"കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ നമ്പറുണ്ടോ കയ്യില്‍? " ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സെയില്‍സ് ഡിവിഷനില്‍ സ്ഥിരമായി വരാറുള്ള ചെറുപ്പക്കാരന് ഇന്നലെ എന്നോട് ചോദിച്ചു. കയ്യില്‍ എപ്പോഴും ഒരു ചന്ദ്രിക പത്രം കൊണ്ടുനടക്കുന്ന ആളായതിനാല്‍ കറകളഞ്ഞ ലീഗുകാരനാണ് പുള്ളി എന്ന് എനിക്കറിയാം. എന്നാലും കുഞ്ഞാലിക്കുട്ടി എന്ന് പറഞ്ഞപ്പോള്‍ മുഖത്തു വല്ലാത്തൊരു ഗൗരവം വന്നത് പോലെ. "എന്റെ കയ്യിലില്ല, പക്ഷെ അത്യാവശ്യമാണേല്‍ സംഘടിപ്പിച്ചു തരാം. എന്താണ് പ്രശ്നം?" ഞാന്‍ ചോദിച്ചു. "അത്യാവശ്യമാണ്. വിളിച്ചു നാല് വര്‍ത്താനം പറയാനുണ്ട്!!". അല്പം കൗതുകത്തോടെ സംഗതി ഞാന്‍ വിശദമായി ചോദിച്ചറിഞ്ഞു. അഞ്ചാം മന്ത്രിയുടെ കാര്യം തന്നെയാണ് പ്രശ്നം. "ലീഗിന് അവകാശപ്പെട്ട ഈ മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് എന്താണിത്ര തടസ്സം?. അതൊന്നു നേരിട്ടറിയാനാണ്". സ്വന്തം നേതാവിനെതിരെ അയാളുടെ രോഷം തിളച്ചു പൊങ്ങുകകയാണ്. ഒരു സാധാരണ ലീഗ് പ്രവര്‍ത്തകന്റെ മനസ്സ് അയാളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞു.
ഐശ്വര്യയുടെ പ്രസവവും സച്ചിന്റെ സെഞ്ച്വറിയും ഓക്കെയായതോടെ ഇനി ബാക്കിയുള്ളത് മഞ്ഞളാംകുഴി അലിയുടെ മന്ത്രിക്കാര്യം മാത്രമാണ് എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ ലീഗ് നേതാക്കള്‍ ഒരു ഉശിരും ചുണയും കാണിക്കാത്തത് കാരണം ആ പാവം ഇപ്പോഴും പെരുവഴിയില്‍ കിടക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ഐശ്വര്യയുടെ അടുത്ത പ്രസവം കഴിഞ്ഞാലും മൂപ്പരുടെ കാര്യം സലാമാത്താവുമെന്നു കരുതാന്‍ വയ്യ. എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്. ലീഗുകാര്‍ അങ്ങോട്ട് ചെന്ന് പറഞ്ഞു പൂതിവെപ്പിച്ചതാണ് അലിക്കയെ. ഇപ്പോള്‍ നാട്ടുകാരും കൂട്ടുകാരുമൊക്കെ കളിയാക്കിച്ചിരിക്കുന്ന ഒരു പരുവത്തിലേക്ക് ആ പാവം എത്തിപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ടിന്റു മോന്റെ തമാശകളേക്കാള്‍ ഹിറ്റ് ഇപ്പോള്‍ മഞ്ഞളാംകുഴി അലിയുടെ ഫോട്ടോകള്‍ക്കാണ്.
മുപ്പത്തൊന്‍പത് എം എല്‍ എ മാരുള്ള കോണ്‍ഗ്രസ്സിനു പന്ത്രണ്ടു മന്ത്രിമാര്‍ ഉണ്ടെങ്കില്‍ ഇരുപതു എം എല്‍ എ മാരുള്ള ലീഗിന് ചുരുങ്ങിയത് ആറ് മന്ത്രിമാര്‍ വേണ്ടേ എന്നതാണ് ചോദ്യം. സംഗതി ന്യായമാണ്. എസ് എസ് എല്‍ സി നാലുതവണ തോറ്റ കുട്ടികള്‍ക്ക് പോലും ഈ കണക്കു പെട്ടെന്ന് മനസ്സിലാവും. അപ്പോള്‍ പിന്നെ വക്കീല്‍ പരീക്ഷ പാസായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അത് മനസ്സിലാവാതെ ഇരിക്കണമെങ്കില്‍ അതിലെന്തോ ഗുട്ടന്സില്ലേ. അവിടെയാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ റോള്‍ കിടക്കുന്നതായി ലീഗ് അണികള്‍ സംശയിക്കുന്നത്. ഒന്നുകില്‍ മൂപ്പര്‍ക്ക് ഈ മന്ത്രി സ്ഥാനം ശരിക്ക് തലയില്‍ കയറിയിട്ടില്ല. കയറിയിട്ടുണ്ടെങ്കില്‍ ഒറ്റ ആഴ്ച കൊണ്ട് സംഗതി ഓക്കേ ആക്കാനുള്ള മരുന്ന് കയ്യിലുണ്ട്. അതല്ല എങ്കില്‍ പിന്നെയുള്ളത് ഒരേയൊരു കാരണമാണ്. അത് ഐസ്ക്രീമിന്റെ ചരടാണ്. ആ ചരട് വെച്ച് യു ഡി എഫിലെ ആരോ ഗോള്‍ഫ് കളിക്കുന്നുണ്ട്. ആ ഗോള്‍ഫ് തൊണ്ടയില്‍ കുടുങ്ങി കിടക്കുന്നത് കൊണ്ടാണ് സാഹിബ് തന്റെ തന്ത്രങ്ങളൊന്നും പുറത്തെടുക്കാത്തത്!!.
പുരയില്‍ അടുപ്പ് പുകഞ്ഞില്ലെങ്കിലും ലീഗുകാര്‍ പിടിച്ചു നില്ക്കും, പക്ഷെ പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞിട്ട് അത് നടന്നില്ലെങ്കില്‍ അതവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട് എന്നും ഉടനെ അധികാരമേല്‍ക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങളെക്കൊണ്ട് പരസ്യപ്രസ്താവന നടത്തിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാരെങ്കിലും ആകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇനി ഈ വിഷയത്തില്‍ 'മാഞ്ഞാളം' കളിക്കാന്‍ പറ്റില്ല എന്ന് ആരെക്കാളും ബോധ്യമുണ്ടാകേണ്ട വ്യക്തി കുഞ്ഞാലിക്കുട്ടി തന്നെയാണ്. പാണക്കാട്ടെ തങ്ങന്മാരെ കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തി കണ്ട ശേഷമാണ് കരുണാകരന് അടക്കമുള്ള പഴയകാല കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിമാരുടെ ലിസ്റ്റ് പോലും പ്രഖ്യാപിക്കാറുണ്ടായിരുന്നത്. അത്ര മാത്രം സ്ഥാനമാണ് യു ഡി എഫില്‍ പാണക്കാട്ടെ തങ്ങന്മാര്ക്ക് ഇത്രകാലവും ലഭിച്ചിരുന്നത്. ഏത് ലീഗ് പ്രവര്‍ത്തകനും ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു പാണക്കാട്ടേക്കുള്ള ദേശീയ നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ .. ആ പാണക്കാട്ടെ തങ്ങളുടെ പരസ്യ പ്രസ്താവനയാണ് ഇപ്പോള്‍ യു ഡി എഫ് നേതാക്കള്‍ 'കറിവേപ്പില' പോലെ ( വി എസ് ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ അല്ല) വലിച്ചെറിഞ്ഞിരിക്കുന്നത്!!. അതുകൊണ്ട് തന്നെ യു ഡി എഫ് നേതാക്കളെ ന്യായീകരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ അണികള്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വീട്ടിലേക്കു ഇന്നലെ പ്രകടനം നടത്തിയത് വിരലിലെണ്ണാവുന്ന ചെറുപ്പക്കാരാണെങ്കിലും അവര്‍ പ്രതിനിധീകരിക്കുന്നത് ലീഗ് അണികളിലെ ഭൂരിപക്ഷത്തെയാണ്. എന്നോട് കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ച ചെറുപ്പക്കാരന്റെ മനസ്സും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച ആ യുവാക്കളോടൊപ്പമാണുള്ളത് എന്നതുറപ്പ്.
സത്യം പറഞ്ഞാല്‍ ലീഗ് നേതൃത്വത്തിന്റെ പിടിപ്പു കേടാണ് ഈ പുകിലുകളൊക്കെ ഉണ്ടാക്കിയത്. പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങുന്ന ഒരവസ്ഥതയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും അവര്‍ തന്നെയാണ്. യു ഡി എഫിനകത്ത് വ്യക്തമായ ഒരു ധാരണ വരുന്നതിനു മുമ്പ് അഞ്ചാം മന്ത്രിയെക്കുറിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ അമിത വിശ്വാസം പകരുകയും അതൊരു പ്രസ്റ്റീജ് ഇഷ്യൂവാക്കി വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തത് സാധാരണ പ്രവര്‍ത്തകരല്ല, മറിച്ച് സംസ്ഥാന പ്രസിഡന്റില്‍ നിന്ന് തുടങ്ങുന്ന നേതൃത്വമാണ്. ആടറിയുന്നോ അങ്ങാടി വാണിഭം എന്ന് ചോദിച്ച പോലെ യു ഡി എഫിനകത്ത് എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലെങ്കിലും പത്രക്കാരെ കാണുമ്പോഴൊക്കെ 'അഞ്ചാം മന്ത്രി ഉടന്‍ ഉടന്‍ ' എന്ന് പറഞ്ഞു കൊണ്ടിരുന്ന കെ പി എ മജീദ് അടക്കമുള്ള നേതാക്കളാണ് സ്ഥിതിഗതികള്‍ ഇത്ര വഷളാക്കിയത്. അലിയുടെ പേര് മാധ്യമങ്ങളില്‍ കൂടെക്കൂടെ പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ഒരു പരിഹാസ കഥാപാത്രമാക്കി വളര്‍ത്തിക്കൊണ്ടു വന്നതിലും പ്രധാന പങ്ക് നേതൃത്വത്തിനു തന്നെയാണ്.
പിറവം കഴിഞ്ഞാല്‍ മന്ത്രി എന്നതിന് പകരം നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ മന്ത്രി എന്ന പുതിയ ഫോര്‍മുലയുമായി ചില യു ഡി എഫ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കൊണ്ട് നിലവിലുള്ള മന്ത്രിമാരെ പിന്‍വലിച്ചു യു ഡി എഫില്‍ ഒരു സുനാമി സൃഷ്ടിക്കാന്‍ ലീഗ് ഒരുങ്ങുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. ഏതായിരുന്നാലും അഞ്ചാം മന്ത്രി ഒരു ഊരാക്കുടുക്കിലേക്ക് കേരള രാഷ്ട്രീയത്തെ തള്ളിവിടാന്‍ പോവുകയാണ്. കാത്തിരുന്നു കാണാം.
മ്യാവൂ: എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കുന്ന ഒരാള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫില്‍ ഉണ്ട്. ഈ പോസ്റ്റ് സാഹിബ് കാണാതിരുന്നാല്‍ മതിയായിരുന്നു!!!.
ഐശ്വര്യയുടെ പ്രസവവും സച്ചിന്റെ സെഞ്ച്വറിയും ഓക്കെയായതോടെ ഇനി ബാക്കിയുള്ളത് മഞ്ഞളാംകുഴി അലിയുടെ മന്ത്രിക്കാര്യം മാത്രമാണ് എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ ലീഗ് നേതാക്കള്‍ ഒരു ഉശിരും ചുണയും കാണിക്കാത്തത് കാരണം ആ പാവം ഇപ്പോഴും പെരുവഴിയില്‍ കിടക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ഐശ്വര്യയുടെ അടുത്ത പ്രസവം കഴിഞ്ഞാലും മൂപ്പരുടെ കാര്യം സലാമാത്താവുമെന്നു കരുതാന്‍ വയ്യ. എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്. ലീഗുകാര്‍ അങ്ങോട്ട് ചെന്ന് പറഞ്ഞു പൂതിവെപ്പിച്ചതാണ് അലിക്കയെ. ഇപ്പോള്‍ നാട്ടുകാരും കൂട്ടുകാരുമൊക്കെ കളിയാക്കിച്ചിരിക്കുന്ന ഒരു പരുവത്തിലേക്ക് ആ പാവം എത്തിപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ടിന്റു മോന്റെ തമാശകളേക്കാള്‍ ഹിറ്റ് ഇപ്പോള്‍ മഞ്ഞളാംകുഴി അലിയുടെ ഫോട്ടോകള്‍ക്കാണ്.
മുപ്പത്തൊന്‍പത് എം എല്‍ എ മാരുള്ള കോണ്‍ഗ്രസ്സിനു പന്ത്രണ്ടു മന്ത്രിമാര്‍ ഉണ്ടെങ്കില്‍ ഇരുപതു എം എല്‍ എ മാരുള്ള ലീഗിന് ചുരുങ്ങിയത് ആറ് മന്ത്രിമാര്‍ വേണ്ടേ എന്നതാണ് ചോദ്യം. സംഗതി ന്യായമാണ്. എസ് എസ് എല്‍ സി നാലുതവണ തോറ്റ കുട്ടികള്‍ക്ക് പോലും ഈ കണക്കു പെട്ടെന്ന് മനസ്സിലാവും. അപ്പോള്‍ പിന്നെ വക്കീല്‍ പരീക്ഷ പാസായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അത് മനസ്സിലാവാതെ ഇരിക്കണമെങ്കില്‍ അതിലെന്തോ ഗുട്ടന്സില്ലേ. അവിടെയാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ റോള്‍ കിടക്കുന്നതായി ലീഗ് അണികള്‍ സംശയിക്കുന്നത്. ഒന്നുകില്‍ മൂപ്പര്‍ക്ക് ഈ മന്ത്രി സ്ഥാനം ശരിക്ക് തലയില്‍ കയറിയിട്ടില്ല. കയറിയിട്ടുണ്ടെങ്കില്‍ ഒറ്റ ആഴ്ച കൊണ്ട് സംഗതി ഓക്കേ ആക്കാനുള്ള മരുന്ന് കയ്യിലുണ്ട്. അതല്ല എങ്കില്‍ പിന്നെയുള്ളത് ഒരേയൊരു കാരണമാണ്. അത് ഐസ്ക്രീമിന്റെ ചരടാണ്. ആ ചരട് വെച്ച് യു ഡി എഫിലെ ആരോ ഗോള്‍ഫ് കളിക്കുന്നുണ്ട്. ആ ഗോള്‍ഫ് തൊണ്ടയില്‍ കുടുങ്ങി കിടക്കുന്നത് കൊണ്ടാണ് സാഹിബ് തന്റെ തന്ത്രങ്ങളൊന്നും പുറത്തെടുക്കാത്തത്!!.
പുരയില്‍ അടുപ്പ് പുകഞ്ഞില്ലെങ്കിലും ലീഗുകാര്‍ പിടിച്ചു നില്ക്കും, പക്ഷെ പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞിട്ട് അത് നടന്നില്ലെങ്കില്‍ അതവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട് എന്നും ഉടനെ അധികാരമേല്‍ക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങളെക്കൊണ്ട് പരസ്യപ്രസ്താവന നടത്തിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാരെങ്കിലും ആകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇനി ഈ വിഷയത്തില്‍ 'മാഞ്ഞാളം' കളിക്കാന്‍ പറ്റില്ല എന്ന് ആരെക്കാളും ബോധ്യമുണ്ടാകേണ്ട വ്യക്തി കുഞ്ഞാലിക്കുട്ടി തന്നെയാണ്. പാണക്കാട്ടെ തങ്ങന്മാരെ കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തി കണ്ട ശേഷമാണ് കരുണാകരന് അടക്കമുള്ള പഴയകാല കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിമാരുടെ ലിസ്റ്റ് പോലും പ്രഖ്യാപിക്കാറുണ്ടായിരുന്നത്. അത്ര മാത്രം സ്ഥാനമാണ് യു ഡി എഫില്‍ പാണക്കാട്ടെ തങ്ങന്മാര്ക്ക് ഇത്രകാലവും ലഭിച്ചിരുന്നത്. ഏത് ലീഗ് പ്രവര്‍ത്തകനും ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു പാണക്കാട്ടേക്കുള്ള ദേശീയ നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ .. ആ പാണക്കാട്ടെ തങ്ങളുടെ പരസ്യ പ്രസ്താവനയാണ് ഇപ്പോള്‍ യു ഡി എഫ് നേതാക്കള്‍ 'കറിവേപ്പില' പോലെ ( വി എസ് ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ അല്ല) വലിച്ചെറിഞ്ഞിരിക്കുന്നത്!!. അതുകൊണ്ട് തന്നെ യു ഡി എഫ് നേതാക്കളെ ന്യായീകരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ അണികള്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വീട്ടിലേക്കു ഇന്നലെ പ്രകടനം നടത്തിയത് വിരലിലെണ്ണാവുന്ന ചെറുപ്പക്കാരാണെങ്കിലും അവര്‍ പ്രതിനിധീകരിക്കുന്നത് ലീഗ് അണികളിലെ ഭൂരിപക്ഷത്തെയാണ്. എന്നോട് കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ച ചെറുപ്പക്കാരന്റെ മനസ്സും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച ആ യുവാക്കളോടൊപ്പമാണുള്ളത് എന്നതുറപ്പ്.
പുള്ളി ഇപ്പോഴും പ്രതീക്ഷയില്‍ ആണ്!!.
