്താ രാജേഷേ, അടിച്ചില്ലേ ബമ്പര്‍?
ഇനി കരയല്ലേ, എംഎല്‍എ…
കടപ്പാട് .... http://www.alakkucompany.com/
>>>>നിര്‍മലിനെ ഏത് കോളേജില്‍ ചേര്‍ത്തിയാലും രണ്ടു ബറ്റാലിയന് പോലീസ് കോളേജിനു കാവല്‍ ഇരിക്കേണ്ടി വരും. <<<<
ReplyDeleteഅത് വള്ളിയുടെ തോന്നലല്ലേ? വള്ളിയൊന്നും ഇതിലെ അടിസ്ഥാന വിഷയം തൊടുന്നില്ല.
കോഴകൊടുത്ത് സ്വകാര്യ കോളേജില്‍ കയറിപ്പറ്റി, സര്‍ക്കാര്‍ കോളേജിലേക്ക് മാറുന്നതിലെ അപഹാസ്യത വള്ളിക്കു മനസിലാകാത്തതൊന്നുമല്ല. അത് പുറത്തു പറഞ്ഞാല്‍ ഇതിനു പിന്നില്‍ കളിച്ചവരെ വെള്ള പൂശാന്‍ ആകില്ലല്ലോ.
ഈ കച്ചവടത്തില്‍ വിദ്യാഭ്യാസമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എത്ര തടഞ്ഞു എന്നൊക്കെ അന്വേഷിച്ചാല്‍ സംഗതി പിടികിട്ടും. അതിനുള്ള ഗട്ട്സ് ഏതായലും വള്ളിനിക്കറിട്ട് നടക്കുമ്പോള്‍ ഉണ്ടാകാനും പോകുന്നില്ല.
1) ആരാണീ നിര്‍മല്‍ മാധവ്, എന്താണവന്റെ പ്രശ്നം?
ReplyDeleteനിര്‍മല്‍ മാധവിനെ തന്നെ ആദ്യമൊന്നു പരിചയപ്പെടാം.
മാത്തുക്കുട്ടിച്ചായന്റെ മനോരമ പറയുന്ന പോലെ ഒരു പാവം കൊപ്രക്കച്ചവടക്കാരന്റെ മകന്.
പറയുന്നത് മനോരമ ആയതുകൊണ്ട് വെള്ളം കൂട്ടാതെ വിഴുങ്ങും മുന്‍പ് ഈ കൊപ്രക്കച്ചവടക്കാരന്‍ ആരാണ് എന്നൊന്ന് നോക്കാം. KPCC പ്രസിഡന്റ് എന്ന പറയാന്‍ പവര്‍ എങ്കിലും ഉള്ള ഒരു മേല്‍വിലാസം പോരാഞ്ഞ് അതി വളവ് കാണിച്ചു ചീറ്റിപ്പോയി ഇപ്പൊ കേരള നിയമസഭയുടെ മൂലയില്‍ കുത്തിയിരിക്കുന്ന ഹരിപ്പാട് MLA യുടെ പേര്‍സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു നമ്മുടെ കൊപ്രക്കച്ചവടക്കാരന്‍. അതും പോരാഞ്ഞ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രവര്‍ത്തകനും. പോരെ പൂരം? മുഖ്യമന്ത്രിയില്‍ തുടങ്ങി കളക്ടര്‍,വിസി പോലീസ് പട്ടാളം അങ്ങനെ എന്തിനെയും സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്ഭുതപെടാനുണ്ടോ?
അങ്ങനെ പാവം കൊപ്രകച്ചവടകാരന്റെ മുഖംമൂടി അവിടെ അഴിഞ്ഞു വീഴുന്നു. ഇനി എന്താണ് ഇദ്ദേഹത്തിന്റെ നിര്‍മല ചരിത്രം എന്ന് നോക്കാം. ഹരിപ്പാടുകാരനായ നിര്മലന് +2 പഠിക്കുന്നത് കോഴിക്കോട് അമൃത വിദ്യാലയത്തിലാണ്. വളരെ നല്ല നടപ്പുകാരണം ആകാം നിര്മലന് അവിടെ നിന്നും പുറതാക്കപെടുന്നു. (SFI കാര്‍ മുന്‍കൂട്ടി പണി നല്കിയതാണെന്നു പറഞ്ഞേക്കല്ലേ). അതിനു ശേഷം നിര്‍മലനെ നാം കാണുന്നത് 2009 ലെ ആദ്യ ഘട്ട എന്‍ട്രന്‍സ് അലോട്ട്മേന്റ്റിനു ശേഷം ത്രിക്കരിപൂരിലെ LBS കോളേജില്‍ ആണ്. അവിടെ നിന്നും ഹയര്‍ ഓപ്ഷന് കൊടുത്ത് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറാനുള്ള ശ്രമിച്ചെങ്കിലും 22719 എന്ന ഉയര്‍ന്ന റാങ്ക് അതിനു തടസ്സമായി. (അതിനേക്കാള്‍ മികച്ച റാങ്ക് ഉള്ള 20000 ത്തില്‍ അധികം കുട്ടികള്‍ ഉണ്ടായി എന്നത് തന്നെ കാര്യം.) അങ്ങനെ നിര്‍മല്‍ കാലിക്കറ്റ് യുണിവേര്സിടിക്ക് കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശിക്കപ്പെടുന്നു.
മനസ്സ് അപ്പോളും കോഴിക്കോട്ടെ കോളേജില്‍ തന്നെ ആണ് എന്നതിനാല്‍ ആകാം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് പഠിക്കുപോളും താമസം കോഴിക്കോട്ടെ കോളേജിനടുത്ത് !!
തേഞ്ഞിപ്പലം കോളേജ് പരിസരത്ത് പൊലും വരുന്നത് വല്ലപ്പോഴും. സ്വാഭാവികമായും ആദ്യ വര്‍ഷം അവസാനിക്കുമ്പോള്‍ ആവശ്യമായ ഹാജര്‍ നില ഉണ്ടായിരുന്നില്ല. GEC യിലേക്ക് മാറാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനിടെ നിര്‍മല്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒരു റാഗിങ്ങും ഒരു ആത്മഹത്യ ശ്രമവും നിര്‍മല്‍ ഒപ്പിച്ചെടുക്കുന്നത്. സ്വാശ്രയ കോളേജ് ആയതിനാല്‍ പകുതിവച്ചു കോഴ്സ് അവസാനിപ്പിച്ചാല്‍ മുഴുവന്‍ ഫീസും നല്‍കേണ്ടി വരും. അതൊഴിവാക്കാനാണ് ഈ രണ്ടു നാടകങ്ങളും നടത്തിയതെന്ന് വ്യക്തം
Read more: http://pathrakkaaran.blogspot.com/2011/10/blog-post.html#ixzz1b1Ytc9bQ
നിര്‍മലിന് എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം കിട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ക്യാംപസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജായ ഐഇടിയില്‍. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഏതെങ്കിലും എന്‍ജിനീയറിങ് കോളജിലേക്കു മാറ്റം കിട്ടുന്നതിനായി നോക്കിയിരുന്ന നിര്‍മലിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു പ്രമുഖ എസ്എഫ്ഐ നേതാവ് മുന്നോട്ടുവന്നു. ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.രണ്ടാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, ഇന്റര്‍ കോളജ് ട്രാന്‍സ്ഫര്‍ നടക്കില്ലെന്ന് നിര്‍മലിന് ഉറപ്പായതോടെ, കടം നല്കിയ പണം നേതാവിനോട് തിരിച്ച് ചോദിച്ചു. പണം തിരിച്ച് ചോദിച്ചാല്‍ ഇവിടെ പഠിക്കേണ്ടിവരില്ലെന്ന ഭീഷണി അപ്പോള്‍ത്തന്നെ ഉയര്‍ന്നു. മാത്രവുമല്ല, ഒരു കാരണം കിട്ടിയാല്‍ നിര്‍മലിനിട്ടു തല്ല് കൊടുക്കാന്‍ അനുയായികള്‍ക്ക് നേതാവ് നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും കാമ്പസില്‍ നിര്‍മലിനു നേരേ ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നിര്‍മലിന്റെ പിതാവ് തങ്കച്ചന് ഇടപെട്ടു. കടം നല്കിയ പണം തിരിച്ചു കിട്ടിയില്ലെങ്കിലും മകനെ പഠിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അപേക്ഷയോടെ കുറച്ച് സമാധാനമായി.എന്നാല്‍ എസ്എഫ്ഐ, സമരത്തിന് ആഹ്വാനം ചെയ്ത ഒരു ദിവസം രാവിലെ വീട്ടില്‍നിന്നെത്തിയ നിര്‍മല്‍ നേരെ ക്ലാസിലേക്കു പോയി. കൂടെ പഠിക്കുന്ന കുറേ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നതിനാല്‍ സമരം ആണെന്നുപോലും അറിയാതെ ക്ലാസില്‍ കയറി. അന്ന് ക്ലാസിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ക്യാംപസില്‍ ഒറ്റയ്ക്ക് എവിടെ നിന്നാലും തല്ലുമെന്ന സ്ഥിതിയായി. കന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ വന്നു മുഖത്തേക്കു ചായ ഒഴിക്കുന്നതും ചൂടുവെള്ളം ഒഴിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി. ക്യാംപസില്‍ എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും നിര്‍മലിനു തല്ലു കിട്ടിയിരിക്കുമെന്ന അവസ്ഥയായി. നിര്‍മലിനോട് മറ്റു കുട്ടികള്‍ മിണ്ടരുത് എന്നുള്ള കല്പന നേതാക്കന്മാര് പുറത്തിറക്കി.ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ രണ്ടുതവണ തല്ലിയോടിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം. ക്ലാസില്‍ പോകാന്‍ പറ്റാതായതോടെ നഗരത്തില്‍ ട്യൂഷനു പോയി പഠനം തുടര്‍ന്നു. എന്നാല്‍ അവിടെയും പിന്തുടര്ന്നു. കോഴിക്കോട് നഗരത്തിലെത്തി ട്യൂഷന് കഴിഞ്ഞു മടങ്ങുമ്പോള്‍ രാമനാട്ടുകരയില്‍നിന്ന് കയറിയ ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബസില്‍വച്ചു തല്ലി.