സത്യം പറഞ്ഞാല്‍ ലീഗ് നേതൃത്വത്തിന്റെ പിടിപ്പു കേടാണ് ഈ പുകിലുകളൊക്കെ ഉണ്ടാക്കിയത്. പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങുന്ന ഒരവസ്ഥതയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും അവര്‍ തന്നെയാണ്. യു ഡി എഫിനകത്ത് വ്യക്തമായ ഒരു ധാരണ വരുന്നതിനു മുമ്പ് അഞ്ചാം മന്ത്രിയെക്കുറിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ അമിത വിശ്വാസം പകരുകയും അതൊരു പ്രസ്റ്റീജ് ഇഷ്യൂവാക്കി വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തത് സാധാരണ പ്രവര്‍ത്തകരല്ല, മറിച്ച് സംസ്ഥാന പ്രസിഡന്റില്‍ നിന്ന് തുടങ്ങുന്ന നേതൃത്വമാണ്. ആടറിയുന്നോ അങ്ങാടി വാണിഭം എന്ന് ചോദിച്ച പോലെ യു ഡി എഫിനകത്ത് എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലെങ്കിലും പത്രക്കാരെ കാണുമ്പോഴൊക്കെ 'അഞ്ചാം മന്ത്രി ഉടന്‍ ഉടന്‍ ' എന്ന് പറഞ്ഞു കൊണ്ടിരുന്ന കെ പി എ മജീദ് അടക്കമുള്ള നേതാക്കളാണ് സ്ഥിതിഗതികള്‍ ഇത്ര വഷളാക്കിയത്. അലിയുടെ പേര് മാധ്യമങ്ങളില്‍ കൂടെക്കൂടെ പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ഒരു പരിഹാസ കഥാപാത്രമാക്കി വളര്‍ത്തിക്കൊണ്ടു വന്നതിലും പ്രധാന പങ്ക് നേതൃത്വത്തിനു തന്നെയാണ്.
പിറവം കഴിഞ്ഞാല്‍ മന്ത്രി എന്നതിന് പകരം നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ മന്ത്രി എന്ന പുതിയ ഫോര്‍മുലയുമായി ചില യു ഡി എഫ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കൊണ്ട് നിലവിലുള്ള മന്ത്രിമാരെ പിന്‍വലിച്ചു യു ഡി എഫില്‍ ഒരു സുനാമി സൃഷ്ടിക്കാന്‍ ലീഗ് ഒരുങ്ങുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. ഏതായിരുന്നാലും അഞ്ചാം മന്ത്രി ഒരു ഊരാക്കുടുക്കിലേക്ക് കേരള രാഷ്ട്രീയത്തെ തള്ളിവിടാന്‍ പോവുകയാണ്. കാത്തിരുന്നു കാണാം.
മ്യാവൂ: എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കുന്ന ഒരാള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫില്‍ ഉണ്ട്. ഈ പോസ്റ്റ് സാഹിബ് കാണാതിരുന്നാല്‍ മതിയായിരുന്നു!!!.
ജയിക്കാന്‍ ന്യൂന പക്ഷങ്ങള്‍ വേണം , ജയിച്ചു കഴിഞ്ഞാല്‍ , ന്യൂന പക്ഷ മന്ത്രിമാര്‍ കൂടിപ്പോയെത്രേ , ന്യൂനപക്ഷ എം എല്‍ എ മാര്‍ കൂടിപ്പോയി എന്ന് പറഞ്ഞു ഒരു നലന്നെതിനെ പുറത്താക്കികൂടെ ചെന്നിത്തലക്ക് ,
ReplyDeleteമുഖ്യമന്ത്രി കസേര യില്‍ ഇരിക്കാന്‍ പറ്റാത്ത കുശുമ്പാണ് ആ ചെന്നിത്തലക്ക്, ആ മാണി സാറിന്റെ പാര്‍ട്ടിക്കാണ് ലീഗിന് കിട്ടിയ സീറ്റ് കിട്ടിയിരുന്നതെങ്കില്‍ ഇപ്പോല്‍ ഉപമുക്യമന്ത്രി ആയേനെ , ഏതായാലും കുഞ്ഞലികുട്ടിക്കു കിട്ടേണ്ടത് കിട്ടിയിട്ടുണ്ടല്ലോ , ഇനി ആര്‍ക്കു എന്ത് കിട്ടഞ്ഞാല് യെന്താ, പോയത് ഹൈദര്‍ അലി തങ്ങളുടെ മനം , ഉലുപ്പുന്ടെങ്കില് തീരുമാനത്തില്‍ ഉറച്ചു നിന്ന് വങ്ങേണ്ടത് വാങ്ങാന്‍ പറ്റണം, അല്ലാതെ വിട്ടുവീഴ്ചയെന്നും പറഞ്ഞു ചെന്നിത്തലക്ക് കീഴടങ്ങുന്നതിലും നല്ലത് തൂങ്ങി ചാക്ലാണ് ,
അല്ലെങ്കില്‍ ഇപ്പോല്‍ ജയിപ്പിച്ചവര് ലീഗിനെ കേട്ടിതൂകും , അതിനു കത്ത് നില്‍ക്കണോ ? ചെന്നിത്തലയുടെ ചെവിക്കുന്നിക്ക് പിടിക്കാന്‍ ലീഗിന് കഴിയണം ..
പുരയില്‍ അടുപ്പ് പുകഞ്ഞില്ലെങ്കിലും ലീഗുകാര്‍ പിടിച്ചു നില്ക്കും, പക്ഷെ പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞിട്ട് അത് നടന്നില്ലെങ്കില്‍ അതവര്‍ക്ക് സഹിക്കാന്‍ കഴിയില്ല.
ReplyDeleteഅദ്ദാണ് പോയിന്റ്!!
വരും വരാതിരിക്കില്ല.... കിട്ടും.. കിട്ടാതിരിക്കില്ല !!
ReplyDeleteകിട്ടുമോ?? കിട്ടാതിരിക്കുമോ.. ഏയ് ഇല്ല .. കിട്ടില്ല !!!
അല്ല മന്ത്രിസ്ഥാനം കിട്ടാതിരിക്കില്ല...
ഹോ ആകെ കൺഫ്യൂഷൻ ആയല്ലോ???? :)
If Ganesh kumar is going out like Trinamool minister then they can easily accomodate Mac Ali. In fact except Kunjalikutty all are useless ministers in this ministry. They may all resign and give opportunity to others every year.
ReplyDeleteMuneer is the hopeless minister. he could have done lot of things for Kudumbasree with lot of centre funds for women, and helped poor women of kerala, also could circumvent CPM using Kudumbasree as party bastion. Alas, he is not at all using that opportunity.
അണികളുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരം ഒരു മന്ത്രി ലീഗിന് വേണം . . . .പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരം ഈ ഒരു പോസ്റ്റ് ബഷീര്‍ക്കക്കും ആവശ്യമായിരുന്നു :)
ReplyDeleteമ്യാവൂ : ഇങ്ങനെ ഒരു പോസ്റ്റ് എഴുതാത്തത് കൊണ്ട് 'ആരാധകര്‍' ബഷീര്‍ക്കാന്റെ ഫോണ്‍ നമ്പര്‍ ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് കാലം ഇമ്മിണി ആയി ..
i added another myavoo just now മ്യാവൂ: എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കുന്ന ഒരാള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫില്‍ ഉണ്ട്. ഈ പോസ്റ്റ് സാഹിബ് കാണാതിരുന്നാല്‍ മതിയായിരുന്നു!!!.
Deleteബഷീര്‍ക്ക പേടിക്കണ്ട . . . തങ്ങള്‍ അഞ്ചാം മന്ത്രി എന്ന് പറഞ്ഞിട്ട് മൂപ്പെരു കേട്ട ഭാവം നടിച്ചിട്ടില്ല . . . പിന്നെയാ സ്റ്റാഫ്
Deleteവള്ളിക്കുന്ന് പോസ്റ്റ് ഇട്ടതു കൊണ്ട് തീരുമാനം ഉറപ്പിക്കാം .. സഖാക്കള്‍ക്ക് രണ്ടു ദിവസം പോസ്റ്റില്‍ കമന്റ് ഇട്ടു കളിക്കാം ..ഹാപ്പി കമന്റിംഗ് ...;)
ReplyDeleteനൌഷാദ് ഭായ് ഇതില്‍ സഖാക്കള്‍ക്ക് എന്ത് ??????????.ഇത് udf ലെ ഒരു ആഭ്യന്ദര കാര്യം അത് ഭരണത്തെ ബാധികാതെ നോകുക ........പിന്നെ "ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കണ്ടിരിക്കാന്‍ ഒരു സുഖം" എന്ന് പറയുന്ന ഫീലിംഗ് ഉണ്ടാകും ....സ്വാഭാവികം
Deleteപിറവത്തെ കനത്ത തോല്‍വിയുടെ ജാള്യതയില്‍ സഖാക്കള്‍ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ കരഞ്ഞു തീര്‍ക്കുന്നത് അഞ്ചാം മന്ത്രി വിശേഷമാണ് . അത് കൊണ്ട് പറഞ്ഞതാണ് ..:)
Deleteഇപ്പോള്‍ ശരിക്കും കരയുന്നത് മലപ്പുറംരാജ്യത്തെ ലീഗ് രാജാക്കന്മാരാണ്.മലപ്പുറം എന്ന ജില്ലയുടെ അതിര്‍ത്തിവിട്ട് തൊട്ടിത്തരത്തിറങ്ങിയ മജീദിനും ബഷീറിനും കോഴിക്കോട്ടീന്ന് ശരീയ്ക്ക് കിട്ടി കണ്ണൂരും സ്ഥിതി വ്യത്യസ്തമല്ല. ഏണി്യിലാണ് മക്കളേ ലോകത്തിന്റെ സപ്ന്ദനം എന്നു നിക്കറിട്ടുതുടങ്ങുമ്പോഴേ പിള്ളേരെ പഠിപ്പിച്ചതുകൊണ്ട് മലപ്പുറത്ത് ലീഗ് രാജാക്കന്മാര്ക്ക് തടികേടാവില്ല.പിന്നെ വല്ലപ്പോഴും പച്ചലഡുവോ ഐസ്ക്രീമോ വിതരണവും നടത്തുന്നുണ്ടല്ലോ
Deleteante matreente kaaryam sakakkalanoo paranchadu
DeleteThis comment has been removed by a blog administrator.
Deleteഅഞ്ചാം മന്ത്രിയെ കിട്ടിയാല്‍ പോലും അടുത്ത ബോംബുമായി k m മാണി സര് വരും എന്നത് ഉറപ്പല്ലേ.......
ReplyDeleteലീഗിന് അഞ്ചാം മന്ത്രിക്ക് പകരം ഒരു രാജ്യസഭാസീറ്റ് നല്കി പ്രശ്നം പരിഹരിക്കുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ...
ReplyDeleteകേരള സംസ്ഥാനത്തിന്റെ കാത്തിരിപ്പ് വകുപ്പ് മന്ത്രി...
ReplyDeleteഅലിക്ക് മന്ത്രി സ്ഥാനം കിട്ടിയാല്‍ തീരുമോ ലീഗിലെ പ്രശ്നം ?" തയക്കവും പയക്കവുമുള്ള ആര്യന്മാര്" സ്ഥാനമാനങ്ങള്‍ക്ക് പരക്കം പായുമ്പോള്‍ പ്രത്യേഗിച്ചും....
ReplyDelete*പാണ്ടിക്കടവും പാണക്കാടിനുമിടയില് ദൂരം കുറവാണ്
വള്ളിക്കുന്നും ലീഗ് വിട്ടോ....?
ഭാവുകങ്ങള്‍
ഉശിരുള്ള പാര്‍ട്ടി എ ന്ന ഒരു കാലം ലീഗ് പാര്‍ട്ടി ക്ക് ഉണ്ടായിരുന്നു അത് ഇപ്പോള്‍ ജിര്ണത എ റ്റു കിടകുന്നു എ ന്ന തോന്നല്‍ കുറഞ്ഞ കാലമായി അണികളില്‍ ഉണ്ട് തനും ,പറയാത്ത വയ..(കകിയത് തിന്നുന്നത് എ ന്തിന് ആണെന്ന് പാര്‍ട്ടി നേതാക്കള്‍ വിശദികരരിക്ണം,എ ന്തോ ആര്‍കോ ചില്ലറ തല്പരിയം ഉണ്ട് എ ന്നു അല്ലേ അര്‍ഥം .പാര്‍ട്ടി ഉറങ്ങി കിടക്കുന്ന സിംഹം ആണ് എ ന്നു പറഞ്ച മഹാനായ c h mohammed koya. സാഹിബ് ന്റ പാര്‍ട്ടി ,,കകിയത് തിന്നുന്ന വരെ പൊല ആവരുത്,,,,,,ഇ(എല നകി പട്ടി ഉട ചിറി നകി പ............ ആവരുത് .....
ReplyDeleteമുസ്ലിംലീഗുകാരായ ഞങ്ങള്‍ക്കില്ലാത്ത ബേജാറ് മറ്റുള്ളവര്ക്കുണ്ടാകുന്നതിന്റെ ഗുട്ടന്‍സാണ് എനിക്ക് പിടിക്കിട്ടാത്തത്..ഇതിന്റെകൂടെ കുറച്ച് ഐസ്ക്രീം കൂടെ ചേര്‍ത്തപ്പോള്‍ "വള്ളിക്കുന്ന്"ഉദ്ദേശിച്ചത് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ നിര്‍വഹിച്ചുകൊള്ളും...ജയശങ്കരിനെ കടമെടുത്തുകൊണ്ട് ഒരു നല്ലനമാസ്കാരം വള്ളിക്കുന്നിനും....
ReplyDeleteഇത് ബേജാറല്ല കോയാ മലപ്പുറം ലീഗിനെപ്പറ്റി ഇബിട ആര്‍ക്ക് എന്ത് ബേജാറ്..? പാണക്കാട് തറവാട്ട് വീട്ടില്‍ അലിയോട് കസേരയിട്ടുകേറി കുത്തിരിക്കാന്‍ പറയാന്‍ തങ്ങളോ കുഞ്ഞാപ്പയോ ഒക്കെ മതി എന്നാല്‍ നിയമസഭേല് കിടക്കകണ കസേരയ്ക്ക് ബിലയിടാന് ഇച്ചിക്കൂട മൂക്കണം ആട്ടിന്‍ ആനയോളം ബായ തൊറക്കൂല കോയോ
Deleteപെട്ടിപാലത്ത് സ്വന്തം അണികളെ തല്ലിചതച്ചിട്ട് വരെ കണ്ടില്ല എന്ന് നടിച്ചവന്മാരാ ഇപ്പോള്‍ അഞ്ചാം മന്ത്രി കസേരക്ക് വേണ്ടി “ജിഹാദിന്” ഇറങ്ങിയിരിക്കുന്നത്!!.ഈ കാപട്യം തിരിച്ചറിഞ്ഞിട്ടും ഇവറ്റകളുടെ മൂടും താങ്ങി നടക്കുന്ന അണികളെ സമ്മതിക്കണം!...ഹോ അപാരം!!കസേര വിട്ടുള്ള കളി പണ്ടേ ലീഗിന് ചിന്തികാനെ കഴിയില്ല!!അഞ്ചാം മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിമാര്‍ രാജിവെക്കാന്‍ പാണക്കാട് തങ്ങള്‍ നിര്ദ്ദേ ശം കൊടുത്തു അത്രേ!!...പണ്ട് ബാബരി മസ്ജിദ് പൊളിച്ചു അടുക്കിയപ്പോള്‍ കസേരയും കെട്ടിപിടിച്ചു സമുദായത്തിന്റെ അഭിമാനത്തെ പുറം കാലു കൊണ്ട് തട്ടി അകറ്റിയും ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ പടിക്കു പുറത്തക്കിയും രസിച്ച്ചവരാണ് ഇന്നു അഞ്ചാം മന്ത്രി സ്ഥാനം കിട്ടിയില്ല എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് പുറത്ത് പോകാന്‍ നില്ക്കു ന്നത്!.നാണമില്ലേ ഇവറ്റകള്ക്ക്ല?!ഇവരെ വിളിക്കേണ്ടത് മുസ്ലിം ലീഗ് എന്നല്ല കസേര ലീഗ് എന്ന് വിളിക്കണം!..
ReplyDeleteThis comment has been removed by a blog administrator.
DeleteThis comment has been removed by the author.
DeleteThis comment has been removed by the author.
Deleteകിനാലൂരും പൊട്ടിപ്പാലവും....etc പാവം ജനങ്ങളെ പോക്കറ്റിലാക്കാനുള്ള അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ജമാഅത്ത് സുഡാപ്പി അവതരിപ്പിക്കുന്ന ഒരോ നാടകങ്ങൾ. ഇനിയെത്ര കാണാനിരിക്കുന്നു! കേരളത്തിൽ ആരു ചത്താലും ലീഗിനു തെറിവിളി എന്നിട്ടെൻകിലും ക്ലച്ച് പിടിക്കുമോ? ബാബരി മസ്ജിദ് പൊളിഞ്ഞ സമയത്ത് കേരളത്തിൽ ഒരു അമ്പലവും പത്തുനൂറ് ഹിന്ദുക്കളെയും കൊല്ലാൻ തങ്ങൾ പറഞ്ഞില്ല അതാണ് ലീഗ് ചെയ്ത തെറ്റ്. അറ്റ്ലീസ്റ്റ് കൈയെൻകിലും വെട്ടാമായിരുന്നു.
Deleteഅനോനീ.
Deleteകി-നാ-ലൂരും പെട്ടിപ്പാലവും
യാഥാര് ത്യം തന്നെ യാണ്.
ആ സമരങളെ പുച്ചിക്കരുത്
പെട്ടിപ്പാലത്തെ പാവംഉമ്മ മാരുടെയും
കുട്ടികളുുടെയും സമരത്തിന്
ദൃസാഷി എന്ന. നിലക്ക്
അഭ്യര് ത്തിക്കുകയാണ്!!
തീര്‍ച്ചയായും .. ഇത് ലീഗിനെ കുഴക്കുന്ന ഒരു കാര്യമാണെന്ന് തോന്നുന്നു ...മന്ത്രിയെ പ്രക്യാപിച്ചും പോയി ..ഭരണത്തില്‍ നിന്ന് ഇറങ്ങാനും വയ്യാ ..ശോ .....ഇനി എന്ത് ചെയ്യും ??
ReplyDelete..ഗണപതിക്ക് കല്യാണം നാളെ.. എന്ന പോലെയായി മഞ്ഞളാംകുഴി അലിയുടെ മന്ത്രിസ്ഥാനം.
ReplyDeletewait and see dears
ReplyDeleteഇതാണ് Anonymous ആയാല്‍ ഉള്ള സുഖം....എന്തും വിളിച്ചു പറയാം....എന്ത് തോന്ന്യാസവും എഴുന്നെള്ളിക്കാം...Nissar Ahamed Ibrahim ഇന്‍ മറുപടി എഴുതിയ Anonymous എന്തായാലും കറ കളഞ്ഞ ലീഗുകാരന് ആണെന്ന് ആ എഴുത്തിന്റെ നിലവാരത്തില്‍ നിന്ന് മനസ്സിലാക്കാം.....
ReplyDelete"എല്ലാ ലീഗുകാരും Anonymous അല്ല...എന്നാല്‍ എല്ലാ Anonymous കളും ലീഗുകാരാണ്" :)
നല്ലമരത്തില്‍ നഞ്ചുകായ്ക്കില്ല; നഞ്ചുമരത്തില്‍ നല്ലതുകായ്ക്കില്ല- എന്നു പറഞ്ഞപോലെയാണ് ലീഗിന്റെ സ്ഥിതി. ലീഗില്‍നിന്ന് നഞ്ചുപോലെ പരിശുദ്ധമായ നിരുപദ്രവ പദാര്‍ഥമല്ലാതെ ഒന്നും പ്രതീക്ഷിക്കാനില്ല. നിയമസഭയിലേക്കുള്ള കോണിയില്‍ എണ്ണംകൊണ്ടും വണ്ണംകൊണ്ടും കൂടുതല്‍ ആളുകള്‍ കയറിയതോടെ ലീഗിനെ പിടിച്ചാല്‍ കിട്ടാത്ത പരുവത്തിലായി. ഇന്നലെവരെ നാട്ടുകാരുടെ തലയിലാണ് കയറിയത്. ഇന്ന് സ്വന്തം നേതാക്കളുടെ മുതുകത്ത് ചെണ്ടകൊട്ടിപ്പഠിക്കുകയാണ് അണികള്‍ . ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന് പ്രത്യേകിച്ച് പരിപാടിയോ നയമോ മുദ്രാവാക്യമോ ഒന്നുമില്ല. വോട്ടുബാങ്ക്, ഭരണം, അഴിമതി, അതിനൊപ്പം ചില്ലറ കലാപരിപാടികള്‍ എന്നിങ്ങനെയുള്ള അജന്‍ഡകളാണ് നേതൃത്വത്തിനെങ്കില്‍ അടിയും തടയും വെട്ടുംകുത്തും പൂരപ്പാട്ടുമാണ് അണികളുടെ കര്‍മപദ്ധതി. പൂവായാല്‍ മണംവേണം പുമാനായാല് ഗുണംവേണം പൂമാനിനിമാര്‍കളായാലടക്കംവേണം എന്നാണ് പഴയ ചൊല്ല്. ലീഗായാല്‍ അത്തറിന്റെ മണവും കുഞ്ഞീക്കയുടെ ഗുണവും അഹമ്മദ് സാഹിബിന്റെ അടക്കവും വേണം. ഇത് മൂന്നും തികഞ്ഞ ലീഗ് പ്രവര്‍ത്തകരാണ് കാസര്‍കോട്ട് ഇ ടി മുഹമ്മദ് ബഷീറിനെയും കെ പി എ മജീദിനെയും സല്‍ക്കരിച്ചത്. അസൂയാലുക്കള്‍ പറയുമ്പോലെ രണ്ട് ജനറല്‍സെക്രട്ടറിമാര്‍ക്ക് തല്ല് കൊണ്ടിട്ടില്ല. തലോടലേയുണ്ടായിട്ടുള്ളൂ. അല്ലെങ്കിലും ഞങ്ങടെ കുട്ടികള്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ മാര്‍ക്സിസ്റ്റേ എന്നതാണ് ചിരപുരാതന മുദ്രാവാക്യം.
ReplyDeleteലീഗ് ഒരു പ്രത്യേക ജന്മമാണ്. ഓതിയ കിത്താബിലേ ഓതൂ. പ്രവൃത്തിയില്‍ വര്‍ഗീയത അശേഷമില്ല. ളോഹയിട്ട അച്ഛന്റെ കൈയില്‍നിന്നായാലും ലക്ഷണമൊത്ത സംഘിയില്‍നിന്നായാലും പണം എണ്ണിക്കണക്കാക്കിയേ വാങ്ങൂ. പൂച്ച പെറ്റക്കുഞ്ഞിനെ തിന്നുന്നതുപോലെയല്ല ലീഗിന്റെ ഭഷണം. മുസ്ലിം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്ലാത്ത എന്തിനെയും വേവിക്കാതെ കഴിക്കും. അഖിലേന്ത്യാ ലീഗിനെ ആദ്യം ഭക്ഷിച്ചു- എല്ലും പല്ലും മുടിയും വേസ്റ്റാക്കാതെ കബറടക്കി മീസാന്‍ കല്ലുനാട്ടി. ഐഎന്‍എല്ലിനെ എല്ലടക്കം വിഴുങ്ങാനാണ് ശ്രമിച്ചതെങ്കിലും അപ്പാടെ ദഹിച്ചില്ല. ലീഗൊഴിഞ്ഞുണ്ടോ പാര്‍ടിയീ മലബാര്‍ മഹാരാജ്യത്തിങ്കല്‍ എന്ന ചോദ്യവുമായി സകല മുസ്ലിം സംഘടനകളെയും തേടിച്ചെന്നു. പഞ്ചാരവര്‍ത്തമാനം പറഞ്ഞും കൊഞ്ചിച്ചും വെല്ലുവിളിച്ചും വഴക്കടിച്ചും ഓരോന്നിനെയും ഒതുക്കി ചിറകിനടിയിലാക്കി. അവശേഷിക്കുന്നവയെ ശത്രുവായി മുദ്രകുത്തി. ആ ശത്രുക്കളുടെ പിന്നാലെയും കണ്ണും കൈയും കാണിച്ച് പിന്നീട് നടന്നു. അടുത്ത കാലത്തുണ്ടായ ഒരു തമാശ, ജമാ അത്തെ ഇസ്ലാമിയുടെ തിണ്ണ നിരങ്ങാന്‍ ലീഗ് സുല്ത്താന്മാര് ചെന്നതാണ്. സംഗതി പുറത്തറിഞ്ഞപ്പോള്‍ ഇളിഭ്യച്ചിരി പുറത്തുവന്നു. വരിയുടക്കലാണ് പ്രധാന പണി. മുസ്ലിം ലീഗല്ലാതെ ഇസ്ലാമിന്റെ പേരില്‍ എന്തുവന്നാലും വരിയുടച്ചുകളയും. ലീഗിന്റെ കൂടാരത്തിലെത്തിയവര്‍ പിന്നെ നട്ടെല്ലുനിവര്‍ത്തി പുറത്തുകടക്കാറില്ല. സംഘടനകളെ ഞെക്കിക്കൊല്ലുന്നവര്‍ക്ക് സ്വന്തം നേതാക്കളെ അരച്ചുതേച്ചുകളയാനും മടിയില്ല.
ReplyDeleteഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി എം ബനാത്ത്വാല എന്നിങ്ങനെയുള്ള പേരൊന്നും പുതിയ ലീഗിന്റെ കിത്താബിലില്ല. സേട്ടും ബനാത്ത്വാലയും ഒരുകാലത്ത് സിംഹത്തെപ്പോലെ ഗര്‍ജിച്ചു. അന്ന് പൂച്ചയെപ്പോലെ പുറകില്‍ നിന്നവര്‍ പിന്നെപ്പിന്നെ മൈക്കുവച്ച് ഗര്‍ജിക്കാന്‍ തുടങ്ങി. മഞ്ചേരിയിലും പൊന്നാനിയിലും കസേരകൊടുക്കാതെ പഴയ സിംഹങ്ങളെ ഓടിച്ചുവിട്ടു. സടകൊഴിഞ്ഞ് പട്ടിണികിടന്ന് കണ്ണീരൊഴുക്കി മറഞ്ഞുപോയ ആ നേതാക്കളെക്കുറിച്ച് ചരിത്രപുസ്തകവുമില്ല; പാഠപുസ്തകവുമില്ല- അഥവാ ആരെങ്കിലും എഴുതിയാല്‍ ലീഗിന്റെ ചുണക്കുട്ടന്മാര് വാരിയിട്ട് കത്തിച്ചുകളയും.
ReplyDeleteകണ്ണൂരില്‍ ലീഗ് കുട്ടികള്‍ ആക്രമിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ നേതാക്കളെയാണ്. കാസര്‍കോട്ട് മാര്‍ക്സിസ്റ്റുകാരെ തരത്തിന് കിട്ടാത്തതുകൊണ്ട് സ്വന്തം നേതാക്കളെത്തന്നെ പിടിച്ചു. ഇ ടി ബഷീര്‍ ഇടി കിട്ടിയ ബഷീറായി. കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (കെ പി എ) മജീദിന് അതുകണ്ട് ചിരിക്കാന്‍ കഴിഞ്ഞില്ല-ചിരി വരുംമുമ്പ് മുഖമടച്ച് സ്നേഹതാഡനം കിട്ടി. കാസര്‍കോട്ട് അങ്കം നടക്കുമ്പോള്‍ കോഴിക്കോട്ടുകാര്‍ നോക്കിയിരിക്കാന്‍ പാടില്ല. അവിടെ പി കെ കെ ബാവയുടെ വീട്ടിലേക്കാണ് അണികള്‍ ആമോദത്തോടെ വാടാപോടാ പാടി മാര്‍ച്ചുചെയ്തത്. ആവേശം മൂത്താല്‍ പച്ചക്കൊടി വിമാനത്താവളത്തില്‍ മാത്രമല്ല, സ്വന്തം നേതാവിന്റെ നെഞ്ചത്തും കുത്തും.
ReplyDeleteസ്വാധീനമില്ലാത്തിടത്തെല്ലാം ലീഗ് നല്ല പാര്‍ടിയാണ്. ഉദാഹരണത്തിന് തിരുവനന്തപുരത്ത്. ആര്‍ക്കും ഒരു ശല്യവുമില്ല. അംഗത്വം പത്തില്‍ കൂടിയ ഇടത്തുമാത്രമേ പ്രശ്നമുള്ളൂ. മലപ്പുറംമുതല്‍ മലപ്പുറംവരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശത്ത് ലീഗുതന്നെ രാജാവ്. കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോട്, വയനാട് തുടങ്ങിയ കരഭൂമികളില്‍ നാഷണല്‍ ഹൈവേയ്ക്കിരുവശവും അവിടവിടെ ചില ലീഗ് ബാധിത പ്രദേശങ്ങളുണ്ട്. വാഹനം കത്തിക്കല്‍ , വീടിനു തീയിടല്‍ , പോസ്റ്റര്‍ പറിക്കല്‍ , കൊടിമരം തകര്‍ക്കല്‍ , ബസ് സ്റ്റാന്‍ഡിലും കടത്തിണ്ണയിലും കാത്തിരുന്ന് പെണ്‍കിടാങ്ങളെ കണ്ണെറിയല്‍ , തിരിച്ച് കടക്കണ്ണുകൊണ്ടെങ്കിലും ഒരേറ് കിട്ടിയില്ലെങ്കില്‍ സദാചാരപ്പൊലീസ് കളിക്കല് തുടങ്ങിയ ചെറുകിടചില്ലറ പരിപാടികളാണ് അണികളുടെ മുഖ്യഉപജീവന മാര്‍ഗം. ഇതൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൊല്ലത്തിലൊരിക്കല് മാവേലി വരുന്നതു പോലെ കുഞ്ഞീക്ക വരും. അന്ന് ഉത്സവമാണ്. കല്ലേറ്, പൊലീസിനെ ഇടിക്കല് , തെറിവിളി, റോഡ് തടയല്‍ തുടങ്ങിയ പരിപാടികള്‍ പച്ചക്കലാകാരന്മാര്‍ അവതരിപ്പിക്കും. പരിപാടി വിജയിപ്പിച്ച് കുഞ്ഞീക്ക പോയാല്‍ കുറെനാള്‍ ഇളക്കം തുടരും.
ReplyDeleteവയറ്റിളക്കം പിടിച്ച പോത്ത് പോയ വഴിയൊക്കെ തൂറി നാറ്റിചത് പോലെ മുഴുവനും താങ്കളുടെ കമന്റാണല്ലോ സുഹുര്ത്തെ?സ്വാധീനം ഇല്ലാത്ത സ്ഥലത്ത് എല്ലാ പാര്ടിക്കാരും താങ്കള്‍ പറഞ്ഞത് പോലെ നല്ല പാര്‍ടിയാണ്.ബി ജെ പി ആയാലും കൊണ്ഗ്രസ്സായാലും സി പി എം ആയാലും എല്ലാം ഒന്ന് തന്നെ.ഞാന്‍ ഒരു ലീഗുകാരന് അല്ല,ലീഗിനെ കിട്ടുന്ന അവസരങ്ങളില്‍ വിമര്‍ശിക്കാറുണ്ട്,എന്ന് വെച്ചു ചുമ്മാ അടിസ്ഥാന രഹിതമായി താങ്കള്‍ ഉന്നയിച്ചത് പോലെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ കണ്ണില്‍ ജമ അത്ത് കണ്ണട വെക്കേണ്ടി വരും.സി പി എമ്മിനും ആര് എസ് എസ്സിനും സ്വാധീനമുള്ള എന്റെ നാട്ടില്‍ സദാചാര പോലിസ് ഈ പറഞ്ഞ പാര്‍ടികള്‍ തന്നെയാണ്.അല്ലാതെ ലീഗല്ല,തല്ലുണ്ടാക്കുന്നതും തമ്മില്‍ കൊല്ലുന്നതും കല്ലെറിയുന്നതും ,പോസ്റര്‍ കീറുന്നതും കോടി മരം പിഴുതു മാറ്റുന്നതും ഇവരൊക്കെ തന്നെ.ആരും ആരെക്കാള്‍ മോശമല്ല.ലീഗ് നല്ലൊരു പാര്‍ടിയല്ല എന്ന വസ്തുത അന്ഗീരിക്കുംപോള് തന്നെ,നല്ല നേതാക്കള്‍ ആ പാര്‍ടിയില്‍ ഉണ്ട് എന്ന വസ്തുത മറക്കാതിരിക്കുക.മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും എന്ന പോലെ കേരളത്തില്‍ മുസ്ലിംകള്ക്ക് പീഡനം അനുഭവിക്കേണ്ടി വരാത്തത് ലീഗുകാരുടെ കഴിവ് തന്നെയാണ്.ഒരു കമ്യുണിസ്റ്റ് തത്വശാസ്ത്രം ( സി പി എം, സി പി ഐ അല്ല ) ഇഷ്ടപെടുന്ന വ്യക്തി എന്ന നിലയില്‍ ലീഗിന്റെ സ്വാദീനം കൊണ്ട് ചില കാര്യങ്ങളില്‍ എങ്കിലും മുസ്ലിംകള്ക്ക് ഗുണം ഉണ്ടായി എന്ന കാര്യം അന്ഗീരിക്കുവാന് എനിക്ക് മടി ഉണ്ടായിട്ടില്ല.അന്ധമായ രാഷ്ട്രീയ വിരോധം വെച്ചു ലീഗിന്റെ പുലയാട്ടു പറയുന്ന താങ്കള്‍ കാര്യങ്ങളെ അതിന്റെ യാഥാര്‍ത്യ ബോധത്തോടെ കാണുവാന്‍ ശ്രമിക്കുക.
Deleteലീഗിനെ താങ്ങാന്‍ സര്‍വഥാ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണ്. ചാക്കുകണക്കിന് വാര്‍ത്തകള്‍ മുഖ്യന്റെ ഓഫീസില്‍നിന്ന് ലീഗ് സമാധാന നായകര്‍ക്കായി പ്രവഹിക്കും. അളിയന് റൗഫ്, ഐസ്ക്രീം, കോടതിക്ക് കോഴ, അഴിമതി തുടങ്ങിയ അശ്ശീല പദങ്ങളൊന്നുമില്ലാത്ത ആ വാര്‍ത്ത തൊട്ടുകൂട്ടാന്‍ ചമ്മന്തിപോലുമില്ലാതെ ഭക്ഷിക്കാന്‍ നമ്മുടെ മാമ പത്രങ്ങള്‍ (മാതൃഭൂമി, മനോരമ) തയ്യാറാണ്. സെല്‍ഭരണമെന്നപോലെ പാര്‍ടിക്കോടതി എന്ന പുതിയ പാഷാണം. പാര്‍ടിക്ക് അങ്ങനെയൊരു കോടതിയുണ്ടെങ്കില് അതില്‍ ഇത്തരം മാമാമാര്‍ക്ക് കിട്ടുന്ന ശിക്ഷ എന്തായിരിക്കും എന്ന് ഭാവനയില്‍ കാണുന്നത് ഒരു ഓര്‍ഡിനന്‍സിലൂടെ നിരോധിക്കാന്‍ സമക്ഷത്തിങ്കല്‍ ദയയുണ്ടായേക്കും.
ReplyDeleteഅടി തടുക്കാം; ഒടി തടുത്തുകൂടാ, അടിയോളം ഒക്കുമോ അണ്ണന്തമ്പി, അടിച്ചതിനുമേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും തുടങ്ങിയ കുറെ അടിച്ചൊല്ലുകള്‍ "പഴഞ്ചൊല്‍മാല"യില്‍ കാണുന്നുണ്ട്. ഒരു അടിക്കോടതിയും തുടങ്ങണം.