ReplyDeleteക്ലാസില്‍വച്ച് അടികിട്ടിയ അന്നേ വകുപ്പുമേധാവിക്കു പരാതി നല്‍കിയതാണ്. എന്നാല്‍ അന്നത്തെ വകുപ്പുമേധാവി അതു സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാത്രവുമല്ല, പരാതിയുമായൊന്നും മുന്നോട്ടു പോകേണ്ട, മര്യാദയ്ക്ക് അവര്‍ പറയുന്നതു കേട്ടു പഠിച്ചുപോകാന്‍ നോക്ക് എന്ന് ഉപദേശിക്കുകയും ചെയ്തു.ഒരു ദിവസം ക്യാംപസില്‍ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ നിര്‍മലിന് അടി ഉറപ്പായതോടെ വകുപ്പുമേധാവിയുടെ അടുത്ത് അഭയം തേടി. ഒന്നും പേടിക്കേണ്ട എന്നുപറഞ്ഞ് നിര്‍മലിനെ തിരികെ ക്ലാസിലേക്കു മേധാവി കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പുറത്തിറങ്ങിയ നിമിഷം തുടങ്ങിയ അടി സഹിക്കാന്‍ കെല്‍പ്പില്ലാതെ നിര്‍മല്‍ ഓടിക്കയറിയത് പ്രിന്‍സിപ്പലിന്റെ മുറിയില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ക്കു പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു സാക്ഷിയെ അന്വേഷിക്കേണ്ടിവന്നില്ല. ഇതോടെ ക്യാംപസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.രണ്ടുതവണ ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ നിര്‍മലിനെ അവര്‍ അടിച്ചോടിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനും അനുവദിക്കാതെ അടിച്ചോടിച്ചു. ഇതിനിടെ നിര്‍മല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുകയും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. ആ ദിവസങ്ങളില്‍ സര്‍വകലാശാലയുടെ സമീപം കോഹിനൂര്‍ ജംക്ഷനില്‍ ഇരുപതോളം വരുന്ന എസ്എഫ്ഐ സംഘം നിര്‍മലിനെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചത്. കല്ലും കുറുവടിയുമൊക്കെ ഉപയോഗിച്ചുണ്ടായ അക്രമത്തില്‍ അതീവഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്.പരീക്ഷ എഴുതാന്‍പോലും ആകില്ലെന്ന് ഉറപ്പായ നിര്‍മല്‍ നിരാശയുടെ പടുകുഴിയിലേക്കും കൂപ്പുകുത്തി. കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ വിട്ട അച്ഛനുമമ്മയ്ക്കും കത്തെഴുതിവച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അതിനു പിറ്റേന്നാണ്. 2010 ഒക്ടോബര്‍ 27നു രാത്രി എട്ടുമണിക്ക്. വിദ്യാര്‍ഥികളില്‍ ചിലരുടെ സമയോചിതമായ ഇടപെടല്‍ നിര്‍മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്തില്‍ പീഡനത്തിനും റാഗിങ്ങിനുമൊക്കെ നേതൃത്വം നല്കിയവര് ഏഴുപേരുണ്ട്. ഏഴുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മകന് ക്രൂരമായ റാഗിങ്ങിനു വിധേയമായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കാണിച്ചു പിതാവ് തങ്കച്ചന് കോളജ് അധികൃതര്‍ക്കും പരാതി നല്കി. അറസ്റ്റുണ്ടായത് 2011 ഫെബ്രുവരി 13നു മാത്രം. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.പ്രിന്‍സിപ്പല്‍ രാജിവച്ചു പോകുകയും പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത വകുപ്പുമേധാവി ഇവരെ തിരിച്ചെടുക്കുകയും ചെയ്യാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്ഐ നേതാക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തി. പക്ഷേ കേസ് തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഇടി. സര്‍ക്കാര്‍ പണം ഉപയോഗിച്ചു തുടങ്ങിയ സ്വാശ്രയകോളജ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തത്തുല്യമായ 'പദവിയാണ് സര്‍വകലാശാലയില്‍ ഈ പ്രദേശത്തിന്. സര്‍വകലാശാലയിലെ ജീവനക്കാര്‍പോലും പലരും ഈ സെക്ഷനില്‍ ജോലിചെയ്യാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ നിന്നും നിര്‍മല്‍ നാട്ടിലേക്കു വണ്ടി കയറി
ReplyDeleteനഷ്ടപ്പെട്ട അഞ്ഞൂറു കോടിയും സമയവും മാത്രം കണ്ടാല്‍ പോര സാര്‍.
ReplyDeleteഎന്‍ട്രന്‍സ് പരീക്ഷയില്‍, അതിന്റെ നടത്തിപ്പില്‍ വിശ്വാസം അര്‍പ്പിച്ച കേരളത്തിലെ ലക്ഷക്കണക്കിനു വിധ്യാര്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മുഖത്തു കാറിത്തുപ്പുന്ന രീതിയില്‍, ആര്‍ക്കും വേണ്ടാത്ത സീറ്റ് എന്ന കുരുട്ടു ന്യാം പറഞ്ഞു ഒരു സര്‍ക്കാര്‍ എഞ്ചി. കോളേജിന്റെ കോണിപ്പടി കാണാന്‍ പോലും റാങ്ക് വച്ചു അര്‍ഹതയില്ലാത്ത ഒരു ചെറുക്കനു, (അതു കൊടുക്കാന്‍ തീരുമാനിച്ചത് ഏതു സര്‍ക്കാര്‍ ആയാലും) സര്‍ക്കാര്‍ കോളേജില്‍ സീറ്റ് നല്‍കിയതിനെ ചോദ്യം ചെയ്യാനും അതു വിജയം കാണാനും (എന്തു തോന്നിവാസം കാണിച്ചിട്ടായാലും) 'എസ് എഫ്' ഐക്കു കഴിഞ്ഞു എന്നത് കണ്ണടകള്‍ എല്ലാം അഴിച്ചു വച്ചു നോക്കിയാല്‍ എസ് എഫ് ഐ യുടെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ അധ്യായം തന്നെയാണു.
+
സര്‍ക്കാരിനു ഇതിലും നല്ലതു ആ ചെക്കനു രണ്ട് മൂന്നു വര്‍ഷം നീട്ടി ഡേറ്റ് ഇട്ടു ഒരു ഡിഗ്രീ സര്‍ട്ടിഫികേറ്റ് അങ്ങു കൊടുക്കലായിരുന്നു.
-വഴിപോക്കന്
ആരോപണങ്ങളുടെ പേരില്‍ ആരാന്റെ മെക്കിട്ടു കയറുമ്പോള്‍ അവരുടെ വീട്ടിലും അമ്മയും പെങ്ങളും ഭാര്യയും കാണുമെന്നു ഒരു നിമിഷം പോലും ഓര്‍ത്തിട്ടില്ലാത്ത വിപ്ലവ തീപ്പന്തമാണ് നിയമസഭയില്‍ അപ്പുക്കുട്ടന് കളിച്ച് 'ഓവറാക്കി ചളമാക്കി'യത്.
ReplyDelete===>kollam സര് ..ഗംഭീരം.. ഇടതു പക്ഷത്തെ അടികുമ്പോള്‍ കോപ്പി അടിത്ചിട്ടയാലും നല്ല ശക്തി വേണം .താങ്കളെ കൂടതെ വേറെ പലരും "പോളിതൃക്സ് " ഇന്ത്യ വിഷന്‍ - കാണാറുണ്ട്
വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്കുന്നതിനു നല്കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്ഐ സമരം.തുടര്‍ച്ചയായ സമരങ്ങള്‍ക്കൊപ്പം നിര്‍മലിനെ ഭീഷണിപ്പെടുത്തുകയും, കോളജില്‍ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ട് കുട്ടിസഖാക്കള്‍. ഒന്നുകില്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്ന ആവശ്യം മാത്രം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എടുത്ത കേസ് എങ്ങനെയാണ് നിര്‍മലിന് പിന്‍വലിക്കാന്‍ ആവില്ല എന്നുള്ളത് അവര്‍ക്കറിയേണ്ടതില്ല. സ്വാശ്രയ കോളജില്‍ അഡ്മിഷന് വാങ്ങിയ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ല എന്നതാണു സമരത്തിനു കാരണമായി പറയുന്നത്. മൂന്നാം വര്‍ഷം ഒഴിവുള്ള, മറ്റാരെയും അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു സീറ്റുകളില്‍ ഒന്നിലാണ് നിര്‍മലിന് പ്രവേശനം നല്‍കിയത്.2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്കാന് നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു
ReplyDeleteനിമല മധവന് പ്രശ്നത്തിലെ അവസാന നില, എയറുപിടിത്തം ഒക്കെ അവസാനിപ്പിച്ച് ചാണ്ടിച്ചന്‍ എസ്സെഫ്ഫൈ കുട്ടികളുടെ മുന്നില്‍ മുട്ടു മടക്കി. തെറ്റു തിരുത്താന്‍ തീഉമാനിച്ചു, പശ്ചാത്താപം നല്ലത് തന്നെ പക്ഷേ ഒരു പ്രശ്നം, ചെന്നിത്തലയുടെ മുന്നില്‍ ചെന്നപ്പോള്‍ മുട്ടിടിക്കാന്‍ തുടങ്ങി കൊപ്രക്കച്ചോടക്കാരന്റെ മോന് സീറ്റെവിടെ ? അവനു സീറ്റില്ലെങ്കില്‍ കൊപ്രക്കച്ചോടക്കാരന്റെ മുതലാളി ചാണ്ടിച്ചായന്റെ സെക്രട്ടേറിയറ്റിലെ സീറ്റ് തെറിപ്പിക്കും, ഇനി ആശ്രയം കൊടപ്പനക്കലെ കാര്‍ന്നോരുടെ കൃപാ കടാക്ഷം മാത്രം. ഓടിപ്പോയി കുഞ്ഞാപ്പന്റെ കാലുപിടിച്ചു, പ്രഘ്യാപനം വന്നു ഇനി കേരളത്തില്‍ ആരൊക്കെ എവിടൊക്കെ പഠിക്കണം പഠിക്കണ്ടാന്നൊക്കെ കൊടപ്പനക്കലെ കാര്‍ന്നോരു തീരുമാനിക്കും.
ReplyDeleteഅപ്പോളും ഒരു സംശയം ബാക്കി ഇതേതാ രാജ്യം?
@ അനില്‍ഫില്‍ (തോമാ)...നല്ല മറുപടി ..പക്ഷെ ഇത് കൊണ്ടൊന്നും ബഷീര്‍ സര് അടങ്ങില്ല കേടോ..അധെയ്ഹം വേണ്ടും udf നെ വെള്ള പൂശുന്ന ജോലി അനുസ്യൂതം തുദ്രരും !!