ReplyDeleteഎന്തിനാ ബഷീറെ, "കമ്പനിയുടെ സെയില്‍സ് ഡിവിഷനില്‍ സ്ഥിരമായി വരാറുള്ള ചെറുപ്പക്കാരന് ഇന്നലെ എന്നോട് ചോദിച്ചു. കയ്യില്‍ എപ്പോഴും ഒരു ചന്ദ്രിക പത്രം കൊണ്ടുനടക്കുന്ന ആളായതിനാല്‍ കറകളഞ്ഞ ലീഗുകാരനാണ്" ഇത്ര വളച്ചുകെട്ടി മൂക്ക് പിടിക്കണോ? ഇത് താന്‍ തന്നെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്.
ReplyDeleteഉമ്മന്‍ചാണ്ടിക്ക് പ്രശ്നമില്ല, ലീഗിന് ഒരു മന്ത്രികൂടി ആവുന്നതില്‍ പ്രശ്നമുള്ളത് ചെന്നിത്തലക്കാണ്. ന്യൂനപക്ഷം എന്ന് കേള്‍ക്കുമ്പോ തന്നെ അയാള്‍ക്ക് ചൊറിച്ചില്‍ തുടങ്ങും. (കേന്ദ്ര പ്രതിരോധ മണ്ട്ത്രിക്കും ഏതാണ്ടിതൊക്കെ തന്നെയാണ്). പിന്നെ കുഞാപ്പാടെ ഇപ്പോഴത്തെ ചിന്ത ആരുടെ വകുപ്പെടുത്ത് അലിക്കാക്ക് കൊടുക്കും എന്നതാണ്. മുനീര്‍ സാഹിബിനു ഇനി ഒന്നോരണ്ടോ വകുപ്പെ കയിലുള്ളൂ. അതു മൂപ്പര് വിട്ടുകളിക്കില്ല.
ReplyDeleteഎന്തിന് രണ്ട്; ഒന്നു പോരേ എന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ ലോകത്തോട് ചോദിക്കുന്നത്. വലിയൊരു ചോദ്യമാണ്. ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗിന് എന്തിനാണ് രണ്ട് സെക്രട്ടറിമാര്‍ ? കുഞ്ഞാലിക്കുട്ടി ഏകസെക്രട്ടറിയായിരുന്നപ്പോള്‍ ഒന്നു മതിയോ എന്ന് ആരും ചോദിച്ചതല്ല. ആ ഇമ്മിണി ബല്യ ഒന്നിനുപകരം രണ്ടു സെക്രട്ടറിമാരായപ്പോഴും ഇങ്ങനെയൊരു സന്ദേഹം ഉണ്ടായതല്ല. ഇപ്പോഴാണ് ബഷീറിന് സംശയരോഗം പിടിപെടുന്നത്. യഥാര്‍ഥത്തില്‍ ഇങ്ങനെയായിരുന്നില്ല ചോദ്യം വരേണ്ടിയിരുന്നത്. എന്തിന് മറ്റൊരു സെക്രട്ടറി; ഞാന്‍ മാത്രംപോരേ എന്നാണ്. കെ പി എ മജീദ് സെക്രട്ടറിയായിരുന്നാല്‍ മതി എങ്കില്‍ ആരോടും ഒന്നും ചോദിക്കാതെ ബഷീര്‍ സ്ഥാനത്യാഗംചെയ്ത് എംപി പാസുംകൊണ്ട് വണ്ടികയറുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ്, ബഷീറിന്റെ ചോദ്യം വളര്‍ന്നുവളര്‍ന്ന് ഒരു വല്യ ചോദ്യമായി മാറുന്നത്.
ReplyDeleteസമ്മതിക്കേണ്ടത് പുലിക്കുട്ടിയെത്തന്നെയാണ്. പുലിക്കുട്ടിയെന്ന് പറഞ്ഞപ്പോള്‍ പലരും ചോദിച്ചത് പാര്‍ടിനേതാവിനെ മൃഗത്തോടുപമിക്കുന്നത് ശരിയാണോ എന്നാണ്. സി എച്ച് മുഹമ്മദുകോയയെ സമുദായോദ്ധാരകന്‍ എന്നാണ് വിളിച്ചിരുന്നത്. ലീഗ് എന്ന പാര്‍ടിയുടെ എക്കാലത്തെയും നേതാവായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെ അനുയായികള്‍ പക്ഷേ അത്തരം പൊല്ലാപ്പ് പേരൊന്നും വിളിച്ചില്ല. പുപ്പുലിയെന്നു വിളിച്ചു. പലരും കളിയാക്കിയെങ്കിലും പേര് അന്വര്‍ഥമാണ്. ഭരണത്തിലും സംഘടനയിലും കോടതിയിലും എല്ലാം പുള്ളിക്കാരന് പുലിതന്നെ. ഏതു പ്രതിസന്ധിയെയും മുള്ളെടുക്കുന്ന ലാഘവത്തോടെ വലിച്ചു ദൂരെക്കളയും. എത്രവലിയ കേസും നിസ്സാരമായി ഒതുക്കിക്കെട്ടും. ഇതിലും വലിയ വെടിക്കെട്ടു കണ്ട് ഞെട്ടിയിട്ടില്ല.
ReplyDeleteഇപ്പോള്‍ വന്ന ഇ-മെയില്‍ പ്രതിസന്ധിക്കുമുന്നില്‍ കുത്തിയിരുന്നു പോകുമെന്നു കരുതിയവര്‍ക്കാണ് തെറ്റിയത്. ഇ-മെയിലിന്റെ കഥ എക്സ്പ്രസ് മെയിലിന്റെ വേഗത്തില്‍ ചുരുട്ടി കൊട്ടയിലെറിഞ്ഞു. ശ്രീരാമന് വനവാസത്തിനുപോയപ്പോള്‍ ഭരതന് രാജ്യം ഭരിച്ചത് ജ്യേഷ്ഠന്റെ ചെരുപ്പുകള്‍ സിംഹാസനത്തില്‍ വച്ചുകൊണ്ടാണ്. ഇവിടെ കുഞ്ഞാലിക്കുട്ടി ഭരണവാസത്തിന് പോകുമ്പോള്‍ മജീദ് സെക്രട്ടറിയുടെ സിംഹാസനത്തിലിരിക്കുന്നു. അബ്ദുള്‍ വഹാബും സമദാനിയുമെല്ലാം അരിശപ്പെട്ടാലെന്ത്; ഇ ടി മുഹമ്മദ് ബഷീര്‍ വിലപിച്ചാലെന്ത്-മജീദ് കുലുങ്ങുകയേ ഇല്ല. ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നത് ഇ-മെയില്‍ കാര്യം നിസാരമല്ല എന്നാണ്. ഈ പറച്ചില് കേട്ട് പലരും കിനാവുകാണുന്നുണ്ട്, ലീഗില്‍ കുഴപ്പം വരുന്നുവെന്ന്. പണ്ട് ഇങ്ങനെ വല്ലതും വന്നാല്‍ കോഴിക്കോട്ട് ബിരിയാണിയുടെ ചെലവ് കൂടുമായിരുന്നു. പാണക്കാട്ടെ തങ്ങളുടെ ചുമലില്‍ തീരുമാനത്തിന്റെ കെട്ട് വച്ചുകൊടുത്ത് അനുയായികള്‍ ബിരിയാണി തിന്ന് പിരിയും. അത് നല്ലൊരേര്‍പ്പാടാണ്. തീരുമാനം എന്തായാലും തങ്ങളുടെ നാവില്‍നിന്നാണ് വരിക.
ReplyDeleteമുടക്കം വരാതെ അത്തരം പരിപാടി മുന്നോട്ടുപോയവാറെ ഏച്ചുകെട്ടിയ യുഡിഎഫ് മന്ത്രിസഭ വന്നു. ഒരാള്‍ക്ക് ഒരുപദവി എന്നത് വെറുതെ പറഞ്ഞതാണ്. അത് വിനയാകുമെന്ന് വന്നു. അതോടെ പിളര്പ്പിലൂടെയാണ് സംഘടനാ പ്രശ്നം പരിഹരിച്ചത്-ഭിന്നിപ്പിച്ച് ഭരിക്കല്‍ . മന്ത്രിപദവിയും വേണം; പാര്‍ടിയുടെ കടിഞ്ഞാണും വേണം. അതിനുകണ്ട ബുദ്ധിയാണ് ജനറല്‍ സെക്രട്ടറി എന്ന ഒന്നിനെ രണ്ടാക്കല്‍ . മുനീറിനെ ഒതുക്കാനും അതുതന്നെ ചെയ്തു-തദ്ദേശ ഭരണവകുപ്പിനെ രണ്ടാക്കി. രണ്ടെന്നു കണ്ടളവിലുണ്ടായ ചിരിയാണ് പുലിച്ചിരി. പഞ്ചായത്ത് വകുപ്പില്‍നിന്ന് നഗരകാര്യമെടുത്ത് സ്വന്തമാക്കിയപോലെ, സെക്രട്ടറിസ്ഥാനം പകുത്തെടുത്ത് ഒരു പകുതിയെ സ്വന്തം തൊഴുത്തില്‍ കൊണ്ടുവന്ന് കെട്ടി. ആ പാതിസ്ഥാനത്തിന് കരുവള്ളി പാത്തിക്കല്‍ അബ്ദുള്‍ മജീദ് അഥവാ കെ പി എ മജീദ് എന്നൊരു പേരും കൊടുത്തു. മജീദ് മഞ്ചേരിയില്‍ തോറ്റത് ഒരു കുറ്റമല്ല. ബഷീറും പണ്ട് തോറ്റതാണ്. കുറ്റിപ്പുറത്തെ തോല്‍വിയേക്കാള്‍ വലിയൊരു തോല്‍വിയുണ്ടോ-എല്ലാവരും തോറ്റവര്‍തന്നെ. ചിലചില പൊല്ലാപ്പുകള്‍ എവിടെയും ഉണ്ടാകും. പി സി ജോര്‍ജ്, വി എം സുധീരന് എന്നൊക്കെയാണ് ആ പ്രതിഭാസത്തെ വിളിക്കുക. അങ്ങനെയൊരു പൊല്ലാപ്പായ ബഷീറിനെ പൊന്നാനിയില്‍ നിന്ന് ഡല്‍ഹിക്ക് വിട്ടത് ശല്യം ഒഴിവാക്കാനാണ്. അതു മനസിലാക്കി പെരുമാറുന്നില്ല എന്നതാണ് പ്രശ്നം.
ReplyDeleteകര്‍മ്മണ്യേ ശല്യക്കാരനെങ്കിലും പെരുമാറ്റം കാണുമ്പോള്‍ തോന്നുക "ഇമ്മട്ടിലാരാനും ഭൂമീലുണ്ടോ, മാനത്തീന്നെങ്ങാനും പൊട്ടിവീണോ" എന്നാണ്. എന്തൊരു ഭവ്യത; വിനയം-ലാളിത്യം. ലീഗില്‍ കൂര്‍ത്ത നഖവും ദംഷ്ട്രയുമുള്ള ഒരു പുലിയും പിന്നെ കുറെ ആട്ടിന്കുട്ടികളും എന്നാണ് വയ്പ്. പുലി കഷ്ടപ്പെട്ട് വേട്ടയാടിക്കൊണ്ടുവരുന്ന ഇര വിഴുങ്ങാന്‍ അജവൃന്ദം നിരനിരയായി നില്ക്കും. അതില്‍ മുനീറും ബഷീറും ഞാന്‍മുമ്പന്‍ , ഞാന്‍മുമ്പന്‍ കളിക്കും. തിരിഞ്ഞുനിന്ന് പുലിയെ പൂച്ചയാക്കുന്ന വര്‍ത്തമാനം പറയും. പെരുത്ത് നല്ല പാര്‍ടിയായതുകൊണ്ട് എല്ലാവര്ക്കും അടിസ്ഥാന സ്വഭാവം ഒന്നുതന്നെ. ആര്‍എസ്എസിന്റെ ഫാസിസത്തിനെതിരെ പുസ്തകമെഴുതിയശേഷം തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് പണംകൊടുത്ത് വോട്ടുവാങ്ങാന്‍ മുനീറിന് ആദര്‍ശപ്പേടിയില്ല. അതുകഴിഞ്ഞ് നേരെ വണ്ടികയറി അമേരിക്കന്‍ സായ്പന്‍മാര്‍ക്കടുത്ത് ചെന്ന്, എന്‍ഡിഎഫിന്റെ കുട്ടിയാണ് കുഞ്ഞാലിക്കുട്ടിയെന്നും പറയാം. അടിയെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കും. ആരാണ് മുമ്പന്‍ എന്ന ചോദ്യത്തേക്കാള്‍ ആരാണ് യഥാര്‍ഥ പുലി എന്നു ചോദിക്കുന്നതാണ് നല്ലത്. എല്ലാം പുലികള്തന്നെ. ഇന്ത്യന്‍ യൂണിയന് പുപ്പുലി ലീഗാണ് പാര്‍ടി.
ReplyDeleteപ്രതിസന്ധി കണ്ട് ആരും പരിപ്പുവേവിക്കേണ്ടതില്ല. ബാബറി മസ്ജിദ് ആര്‍എസ്എസുകാര്‍ തകര്‍ത്തപ്പോള്‍ ഭരണത്തിന്റെ അടുപ്പത്ത് ബിരിയാണിയരി വേവിച്ച കൂട്ടരാണ്. ഭരണമോ സമുദായമോ എന്ന് ചോദിച്ചാല്‍ ഭരണം അല്ലെങ്കില്‍ മരണം എന്നുത്തരം കിട്ടും. ഭരണം കുഴപ്പത്തിലാകുമ്പോള്‍ സമുദായം വേണം. വലിയൊരു കേസ് വരുമ്പോള്‍ നാദാപുരത്ത് ബോംബുപൊട്ടിക്കും; കാസര്‍കോട്ട് വെടിവയ്പിക്കും. ഓരോരുത്തര്‍ക്ക് അര്‍ഹതയുള്ളത് കിട്ടുമെന്നാണ് പ്രമാണം. ഉമ്മന്‍ചാണ്ടിക്ക് ഇതിലും വലിയത് ഇനി എന്ത് കിട്ടാന്‍ . കന്യാകുമാരിക്കപ്പുറം ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗെന്നാണ് പേര്. മലപ്പുറം മുതല്‍ മലപ്പുറംവരെ കേരളാസ്റ്റേറ്റ് മുസ്ലിംലീഗെന്ന്. ഇങ്ങനെ രണ്ടുപേരുള്ള പാര്‍ടിക്ക് രണ്ട് ജനറല്‍ സെക്രട്ടറിയും ആകാം. പറ്റില്ലെന്നുണ്ടെങ്കില്‍ ഇ ടി മുഹമ്മദ് ബഷീര്‍ രാജിവച്ച് മാതൃക കാട്ടട്ടെ. അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് നിയന്ത്രിക്കുന്ന ദേശീയപാര്‍ടിയുടെ ഹരിതാഭമായ വളര്‍ച്ച അങ്ങനെ സുരഭിലമാകട്ടെ. ഏണി, കയറിപ്പോകാന്‍ മാത്രമല്ല, നുഴഞ്ഞ് കയറാനും കയറുമ്പോള്‍ പിണയാനുമുള്ളതാണ്. മാറാട് കേസിന്റെ പുതിയ വിവരം വരുമ്പോള്‍ ഏത് ഏണിയില്‍ കയറിയാണാവോ രക്ഷപ്പെടുക?
ReplyDeleteഎഴുതി എഴുതി ക്ഷീണിച്ചു കാണും, ഒരു ഗ്ലാസ് നാരങ്ങാ വെള്ളം എടുക്കട്ടെ? :)
Deletekaalidaasan അല്ലെ വേഷം മാറി മലക്കായി വന്നിട്ടുള്ളത്?
Deleteമുസ്ലിം ലീഗിന്റെ അഞ്ചാം മത്രി സ്ഥാനം ആഭിസാരികയായി. ഐ മീന്‍ കറിവേപ്പില. കോഴി ബിരിയാണിയിലെ കറിവേപ്പില ..
ReplyDelete@മുപ്പത്തൊന്‍പത് എം എല്‍ എ മാരുള്ള കോണ്‍ഗ്രസ്സിനു പന്ത്രണ്ടു മന്ത്രിമാര്‍ ഉണ്ടെങ്കില്‍ ഇരുപതു എം എല്‍ എ മാരുള്ള ലീഗിന് ചുരുങ്ങിയത് ആറ് മന്ത്രിമാര്‍ വേണ്ടേ എന്നതാണ് ചോദ്യം.
ReplyDeleteപതിനാലു ജില്ല ഉള്ള കേരളത്തില്‍ ഒരു ജില്ലയില്‍ ഒരു മന്ത്രി എങ്കിലും വേണ്ടേ?
പതിനാലു ജില്ല ഉള്ള കേരളത്തില്‍ ഒരു ജില്ലയില്‍ ഒരു മന്ത്രി എങ്കിലും വേണ്ടേ?
Deleteഅത് കല്ല് കുടിച്ചു ബോധമില്ലാതെ വോട്ടു ചെയ്യുമ്പോള്‍ ആലോചിക്കണമായിരുന്നു (കടപ്പാട് :പിണറായി )
ഈ സ്താനമാനങ്ങൾകുള്ള കളിക്ക് ലീഗ്!!
ReplyDeleteമാണി അഛായന്റെ കെരളാ കോൺഗ്രസിനു പടിക്ക്"
ആ Malak നോട് വയറിളക്കത്തിനുള്ള വല്ല ഗുളികയുമുണ്ടേല് അല്പം വാങ്ങിച്ചു കഴിക്കാന്‍ പറ.
ReplyDeleteha ha ha ...:)
Deleteഈ വയറിളക്കമരുന്ന് എനിക്കും ഇഷ്ടപ്പെട്ടു. ha..ha..