ReplyDeleteസാധാരണ ഭരിക്കുന്നവര്‍ പ്രതിരോധത്തിലും പ്രതിപക്ഷം അടിച്ചു കയറുന്ന ചരിത്രം ആണ് സാധാരണ ഉണ്ടാവാറു , ഇതിപ്പോള്‍ സത്യപ്രതിജ്ഞ്ഹ ചെയ്തു അധികാരത്തില്‍ കയറി അഞ്ചു മാസം കഴിഞ്ഞിട്ടും നൂറു ദിന കര്‍മ്മ പരിപാടിയില്‍ യു ഡി എഫ് തിളങ്ങി നില്ക്കുന്നു പിള്ള ജയില്‍ വാസത്തില്‍ എവിടെക്കൊക്കെ , ആര്കൊക്കെ ഫോണ്‍ ചെയ്തു എന്നാണു ഇടതു കൂടാരത്തിലെ മുഖ്യ ചര്‍ച്ച, ശുചിത്വമില്ലായ്മയും മലിനീകരണവും മൂലം കേരളത്തില്‍ മാറാരോഗം പടര്‍ന്നു പിടിച്ചു ജനം മരിചോടുങ്ങുംപോള് അദ്ധ്യാപകന് ആക്രമിക്കപ്പെട്ടോ, അപകടതില്പെട്ടോ എന്നാണു പ്രതിപക്ഷത്തിന് അറിയേണ്ടത്, അതിന്റെ അന്വേഷണം നടക്കുമ്പോള്‍ തന്നെയാണ് അതിന്റെ പേരില്‍ സ്കൂള്‍ അടിച്ചു തകര്കാനും തെരുവില്‍ യുദ്ധം നടത്താനും അണികള്‍ക്ക് ആഹ്വാനം കൊടുക്കുന്നത്, അടിസ്ഥാന സവ്കര്യ്ങ്ങളുടെ അപര്യാപ്തതയ്ക്ക് വേണ്ടിയും , വികസന കാര്യങ്ങള്‍ക് വേണ്ടിയും സര്കാരില് സമ്മര്‍ദം ചെലുത്തുന്നതിന് പകരം ഒരു കുട്ടിയെ(നിര്‍മല്‍ മാധവ് ) എവിടെ പഠിപ്പിക്കണം എന്നാണു ഇടതു നേതാക്കളും സര്കാരും ചര്‍ച്ച ചെയ്യുന്നത്, നാണം കെട്ട പ്രതി പക്ഷമേ , ബാല കൃഷ്ണ പിള്ളയും , വേള കത്തെ അധ്യാപകനും, നിര്‍മല്‍ മാധവുമാണോ കേരളത്തിന്റെ പ്രശ്നം, ദ്രിശ്യ മാധ്യമങ്ങലെക്കൊണ്ടും, വാര്‍ത്താ പത്രങ്ങളെക്കൊണ്ടും ബുദ്ധി ജീവികലെക്കൊണ്ടും കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യിപ്പിച്ചു ഒരു തിരുത്തല്‍ ശക്തിയായി മാറേണ്ട പ്രതി പക്ഷം ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ക് പിന്നാലെ കൂടി , അതിന്റെ പേരില്‍ കൊല വിളിയും തെരുവ് യുദ്ധവും നടത്തി, സര്‍ക്കാര്‍ കാര്യാലയങ്ങളും പൊതു മുതലുകളും തച്ചു തകര്‍ത്തു കേരളത്തെ ഒരു ഭ്രാന്താലയം ആക്കാനാണോ ഉദേശിക്കുന്നത്
ReplyDeleteഛെ! മോശം തീപന്തങ്ങള്‍ കെട്ട് തുടങ്ങിയിരിക്കുന്നു! അപ്പുക്കുട്ടനെയും കമ്മ്യൂണിസ്റ്റ്കാര് തന്നെ ഹൈജാക്ക് ചെയ്തുവല്ലോ...
ReplyDeleteകഷ്ടം! ഇവന്മാരുടെ ഒരു കാര്യം...!
@bipin
ReplyDeleteനേരെ തിരിച്ചാണ് സുഹൃത്തേ. സോഷ്യല്‍ മീഡിയകളില്‍ അപ്പുക്കുട്ടന് നിറഞ്ഞു തുളുമ്പിയ ശേഷമാണ് പൊളിട്രിക്സുകാരന്‍ അവ കോപ്പിയടിച്ചത്. ഇപ്പോഴെന്നല്ല, എപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ആണ് രസകരമായ ആദ്യ പ്രതികരണങ്ങള്‍ കാണാറുള്ളത്. വേറെ ചില തിരക്കുകളില്‍ ആയതിനാല്‍ ഈ പോസ്റ്റ് അല്പം വൈകിയിട്ടുണ്ട് എന്നത് ശരിയാണ്.
ഒരു കാലത്ത് നേരിന്റെയും സത്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായിരുന്ന എസ.എഫ്.ഐ യുടെ ഈ പതനം ദയനീയം എന്നല്ലാതെ എന്ത് പറയാന്‍.ട്രാന്‍സ്ഫര്‍ വാങ്ങി കൊടുക്കാമെന്നു പറഞ്ഞു കാശ് വാങ്ങി പറ്റിച്ച നേതാവിനോട് പൈസ തിരിച്ചു ചോദിച്ചതാണ് ആ പയ്യന് ചെയ്ത തെറ്റ്.പിന്നെ അവനെ ജീവിക്കാന്‍ സമ്മതിക്കില്ല.മറ്റൊരു സ്വാശ്രയ കോളെജിലേക്ക് മാറ്റം വാങ്ങിയപ്പോള്‍ അവിടെയും അടി.സര്‍ക്കാര്‍ കോളെജിലേക്ക് മാറ്റിയപ്പോള്‍ പുതിയ പുതിയ ന്യായങ്ങളും നുണ പ്രചാരണവും.ഗുണ്ടായിസവും നുണ പ്രചാരണവുമായി ഈ പ്രസ്ഥാനം എത്ര കാലം പിടിച്ചു നില്ക്കും?നിര്‍മല്‍ മാധവിന്റെ മാറ്റത്തെക്കുറിച്ച് -ഒരാളെ ശാരീരികവും മാനസികവുമായി ദ്രോഹിക്കുന്നതിനു ഒരു പരിധിയുണ്ട്.പരാജയത്തിന്റെയും അപമാനത്തിന്റെയും നെല്ലിപ്പടിയില്‍ നില്ക്കുന്ന ആരും കാണിക്കുന്ന ചെറുത്ത് നില്പേ ആ പാവം കാണിചിട്ടുള്ളു.
ReplyDeleteബഷീര്ക, നിര്‍ദേശം കലക്കിയിട്ടുണ്ട്. അല്പം വൈകിയെങ്കിലും പോസ്റ്റ് കിടിലന്‍. ഒരു sfi നേതാവിന്റെ പോസ്റ്റില്‍ ഞാന്‍ ഇത് കോപ്പി പേസ്റ്റ് ചെയ്തിടുണ്ട് പ്രശ്നം ഇല്ലല്ലോ.
ReplyDeleteഅവിടെ എസ് എഫ് ക്കാര് ചൊരിഞ്ഞു കുത്തി കമന്റ് ഇടുന്നുണ്ട്.
ReplyDeleteസസ്പെൻഷനിലായാൽ ശമ്പളം കിട്ടുമോ?
ReplyDeletehttp://baijuvachanam.blogspot.com/2011/10/blog-post_17.html
ഊ ഇയ്യാളെ അമേരിക്കയില്‍ അയക്കാന്‍ നോക്കിയാല്‍ ബാക്കി ഊപ്പകള്‍ സാദാ കുടഞ്ഞു എനീക്കും പിന്നെ അത് ഇതിലും വലിയ പ്രശ്നമാകും...ആരെയും നേരാം വണ്ണം പഠിപ്പിക്കാന്‍ അനുവദിക്കില്ല ഞങ്ങള്‍..അടിക്കും ഞങ്ങള്‍ പൊളിക്കും ഞങ്ങള്‍..നാളെ പഠിക്കാന്‍ ഞങ്ങള്‍ക്ക് ബെന്ച്ചും ടെസ്ക്കും ഇല്ലെങ്കിലും പൊളിക്കും ഞങ്ങള്‍ ചോതിക്കാനും പറയാനും ആളില്ലെങ്കില്‍ എന്താ ചെയ്ക..
ReplyDeleteഹാ .... നിര്‍മ്മല്‍ മാധവനെ മാത്രം അമേരിക്കയില്‍ വിട്ടു പഠിപ്പിച്ചാല്‍ വിവരം അറിയും ... നിര്‍മ്മല്‍ മാധവന് ടെ അതെ പോലെ തന്നെ പ്രവേശനം നേടിയ ഒരാള്‍ ഞങ്ങളുടെ പാര്‍ടി യിലും ഉണ്ട് നമ്മള് വാസവന് പുള്ളിയുടെ മകനോ അതോ മകളോ അവരെയും അമേരിക്കയിലേക്ക് വിട്ടു സര്‍ക്കാരിന്റെ ചിലവില്‍ പഠിപ്പിക്കണം എന്നാണ് ഞങ്ങള്‍ പറയുന്നത് ഇല്ലെങ്കില്‍ കേരളം കണ്ടത്തില്‍ വച്ചേറ്റവും വലിയ ഒരു സമരം നിങ്ങള്‍ കാണേണ്ടി വരും. മുഖ്യമന്ത്രി ശുംബന്‍ (അതിന്റെ അര്‍ഥം പരിശുദ്ദന്‍ ആണ് എന്ന് നേതാക്കള്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് ) രാജി വെക്കുന്നത് വരെ ഞങ്ങള്‍ സമരം ചെയ്യും കൂടാതെ അവരുടെ അഡ്മിഷന് നു എതിരെ ഉള്ള എല്ലാ കേസുകളും പിന്‍വലിക്കണം എന്ന് കൂടി ഞങ്ങള്‍ ഉണര്‍ത്തുന്നു.
ReplyDeletepavan pavam I A Rajeesh
ReplyDeleteരാജേഷിന്റെ കരച്ചില് ലൈവാവും ഡെഫേഡ് ലൈവായും കണ്ടവരില്‍ രണ്ടു വികാരമാനുണ്ടാക്കിയത്. അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ തല താഴ്ന്നും ബ്ലോഗര്ക്കുണ്ടായത് പോലെ തൊലിയുരുകിയും ഉണ്ടായ മാനക്കെടെന്ന ഒന്നാമത്തെ വികാരം. രണ്ടാമത്തേത് തല തല്ലിച്ചിരി അത് രാഷ്ട്രീയ എതിരാളികളുടെയാവാം, രാജേഷിന്റെ സമരങ്ങള്‍ മൂലം ജീവിതം തന്നെ കുട്ടിചോറായ അച്ഛനും അമ്മയും ഭാര്യയും കുടുംബവും ഒന്നുമില്ലാത്ത ചെറ്റകളുടെ (തറവാടി എന്നതിന്റെ വിപരീത ശബ്ദം) താവാം. (അച്ഛനും അമ്മയും ഉള്ളവരേക്കാള്‍ സഹതാപമാര്ഹിക്കുന്നുത് അവരോന്നുമില്ലാത്ത അനാഥരല്ലേ, എന്നത് വേറെ ചോദ്യം. രാജേഷ് ആ വഴിക്ക് കരഞ്ഞിരുന്നെങ്കില്‍ കുറച്ചു കൂടി ഇമോശനാല് ആകുമായിരുന്നു.
ReplyDeleteനിര്‍മല്‍ മാധവ് വിരുദ്ധ സമരത്തെ
തികഞ്ഞ തോന്ന്യാസവും കാടത്തവും, സര്‍വോപരി മനുഷ്യത്വ ഹീനവും എന്നല്ലാതെന്തു പറയാന്‍! നിരവധി ഐതിഹാസിക സമരങ്ങള്‍ നടത്തുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്ത ചരിത്രമുണ്ടെന്നവകാശപ്പെടുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനം, ഭാവി അത്രമേല്‍ ഇരുലടഞ്ഞതല്ല എന്ന് സമൂഹത്തിനു പ്രത്യാശ നല്‍കേണ്ട ഒരു സംഘടന, അതിന്റെ ഉണ്ടെന്നഭിമാനിക്കുന്ന പാരമ്പര്യം മുഴുവന്‍ മറന്ന് സമരത്തിന്റെ കുന്തമുന ഹത ഭാഗ്യനായ ഒരു ചെറുപ്പക്കാരന് നേരെ തിരിച്ചു വെച്ചിരിക്കുന്നു.180 ഡിഗ്രി വട്ടം തിരിഞ്ഞുള്ള നടത്തം കൊണ്ട് കാടത്തത്തിനു ആദര്‍ശ പരിവേഷം ചാര്ത്താനാകും എന്നല്ലാതെ മറ്റെന്തു പ്രയോജനം? ദയനീയമീ അഭ്യാസങ്ങള്‍; അവിശ്വസനീയമീ കാഴ്ചകള്‍.