Deleteg g
Delete@വഴിപോക്കന്
ReplyDeleteലീഗിന്റെ ചെലവിലാണ് യുഡിഎഫ് ഭരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടിക്ക് പറയാം. കോണ്‍ഗ്രസ് സമ്മതിക്കില്ല. കഷ്ടപ്പെട്ട് 20 സീറ്റും വാങ്ങി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി കസേരയില്‍ പ്രതിഷ്ഠിച്ച ലീഗിന്റെ പടനായകന് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററില്‍ പച്ചപ്പട കരി ഓയില്‍ വാരിയൊഴിക്കുന്ന മധുരമനോജ്ഞ കാഴ്ചയാണ് മങ്കടയിലുണ്ടായത്. മങ്കടയിലെ മച്ചാന് പെരിന്തല്‍മണ്ണയില്‍ ചെന്ന് ജയിച്ചു നിയമസഭയിലെത്തിയാല്‍ അവിടെ വിളമ്പിവച്ചിട്ടുണ്ടാകും മന്ത്രിസ്ഥാനമെന്നാണ് മോഹിപ്പിച്ചിരുന്നത്. അങ്ങനെയാണ് അലിയുടെ പട്ടാളം പച്ചക്കുപ്പായം ഇട്ടത്. കുപ്പായം മാറിയതു മിച്ചം. അലിക്കു മുന്നില്‍ കോണി കാണാനില്ല. ലീഗിന് ആകെ കിട്ടിയത് നാലു മന്ത്രിസ്ഥാനമാണ്. ലീഗ് ഇല്ലെങ്കില്‍ കോണ്‍ഗ്രസ് കേരളത്തിലാകെ പത്തു സീറ്റ് തികയ്ക്കില്ലായിരുന്നു. എന്നിട്ടും അഞ്ചാം മന്ത്രിപദവുമില്ല; ചീഫ്വീപ്പ് പദവിയുമില്ല-എന്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പോലുമില്ല. പണ്ട് 1960ല്‍ ലീഗിനെ മന്ത്രിസഭയിലെടുക്കാത്ത കോണ്‍ഗ്രസുകാര്‍ ലീഗ് നേതാവിനെ സ്പീക്കറാക്കാന്‍ തൊപ്പി ഊരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയെ നെഹ്റു വിളിച്ചത് ചത്ത കുതിരയെന്നാണ്. ചത്ത കുതിരയായാലും കോവര്‍ കഴുതയായാലും ലീഗിനെ ഇന്നത്തെ കോണ്‍ഗ്രസ് വിടില്ല.
ലീഗിന് എന്നിട്ടും ഊണ് ഉമ്മറപ്പടിയില്‍ തന്നെ. കോണ്‍ഗ്രസ് ആപ്പ് വിദഗ്ധമായി ഊരിയിരിക്കുന്നു. ലീഗിന്റെ വാല് കുരുങ്ങിക്കിടപ്പാണ്. വലിയ കക്ഷിയെന്നൊക്കെ പറയാമെന്നേയുള്ളൂ. ലീഗ് വേണമെങ്കില്‍ കോണ്‍ഗ്രസിനെ സേവിച്ചുകൊള്ളുക; കിട്ടുന്നതു വാങ്ങി തൃപ്തിപ്പെട്ടുകൊള്ളുക. കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിയായാല്‍ മതി. മുനീറിന് വകുപ്പില്ലെങ്കിലും സാരമില്ല-കൊടിവച്ച കാറുമതി. അതിനിടയില്‍ പാവപ്പെട്ട ലീഗുകാരന്റെയും ഹൈദരലി ശിഹാബ് തങ്ങളുടെയും മഞ്ഞളാംകുഴി അലിയുടെയും ശബ്ദത്തിനെന്തു വില. നാണംകെട്ടത് പാണക്കാട്ടെ തങ്ങളാണ്. പണ്ട് വെള്ളിത്താലത്തിലാക്കി കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ മന്ത്രിസ്ഥാനം കൊണ്ടുകൊടുക്കുമായിരുന്നു. ഇക്കുറി തങ്ങള്‍ കോട്ടയത്ത് ചെല്ലേണ്ടിവന്നു. മലപ്പുറത്ത് തിരികെച്ചെന്ന് അഞ്ചു മന്ത്രിമാരെ സ്വയം പ്രഖ്യാപിച്ചു. തങ്ങളുടെ വാക്കാണ് വാക്കെന്ന് ലീഗുകാര്‍ പണ്ടൊക്കെ കരുതിയിരുന്നു. ഇപ്പോള്‍ ആ വാക്ക് പഴയ ചാക്കിനു സമം. യഥാര്‍ഥ ചാക്ക് കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണ്. പാണ്ടിക്കടവത്ത് തറവാട്ടിലാണ് തീരുമാനം വിരിയുന്നത്. അഞ്ചാംമന്ത്രി അലിയാണെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ അഞ്ചാം മന്ത്രിയേ ഇല്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. പാര കൊള്ളേണ്ടിടത്ത് കൊണ്ടെന്ന് ഉറപ്പാക്കിയ ചെന്നിത്തല ചിക്കാഗോക്ക് പറന്നു.
ReplyDeleteമലാകെ ....വായിച്ചു മടുത്തു. ഒരവസരം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നോ...മുഴുവന്‍ എഴുതിതീര്ക്കല്ലേ.ഇനിയും അവസരം വരും ..ലീഗുകാരെ കിട്ടിയാല്‍ അരച്ചുകുടിക്കാനുള്ള അരിശമുണ്ടല്ലോ പാവപ്പെട്ടവന്മാര് ജീവിച്ചു പോയിക്കോട്ടേ ....
Deleteനിര്‍ത്തി നിര്‍ത്തി പോസ്റ്റൂ എന്നാലല്ലേ ഗുമ്മു വരൂ..ഒരു ഗാപ് താ കോയ,മറുപടി ടൈപ്പാന്‍ നോക്കുമ്പോള്‍ ദാണ്ടേ കിടക്കുന്നു അടുത്തത്.അല്ല ഇന്ന് ഇതിനായി ഇറങ്ങി തിരിച്ചതാണോ?
Deleteഇപ്പോഴെങ്കിലും മലപ്പുറം ലീഗുകാര്‍ക്ക് കാര്യംപുടികിട്ടിയാ നിങ്ങള്‍ അന്താരാഷ്ട്രപാര്ട്ടിയെന്ന് അഹങ്കരിക്കുന്ന പാര്‍ട്ടിയുടെ വില ആരുടെയെങ്കിലും പ്രഷ്ടം താങ്ങിയല്ലാതെ നില നില്പില്ല.ലീഗ് മന്ത്രിമാരെ പിന് വലിക്കാനുള്ള നട്ടെല്ല് പാണക്കാട്ട് ആണായി പിറന്നവരാര്ക്കും ഇല്ലെന്ന് ഉമ്മനും ചെന്നിത്തലയ്ക്കും നന്നായി അറിയാം അതിന് പ്രധാന കാരണം ഒരു ഐസ്ക്രീം കുട്ടിയാണെന്ന് ഏത് കൊച്ചുകുട്ടിയ്ക്കും അറിയാം മന്ത്രിസ്ഥാനം പോയാല്‍ പിറ്റേദിവസം ലീഗീലെ കഴുതപുലി പൂജപ്പുരയ്ക്കോ വെല്ലുരോ പോകേണ്ടിവരും പൂജപ്പുരയാണെങ്കില് ഇറ്റലിക്കാര്‍ തിന്നിട്ടുകളയുന്ന കോഴിയുടെ എല്ലെങ്കിലും കിട്ടും
Deleteഇനിയെങ്കിലും നിങ്ങള്‍ക്ക് നല്ലബുദ്ധി തോന്നട്ടെ...............
അധികാരം ഉമ്മന്‍ചാണ്ടിക്കെങ്കില്‍ അതു നിലനിര്‍ത്താനുള്ള പാടും ഉമ്മന്‍ചാണ്ടി തന്നെ ചുമക്കട്ടെയെന്ന് ചെന്നിത്തലയുടെ മതം. മഞ്ഞാളംകുഴി അലിയിപ്പോള്‍ മുന്‍ നിയുക്ത അഞ്ചാം മന്ത്രിയാണ്. ഇങ്ങനെയൊരു അവസ്ഥ പണ്ട് വീരേന്ദ്രകുമാറിനേ വന്നിട്ടുള്ളൂ. വീരന് പക്ഷേ, ഒരു ദിവസമെങ്കിലും മന്ത്രിയായി. അലിക്ക് ഇനി എന്നുവരും ആ സുദിനം?
ReplyDelete@വഴിപോക്കന് | YK
ReplyDeleteസത്യം വളച്ചൊടിക്കാം അല്ലെങ്കില്‍ മൂടി വക്കാം പക്ഷെ എന്നും അത് അങ്ങനെ തന്നെ ആവണമെന്നില്ല. സത്യം പറയുന്നവരെ ആര്‍ക്കും ഇഷ്ടപ്പെടണമെന്നും ഇല്ല. അവര്‍ക്ക് മറ്റുള്ളവര്‍ മുഘേന വയറിളക്കം വരാം അതുപോലെ മറ്റു പലതും വരാം. എന്നാല്‍ ഞാന്‍ പറഞ്ഞത് സത്യം അല്ലെന്നു തോന്നുന്നുന്ടെങ്ങില്‍ അന്വേഷിച്ചു മനസിലാക്ക്. എന്നിട്ട് പറ്റുമെങ്ങില് എനിക്കും കൂടി പറഞ്ഞു തരൂ... അതല്ല! അറിവില്ലാതെ ഞാന്‍ എന്തെങ്ങിലും പറഞ്ഞതാണെങ്കില്‍ ക്ഷമിക്കൂ സോധരെ....
ee malak basheerkka thanne peru matty ezhuthunnathano????
Deleteno. this is kaalidaasan.
Deleteപുതിയതങ്ങള് കാണിച്ച വിഡ്ഢിത്വം ആണ് അഞ്ചാം മന്ത്രി പ്രഖ്യാപനം.ആരോ തങ്ങളെ കുടുക്കി എന്നുവേണം മനസ്സിലാക്കാന്‍.ഒന്നാമത് യു.ഡി.എഫ് ചര്ച്ചകള്ക്കുമുമ്പു മഞ്ഞളാംകുഴി അലിയുടെ പേര് പ്രഖ്യാപിക്കാന്‍ പാടില്ലായിരുന്നു.അലിയെ മന്ത്രിയാക്കി മുനീറിനെ പുറത്തുനിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടി കളിച്ചകളിയാണ് ഇപ്പോള്‍ തിരിച്ചടിച്ചത്.തന്റെ ടി.വി.യിലൂടെ യു.ഡി.എഫിന്റെ ശവക്കുഴിതോണ്ടിയ മുനീര്‍ ചെയര്മാന് സ്ഥാനം രാജിവെച്ചു മന്ത്രിയാകാന്‍ വരുമെന്നു ആരും കരുതിയില്ല.അതുവരെ ചെയര്‍മാന്‍സ്ഥാനം കെട്ടിപ്പിടിച്ചുകൊണ്ടിരുന്ന മുനീര്‍ അരമന്ത്രി സ്ഥാനത്തിനുവേണ്ടി ഒരു ഉളുപ്പുമില്ലാതെ സന്ധിചെയ്തു.അലിയുടെ കാര്യത്തില്‍ ദുഖം ഉണ്ട്.ഇനിയെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള തങ്ങള്‍ (കൂടെ നില്‍ക്കുന്നവരെ)കൂടുതല്‍ ശ്രദ്ധിയ്ക്കണം.
ReplyDeleteചെന്നിത്തല മാത്രമല്ല ഉമ്മ൯ചാണ്ടിയും അറിഞ്ഞു കൊണ്ടു ളള കളി കളാണെന്ന്
ReplyDeleteകുഞ്ഞാലിക്കുട്ടി ക്ക് നല്ല പോലെ അറിയാം!! തങ്ങളുടെ മാനത്തേക്കാളും
തൂക്കം കുഞ്ഞാലിയുടെ മാനത്തിനാണെന്ന്
കണ്ടപ്പോള്‍! പത്തൊമ്പതാമത്തെ അടവിറക്കി. ക്യാഹെ സീറ്റ് കോ൯ഹെ തങ്ങള്‍" അത്ര. തന്നെ!!
ലീഗുകാര്‍ ചില്ലു മേടയിലിരുന്ന്
Deleteകല്ലെയരുത്
Mr Ali pls return to Gulf
ReplyDeleteഅല്ലെങ്കിലും മന്മോഹന് സിംഗ് പ്രധാന മന്ത്രി ആയ ശേഷം റബ്ബര്‍ സ്ടാന്പുകളുടെ മൂല്യം വീണ്ടും ഇടിഞ്ഞു.
ReplyDeleteകൊട് കൈ..അതാണ് കമന്റ്!
Deleteമുസ്ലിംലീഗുകാരായ ഞങ്ങള്‍ക്കില്ലാത്ത ബേജാറ് ബഷീര്‍ക്കക്ക് ഉണ്ടോ? എന്നാല്‍ ആ വെള്ളം അങ്ങ് മാറ്റി വെച്ചേക്കു?
ReplyDeleteഏതാണ്ട്ര ഈ malak ..................... ഓന്റെ മജ്ജത്ത് മുലിംകാര് എടക്കും.............ഏതേലും കാലിന്റെ ചോപ്പ് മാറാത്ത സോളി കുട്ടികള്‍ ആയിരിക്കും..........
ReplyDeleteപ്രത്യക്ഷത്തിലല്ലെങ്കിലും, വലതു പക്ഷ ചായ്വുള്ള ഭൂരിപക്ഷ സമുദായത്തിന്റെ നീരസം സമ്പാദിക്കാന്‍ മാത്രമേ ഈ കണക്കിലെ കളി ഉതകു. അഞ്ചാമത് ഒരു മന്ത്രിയെ കൂടെ കിട്ടിയാല്‍ കേരളത്തിലെ ന്യൂന പക്ഷത്തിന്റെ സകലമാന പ്രശ്നങ്ങള്‍ക്കും അറുതി വരുകയല്ല ഏറുകയെ യുള്ളൂ എന്ന് കുഞ്ഞാലിക്കുട്ടി എന്ന രാക്ഷ്ട്രീയക്കാരന് ബോധം ഉണ്ട്.
ReplyDelete1.leeginu 5 th manthri undaayal keralam nannaakumo?
ReplyDelete2. nettalulla aankuttikal aanel raajivekkan para leeg nethakkalodu ?
athinu nettallu venam alathe vaazhapindi alla vendathu
അലി യുടെ കാശൊക്കെ മറ്റവന്മാര് കൊണ്ടുപോയി, ഇപ്പൊ ആശ ഇങ്ങിനെയും, ഒരു കൊല്ലമായില്ലേ !!!
ReplyDeleteഏതായാലും ഒരുകാര്യം ഉറപ്പാ അഞ്ചാംമന്ത്രി വരണമെങ്കില്‍ പുലി പൂജപ്പുരയില്‍ പോകേണ്ടിവരും അതിനോട്ട് ചന്ടിചായന് സമ്മതിക്കുകയുമില്ല അലി (യൂത്ത്കളെ) കുട്ടികളെ കൊണ്ട് എന്ത് കളിപ്പ്ച്ചിട്ടും കാര്യം ഇല്ല
ReplyDeleteവാങ്ങികൊടുത്ത ബിരിയനിയുടെയും ബിയരിന്റെയും കാശു പോയി (ഒപ്പം കൊടുത്ത പോക്കറ്റ് മണിയും)
ഒരു മന്ത്രി കൂടിയുണ്ടാവുക എന്നത് കേരളത്തിന്റെയോ സമുദായത്തിന്റെയോ ഒരു (പതിനാറ്)അടിയന്തിരമായ ആവശ്യമല്ല തന്നെ. ഇതെന്തോ ഒരാനക്കാര്യം മാതിരി വള്ളിക്കുന്നും ഇവിടെ കമന്റെഴുതിയവരും കരുതിയിരിക്കുന്നതെന്ന് തോന്നുന്നു. ഒരാള്‍ മന്ത്രിയായാല്‍ അമ്മന്ത്രിക്ക് അതൊരു തണലാവുമെന്നല്ലാതെ വേറെന്ത് കാര്യം? വിലപ്പെട്ട സമയം ഇത്തരം ട്രാഷ് എഴുതാന്‍ മെനക്കെടുത്തരുതായിരുന്നു എന്നാണ് താങ്കളോടെ ആനത്തലയോളം സ്നേഹം സൂക്ഷിക്കുന്ന ഒരാള്‍ എന്ന നിലയിലുള്ള എന്റെ നിര്‍ദേശം.അല്ലെങ്കിത്തന്നെ പണ്ട് വി.എന്‍. ഗാഡ്ഗില്‍ കല്യാണ്‍ സിംഗ് മന്ത്രിസഭയെക്കുറിച്ചു പറഞ്ഞത് പോലെ, തിരുവനന്തപുരത്തെ ഒരഞ്ചു നില കെട്ടിടത്തില്‍ നിന്ന് താഴേക്ക് തുപ്പിയാല്‍ ഒരു മന്ത്രിയുടെ തലയിലാണ് അത് പോയി പതിക്കുക അതല്ലെങ്കില്‍ അയാളുടെ സ്റ്റാഫിന്റെ. ഉള്ള മന്ത്രിമാരൊക്കെ മതി വള്ളിക്കുന്ന്. അല്ലെങ്കില്‍ താങ്കള്‍ക്കെന്തെങ്കിലും മെച്ചം വേണം ഉണ്ടോ? പറയ്, ഇതാ ഇവിടെ നിന്ന് ഒരു ധീരമായ പിന്തുണ.
ReplyDeleteഈ മന്ത്രിസ്ഥാനം ആനക്കാര്യം ആയതു കൊണ്ടല്ല, പല ചേനക്കാര്യങ്ങളും ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാറുള്ളത് പോലെ ഇതും ചെയ്തു എന്ന് മാത്രം. കേരളത്തിലെ സര്‍ക്കാരിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമായി പല മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തെ ബ്ലോഗില്‍ എഴുതുന്നത് അത്ര വലിയ അപരാധമായി എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ അതൊരു അപരാധമായി കരുതുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം വകവെച്ചു തരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ എന്ന് കൂടി ഉണര്ത്തട്ടെ..