അമേരിക്കയില്‍ പന്തം കൊളുത്തിയാണ് പട എന്ന് പ്രത്യേകം പറയേണ്ടല്ലോ.
സീന്‍ ഒന്ന്
ReplyDeleteഈന്ക്വുലാബ് സിന്ദാബാദ് എസ്.എഫ്.ഐ. സിന്ദാബാദ്.. പറയുന്നതാരെന്നറിയാമോ തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയ, തോക്കിന്നീണം കേട്ടു മയങ്ങിയ, ചോരച്ചാലുകള്‍ നീന്തി കയറിയ എസ്.എഫ്.ഐ. യുടെ പ്രസ്ഥാനം.
സീന്‍ രണ്ട്
ന്ഹീ..വാച് ആന്‍ഡ് വാര്‍ഡ് എന്നെ മാന്തീ ... ഓടി വായോ
Please dont send him to America. Send to China if you want.
ReplyDeleteഹരിപ്പാടുകാരനായ നിര്മലന് +2 പഠിക്കുന്നത് കോഴിക്കോട് അമൃത വിദ്യാലയത്തിലാണ്. വളരെ നല്ല നടപ്പുകാരണം ആകാം നിര്മലന് അവിടെ നിന്നും പുറതാക്കപെടുന്നു. (SFI കാര്‍ മുന്‍കൂട്ടി പണി നല്കിയതാണെന്നു പറഞ്ഞേക്കല്ലേ). അതിനു ശേഷം നിര്‍മലനെ നാം കാണുന്നത് 2009 ലെ ആദ്യ ഘട്ട എന്‍ട്രന്‍സ് അലോട്ട്മേന്റ്റിനു ശേഷം ത്രിക്കരിപൂരിലെ LBS കോളേജില്‍ ആണ്. അവിടെ നിന്നും ഹയര്‍ ഓപ്ഷന് കൊടുത്ത് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറാനുള്ള ശ്രമിച്ചെങ്കിലും 22719 എന്ന ഉയര്‍ന്ന റാങ്ക് അതിനു തടസ്സമായി. (അതിനേക്കാള്‍ മികച്ച റാങ്ക് ഉള്ള 20000 ത്തില്‍ അധികം കുട്ടികള്‍ ഉണ്ടായി എന്നത് തന്നെ കാര്യം.) അങ്ങനെ നിര്‍മല്‍ കാലിക്കറ്റ് യുണിവേര്സിടിക്ക് കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശിക്കപ്പെടുന്നു
ReplyDeleteRead more: http://pathrakkaaran.blogspot.com/2011/10/blog-post.html#ixzz1b2RJsnoJ
മനസ്സ് അപ്പോളും കോഴിക്കോട്ടെ കോളേജില്‍ തന്നെ ആണ് എന്നതിനാല്‍ ആകാം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് പഠിക്കുപോളും താമസം കോഴിക്കോട്ടെ കോളേജിനടുത്ത് !!
ReplyDeleteതേഞ്ഞിപ്പലം കോളേജ് പരിസരത്ത് പൊലും വരുന്നത് വല്ലപ്പോഴും. സ്വാഭാവികമായും ആദ്യ വര്‍ഷം അവസാനിക്കുമ്പോള്‍ ആവശ്യമായ ഹാജര്‍ നില ഉണ്ടായിരുന്നില്ല. GEC യിലേക്ക് മാറാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനിടെ നിര്‍മല്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒരു റാഗിങ്ങും ഒരു ആത്മഹത്യ ശ്രമവും നിര്‍മല്‍ ഒപ്പിച്ചെടുക്കുന്നത്. സ്വാശ്രയ കോളേജ് ആയതിനാല്‍ പകുതിവച്ചു കോഴ്സ് അവസാനിപ്പിച്ചാല്‍ മുഴുവന്‍ ഫീസും നല്‍കേണ്ടി വരും. അതൊഴിവാക്കാനാണ് ഈ രണ്ടു നാടകങ്ങളും നടത്തിയതെന്ന് വ്യക്തം
Read more: http://pathrakkaaran.blogspot.com/2011/10/blog-post.html#ixzz1b2SL7bHy
എന്റെ ബഷീറെ ബഡായി എഴുതുമ്പോഴെങ്കിലും കാര്യങ്ങള്‍ അതിന്റെ സത്യാവസ്ഥയില്‍ എഴുതരുതോ!!!
ReplyDeleteഡോളര്‍ എറിഞ്ഞാല്‍ ഞമ്മന്റെ സ്വയാശ്രയ കോളേജില്‍ കയറി പറ്റുന്നത് പോലെ ചുളുവില്‍ കയറി അമേരിക്കയിലും പഠിക്കാം എന്ന് ആരാണാവോ താങ്കളെ പഠിപ്പിച്ചത്!!!!!!!!!!!!!!!!!!!
മത നേതാവിന്റെ വീട്ടില്‍ കുത്തിയിരുന്ന് അവന് സീറ്റ് കൊട് എന്ന് പറയുന്നത് പോലെ നിസ്സാരമാണ് അമേരിക്കയില്‍ ഒരു എഞ്ജിനീയര്‍ സീറ്റ് കിട്ടുന്നത് എന്ന് എഴുതുന്നതിന് മുന്‍പ് ഒരു വട്ടം ഗൂഗിള്‍ അമ്മച്ചിയോടെങ്കിലും തെരക്കരുതോ ;))))
നിര്‍മ്മലിനെ അമേരിക്കയില്‍ അഴയ്ക്കാന് ഒന്ന് അപ്ലൈ ചെയ്ത് നോക്ക് അപ്പോള്‍ ഇവനൊക്കെ എവിടെ നിന്നും കുറ്റി ഊരി പോരുന്നു എന്ന് ചോദിക്കുന്നത് കേള്‍ക്കാം ;)))))
പിന്നെ സഖാക്കന്മാര്ക്ക് വികാരങ്ങള്‍ പാടില്ല എന്ന പുതിയ ഫത്വ ഇറങ്ങിയത് പബ്ലിക്കാക്കിയത് നന്നായി... അവര്‍ക്ക് ഭാവിയില്‍ ഉപകാരം ചെയ്യുമായിരിക്കും ;)))))))
@Noufal ,Arif Zain,Ashraf,vettathan,പിനേ സര്‍വോപരി വള്ളിക്കുന്ന് സര്,ഒരു ചോദ്യം ..22719 റാങ്ക് ഉള്ള ഒരുത്തന് എങ്ങനെ ആണ് സര് ഒരു സര്‍കാര്‍ കോളേജില്‍ ചേരുന്നത് ? അതും കുറെ സെമെസ്റെര് ഒകെ സ്കിപ് ചെയ്തു കൊണ്ട് ? ഇടുക്കി MP PT തോമസ് ഈ വിഷയത്തില്‍ കാണിക്കുന്ന ആക്രാന്തം കണ്ടാല്‍ അറിയാമല്ലോ സര് എന്താണ് ചീഞ്ഞു നരുനത് എന്ന്? കേരളത്തിലെ എത്ര വിധ്യര്തികളുടെ പ്രശ്നങ്ങളില്‍ ഈ മാന്യന് ഇത് വരെ അഭിപ്രായം എങ്കിലും പറഞ്ഞിട്ടുണ്ട് ?മനോരമയുടെ മനസ് പുത്രമാര്‍ നടത്തുന്ന ഈ പോരട്ട് നാടകങ്ങള്‍ക്ക് കുട പിടിക്കാന്‍ കുറെ വൈതളികന്മാരും എന്നതില്‍ അപ്പുറം എവിടയാണ് സര് ഈ പ്രശ്നത്തിന്റെ പ്രസക്തി ?
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteശ്രീ രാജേഷ് പറഞ്ഞതില്‍ എന്താ തെറ്റ്. അദ്ദേഹത്തിന്റെ വീട്ടില്‍ അഛനും, അമ്മയും,പെങ്ങളും, ഭാര്യയും പിന്നെ കുഞ്ഞുങ്ങളുമൊക്കെയുണ്ടെന്ന് എല്ലാരുമോര്ക്കേണ്ടതല്ലെ. അല്ലാതെ ഒരുമാതിരി പോലീസുകാരുടെ വീടുപോലെയുള്ള വീടാണെന്നു വിചാരിച്ചൊ..........
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഅല്ല ബഷീറെ അങ്ങു ദെൽഹിയിൽ ഉമ്മൻ ചാണ്ടിയുടെ നേതാക്കൾ പതിനായിരം കോടി പൊതുജനത്തിന്റെ മുതൽ കൊള്ളയടിക്കുമ്പൊൾ ഈ അഞ്ഞൂറു കോടി എത്ര തുച്ഛം. ഇവിടെ വി‘ധ്യാ‘ഭ്യാസ മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും മക്കൾ കേരളത്തിൽ പഠിക്കുന്നില്ലല്ലോ. ഇതല്ലേ ജനാധിപത്യം!!!!
ReplyDelete@മനോജ്
ReplyDeleteഡോളര്‍ ആവോളം എറിഞ്ഞാല്‍ അമേരിക്കയിലെ ഏതു യൂണിവെര്സിറ്റിയിലും എന്‍ജിനീയറിങ് പഠിക്കാം....എന്താ സംശയം ഉണ്ടോ?
@കാളി
ReplyDelete"കോഴകൊടുത്ത് സ്വകാര്യ കോളേജില്‍ കയറിപ്പറ്റി, സര്‍ക്കാര്‍ കോളേജിലേക്ക് മാറുന്നതിലെ അപഹാസ്യത വള്ളിക്കു മനസിലാകാത്തതൊന്നുമല്ല. അത് പുറത്തു പറഞ്ഞാല്‍ ഇതിനു പിന്നില്‍ കളിച്ചവരെ വെള്ള പൂശാന്‍ ആകില്ലല്ലോ."
എങ്ങിനെ..നിര്‍മല്‍ സ്വകാരയ് കോളേജില്‍ കോഴകൊടുത്തല്ലല്ലൊ, സര്‍ക്കാര്‍ നിശ്ചയിച്ച ഫീസുകൊടുത്തിട്ടല്ലെ അഡ്മിഷന് എടുത്തത്, കോഴയെന്കില് എന്തികൊണ്ട് നിര്‍മലിനെ കൈക്കൂലിക്കേസില്‍ പിടിച്ചകത്തിട്ടില്ല, 50 പൈസയുടെ ഒരു പേപ്പറില്‍ ഒരു പരാതിയെഴുതി പോലീസില്‍ കൊടുത്താല്‍ പോരെ ?
പിന്നെ കാലാ കാലങ്ങളായി ഇന്റെര്‍ കോളേജ് മുതല്‍ ഇന്റെര്‍ യൂണിവേഴ്സിറ്റി മാറ്റങ്ങള്‍ നടക്കാറുണ്ട്. മാനുഷിക പരിഗണന വെച്ച് ഇതിനു മുമ്പും മാനേജ്മെന്റ് സീറ്റില്‍ നിന്നും സര്‍ക്കാര്‍ സീറ്റിലേക്കു മാറ്റം ചെയ്യും, പക്ഷെ അതു മൂന്നാം വര്‍ഷമോ അതിനു ശേഷമോ ആയിരിക്കും അതു തന്നെയല്ലേ ഇവിടെയും നടന്നത്...
പിണറായിയുടെ മകൻ എവിടെയാ?ആ രാജ്യത്തിന്റെ പേർ അമേരിക്ക എന്നല്ലേ സഖാവേ?
ReplyDeleteചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ReplyDeleteസെക്രട്ടേരിയറ്റിലേ മാന്തലില്‍ തളര്ന്നുവോ?
ബഷീര്‍ക്ക SFI യെക്കുരിചെഴുതിയാലും അമേരിക്കക്കെതിരെ എഴുതിയാലും ഒക്കെ അവസാനം കമന്റു കുഞ്ഞാലിയുടെ ഗോള്‍ പോസ്റ്റില്‍ :-).
ReplyDeleteനിര്‍മല്‍ മാധവ് പ്രശ്നത്തിലും കുഞ്ഞാലിയും ലീഗും ഗൂഡാലോചന നടത്തിയത്രെ. Omnipotent , Omnipresent എന്നത് പടച്ചോന് മാത്രം അവകാശപ്പെട്ടത് ആയിരുന്നു, ഇതിപ്പോ കുഞാലിക്കും അവകാശപ്പെടാം. കുഞ്ഞാലി മന്ത്രിച്ചൂതിയത് കൊണ്ടാണ് ഇനി പല കന്യാസ്ത്രീകളും ഗര്‍ഭിണി ആകുന്നതു എന്നും പറയുന്ന കാലം വരും.
ഇനി കുഞ്ഞാലി എങ്ങാനും അകാല മൃത്യു വരിച്ചാല്‍ SFI ക്കാര് ഉള്‍പ്പെടെ ചെയ്യുന്ന വൃത്തികേടുകളും പിന്നെ വിമാനത്തില്‍ വച്ച് ചിലരുടെ കൈ വഴുതുന്നതുമെല്ലാം എങ്ങനെ പറഞ്ഞു പിടിച്ചു നില്ക്കാം?? പടച്ചോനെ, കുഞ്ഞാലിക്കു ദീര്‍ഘായുസ്സ് കൊടുക്കണേ.(Aameen)
കുഞ്ഞാലിയുടെ പേരില്‍ പിടിച്ചു നില്ക്കാവുന്ന വേറെയും ഒരു പാട് വിഷയങ്ങള്‍ ലോകത്തുണ്ട് - ക്രൈസ്തവ സഭയിലെ ബാല പീഡനം, വടക്കേ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയിലെ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടല്‍, പിന്നെ ഇറാക്ക് യുദ്ധം, നോര്‍ത്ത് കൊറിയന്‍ ആണവ ഭീഷണി, ആഗോള താപനം, ജപ്പാന് സുനാമി എന്നിങ്ങനെ..
@Manoj
ReplyDeleteഡോളര്‍ എറിഞ്ഞാല്‍ ഞമ്മന്റെ സ്വയാശ്രയ കോളേജില്‍ കയറി പറ്റുന്നത് പോലെ ചുളുവില്‍ കയറി അമേരിക്കയിലും പഠിക്കാം എന്ന് ആരാണാവോ താങ്കളെ പഠിപ്പിച്ചത്!!!!!!!!!!!!!!!!!!!
വിവരക്കേട് ഇങ്ങനെ പബ്ലിക്ക് ആയി കൂവണോ? കാശ് കൊടുത്താല്‍ ഏതു മന്ദബുദ്ധിക്കും അമേരിക്കയിലെ ഏതെങ്കിലും കോളേജില്‍ ചേര്‍ന്ന് പഠിക്കാം. എല്ലാ കോളേജിലും പറ്റില്ല ശരി തന്നെ. താന്‍ പറഞ്ഞ ഗൂഗിള്‍ അമ്മച്ചിയോട് തന്നെ ചോദിച്ചു നോക്ക്. വിദ്യാഭാസം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കപ്പെട്ട അമേരിക്കയില്‍ കാശ് കൊടുത്താല്‍ വീട്ടില്‍ ഇരുന്നു പഠിക്കാവുന്ന യൂനിവേര്സിടി വരെ സുലഭം, ഡിഗ്രി വീട്ടിലേക്കു അയച്ചു തരും
തപാല്‍ പഠനം കേരളത്തിലിരുന്നും ആകാമല്ലോ ;))
ReplyDelete30Kഉം 40Kഉം ഒക്കെ ഫീസ് കൊടുക്കുന്നതിന് പുറമേ പാവം അമേരിക്കന്‍ പിള്ളേര് കോഴുസുകള്‍ക്ക് ചേരാന്‍ വെറുതെ SAT/ACT ഒക്കെ നാലും അഞ്ചും മണിക്കൂര്‍ കുത്തിയിരുന്ന് എഴുതി ആധി പിടിച്ച് നടക്കുന്നു ;))) ഇന്റര്‍നാഷണല്‍ പിള്ളേര്ഴ്സ് ആണെങ്കില്‍ ടൊഫെല്‍, ക്രെഡിറ്റ് ഒക്കെ ഒപ്പിക്കാന്‍ പെടാ പാട് പെടുന്നു :P
"കാശ് കൊടുത്താല്‍ ഏതു മന്ദബുദ്ധിക്കും അമേരിക്കയിലെ ഏതെങ്കിലും കോളേജില്‍ ചേര്‍ന്ന് പഠിക്കാം." വിശ്വാസം അതല്ലേ എല്ലാം ;))))
ഇന്ത്യയില്‍ നിന്ന് എം.ഡി.യും കഴിഞ്ഞ് വന്നിട്ട് ഡിപ്പാര്‍ട്ട്മെന്റല്‍ എണ്ട്രന്സ് പരീക്ഷ എഴുതി ഒപ്പിച്ച് വീണ്ടും അഞ്ചാറ് കൊല്ലം പഠിച്ച് അമേരിക്കന്‍ ഡോക്റ്ററാകാന് പെടാ പാട് പെടുന്നവര്‍ ഇതൊന്നും അറിയുന്നില്ലേ ആവോ!!! അമേരിക്കയില്‍ ചെന്ന് താമസിച്ച് 2-3ഉം കൊല്ലം എണ്ട്രന്സിന് പോക്കറ്റില്‍ നിന്ന് ഡോളേര്ഴ്സ് ചെലവാക്കുന്നവരാണ് പലരും!!!
"കോഴയെന്കില് എന്തികൊണ്ട് നിര്‍മലിനെ കൈക്കൂലിക്കേസില്‍ പിടിച്ചകത്തിട്ടില്ല, 50 പൈസയുടെ ഒരു പേപ്പറില്‍ ഒരു പരാതിയെഴുതി പോലീസില്‍ കൊടുത്താല്‍ പോരെ ?"
ReplyDelete:)))))))) അധ്യാപക നിയമനത്തിന് ലക്ഷങ്ങള്‍ എണ്ണിവാങ്ങിയിട്ടും അത് അക്കൊല്ലത്തെ വരവില്‍ കാണാതായതിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മറുപടി നിയമനത്തിന് കാശ് വാങ്ങുന്നില്ല പിന്നെ ജോലി കിട്ടിയ സന്തോഷത്തില്‍ ചിലര്‍ ഭണ്ടാരത്തിന് മുകളില്‍ വല്ലതും വെയ്ക്കും അത് വരവില്‍ കാണിച്ചിട്ടുണ്ട്... ലക്ഷങ്ങള്‍ അങ്ങിനെ പതിനായിരങ്ങളായി കണക്കില്‍ ... ബാക്കി ചിലരുടെ പോക്കറ്റിലും... അത് പോലെയുണ്ട് സരസന്റെ ഈ വാക്കുകള്‍ :)
>>>>>എങ്ങിനെ..നിര്‍മല്‍ സ്വകാരയ് കോളേജില്‍ കോഴകൊടുത്തല്ലല്ലൊ, സര്‍ക്കാര്‍ നിശ്ചയിച്ച ഫീസുകൊടുത്തിട്ടല്ലെ അഡ്മിഷന് എടുത്തത്, കോഴയെന്കില് എന്തികൊണ്ട് നിര്‍മലിനെ കൈക്കൂലിക്കേസില്‍ പിടിച്ചകത്തിട്ടില്ല, 50 പൈസയുടെ ഒരു പേപ്പറില്‍ ഒരു പരാതിയെഴുതി പോലീസില്‍ കൊടുത്താല്‍ പോരെ ?<<<<
ReplyDeleteസരസന്,
കോഴ എന്ന വാക്കാണോ സരസനെ പ്രകോപിപ്പിച്ചത്. എങ്കില്‍ കോഴ എന്ന വാക്കു ഞാന്‍ പിന്‍വലിക്കുന്നു. ഡോണേഷന്‍ എന്നായാല്‍ സരസനു സന്തോഷമാകുമെന്നു കരുതട്ടേ. കോഴ എന്നത് തിരുത്തി വായിക്കണമെന്നപേക്ഷിക്കുന്നു. അനര്ഹമായിട്ടുള്ളത് നേടാന്‍ കൊടുത്ത പണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.
22719 ആം റാങ്കുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സര്ക്കാന് എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം ലഭിക്കില്ല എന്ന് സരസനു സംശയമില്ലല്ലോ. നിര്‍മ്മല്‍ മാധവ് അതിനു ശ്രമിച്ചതാണു പ്രശ്നമായത്. സ്വകാര്യ കോളേജു വഴി സര്‍ക്കാര്‍ കോളേജില്‍ വളഞ്ഞ വഴിയിലൂടെ കടന്നു കയറാന്‍ ശ്രമിച്ചു. എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടന അതിനെ പരാജയപ്പെടുത്തി. വളഞ്ഞ വഴി മാത്രം ശീലിച്ചവര്‍ക്കും, വളഞ്ഞ വഴിയാണു നല്ലതെന്നു ശഠിക്കുന്ന വള്ളിക്കും കൂട്ടര്‍ക്കും അതിഷ്ടമാകുന്നില്ല. അതിന്റെ ക്ഷോഭമാണീ പോസ്റ്റ്.
സ്വകാര്യ കോളേജില്‍ നിന്നും ചിലപ്പോള്‍ സര്‍ക്കാര്‍ കോളേജിലേക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാറ്റം കൊടുത്തിട്ടുണ്ട്. ഇപ്പോഴത്തെ മന്ത്രി മുനീര്‍ അതുപോലെ മാറ്റം വാങ്ങി വന്ന ആളാണ്. സി എച് മരിക്കുമ്പോള്‍ മുനീര്‍ കേരളത്തിനു വെളിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു പഠിച്ചിരുന്നത്. സി എചിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട്, മകനു സര്‍ക്കാര്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്കി.