Deleteമാറി നില്ക്കൂ, ഞാനൊന്ന് ചിരിക്കട്ടെ. ഹഹ കേരളത്തിലെ സര്‍ക്കാറിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്ന പ്രശ്നമോ സര്? മുസ്ലിം ലീഗ് മന്ത്രി സഭ വിടും എന്ന് നിങ്ങള്‍ക്ക് (അങ്ങനെ എഴുതുന്ന പത്രക്കാര്‍ക്കും) തോന്നുന്നുണ്ടോ? ഇനി മന്ത്രി സഭ വിട്ടാല്‍ തന്നെ ലീഗ് മുന്നണി വിടും എന്ന് തോന്നുന്നുണ്ടോ? വിട്ടാല്‍ തന്നെ എങ്ങോട്ട് പോകും എന്ന വല്ല ഐഡിയയും ഉണ്ടോ? ആകെ കൂടി കണ്‍ഫ്യൂഷ്യനിസം സര്., കണ്ഷ്യനിസം. അതില്‍ കുറഞ്ഞതോന്നുമില്ല; കൂടിയതും.
Deleteഹ ഹ ഹ .. :-)
Deleteഎന്റെ അലിക്കാ ഇങ്ങള് ഒന്നും ബിജാരിക്കണ്ട ഞമ്മക്ക് ഗള്ഫ്ഫീക്കിണ്ട് പോകാം കുന്ഹാപ്പ അവടെ നോക്കികൊളും
ReplyDeleteഇഞ്ഞി ഇങ്ങളെ പൈസ കളയണ്ട വല്ല യത്തീംഖാനക്കും കൊടുക്കാം
ഒരു കണക്കിന് ലീഗിന് ഒരു മന്ത്രിസ്ഥാനം കൂടി കൊടുത്ത് അങ്ങനെ മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം ഒന്നുകൂടി ആയിപ്പോയാല്‍ എന്ത് ഭൂകമ്പമാണ് വരാന്‍ പോകുന്നത്? പുതുതായി വകുപ്പൊന്നും കൊടുക്കേണ്ടല്ലോ. ഉള്ള വകുപ്പുകള്‍ അഞ്ച് പേര്‍ക്കായി ലീഗ് നേതൃത്വം അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. യു.ഡി.എഫ്. ഭരണം ഇപ്പോള്‍ ഐശ്വര്യത്തിലാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. നെയ്യാറ്റിന്‍കര സീറ്റില്‍ വന്പിച്ച ഭൂരിപക്ഷം യു.ഡി.എഫിനെ കാത്തിരിക്കുന്നു.
ReplyDeleteഅപ്പോള്‍ യു.ഡി.എഫ്. നേതൃത്വം ചെയ്യേണ്ടത്, ടി.എം.ജേക്കബ്ബിന്റെ കൈയില്‍ ഉണ്ടായിരുന്ന വകുപ്പ് അനൂപ് ജേക്കബ്ബിന് എത്രയും വേഗം കൊടുത്ത് സത്യപ്രതിജ്ഞ ചെയ്യിക്കുക. അതോടൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയെയും സത്യപ്രതിജ്ഞ ചെയ്യിക്കുക. എന്നിട്ട് ഈ ഒച്ചപ്പാടെല്ലാം നിര്‍ത്തിയിട്ട് നെയ്യാറ്റിന്‍കരയ്ക്ക് വെച്ചുപിടിക്കുക. ഒരു മന്ത്രി കൂടിപ്പോയത്കൊണ്ട് ഒരു രാഷ്ട്രീയസുനാമിയും ഉണ്ടാക്കാന്‍ ഇപ്പോള്‍ പ്രതിപപക്ഷത്തിനാവില്ല. ആ ശക്തിയൊക്കെ ശെല്‍വരാജിന്റെ രാജിയോടെ ചോര്‍ന്നുപോയില്ലേ.
ഈ കമന്റ് ഉമ്മന്‍ ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫിലുള്ള ആര്‍ക്കെങ്കിലും എത്തിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫില്‍ ഉള്ള വായനക്കാരനോട് ബഷീര്‍ പറയണം :)
കലക്കി.
Deleteനാടാര്‍ സമുദായത്തിന് മന്ത്രി നല്‍കിയില്ലെങ്കില്‍ നെയ്യാറ്റിന്‍കര ജയികില്ലെന്നു നാടാര്‍ സംഘടന ,പോരട്ടെ അവര്‍ക്കും ഒരു മന്ത്രി ...........
Deletesukumarettaa fayankara kandu pidutham kettaa..kaattu kollikkalle fudhi ennu pande njan paranjatha.
Delete>> നെയ്യാറ്റിന്‍കര സീറ്റില്‍ വന്പിച്ച ഭൂരിപക്ഷം യു.ഡി.എഫിനെ കാത്തിരിക്കുന്നു << KP എല്ലാം ഉറപ്പിച്ച മട്ടാണല്ലോ :)
Deleteവേണമെങ്കില്‍ ലീഗിലെ 20 എം എല്‍ എ മാരെയും കൂടുതല്‍ വകുപ്പുകളൊന്നും കൊടുക്കാതെ മന്ത്രിമാരാക്കാം. കേരളത്തിനു 15 മന്ത്രിമാരില്‍ കൂടുതല്‍ ആവശ്യമില്ല എന്നതാണു വാസ്തവം.
Deleteഎന്റെ അഭിപ്രായത്തില്‍ ലീഗിനു അഞ്ചു മന്ത്രിമാരല്ല, ആറു മന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ട്. കോണ്‍ഗ്രസിനു 38 എം എല്‍ എ മാരേ ഉള്ളു. അവര്‍ക്ക് 10 മന്ത്രിമാരുണ്ട്. അങ്ങനെ വരുമ്പോള്‍ 18 എം എല്‍ എ മാര്‍ക്ക് അഞ്ചു മന്ത്രിമാര്‍ എന്നതിനു ന്യായമുണ്ട്. എന്നിട്ടും രണ്ട് എം എല്‍ എ കൂടുതലും. അപ്പോള്‍ ആറു മന്ത്രിമാര്‍ എന്നതില്‍ യാതൊരു അധികപ്രസംഗവുമില്ല.
ഇപ്പോള്‍ മന്ത്രിസഭയില്‍ ആകെയുള്ള 19 പേരില്‍ 10 പേരും ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരാണ്. ക്യബിനറ്റ് റാങ്കുള്ള ചീഫ് വിപ്പും നൂനപക്ഷസമുദായത്തില്‍ നിന്നാണ്. അനൂപും അലിയും കൂടി മന്ത്രിമാരാകുമ്പോള് അവരുടെ സംഖ്യ 12 ആകും. അങ്ങനെ പണ്ട് ആന്റണി പറഞ്ഞത് അപ്പാടെ അന്വര്‍ത്ഥമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ ഭീക്ഷണിയിലൂടെ പലതും നേടി എടുക്കുന്നു. മറ്റെന്തൊക്കെ തള്ളിക്കളഞ്ഞാലും അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ മുസ്ലിം ലീഗ് ഭീക്ഷണിപ്പെടുത്തുന്നുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല.
ഒരു മന്ത്രി കൂടിപ്പോയത്കൊണ്ട് ഒരു രാഷ്ട്രീയസുനാമിയും ഉണ്ടാക്കാന്‍ ഇപ്പോള്‍ പ്രതിപപക്ഷത്തിനാവില്ല. പക്ഷെ കേരളത്തിലെ വോട്ടര്മാര്ക്കാകും. നെയ്യാറ്റിന്‍കരയില്‍ ലീഗിനു വലിയ വോട്ടൊന്നുമില്ല. പക്ഷെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഉണ്ട്. ഉമ്മന്‍ ചാണ്ടിയുടെ നഗ്നമായ മുസ്ലിം ലീഗ് പ്രീണനം അവര്‍ മറക്കില്ല.
സുകുമാരന്‍ സാര്‍.. പ്രിയ സുഹൃത്ത് വടക്കേല്‍ താങ്കളുടെ കൊണ്ഗ്രെസ് പാര്‍ട്ടിയെ കുറിച്ച് നടത്തിയ "ഒടുക്കത്തെ" നിരീക്ഷണങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് അറിയാന്‍ താല്പര്യമുണ്ട്..
Deleteകെ പി സുകുമാരന്‍ അതിനു മറുപടി പറയില്ല. ആലപ്പുഴക്ക് വടക്ക് കോണ്‍ഗ്രസ് ഇല്ല എന്ന മുസ്ലിം ലീഗിന്റെ ധാര്‍ഷ്ട്യം അദ്ദേഹം അംഗീകരിക്കും. ഉമ്മന്‍ ചാണ്ടി പോലും അതിനു മറുപടി പറയില്ല. അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ അദ്ദേഹവുമത് സമ്മതിക്കും. ഇനി ആലപ്പുഴക്ക് തെക്കും കോണ്‍ഗ്രസ് ഇല്ല എന്നു പറഞ്ഞാലും ഒരു പക്ഷെ സമ്മതിക്കും. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കിയാലും സുകുമാരനു വിരോധമുണ്ടാകാന്‍ വഴിയില്ല. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം നെയ്യാറ്റിന്‍കരയിലെ വിജയമാണ്.
Deleteഈ ബ്ലോഗിലെ അലിയുടെ ചിത്രതിലെക്കൊന്നു സൂക്ഷിച്ചു നോക്കിയേ .. മുമ്പേ ചിരിച്ചു വെച്ചതനെങ്കിലും ഇപ്പോള്‍ ഇതൊരു സൈക്കള് മെന്നു ബീനെ ചിരി പോലെ തോന്നുന്നില്ലേ...?
ReplyDeleteഅലിക്കയെ നമ്മള് അങ്കമാലിയിലെ പ്രധാനമന്ത്രിയാക്കും .....ഹല്ല പിന്നെ .
ReplyDeleteനമ്മെനോടാണ് കളി....................
ബഷീരിക ....മന്ത്രിമാരുടെ 21 മാത്രമേ ആകാന്‍ പാടുള്ളൂ എന്ന് റൂള്‍ വല്ലതുമുണ്ടോ???????????,ഈ ചെറിയ സംസ്ഥാനത്തില്‍ 21 മന്ത്രിമാര്‍ പോരെ ,പിന്നെ എന്റെ അഭിപ്രായത്തില്‍ ലീഗിന് അത്ര സമ്മര്‍ദ ശക്തിയാകനോന്നും പറ്റില്ല ,ലീഗിന് udf എന്നാ ഓപ്ഷന് മാത്രമേയുള്ളൂ .....
ReplyDelete"ഇന്റര്‍നെറ്റില്‍ ടിന്റു മോന്റെ തമാശകളേക്കാള്‍ ഹിറ്റ് ഇപ്പോള്‍ മഞ്ഞളാംകുഴി അലിയുടെ ഫോട്ടോകള്‍ക്കാണ്." അത് ശരിക്കും കലക്കി!
ReplyDeletehttp://youtu.be/JJkBVQ_LM2g
ReplyDeletehttp://youtu.be/jlv6_xo2AXg
ReplyDelete"അലിയെപ്പോലെയിരിക്കുന്നവനൊരു എലിയെപ്പോലെ വരുന്നത് കാണാം " എന്ന്
ReplyDeleteപണ്ട് കുഞ്ഞാലി നമ്പ്യാര്‍ പാടി വെച്ചിട്ടില്ലേ :)
ലീഗിന് അഞ്ചിന്റെ അസുഖമാണ്. നേതാക്കളെ അണികള്‍ ഓടിച്ചിട്ട് തല്ലുന്നു. ജനറല്‍ സെക്രട്ടറിമാര്‍ക്ക് പച്ചച്ചെമ്പടയുടെ സെക്യൂരിറ്റി. കുട്ടികളുടെ പ്രശ്നമെന്നാണ് അഹമ്മദ് സാഹിബ് പറയുന്നത്- കുഞ്ഞാലി"ക്കുട്ടി"യുടെയും ഇബ്രാഹിം"കുട്ടി"യുടെയും പ്രശ്നമുണ്ടെന്നത് നേരുതന്നെ. അലി ലീഗിലും അത്തറുകച്ചവടം തുടങ്ങി. മഞ്ഞളാംകുഴിയില്‍ വീണ നേതാക്കള്‍ തവളയെപ്പിടിക്കാനെന്നപോലെ ചാക്കും ടോര്‍ച്ചുമായി അഞ്ചാംമന്ത്രിക്കസേര പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നു. കാക ദൃഷ്ടി ഉള്ള കോണ്‍ഗ്രസ് ആട്ടെ 'ഫൂ...' എന്നൊരു ആട്ടും. ദേ കിടക്കുന്നു ലീഗും അണികളും മഞ്ഞു അളിഞ്ഞ കുഴിയില്‍. വല്ല പണിയും നടക്കണമെങ്കില്‍ ഭവാന് പീ സീ ജോര്‍ജ് കടാക്ഷിക്കണം എന്ന നില വരെ എത്തി കാര്യങ്ങള്‍. ഒന്ന് സാഷ്ടാംഗം നമസ്കരിച്ചു നോക്ക് വല്ലതും ഒത്താലോ? ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി എന്ന നിലയില്‍ ആയി പുതിയ തങ്ങള്‍. ഈ നില ഇനിയും തുടര്‍ന്നാല്‍ തങ്ങള്‍ എന്നത് ഒരു കോമാളി കഥാപാത്രം ആകും. പിന്നെ കമ്മുനിസ്റ്കാര്ക്ക് തൊള്ള കീറി കളിയാക്കി പ്രസങ്ങിക്കാന്‍ ബിഷപുമാരുടെ കൂടെ ഒരാളെ കൂടി കിട്ടും. വല്ലിക്കുന്നിനു കൂട്ടര്‍ക്കും എന്നിട്ടും നാണമില്ലല്ലോ എന്റെ വയറിളക്കത്തിന് നാരങ്ങ വെള്ളം വിറ്റ് നടക്കാന്‍? ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെന്നു തോന്നുന്നുണ്ടോ? ഉത്തരം മുട്ടുമ്പോള്‍ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തിക്കാണിച്ചോ!!!
ReplyDeleteadiyantharavastha,babri,muslim survey,love jihad,e-mail chorcha ellam nammanday partikk adancha adyayam .ake prashnam ancham manthri! kerala muslimkal ee kaikalil badram.
ReplyDeleteee viyuppu bandam iniyum chumakkano?
ഏതു തീരുമാനവും അവസാനം തങ്ങള്‍ പറയും എന്നാണു വെപ്പ്. തങ്ങള്‍ ചോദിക്കും: കുഞ്ഞാപ്പാ, ഇതിനിപ്പോ ഞമ്മള് എന്ത് പറയണം? കുഞ്ഞാപ്പ എഴുതി കൊടുക്കും. തങ്ങള്‍ വായിക്കും. പാവം ലീഗുകാര്‍ കരുതും, തങ്ങളോട് പാര്‍ട്ടിക്ക് എന്ത് ബഹുമാനം എന്ന്.അതാണ് ഗുരു ഭക്തിയും, ആദരവും! ഇതൊക്കെ കണ്ടു പഠിക്കണം എന്ന് ഉപദേശിക്കുകയും ചെയ്യും!
ReplyDeleteഅങ്ങിനെ അഞ്ചാം മന്ത്രി അനോണിയായി...നാടകമേ 'ഉലക്ക' !
ReplyDeleteആ ശേല്വരാജിനെ ചാടിച്ചത് മന്ത്രിയാക്കം എന്ന് പറഞ്ഞിട്ടാണ്, അപ്പോള്‍ പിന്നെ ലീഗിന് എങ്ങിനെ കൊടുക്കും. പിന്നെ തീരുമാനങ്ങളൊക്കെ udf convener എടുക്കും എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ഇപ്പോളത്തെ അവസ്ഥയില്‍ udf ല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് PC ജോര്‍ജ് ആണ്. ഇന്നലത്തെ റിപ്പോര്‍ട്ടര്‍ TV ചര്‍ച്ച കണ്ടില്ലേ. തിരുവന്ചൂരും അഹ്മദ് കബീരുമൊക്കെ എന്തൊക്കെയോ പറയുന്നു എന്നല്ലാതെ ഒന്നും സമ്മതിക്കുന്നും ഇല്ല നിഷേധിക്കുന്നും ഇല്ല. എന്നാല്‍ ജോര്‍ജ് തീരുമാനങ്ങള്‍ വ്യക്തമായി പ്രക്യാപിക്കുന്നുണ്ടായിരുന്നു.
ReplyDeleteUdf ല്‍ ഇപ്പോള്‍ ജോര്‍ജ് ആണ് താരം.
P C George പറയുന്നത് അനൂപിന്റെ കൂടെ മറ്റൊരു മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്. അലിയെ ആണോ അതോ ശെല്വരാജിനെയാണോ പുള്ളി ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല
ReplyDeleteഇനി ഇപ്പൊ ബാലകൃഷ്ണപിള്ള ആണോ?
Deleteയുഡിഎഫിനെയും മന്ത്രിസഭയെയും ഉമ്മന്‍ചാണ്ടിയെയും സ്വന്തം തേരില്‍കയറ്റി നയിക്കുന്ന തേരാളിയാണ് ഇന്ന് പി സി ജോര്‍ജ്. നെയ്യാറ്റിന്‍കരയില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്നും എത്ര ഭൂരിപക്ഷം കിട്ടണമെന്നും ലീഗിന് എത്ര മന്ത്രിവേണമെന്നും ഡിഎച്ച്ആര്‍എം എന്തുചെയ്യണമെന്നും ജോര്‍ജ് തീരുമാനിക്കും. ചെന്നിത്തല, കെ എം മാണി, പി ജെ ജോസഫ്, കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകള്‍ നാട്ടില്‍ കേള്‍ക്കാനേയില്ല. മാണിസാറിനുശേഷം ജോര്‍ജ് സാര്‍ എന്നാണ് പുതിയ മുദ്രാവാക്യം. ശേഷമല്ല, പകരം എന്നത്രേ ജോര്‍ജിന്റെ തിയറി. ആളെക്കൊല്ലുന്ന കൂട്ടര്‍ക്ക് ജോര്‍ജ് പരസ്യമായി സംരക്ഷണം വാഗ്ദാനം ചെയ്യുമ്പോള്‍, ഉമ്മന്‍ചാണ്ടിയുടെ പൊലീസ് അറസ്റ്റുചെയ്ത ക്രിമിനലിനെ രക്ഷിക്കുമെന്ന് സര്‍ക്കാരിനുവേണ്ടി പ്രഖ്യാപിക്കുമ്പോള്‍ ചീപ്പ്മിനിസ്റ്ററും കെപിസിസിചീപ്പും യുഡിഎഫാകെയും മഹത്വപ്പെടുന്നു.