അതുപോലെ നിര്‍മ്മല്‍ മാധവിന്റെ അച്ഛന് ആരാണ്? എന്താണു കേരള സംസ്ഥാനത്തിനു വേണ്ടി നിര്‍മ്മലിന്റെ അച്ഛന് ചെയ്ത സേവനങ്ങള്‍?
njangalodu kalikkenda. njangal sfi kkaranu. adikkum njangal polikkun njangal. chorayil kuranja oru kaliyum namukkilla. "oro thulli chorayil ninnum orayiram per uyarunnu". athu kondu oro thulli chorayum uttikkondirikkanam.
ReplyDeletenjangal communistu karanu. njangal niyamam kayyiledukkum. njangalkku njangalude nethakkal kaanichu thannathalle cheyyan kazhiyuka. pakshe njangalkku achanum ammayum pengalumundu. atharum thottu kalikkaruthu. ennu
akramavum thallum adiyum pidiyum "hobby" yaakkiya sakhakkalude pin murakkar (Yes Ef Ai)
@Manoj
ReplyDeleteഅപ്പൊ SAT പുസ്തകം കാണാതെ കുത്തിയിരുന്ന് പടിക്കുന്നതും അത് ചര്ദ്ധിക്കുന്നതും ആവും ഇയ്യാളുടെ ബുദ്ധിയുടെ മാനദണ്ഡം. ഏതായാലും ഞാന്‍ ബുദ്ധിയുടെ കാര്യം പറഞ്ഞില്ലല്ലോ, കാശിന്റെ കാര്യം ആണ്. അമേരിക്കയിലെയും ആസ്ട്രെളിയയിലെയും നിലവാരം കുറഞ്ഞ യൂനിവേര്സിടിയില് പഠിക്കുവാന്‍ റാങ്ക് 22000 പോലും വേണ്ട. നമ്മുടെ നാട്ടിലെ പല പണച്ചാക്കുകളും കൌപീനവും കഴുത്തില്‍ കെട്ടി അമേരിക്കയില്‍ ചെന്ന് ഡിഗ്രി എടുക്കുന്നത് പിന്നെ കാശ് കൊണ്ടല്ലാതെ എന്താണ്? ഏതായാലും എല്ലാ അമേരിക്കന്‍ യൂനിവേര്സിടി ഡിഗ്രിയും ഒരു പോലല്ല എന്ന് അവര്‍ക്കറിയാം, അമേരിക്ക എന്ന് കേള്‍ക്കുമ്പോ പുളകം കൊള്ളുന്ന നമ്മുടെ നാട്ടിലെ സായിപ്പുമാര്ക്കരിയില്ലെങ്കിലും
@ Fascism Monitor
ReplyDelete>>ബഷീര്‍ക്ക SFI യെക്കുരിചെഴുതിയാലും അമേരിക്കക്കെതിരെ എഴുതിയാലും ഒക്കെ അവസാനം കമന്റു കുഞ്ഞാലിയുടെ ഗോള്‍ പോസ്റ്റില്‍ :-)<<
ഹ..ഹ.. അത് ഞാനും കാണാറുണ്ട്. 'കരഞ്ഞു തീര്‍ക്കട്ടെ' എന്ന് കരുതി വിട്ടുകളയുന്നതാണ്.
നിര്‍മല മാധവ ചരിത്രം
ReplyDeletehttp://kololambu.blogspot.com/2011/10/blog-post.html
>>>>അമേരിക്കയിലെയും ആസ്ട്രെളിയയിലെയും നിലവാരം കുറഞ്ഞ യൂനിവേര്സിടിയില് പഠിക്കുവാന്‍ റാങ്ക് 22000 പോലും വേണ്ട.<<<
ReplyDeleteഎഞ്ചിനീയറിംഗിനു പഠിക്കണമെങ്കില്‍ വേണം. പൊറോട്ട അടിക്കാനും,തല മുടി ചീകാനും,പൌഡറിടാനും പഠിക്കണമെങ്കില്‍ വേണ്ട.
എഞ്ചിനീയറിംഗിനു പഠിക്കാന്‍ റാങ്ക് 22000 പോലും വേണ്ടാത്ത അമേരിക്കയിലെയോ ആസ്റ്റ്രേലിയയിലെയോ ഒരു യൂണിവേഴ്സിറ്റിയുടെ പേരൊന്നു പറയാമോ? ലോകത്തെ എട്ടാമത്തെ ആ അത്ഭുതത്തേക്കുറിച്ച് ഒന്നറിയാനാണ്.
@ Fascism Monitor
ReplyDelete-----കാശിന്റെ കാര്യം ആണ്. അമേരിക്കയിലെയും ആസ്ട്രെളിയയിലെയും നിലവാരം കുറഞ്ഞ യൂനിവേര്സിടിയില് പഠിക്കുവാന്‍ റാങ്ക് 22000 പോലും വേണ്ട.-------
ഫാസിസ്റ്റിന്റെ മേല്‍പ്പറഞ്ഞ വാക്കുകളില്‍ നിന്നു കാര്യം വ്യക്തമാണ് - പണമുണ്ടെങ്കില്‍ ഏത് കൊജ്ഞ്ഞാണനും തട്ടിക്കൂട് സെറ്റപ്പില്‍ അഡ്മിഷന് കിട്ടും, അമേരിക്കയിലെ ഫാസിസ്റ്റിനു പരിചയമുള്ള തട്ടിക്കൂട്ട് കോളേജില്‍ അഡ്മിഷന് നേടിയിട്ട് കച്ചറ കാണിച്ച് നടന്നിട്ട് അവന്റെ അപ്പന് ഒബാമേടെ അരിവെപ്പുകാരനാണെന്നും പറഞ്ഞ് കൊള്ളാവുന്ന കോളെജില്‍ നുഴഞ്ഞു കയറാന്‍ പറ്റുമോ???? അമേരിക്കയിലെന്നല്ല ലോകത്ത് മറ്റൊരു നാട്ടിലും സാധിക്കില്ല.
ഇവിടെത്തെ പ്രശ്നവും അത് തന്നെ, തട്ടിക്കൂട്ട് കോളേജില്‍ പണവും പിടിപ്പാടും ഉപയോഗിച്ച് അഡ്മിഷന് നേടിയിട്ട് കച്ചറ കാണിച്ച് നടന്നിട്ട് അവന്റെ അപ്പന് രമേശ് ചെന്നിത്തലയുടെ അരിവെപ്പുകാരനാണെന്നും പറഞ്ഞ് കൊള്ളാവുന്ന ഗവണ്മെന്റ് കോളെജില്‍ വളഞ്ഞ വഴിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചു - അയത് മറ്റു കുട്ടികള്‍ കണ്ട്പിടിച്ച് പ്രതിരോധിച്ചു, അതിനെതിരേ കുഴലൂതാന്‍ മനോരമയും വള്ളി പൊട്ടിയ കുറേ ഫാസിസ്റ്റുകളും.
@kalidasan
ReplyDeleteഎഞ്ചിനീയറിംഗിനു പഠിക്കാന്‍ റാങ്ക് 22000 പോലും വേണ്ടാത്ത അമേരിക്കയിലെയോ ആസ്റ്റ്രേലിയയിലെയോ ഒരു യൂണിവേഴ്സിറ്റിയുടെ പേരൊന്നു പറയാമോ? ലോകത്തെ എട്ടാമത്തെ ആ അത്ഭുതത്തേക്കുറിച്ച് ഒന്നറിയാനാണ്.
കേരള എഞ്ചിനീയറിംഗ് റാങ്കിന്റെ ബലതില്‍ പ്രവേശനം എടുക്കുന്ന യൂനിവേര്സിടി അമേരിക്കയില്‍ ഉള്ളതായി അറിവില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടുമില്ല. ഏതായാലും നാട്ടിലെ എഞ്ചിനീയറിങ്ങിനു 22000 പോലും രാന്കില്ലാതെ അവസാനം അമേരിക്കയില്‍ ചെന്ന്
MBA ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പഠിച്ചു സോഫ്ട്വെയര് എഞ്ചിനീയര്‍ ആകുകയും നാട്ടില്‍ ആ ബലത്തിന്റെ പേരില്‍ കോടികള്‍ സ്ത്രീധനം വാങ്ങുകയും ചെയ്തവരെ എനിക്കറിയാം. SAT, GMAT പരീക്ഷയില്‍ കുറഞ്ഞ റാങ്ക് കിട്ടിയാലും കയറിപ്പറ്റാവുന്ന പള്ളിക്കൂടങ്ങള്‍ ഉണ്ട്. അമേരിക്ക എന്നത് പാലും തേനും ഒഴുകുന്ന സ്വര്‍ഗ്ഗ രാജ്യം ആണെന്ന മൂഡ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നത് കൊണ്ടാകും, നാട്ടിലെ ചില കാപ്പിരി സായിപ്പുമാര്ക്കിത് അത് എട്ടാമത്തെ ലോകാത്ഭുതം ആയി കണക്കാകേണ്ടി വരുന്നത്.
പിന്നെ ബഷീര്‍ അമേരിക്കയിലെ കോളജുകളുടെ നിലവാരം വിലയിരുത്താന്‍ ആണ് ഈ തലക്കെട്ടില്‍ ഇങ്ങനെ ഒരു പോസ്റ്റിട്ടത് എന്ന് അല്‍പ്പമെങ്കിലും വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമെന്ന് കരുതുന്നില്ല. അമേരിക്ക എന്നത് മനപ്പൂര്‍വ്വം ഉള്ള അതിശയോക്തി ആണ്. എന്നാല്‍ വിദ്വേഷം കൊണ്ട് അന്ധത ബാധിച്ചത് കൊണ്ടാകാം, വേറെ ഒരു ടിയാന് അത് ഒരു അമേരിക്കന്‍ പ്രശ്നമായി ഏറ്റു പിടിക്കുകയും അത് പിന്നെ പതിവ് പോലെ കുഞ്ഞാലിക്കുട്ടി, ഞമ്മന്റെ കോളേജ് തുടങ്ങിയ പതിവ് നിലവാരം കുറഞ്ഞ ജല്പ്പനങ്ങളില് എത്തുകയും ചെയ്തു. അമേരിക്ക എന്നതിന് പകരം തമിഴ്നാട് എന്ന് പറഞ്ഞിരുന്നേല്‍ ആരുടേയും ചോര ഇത്രയും തിളക്കില്ലായിരുന്നു എന്ന് ബഷീറിനു ഓര്‍ക്കണമായിരുന്നു. അത് കൊണ്ട് നിര്മാലിനെ കോയമ്പത്തൂരില്‍ അയച്ചു പഠിപ്പിക്കണം എന്ന് തിരുത്തുവാന്‍ അപേക്ഷ.അവിടെ ആകുമ്പോ SFI ക്കാരുടെ കാര്യം പാണ്ടികള് നന്നായി നോക്കുകയും ചെയ്യും ;-)
@അനില്‍ഫില്‍ (തോമാ)
ReplyDeleteഉറങ്ങുന്നവനെ ഉണര്‍താം, എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുവാന്‍ പറ്റില്ല. ബഷീര്‍ പോസ്ടിലെവിടെയും താന്‍ മുകളില്‍ പറഞ്ഞ എന്തെങ്കിലും സപ്പോര്‍ട് ചെയ്തതായി ഉണ്ടെങ്കില്‍ അതൊന്നു കാണിച്ചു തരണം. ഒരു വിദ്യാര്‍ഥിയുടെ പേരില്‍ ആയിരക്കണക്കിന് വിദ്യാര്ധികള്ക്ക് പഠനം മുടങ്ങുന്നതും പിന്നെ പതിവ് പോലെ പൊതു ഖജനാവിന് നഷ്ടം വരുന്നതും ആണ് പോസ്റ്റു എന്നാണെനിക്കു മനസ്സിലായത്. നിര്‍മല്‍ കച്ചറക്കാരന് ആണോ അല്ലയോ എന്നെനിക്കറിയാന്‍ പാടില്ല, അത് കൊണ്ട് തന്നെ ഒന്നും പറയാനുമില്ല. അയ്യാളെ ക്രൂരമായി രാഗ്ഗു ചെയ്തെങ്കില്‍ അയ്യാള്‍ക്ക് മാനുഷിക പരിഗണന വച്ച് വേറെ സ്വകാര്യ കോളേജില്‍ അട്മിസ്സന് കൊടുക്കാം, ന്താ? വേണേല്‍ മെത്രാന്മാരുടെ കോളേജില്‍ ചേര്‍ന്നോട്ടെ.