ReplyDeleteപണ്ട് മാണി എന്റെ ശവമടക്കിനുപോലും വരേണ്ടെന്ന് പ്രഖ്യാപിച്ച ജോര്‍ജ് തലയില്‍ മുണ്ടിട്ട് മാണിയുടെയും പള്ളിക്കാരുടെയും മണിയറയില്‍ കയറിച്ചെല്ലുകയും ചെന്നയുടനെ പുരപ്പുറം തൂക്കാന്‍ തുടങ്ങുകയുംചെയ്തു. അതുമുതല്‍ പിന്നങ്ങോട്ട് നെറികെട്ട രാഷ്ട്രീയ അലമ്പുകള്‍ ബ്ലാക്ക് മെയിലിംഗ് രീതിയില്‍ ഉളുപ്പില്ലാതെ ഉച്ചിഷ്ടവും അമേദ്യവും വേണ്ടുവോളം കൂട്ടി പുറം തള്ളുക ആണ് പരമ കാരുണികനായ പീ സീ ജോര്‍ജ്. അങ്ങേര്‍ക്കു വക്കാലത്ത് പിടിക്കാന്‍ പോയ മഹാന്മാര് എല്ലാം നാണം കേട്ട് ഓടേണ്ട അവസ്ഥയെ ഉണ്ടായിട്ടുള്ളൂ.. വെറുതെ വേലിയില്‍ ഇരിക്കുന്ന ജോര്ജ്ഇനെ എടുത്തു തോളത്ത് വക്കല്ലേ...
പുലി പോലെ വന്നത് അലിപോലെ പോകുമോ?അലിയണ്ണന് മന്ത്രിയാകുമോ ? ശേല്വരാജിനെ UDF പിന്തുണക്കുമോ ? അനൂപിന്റെ വകുപ്പ് ഏതു? LDF ഇല് ആരൊക്കെ ഇനിയും അസംതൃപ്തരാണ്, ഭൂതം ഭാവി എല്ലാം കൃത്യമായി പറയും
ReplyDeleteവിളിക്കു ജോര്‍ജുകുട്ടി c /o ജോര്‍ജുകുട്ടി ഫ്രം പൂഞ്ഞാര്‍
അര്‍ഹതപെട്ടത് നേടിയെടുക്കുവാന്‍ കൊണ്ഗ്രസുകാരുടെ തിന്ന നിരങ്ങുന്നതിനു പകരം ഉള്ള മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞു പോരുവാന്‍ ലീഗ് നേതാക്കള്‍ക്ക് ധൈര്യം ഉണ്ടാവുമോ?ഐസ് കരീമും മലബാര്‍ സിമന്റും തലയ്ക്കു മീതെ ഡിമോക്ലസ്സിന്റെ വാള് പോലെ തൂങ്ങി നില്ക്കുമ്പോള് ഇങ്ങിനെ ആട്ടും തുപ്പും സഹിക്കുക്ക തന്നെ ആകെയുള്ള ഒരു വഴി.പാവം പിടിച്ച അണികള്‍ വെയിലും കൊണ്ടതും മഴ നനഞ്ഞതും മിച്ചം!
ReplyDeleteമക്കളെ..ഇത് വെറും ഒരു മന്ത്രിക്കസേര നല്കുന്ന ഒരു കാര്യമല്ല...ഒരു പാട് വിഷയങ്ങള്‍ ഇതിനകത്ത് നടക്കുന്നുണ്ട്..വരാനിരിക്കുന്ന രാജ്യ സഭ സീറ്റ്, എന്‍ എസ് എസ് വെള്ളാപ്പള്ളി തുടങ്ങിയ നേതാക്കളുടെ സമ്മര്‍ദം, മാണി സാറിന്റെ പിന്നിലൂടെയുള്ള കളി...എല്ലാത്തിലുമുപരി കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഐസ്ക്രീം കേസ്സ്...വള്ളിക്കുന്ന് പറഞ്ഞത് ശരിയാണ്...കുഞ്ഞാലിക്കുട്ടി സാഹിബ് വിചാരിച്ചാല്‍ വാങ്ങിയെടുക്കാവുന്ന സംഗതിയെ ഉള്ളൂ...ബഹുമാന്യനായ തങ്ങളെയൊക്കെ വലിച്ചിഴച്ചു സംഗതി വഷളാക്കാതെ പരിഹരിച്ചു കള! ഇപ്പോള്‍ വീട്ടു പടിക്കലെ അണികള്‍ വന്നിട്ടുള്ളൂ...വന്നവരോക്കെയും സ്ഥിരം ശൈലിയില്‍ എന്തെങ്കിലുമൊക്കെ കൊടുത്തു ഒതുക്കിക്കളയാം എന്ന് കരുതരുത്...പ്രത്യേകിച്ചും യൂത്ത് ലീഗുകാര്‍ ഇവിടുത്തെ മറ്റു യുവജന പ്രസ്ഥാനന്കളുടെ ഇടയില്‍ ഒരു സ്പെസിനായി ശ്രമിക്കുന്ന ഈ കാലത്ത്!
ReplyDeleteപഞ്ചായത്തിനൊരു മൂന്നു മന്ത്രി...പാലിനും പശുവിനും കൂടി രണ്ടു മന്ത്രി...
ReplyDeleteഇപ്പൊ ഇതാ കാത്തിരിപ്പിനും മന്ത്രി രണ്ടായി...
എന്തൊരു തോന്തരുവാണിത് റബ്ബേ....???
....*
ഒക്കെ ആയിക്കോട്ടെ... പക്ഷെ! വീ ഡി സതീശനെയും കെ മുരളീധരനെയും രമേശ് ചെന്നിത്തലയെയും പി സീ വിഷ്ണുനാധിനെയും മന്ത്രിമാര്‍ ആക്കണം.
ReplyDeleteആവശ്യത്തിനു തൊള്ള തുറക്കില്ലേലും...;)
ReplyDeleteപാണക്കാട്ടെ തറവാട്ടിലെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്കു കേരളീയ മനസ്സില്‍ ഒരു വല്ലാത്ത സ്ഥാനം ഉണ്ടായിരുന്നു ..
ഇന്ന് കേവലം ഒരു മന്ത്രി കസേരക്ക് വേണ്ടി ഇരക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു...!
മന്ത്രിപ്പൂതി കേറി പാണക്കാട്ടെക്ക് വണ്ടികേറിയ അലിക്കാക്കക്ക് ഇപ്പൊ ഉമ്മന്‍ സര്‍ക്കസിലെ കോമാളി വേഷമാണ്..പാവം..:(
ഇനി ഇപ്പൊ കോട്ടയത്തും പൂഞാരിലും തങ്ങളുപ്പാപ്പനെ കെട്ടിവലിച്ചു എഴുന്നള്ളിച്ച്
കണ്ട അന്ടന്ടെയും അടകൊടന്ടെയും കാലുപിടിച്ചു ...
അലി മൊതലാളിക്കു ഒരു അരമന്ത്രിപ്പണി ഒപ്പിച്ചു കൊടുത്താലോ...???
രാവും പകലും ഊണും ഉറക്കവുമില്ലാതെ..(?)
പാര്‍ട്ടിയെ വളര്‍ത്താന്‍ പാടുപ്പെട്ട ആയിരങ്ങളെ പുറത്തു നിര്‍ത്തി വീണ്ടുമൊരു സ്ഥാനക്കച്ചോടം ...!!!
അല്ലേലും പണത്തിലും മേലെ എന്തോന്ന് പാണക്കാട്...വഹാബിന്ടെ കാലത്തെ ഞമ്മള് കണ്ടതല്ലേ...??
എന്നാലും ആത്മാഭിമാനമുള്ള ലീഗണികളുടെ ഉള്ളില്‍ ഒരു നീറ്റല്‍ ഉണ്ടാകും തീര്‍ച്ച...
അടിവര..:- അലിയുടെ അരയില്‍ തങ്ങള്‍ ഊതിയ ഒരു ഏലസ്സ് കെട്ടിയാല്‍ തീരുന്ന പ്രശ്നെ ഉള്ളൂ ഇതൊക്കെ ന്നിട്ടാ പ്പോ...:-*
ശിഹാബ് തങ്ങള്‍ ഇന്നുണ്ടായിരുന്നെങ്കില്‍.....
ReplyDeleteആ മുരടന്‍ ചെന്നിത്തലയുടെ കുന്നിക്കു പിടിക്കാന്‍ ലീഗില്‍ ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ കാര്യം നടക്കും...... അല്ലെങ്കില്‍ കാത്തിരിപ്പു അലങ്കരമാക്കി നാളുകള്‍ എണ്ണി കഴിയാം......
ReplyDeleteശക്തമായ ജനകീയ പിന്തുണയുള്ള മുസ്ലിം ലീഗിന് ഇപ്പോള്‍ ലഭിച്ചതിനെക്കാള്‍ ലഭിക്കാന്‍ ന്യായമായും അര്‍ഹതയുണ്ട്. നെയ്യാറ്റിന്‍കരയല്ല കേരളം. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ആലപ്പുഴക്കിപ്പുറം വടക്കോട്ട് പത്ത് എം എല്‍ എമാരെ പോലും ജയിപ്പിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു മുന്നണി ബന്ധത്തിന്റെ കരുത്തിലാണ് ഇപ്പോള്‍ 38 എം എല്‍ എമാരെങ്കിലും കോണ്‍ഗ്രസിന് ഉണ്ടായത്. ഈ മുന്നണി തകര്‍ന്നാല്‍ കേരളത്തില്‍ 20 എം എല്‍ എമാരെ ഉണ്ടാക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കണമെന്നില്ല. മുന്നണിയില്ലെങ്കില്‍ കേരളത്തില്‍ മുസ്ലിം ലീഗിനും അധികാരപങ്കാളിത്തമുണ്ടാകില്ല.
ReplyDeleteപെരുന്നിലിരിക്കുന്നവര്‍ക്ക് കല്പിക്കാന് അധികാരമുണ്ട്. അനുയായികള്‍ക്ക് അത് അനുസരിക്കാനും ബാധ്യതയുണ്ട്. എന്‍ എസ് എസിന്റെയോ, എസ് എന്‍ ഡി പിയുടെയോ, ധീവരസഭയുടെയോ ആവശ്യങ്ങളെയും, അവകാശങ്ങളെയും തള്ളിക്കളയണമെന്ന് പറയുന്നില്ല. സമുദായ സംഘടനകള്‍ വിലപേശുകയും, നിലപാട് സ്വീകരിക്കുകയും, വെല്ലുവിളിക്കുകയും, അടവുതന്ത്രം പയറ്റുകയും ചെയ്തുകൊള്ളട്ടെ. എന്നാല്‍ കേരള രാഷ്ട്രീയം ഏതെങ്കിലും ജാതി സംഘടനക്ക് നിയന്ത്രിക്കാന്‍ സാധിക്കും വിധം ദുര്‍ബലമകുന്നത് അപകടമാണ്.
നൌഷാദെ തന്റെ മത രാഷട്രീയതേക്കല് നല്ലത് ജാതി രാഷട്രീയമാനു
Deleteമതരാഷ്ട്രീയക്കാരന് ജാതിരാഷ്ട്രീയക്കാരനെ അധിക്ഷേപിക്കുന്നത് കാണാന്‍ നല്ല രസമുണ്ട്.
Deleteതൃശൂര്‍, പാലക്കാട്, എറണാകുളം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏറ്റവും വലിയ പാര്‍ട്ടിയായ മുസ്ലിം ലീഗിനു തന്നെ മുഖ്യമന്ത്രി സ്ഥാനം കൂടി നല്‍കേണ്ടതാണ്. ഇല്ലെങ്കില്‍ ലീഗ് മുന്നണി വിടും. അതിനു ശേഷം കോണ്‍ഗ്രസിന്റെ കാര്യം കട്ടപ്പൊക. ഒരു കാലത്തും അശ്രീകരങ്ങള് നിയമസഭയില്‍ രണ്ടക്കം കാണില്ല. തങ്ങള്‍ വെള്ളം ഓതിക്കൊടുത്ത് ശപിച്ചാല്‍ പിന്നെ അത് അച്ചട്ടാണ്. ആര്‍ക്കും അത് മാറ്റാനാകൂല്ല.
മി.നൌഷാദ് മലപ്പുറം ലീഗുകാരാ ലീഗെന്നാല്‍ മലപ്പുറത്തെ വേങ്ങര പാണക്കാട് എന്നിങ്ങനെ എണ്ണിപറയാവുന്ന ചില സ്ഥലത്തുമാത്രം ഒതുങ്ങുന്ന ഒന്നാണ് എന്നത് ലീഗുകാരനുപോലും അറിയുന്ന നഗ്നസത്യം ജില്ലവിട്ട് പച്ചക്കൊടിയും ലഡുവും ക്രീമുമായി ഇരങ്ങിയ മജീദിനും ബഷീറിനുമടക്കം ഭേഷാ കിട്ടി.മലപ്പുറം വിട്ട് വെളിയില്‍ ഇറങ്ങാന്‍ ലീഗുകാരന് തലയില്‍ മുണ്ടുവേണംഇല്ലേല് തല്ലുകൊള്ളും.പാണക്കാട് തറവാട്ട് വീട്ടില്‍ അലിയോട് കസേരയിട്ടുകേറി കുത്തിരിക്കാന്‍ പറയാന്‍ തങ്ങളോ കുഞ്ഞാപ്പയോ ഒക്കെ മതി എന്നാല്‍ നിയമസഭേല് കിടക്കകണ കസേരയ്ക്ക് ബിലയിടാന് ഇച്ചിക്കൂട മൂക്കണം ആട്ടിന്‍ ആനയോളം ബായ തൊറക്കൂല കോയോ
Deleteഏണി്യിലാണ് മക്കളേ ലോകത്തിന്റെ സപ്ന്ദനം എന്നു നിക്കറിട്ടുതുടങ്ങുമ്പോഴേ മലപ്പുറത്ത് പിള്ളേരെ പഠിപ്പിച്ചു വഷളാക്കുന്നതാണോ നൊഷാദെ ഈ ലീഗിസം ക്രാാാാ ത്ഫൂൂൂൂൂൂൂൂ
Deleteഎടാ നൊഷാദേ തലയില്‍ തീട്ടമല്ലാതെ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ ചിന്തിയ്ക്ക്............ഇപ്പോഴെങ്കിലും മലപ്പുറം ലീഗുകാര്‍ക്ക് കാര്യംപുടികിട്ടിയാ നിങ്ങള്‍ അന്താരാഷ്ട്രപാര്ട്ടിയെന്ന് അഹങ്കരിക്കുന്ന പാര്‍ട്ടിയുടെ വില ആരുടെയെങ്കിലും പ്രഷ്ടം താങ്ങിയല്ലാതെ നില നില്പില്ല.ലീഗ് മന്ത്രിമാരെ പിന് വലിക്കാനുള്ള നട്ടെല്ല് പാണക്കാട്ട് ആണായി പിറന്നവരാര്ക്കും ഇല്ലെന്ന് ഉമ്മനും ചെന്നിത്തലയ്ക്കും നന്നായി അറിയാം അതിന് പ്രധാന കാരണം ഒരു ഐസ്ക്രീം കുട്ടിയാണെന്ന് ഏത് കൊച്ചുകുട്ടിയ്ക്കും അറിയാം മന്ത്രിസ്ഥാനം പോയാല്‍ പിറ്റേദിവസം ലീഗീലെ കഴുതപുലി പൂജപ്പുരയ്ക്കോ വെല്ലുരോ പോകേണ്ടിവരും പൂജപ്പുരയാണെങ്കില് ഇറ്റലിക്കാര്‍ തിന്നിട്ടുകളയുന്ന കോഴിയുടെ എല്ലെങ്കിലും കിട്ടും
Deleteഇനിയെങ്കിലും നിങ്ങള്‍ക്ക് നല്ലബുദ്ധി തോന്നട്ടെ...............
വെടക്കായ നൗഷാദിന്റെ ഈ കമ്ന്റിനു കേപ്പീ സുകുമാരന്‍ സാറിന്റെ ഒരു മറുപടി പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ നമ്മള് കോണ്‍ഗ്രസുകാരെല്ലാം വെറും ഷണ്ടനമാരാണെന്നു സമ്മതിച്ചു കൊടുക്കുന്നതിനു തുല്യമാകും. കൊത്തികൊത്തി നമ്മുടെ നെഞ്ചത്താണോ ലീഗു കുണ്ടന്മാരുടെ കളി
ReplyDeleteആ സ്റ്റാഫ് വെട്ടിച്ചിറ മൊയ്തുവല്ലേ
ReplyDeleteആണോ
ReplyDeleteഅല്പന് അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധ രാത്രി കുടപിടിക്കും എന്ന പോലെ ആയിരുന്നു തങ്ങള്‍... ഇപ്പോള്‍ കുറച്ചു ഒക്കെ മനസിലായി തുടങ്ങിയിട്ടുണ്ട്. അഞ്ചു മന്ത്രിമാരെ കിട്ടണമെങ്കില്‍ UDF ഇല് സമ്മര്‍ദം ഉണ്ടാക്കണം അതിനു കുറച്ചു പവര്‍ ഉള്ള ഒരാള്‍ (തങ്ങള്‍) പറയണം അങ്ങനെ മെനഞ്ഞ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രം പാടെ പാളി. പാവം തങ്ങള്‍ പ്രതിക്കൂട്ടില്‍.
ReplyDeleteതാന്‍ ഒരു രാഷ്ട്രീയ കോമാളി അല്ല എന്ന് തങ്ങള്‍ തന്നെ തിരിച്ചു അറിയേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. തങ്ങളുടെ വീര പുരുഷന് കുഞ്ഞാലിക്കുട്ടി ആണെന്ന് തോന്നുന്നു. ശിഹാബ് തങ്ങള്‍ ഔട്ട്... അദ്ധേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഒരു വിലയും ഇല്ലേ?