തട്ടിപ്പിന്റെ മറ്റൊരു മുഖം ... പഠിച്ച കള്ളന് ..മാക്രിക്കൂട്ടതിലാരാ മോശം..?
ReplyDeleteUnaccredited schools in US give degrees for money... for more info
ReplyDeletehttp://www.consumerfraudreporting.org/Education_Degree_Scams_Unaccreddited.php
@മനോജ്
ReplyDeleteചക്കെന്നു പറയുമ്പോ കൊക്കെന്നു...ഞാൻ നിർമൽ മാധവു എന്ന പയ്യൻ കോഴകൊടുത്തു വാങ്ങി എന്നു പറയുന്ന സിറ്റിന്റെ കാര്യത്തെക്കുറിച്ചാണു. അല്ലാതെ സഖാക്കളുടെ ബിനാമികൾ നടത്തുന്ന കോളേജിലെ ജോലിക്കാര്യത്തെക്കുറിച്ചല്ല..
പിന്നെ സാറ്റുംകോപ്പും വേണ്ടത് കാശില്ലാത്തവർക്ക്..ഡോളർ ഇറക്കാനുണ്ടെങ്കിൽ മനോജെ അമേരിക്കയിലെ ഏതു യൂണിവേർസിറ്റിയിലും സാറ്റുംകോപ്പും നോക്കാതെ അഡ്മിഷൻ കിട്ടൂം. ഇനി അഡ്മിഷൻ വേണ്ട അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പേരു പറയൂ...
ഒന്നെങ്കിൽ വിവിഅരം വേണം അല്ലെങ്കിൽ ഡോളർ വേണം...അത്രതന്നെ. ഇതു രണ്ടുമില്ലാതെ അമേരിക്കയിൽ നല്ല യൂണീവേഴ്സിറ്റിയിൽ അഡ്മിഷൻ വേണമെന്നു പറയുന്നവർ കാലിനിടയിൽ തോട്ട തിരുകുന്നതാ നല്ലത്..
മോണിട്ടര്‍,
ReplyDeleteനിര്‍മ്മല്‍ മാധവന്റെ വിദ്യാഭ്യാസ യോഗ്യത കൊണ്ട് എഞ്ചിനീയറിംഗിന് പ്രവേശം ലഭിക്കുന്ന അമേരിക്കയിലെയോ ഓസ്റ്റ്രേലിയയിലെയോ യൂണിവേര്സിറ്റിയുടേ പേരാണു ചോദിച്ചത്. അതിന്റെ ഉത്തരം MBA പഠിച്ച് എഞ്ചിനീയറാണെന്നു പറഞ്ഞ് സ്ത്രീധനം മേടിച്ച തട്ടിപ്പല്ല. അങ്ങനെയുള്ള തട്ടിപ്പുകാരെ താങ്കള്‍ക്കറിയാമെന്ന് ഇവിടെ എഴുതിയ മറ്റ് ചില കാര്യങ്ങളില്‍ നിന്നും മനസിലായി.
ബഷീറിനൊരു കോളേജിന്റെയും നിലവാരം വിലയിരുത്താനുള്ള വിവരമില്ല എന്ന് ഈ പോസ്റ്റ് വായിക്കുന്ന ആര്‍ക്കും മനസിലാകും. അതുകൊണ്ടാണ്, 22719 ആം റാങ്കുള്ള ഒരു വിദ്യാര്‍ത്ഥിയെ 1300 റാങ്കിനു മുകളില്‍ മാത്രമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സര്ക്കാന് എഞ്ചിനീയറിംഗ് കോളേജില്‍ പഠിപ്പിക്കേണ്ടിയിരുന്നു എന്നൊക്കെ വാശിപിടിക്കുന്നത്. തട്ടിപ്പുകാര്‍ക്ക് കുട പിടിക്കാനുള്ള വിവരമേ ഉള്ളു. അതുകൊണ്ടാണ്, നിര്‍മ്മല്‍ മാധവനെന്ന തട്ടിപ്പുകാരനുവേണ്ടി കണ്ണീര് പൊഴിക്കുന്നതും. ആടെങ്ങനെ അങ്ങാടി വാണിഭം അറിയും.?
അമേരിക്ക എന്തായാലും അത് ഇന്‍ഡ്യയെ ബാധിക്കുന്ന വിഷയമല്ല. അമേരിക്ക അതിശയോക്തി ആയാലും ഉപമ ആയാലും ഉല്പ്രേക്ഷ ആയാലും അവിടേക്ക് ഒരു വിസ കിട്ടാന്‍ വേണ്ടി ഇന്ഡ്യാക്കാര് അവരുടെ എംബസിയുടെ മുന്നില്‍ ക്യൂ നില്‍ക്കുന്നുണ്ട്. ഇനി ഇവരൊക്കെ അവിടെ ചെന്ന് ഒരു വിമാനവും തട്ടിയെടുത്ത് ഏതെങ്കിലും കെട്ടിടത്തില്‍ ഇടിപ്പിച്ച് സായൂജ്യമടയാനാണോ എന്നും നിശ്ചയമില്ല. അമേരിക്ക എന്നു കേള്‍ക്കുമ്പോഴേക്കും ഹാലിളകുന്നവര്‍ക്ക് അവരെ രണ്ടു ചീത്തപറയാതെ ഉറക്കവും വരില്ല.
1300 റാങ്ക് എങ്കില്ലും വേണമല്ലേ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ കിട്ടാന്‍. സഹോദര ഇതൊന്നു നോക്ക്
ReplyDeletehttp://www.cee-kerala.org/docs/keam2011/allotement/allot_2011_engg.pdf
വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ നില്‍ക്കുമ്പോഴും കരച്ചിലിന്റെ അന്തര്‍ധാര ശക്തമാണ് എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. :-) :-)
ReplyDeleteനിര്‍മല്‍ മാധവന് എന്നാ അഹങ്ങരിയെ കുറിച്ചും ഒരു കുറിപ്പ് ആകാം ,,,അല്ലേ,, ?
ReplyDeleteകാര്യങ്ങള്‍ കുറച്ച കൂടി അല്ലോജിച് എഴുതുന്നതാകും ബഷേരെ നല്ലധ് ...
പരമ അഹങ്ങരിയാ ഈ നിര്‍മല്‍ മാധവന് .....
@kalidasan
ReplyDeleteനിര്‍മ്മല്‍ മാധവന്റെ വിദ്യാഭ്യാസ യോഗ്യത കൊണ്ട് എഞ്ചിനീയറിംഗിന് പ്രവേശം ലഭിക്കുന്ന അമേരിക്കയിലെയോ ഓസ്റ്റ്രേലിയയിലെയോ യൂണിവേര്സിറ്റിയുടേ പേരാണു ചോദിച്ചത്.
കേരളത്തിലെ എങ്ങിനീയരിംഗ് റാങ്ക് വച്ചാണോ അമേരിക്കയില്‍ പോകുന്ന മലയാളികള്‍ അവിടെ സീറ്റ് മേടിക്കുന്നത്? എങ്കില്‍ അതൊന്നറിയിക്കണം. ഇനി അതല്ല അമേരിക്കയില്‍ ചെന്ന് പഠിക്കുന്ന മറ്റു വിദ്യാര്ധികള്‍ക്കുള്ള കഴിവ് നിര്മ്മളിനുണ്ടോ എന്നാണു താങ്കളുടെ ചോദ്യം എങ്കില്‍ അതിനു ഉത്തരം പറയുവാന്‍ നിര്മ്മളിനെക്കൊണ്ട് അമേരിക്കയില്‍ ചെന്ന മറ്റു വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷകള്‍ എഴുതിക്കുകയെ നിര്‍വാഹമുള്ളൂ. 22000 റാങ്ക് വച്ച് നിര്‍മ്മല്‍ ശരാശരിയില്‍ താഴെ കഴിവ് ഉള്ള വിദ്യാര്‍ഥി ആണെന്ന് സമര്തിക്കാം, എന്നാല്‍ ശരാശരിയില്‍ താഴെ ഉള്ളവര്‍ പോലും നാട്ടില്‍ നിന്നും അമേരിക്കയില്‍ പോയി ഡിഗ്രി വാങ്ങുന്നുണ്ട്, അങ്ങനെ ചെയ്തവരെ എനിക്കറിയാം, അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. അവരെ തട്ടിപ്പുകാര്‍ എന്ന് വിളിക്കുവാന്‍ നിര്‍വാഹമില്ല, കാരണം അവര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. SAT , TOEFL ഇതൊക്കെ പല കോളേജുകളിലും വെറും പ്രഹസനം ആണ്, പിന്നെ തുട്ടു, അത് വളരെ ഇമ്പോര്ട്ടന്റ്റ് ആണ്. അപ്പൊ പിന്നെയും നിര്‍മ്മലിനെ 22000 റാങ്ക് വച്ച് അമേരിക്കയില്‍ അയക്കാമോ എന്ന് ബഷീറിനോട് ചോദിക്കുന്നത് ഒരു മാതിരി ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാടാണ്.
22719 ആം റാങ്കുള്ള ഒരു വിദ്യാര്‍ത്ഥിയെ 1300 റാങ്കിനു മുകളില്‍ മാത്രമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സര്ക്കാന് എഞ്ചിനീയറിംഗ് കോളേജില്‍ പഠിപ്പിക്കേണ്ടിയിരുന്നു
അമേരിക്കയെക്കുരിച്ചു മാത്രം പഠിക്കുന്ന തിരക്കില്‍ ആയതു കൊണ്ടാകും താങ്കള്‍ക്കു കേരളത്തിലെ കോളജുകളെ പറ്റി പോലും വിവരം ഇല്ലാത്തത്.
http://www.cee-kerala.org/docs/keam2011/allotement/allot_2011_engg.pdf
മുകളിലത്തെ ലിങ്ക് പ്രകാരം 9000 തിനടുത്ത് രാന്കുള്ളവര്ക്ക് വരെ മെരിറ്റില്‍ കോഴിക്കോട് പ്രവേശനം കിട്ടിയിട്ടുണ്ട് (ഇനി REC കോഴിക്കോടിനെ Govt. Engineering College, Kozhikkode ഉമായി കണ്ഫ്യൂസു ചെയ്തതാണെങ്കില്‍ താങ്കള്‍ക്കു ബഷീരിനെക്കാള് വിവരം ഉണ്ട് എന്ന് ഞാന്‍ ഇപ്പൊ തന്നെ സമ്മതിക്കുന്നു).
അമേരിക്ക അതിശയോക്തി ആയാലും ഉപമ ആയാലും ഉല്പ്രേക്ഷ ആയാലും അവിടേക്ക് ഒരു വിസ കിട്ടാന്‍ വേണ്ടി ഇന്ഡ്യാക്കാര് അവരുടെ എംബസിയുടെ മുന്നില്‍ ക്യൂ നില്‍ക്കുന്നുണ്ട്.
അത് ശരിയാണ്. ഒരു അമേരിക്കന്‍ ഡിഗ്രിക്ക് ഇപ്പോഴും നാട്ടില്‍ മാര്ക്കടു ഉള്ളത് കൊണ്ടാണ് അത്. അങ്ങനെ ക്യൂ നില്ക്കുന്നവര്ക്കാന് തങ്ങളുടെ പുണ്യ ഭൂമിയെക്കുറിച്ച് വല്ലവരും മോശം കാര്യം പറയുമ്പോ അത് വിശ്വസിക്കാനും ബുദ്ധിമുട്ട്. അങ്ങനെ ക്യൂ നില്ക്കുന്നവരോട് ഏതു യൂനിവേര്സിടിയിലെക്കാന് പോകുന്നത് എന്നും കൂടെ അടുത്ത തവണ എംബസി വഴി പോകുമ്പോള്‍ ഒന്ന് ചോദിച്ചു നോക്കുന്നത് നല്ലതായിരിക്കും. MIT , Staanford തുടങ്ങി ലോകത്തെ ഏറ്റവും മികച്ച യൂനിവേര്സിട്ടികള് അമേരിക്കയില്‍ ഉണ്ട് എന്നത് ശരി തന്നെ, ഈ ക്യൂ നില്ക്കുന്ന ആശാന്മാര് അത് പോലുള്ള ഏതെങ്കിലും കോളേജില്‍ ആണ് പോകുന്നതെങ്കില്‍ അന്ന് ഒരു ലോട്ടറി എടുക്കാന്‍ മറക്കണ്ട, അടിക്കും ഒറപ്പ്.
@ Fascism Monitor
ReplyDeleteഇങ്ങനെയുള്ള വായടപ്പന്‍ മറുപടിയൊന്നും കൊടുക്കല്ലേ. അവര്‍ക്ക് അറ്റാക്ക് വരും. ഇനിയും കാണാനുള്ളതാ :)
>>അത് പോലുള്ള ഏതെങ്കിലും കോളേജില്‍ ആണ് പോകുന്നതെങ്കില്‍ അന്ന് ഒരു ലോട്ടറി എടുക്കാന്‍ മറക്കണ്ട, അടിക്കും ഒറപ്പ്<< ha..ha..
ബഷീരെ ഇതും കൂടി ഒന്ന് ബ്ലോഗണം
ReplyDeleteക്രമസമാധാന നില താറുമാര് ആയി
ഗ്യാസ് വില കൂട്ടി
കറന്റ് ചാര്‍ജ് കൂട്ടി
കറന്റ് കട്ട് ഏര്‍പ്പെടുത്തി
വെള്ളക്കരം കൂട്ടി
റോഡുകളിലെ കുഴികള്‍ കൂടി
ബസ് ഓട്ടോ ടാക്സി ചാര്‍ജ് കൂട്ടി
എഞ്ചിനീയറിംഗ് മെഡിക്കല്‍ വിദ്യാഭാസ ഫീസ് കൂട്ടി
ബാങ്കുകള്‍ പലിശ കൂട്ടി
പാല് വിലയും കൂട്ടി
പൊതു കടം കൂടി.
നിത്യോപയോഗ സാധനങ്ങള്‍ ആയ അരി പച്ചക്കറി മുതലായവയ്ക്ക് വില കൂടി
UDF ന്റെ നൂറു ദിന കര്‍മ പദ്ധതികളില്‍ അഭിമാനിക്കാവുന്ന കാര്യങ്ങള്‍ തന്നെ... ഒരു പിണ്ണാക്കിനും കൊള്ളാത്ത ചില ഉണ്ണാക്കാന്മാര്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് സാധാരണക്കാരെ ഇത്രക്ക് ബുദ്ധിമുട്ടിച്ച നിങ്ങള്‍ക്ക് പണച്ചാക്ക് അല്ല മനുഷ്യ കുരുതി ആണ് വേണ്ടത്!
We need changes not fights
ReplyDelete" വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ നില്‍ക്കുമ്പോഴും കരച്ചിലിന്റെ അന്തര്‍ധാര ശക്തമാണ് എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി."
ReplyDeleteഓപ്പോളിനു ഇത്രയേ പറയാനുള്ളൂ
"റോഡുകളിലെ കുഴികള്‍ കൂടി"
ReplyDeleteപിന്നേയ്, LDF ചെത്തി മിനുക്കിയിട്ട റോഡുകള്‍ കുത്തിപൊളിക്കല്അല്ലെ ഉമ്മന്‍ പണി .
>>>> അമേരിക്കയെക്കുരിച്ചു മാത്രം പഠിക്കുന്ന തിരക്കില്‍ ആയതു കൊണ്ടാകും താങ്കള്‍ക്കു കേരളത്തിലെ കോളജുകളെ പറ്റി പോലും വിവരം ഇല്ലാത്തത്.
ReplyDeletehttp://www.cee-kerala.org/docs/keam2011/allotement/allot_2011_engg.pdf <<<<<
മോണിട്ടര്‍,
കേരളത്തിലെ എഞ്ച്നീയിറിംഗ് രംഗം മോണിട്ടര്‍ ചെയ്ത് പരിചയമുള്ളതുകൊണ്ട് ഒരു ചോദ്യം. കേരളത്തിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലാകെ സിവില്‍ എഞ്ചിനീയറിംഗിനെത്ര സീറ്റുകളുണ്ട്? അതൊന്നു മോണിട്ടര്‍ ചെയ്ത് നോക്കിയാല്‍ ഈ 1300 ന്റെ പ്രസക്തി എന്താണെന്നു മനസിലാകും.
>>>> എന്നാല്‍ ശരാശരിയില്‍ താഴെ ഉള്ളവര്‍ പോലും നാട്ടില്‍ നിന്നും അമേരിക്കയില്‍ പോയി ഡിഗ്രി വാങ്ങുന്നുണ്ട്, അങ്ങനെ ചെയ്തവരെ എനിക്കറിയാം, <<<<<
ReplyDeleteമോണിട്ടര്‍,
നിര്‍മ്മല്‍ മാധവന് ആദ്യം പഠിച്ച മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ഇപ്പോള്‍ പഠിക്കുന്ന സിവില്‍ എഞ്ചിനീയറിംഗിലോ ഈ യോഗ്യത വച്ച് പ്രവേശനം നല്കുന്ന അമേരിക്കയിലെയോ ഓസ്റ്റ്രേലിയയിലെയോ യൂണിവേഴ്സിറ്റിയുടെ പേരു പറയൂ.
അങ്ങനെ എഞ്ചിനീയറിംഗ് ഡിഗ്രി നേടിയവരെ അറിയാമെങ്കില്‍ ആ യൂണിവേഴ്സിറ്റിയുടെ പേരു പറയാന്‍ വളരെ എളുപ്പമല്ലേ.
@kalidasan
ReplyDeleteകേരളത്തിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലാകെ സിവില്‍ എഞ്ചിനീയറിംഗിനെത്ര സീറ്റുകളുണ്ട്? അതൊന്നു മോണിട്ടര്‍ ചെയ്ത് നോക്കിയാല്‍ ഈ 1300 ന്റെ പ്രസക്തി എന്താണെന്നു മനസിലാകും.
ആ പ്രസക്തി ഒന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. പ്രവേശന പരീക്ഷയില്‍ ഏറ്റവും താഴ്ന്ന റാങ്ക് നേടുന്നവര്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ബ്രാഞ്ചാണ് സിവില്‍. നിര്‍മല്‍ കമ്പ്യൂട്ടര്‍ സയന്‍സോ എലക്ട്രോനിക്സോ ആണ് എടുത്തിരുന്നഹ്റെങ്കില് ചുമ്മാ പിടിച്ചു നില്ക്കാന് ഒരു വാദത്തിനെങ്കിലും1300 എന്ന് കാച്ചി വിടാമായിരുന്നു. അപ്പൊ പിന്നെ സിവില്‍ ഇന്ജിനീയരിങ്ങില് എത്ര സീറ്റ് ഉണ്ടായാലും എന്ത് കാര്യം?
നിര്ത്തൂൂ ഓട്ടക്കരച്ചിലും പിന്നാമ്പുറ പ്പൈങ്കിളിയും ഇനിയൊത്തിര ഖദ്ദാഫി ക്കഥകളും ആവാം
ReplyDelete>>>>ആ പ്രസക്തി ഒന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. പ്രവേശന പരീക്ഷയില്‍ ഏറ്റവും താഴ്ന്ന റാങ്ക് നേടുന്നവര്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ബ്രാഞ്ചാണ് സിവില്‍. <<<<
ReplyDeleteഎന്നിട്ടെന്തേ നിര്‍മ്മല്‍ മധവന്, കേരളത്തിലെ ഒരു സര്‍ക്കാര്‍ കോളേജിലും മെക്കാനിക്കലിനോ സിവിലിനോ പ്രവേശനം കിട്ടാതിരുന്നത്?
ആപേക്ഷിക്കാത്തതുകൊണ്ടാണോ? അപേക്ഷിച്ചാല്‍ കിട്ടുമായിരുന്നെങ്കില്‍ പിന്നെന്തിനാണദ്ദേഹം സ്വാശ്രയ കോളേജു വഴി സര്‍ക്കാര്‍ കോളേജിലേക്ക് കയറിപ്പറ്റാന്‍ ശ്രമിച്ചു?
ഇത് യു.ഡി.എഫിന്റെയും ലീഗിന്റെയും പ്രമോഷന് ബ്ലോഗാ ഇടതന്റെ അക്കിടികള്‍ മാത്രം ഇതില്‍ പ്രതീക്ഷിച്ചാല്‍ മതി എന്നൊരു ഹെഡിംഗ് കൊടുത്തിട്ട് പോസ്റ്റുകള്‍ ഇട്ടെങ്കില്‍ തെറിയുടെ എണ്ണം കുറഞ്ഞേനെ ബഷീറേ
ReplyDelete@fasism monitor...engineeringne patti vivaram illel dialogue adikkaruthu...innu keralathil etavum kooduthal demand ulla 2 branches aanu mechanical and civil...nirmalinu admission nalkiya clgil mechanicalinu last admission kittiya rank 1810 aanu(merit).....ranklistil avasaanam varunna vidyarthikal aanu civil engnring select cheyunnathu ennu evidunnanu angu manasilakiyathu..........
ReplyDelete