അനോണി അഡ്രെസ്സില്‍ അല്പതം വിളമ്പുന്നവന് അറിയുക...... പാണക്കട്ടെ തങ്ങളെ രാഷ്ട്ര്രീയം നീയൊന്നും പഠിപ്പിക്കണ്ട..... പരമ്പരാഗതമായി മുസ്ലിം രാഷ്ട്രീയം എങ്ങനെ കൊണ്ട് പോകണമെന്ന് അവര്‍ക്ക് നന്നായി അറിയാം.......... അതൊന്നും നീ ഓതി ക്കൊടുക്കണ്ട......... ഇനി ലീഗ് നേതാക്കളെ തമ്മില്‍ തെറ്റിച്ചു കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഭാവമുണ്ടെങ്കില്‍ അത് ഇന്ടുട്ടീടെ ഈ ജന്മത്ത് നടക്കുകയുമില്ല................
ReplyDeleteമുസ്ലീം രാഷ്ട്രീയം എന്നു പറയണ്ട മലപ്പുറം ലീഗ് രാഷ്ട്രീയം എന്നു പറയുന്നതാവും ശരി മലപ്പുറം വിട്ടു തൊട്ടിത്തരം കാട്ടിയതിന്റെ നീര് ബഷീറിനും മജീദിനും ഇനീം മാറീട്ടില്ല.ചുരുക്കം പറഞ്ഞാല്‍ മലപ്പുറം പ്രത്യകിച്ച് പാണക്കാട് വേങ്ങര ഏരിയ വിട്ട് പച്ചലഡുവും ഐസ്ക്രീമുമായി ഇറങ്ങിയാല്‍ തല്ലുകൊള്ളും
Delete@ Abdul
ReplyDeleteപുറത്തു നിന്ന് നോക്കിയാല്‍ അങ്ങനെയേ തോന്നൂ... അകത്തു നിന്ന് പുറത്തോട്ടു നോക്കുമ്പോള്‍ താങ്കള്‍ പറഞ്ഞ പോലെയും.
@ Anony Mon.......
Deleteതാങ്കള്‍ അകമെന്നു വിശേഷിപ്പിച്ച ആ കുണ്ടം മുറിയുടെ അഡ്രസ് ഒന്ന് പൊസ്ടൂ മിസ്റ്റര്‍ അനോണി........................
അബ്ദുല്‍ മോന്...
ReplyDeleteഅകം എന്നത് ലീഗ്... പുറം എന്നത് പൊതുജനം
@ Ponnu Anony............
ReplyDeleteഇങ്ങള് ബേജാര് ആവെല്ലെ സായിവേ, ഒന്നും കാണാതെ പാണക്കട്ടുകാര് ഒന്നും പറയില്ല......... ഇത് ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ലല്ലോ...കാലം കുറെ ആയില്ലേ അവര്‍ ഇതില്‍ കൈല്‍ കുത്താന്‍ തുടങ്ങീട്ടു....ഇങ്ങള് അടങ്ങീന്ന്........ ഇന്നത്തെ യു ഡി എഫ് യോഗം ഒന്ന് കൈഞ്ഞോട്ടെ................
ചെന്നിമൂപ്പര് കാര്യം പറഞ്ഞില്ലേ ഇന്നലത്തെ യോഗത്തില്‍ ഒരു മൂരികളേയും അകത്തുപോലും കേറ്റീലാന്ന്.
Deleteരാഷ്ട്രീയത്തിലും തീര്‍ച്ചയായും പെന്ഷന് പ്രായം കൊണ്ട് വരാന്‍ ....തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായി ഇടപെടണം ...
ReplyDeleteമലപ്പുറം ലീഗിന്റെ കാണപ്പെട്ട രണ്ടാം തമ്പുരാന് അഹമ്മദ് സായിബ് പറഞ്ഞത് പാര്‍ട്ടിയില്‍ ഇപ്പോള്‍ കശപിശ ഉണ്ടാക്കുന്നത് കുട്ടികളാണെന്നാണ്.അതേ ചിലകുട്ടികള്‍ തന്നെയാണ് പ്രശനം വേങ്ങരകുട്ടി, ഇബ്രാഹീം കുഞ്ഞ്............
ReplyDeleteചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ കുട്ടികളുടെ അച്ഛനായ ശ്രീനിവാസന് തിരിച്ചു വീട്ടിലെത്തി ഭാര്യയുടെ സമ്മതത്തിനായി കുട്ടികളോട് "അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ" എന്ന് ഒച്ച വെപ്പിക്കുന്നുണ്ട് ? അത് പോലെ ലീഗ് തന്നെ യൂത്തിനെ ഉപയോഗിച്ച് ഒരു "പ്രെഷര്‍" കൊടുക്കന്നതല്ലേ !!!
ReplyDeleteഅല്ലെങ്കി തന്നെ എന്തിനാ ഈ വീതം വെപ്പ് ?? ലീഗിന് കിട്ടിയതിന്റെ പേരില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല ! ലോട്ടറീം, മദ്യോം, പൊകലേം ഒന്നും ആയതും ഹദീസും വെച്ചു നിരോധിക്കാന്‍ പോണില്ല. സമുധായതിനെ വെച്ചു ഒരു കസേര !! യൂത്തിനു വേറെ പണിയൊന്നുമില്ലേ ! ആള്‍ക്കാരെ കൊണ്ടു പറയിപ്പിക്കാന്‍ !
നെയ്യാടിന് കര കഴിയാതെ മന്ത്രി സ്ഥാനം കിട്ടില്ല അത് കഴിഞ്ഞാല്‍ അതിനെക്കാള്‍ കുഴപ്പം ആണ്, സീ പീ എമില്‍ നിന്നും പിന്നെയും കൊഴിയാന്‍ തുടങ്ങിയാലോ ? ഇപ്പോള്‍ തന്നെ അബ്ദുള്ള കുട്ടി വന്നു ആര്‍ക്കു നഷ്ടം ? പരമ്പരാഗത് കൊണ്ഗ്രസുകാര്ക്ക് , ശെല്‍വ രാജന് വന്നു ആര്‍ക്കു കുഴപ്പം തമ്പാനൂര്‍ രവിക്ക് , ഇങ്ങിനെ ഒടുവില്‍ കോണ്‍ഗ്രസ് എന്ന് പറയുന്നത് ഉമ്മന്‍ ചാണ്ടി പിന്നെ മറുകണ്ടം ചാടിയ സീ പീ എമ്കാര് എന്നായി മാറുമോ എന്ന് ഞങ്ങള്‍ കോണ്‍ ഗ്രസുകാര്‍ പേടിക്കുന്നു , മറുകണ്ടം ചാടിവരുന്നവര്‍ക്ക് നന്നായി മുദ്രാവാക്യം വിളിക്കാനും അത്യാവശ്യം പാര്‍ട്ടിക് തിരിച്ചു പാരവെയ്ക്കാനും അറിയാം പഴയ കൊണ്ഗ്രസുകര്ക്ക് അത് പോര, അനൂപിന് ഭരണ പരിചയം ഇല്ല, സിവില്‍ സപ്ലൈസ് ഒക്കെ കൊടുത്താല്‍ ജോണി നെല്ലൂര്‍ കോടീശ്വരന് ആകും അല്ലാതെ യു ഡീ എഫിന് ഗുണം ഒന്നും ഇല്ല , സാംസ്കാരിക വകുപ്പ് കൊടുക്കാം പയ്യന് ഭരിച്ചു പഠിക്കട്ടെ ഗണേശന് പോയാല്‍ സിനിമയും കൊടുക്കാം , ആര്യാടന് സിവില്‍ സപ്ലൈസ് കൈകാര്യം ചെയ്യണം അത്യാവശ്യം , ഇങ്ങിനെ പല കോമ്പ്ലിക്കേഷന് ഉള്ളതിനാല്‍ നെയ്യാടിന് കര വരെ ലീഗുകാര്‍ കാത്തിരിക്കണം
ReplyDeleteഅഞ്ചാം മന്ത്രിസ്ഥാനം വേണം പോലും.. ഇങ്ങോട്ട് വാ അടുപ്പില്‍ ഇട്ടിട്ടുണ്ട്... വെന്ത ഉടനെ അപ്പാടെ വിഴുങ്ങിക്കോ... ഇവിടെ മനുഷ്യന് ഇരിക്കക്കള്ളി ഇല്ല അപ്പഴാ...
ReplyDeleteവടക്കേലെ നൌഷാദ് ഇക്കാന്ടെ അരിശം കാണുമ്പോള്‍ ചിരിയടക്കാന്‍ പറ്റണില്ലാ...
ReplyDeleteപണ്ട് മൂത്ത തങ്ങളെ ആര്യാടന് സാഹിബു പച്ചക്ക് തെറി പറഞ്ഞപ്പോള്‍
ലീഗിന്ടെ കുണ്ടാന്മാര് പറഞ്ഞതോര്‍ക്കുന്നു "നിലമ്പൂര്‍ മലപ്പുറത്താണ്.." മറക്കണ്ടാന്നു
അതിന്ടെ ചൂടാറും മുന്‍പേ ആര്യാടന്ടെ കുണ്ടന്മാര് ലീഗിന്ടെ കുണ്ടാന്മാരെ
നിലംബൂരങ്ങാടീ ലൂടെ ഓടിച്ചിട്ടു തല്ലുന്നതും ഞമ്മള് കണ്ടു പഴേ വാഹബിന്ടെ സ്കൂള്‍ പ്രശ്നത്തില്‍..
എന്നിട്ടെന്തായി ലീഗിനോട് പോകാന്‍ പറഞ്ഞു ആര്യാടന് പാട്ടും പാടി ജയിച്ചു ..
ഞമ്മളെ കുഞാപ്പേം മുനീറക്കേം ഒക്കെ തോറ്റ അക്കാലത്ത്...
ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിന്നാല്‍ ലീഗിന് രണ്ടക്കം തെകയാന്‍ പടച്ച തമ്പുരാന് വിജാരിച്ചാലും നടക്കൂല...
ഇപ്പൊ അതികം നമൂസു പറയാതെ....
വാങ്ങിവച്ച കാശിനു ആപാവത്തിന്ടെ മന്ത്രിക്കുപ്പായം കൊടുക്കാന്‍ പറ നേതാക്കളോട്...;)
അല്ലേല്‍ അലിയാണോ പുലിയാണോ വലുതെന്നു നാലാളറിയും...പാണക്കാട് വെറും കാടുമാകും..
...*
ചെലക്കാതെ പോടാ ഔടിന്നു ബഹുട്ദീനെ പുളൂസ് അടിക്കാതെ.......................... ലീഗിന് ഒറ്റയ്ക്ക് നിന്നാലും കിട്ടാനുള്ളത് കിട്ടും.................. ഇജു ബിസയം മാറ്റല്ല....... ഇവടെ ഇപ്പം 20 MLA മാര്‍ക്ക് അഞ്ചു മന്ത്രി മാണം ന്നു ഏതു കൊക്കാടന്‍ പൂനക്കും തിരീണ കാര്യം അല്ലെ............... ഇജു അത് പറ........... ഇജു പണക്കട്ടെ തങ്ങള്‍ക്കു ഉറക്ക് ഗുളിക എഴുതണ്ട.........
ReplyDeleteഇപ്പോഴെങ്കിലും മലപ്പുറം ലീഗുകാര്‍ക്ക് കാര്യംപുടികിട്ടിയാ നിങ്ങള്‍ അന്താരാഷ്ട്രപാര്ട്ടിയെന്ന് അഹങ്കരിക്കുന്ന പാര്‍ട്ടിയുടെ വില ആരുടെയെങ്കിലും പ്രഷ്ടം താങ്ങിയല്ലാതെ നില നില്പില്ല.ലീഗ് മന്ത്രിമാരെ പിന് വലിക്കാനുള്ള നട്ടെല്ല് പാണക്കാട്ട് ആണായി പിറന്നവരാര്ക്കും ഇല്ലെന്ന് ഉമ്മനും ചെന്നിത്തലയ്ക്കും നന്നായി അറിയാം അതിന് പ്രധാന കാരണം ഒരു ഐസ്ക്രീം കുട്ടിയാണെന്ന് ഏത് കൊച്ചുകുട്ടിയ്ക്കും അറിയാം മന്ത്രിസ്ഥാനം പോയാല്‍ പിറ്റേദിവസം ലീഗീലെ കഴുതപുലി പൂജപ്പുരയ്ക്കോ വെല്ലുരോ പോകേണ്ടിവരും പൂജപ്പുരയാണെങ്കില് ഇറ്റലിക്കാര്‍ തിന്നിട്ടുകളയുന്ന കോഴിയുടെ എല്ലെങ്കിലും കിട്ടും
Deleteഇനിയെങ്കിലും നിങ്ങള്‍ക്ക് നല്ലബുദ്ധി തോന്നട്ടെ...............
പ്രശ്നം ഇതൊന്നും അല്ല ബഷീര്‍ സാഹിബേ............അലിയുടെ വളര്‍ച്ച കുഞ്ഞാപ്പ ഇഷ്ടപെടുന്നില്ലാ എന്നതാണ്....പണം കൊണ്ടും.....രാഷ്ട്രീയ തന്ത്രം കൊണ്ടും കുഞ്ഞാപ്പയെ വെല്ലാന്‍ കഴിയുന്ന നേതാവ് തന്നെയാണ് അലി. വള്ളുവനാടിലും, മലപ്പുറത്ത് പൊതുവായും നല്ല ജനപിന്തുണ ഉള്ള നേതാവാണ് അലി എന്ന് ഏവര്‍ക്കും അറിയാം.....കുഞ്ഞാപ്പാക്കും; അല്ലാതെ മുനീറിന്റെ പോലെ കോഴിക്കോട്ടെ ചില 'ഇത്താമാര്‍' മാത്രം ഇഷ്ടപ്പെടുന്ന നേതാവല്ല അലി........ഇത് കൂടാതെ കുഞ്ഞാപ്പാക്ക് ഇല്ലാത്ത ഒരു കാര്യം കൂടി അലിക്കുണ്ട്.....ക്ലീന്‍ ഇമേജ്...
ReplyDeleteഅങ്ങനെ ഉള്ള വേലി കിടക്കുന്ന അലിയെ എടുത്ത് മന്ത്രി സ്ഥാനം കൊടുക്കാന്‍ കുഞ്ഞാപ്പ തയ്യാറാവുമോ?....ഇങ്ങള് പറയീം......???
MALAK എവിടെപോയി ? മലക്ക് ഇറങ്ങീട്ടോന്നും കാരിയമില്ല! ഞമ്മളെ സൊബാവം മാറൂല.. നമ്മക്ക് ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാട്ടും ചിലപ്പോള്‍ ചൂലുംമല് മുത്രം ഒഴിച്ചും അടിക്കും അതാണ് നമ്മടെ മലപ്പുറം പാര്‍ട്ടീടെ കരുത്തു
ReplyDeleteഇങ്ങള് ബലിയ ബയള് പറഞ്ഞാലൊന്നും നമ്മള് നന്നാകൂല നമ്മള് കുഞ്ഞാപ്പ പറയുന്നത് പോലെ ചെയ്യും ഷാജി ചെയ്യുന്നത് അനുസരിക്കും അത് ആരെ കൊല്ലനനെങ്കിലും ഞങ്ങള്‍ കൊല്ലും ഞങ്ങള്‍ യൂത്ത് ലീഗാണ് ഗ്ഹാ ഹാ ..........
ഉമ്മന്‍ ചാണ്ടി കുഞ്ഞാപ്പയെ കടത്തി വെട്ടി. കുഞ്ഞാപ്പയുടെ അതേ അടവ് തന്നെ എടുത്ത് തടുക്കുന്നു. കുഞ്ഞാപ്പയുടെ ഹൈക്കമാണ്ട് പ്രഖ്യാപിച്ച അഞ്ചാം മന്ത്രി വേണമോ എന്ന് ഇനി ചാണ്ടിയുടെ ഹൈക്കമാണ്ട് തീരുമാനിക്കും. എന്നു വച്ചാല്‍ ചാണ്ടി തന്നെ തീരുമാനിക്കും. ആ തീരുമാനമിപ്പോള്‍ പറയാന്‍ പേടിയുള്ളതുകൊണ്ടാണിങ്ങനെ ഒരു വളഞ്ഞ വഴി ചാണ്ടി തേടുന്നതും. ആ തീരുമാനം നാലു വര്‍ഷം കൂടെ നീട്ടിക്കൊണ്ടു പോകാനുള്ള വിദ്യയൊക്കെ ഈ ഹൈക്കമാണ്ടിനറിയാം. ഇനി ലീഗുകാര്‍ കിടന്ന് കാറിയാല്‍, പ്രശ്നം ഹൈക്കമാണ്ടിന്റെ മുന്നിലാണ്, അവര്‍ തീരുമാനിക്കട്ടെ എന്നു പറഞ്ഞ് തടി കയിച്ചലാക്കാം. എന്താണാ തീരുമാനമെന്ന് തലയില്‍ ആള്‍ത്താമസമുണ്ടെങ്കില്‍ ഏത് കൊഞ്ഞാണനും പുടി കിട്ടും.
ReplyDeleteഉമ്മന്‍ ബുദ്ധിമാനാണ്. ആന്റണിയേപ്പോലെ അത്ര നിഷ്കളങ്കനുമല്ല.
കുഞ്ഞാപ്പക്കും ഇത് ആശ്വാസമായിരിക്കും. നെയ്യപ്പം തിന്നല് രണ്ടു ഗുണം എന്നു പറഞ്ഞതുപോലെ. അലിയെ അതിസമര്‍ദ്ധമായി ഒഴിവാക്കാം. ലീഗിന്റെ അണികളെ പറഞ്ഞു പറ്റിക്കാന്‍ ഒരു പിടിവള്ളിയുമായി.
ഉമ്മന്റെ അടുത്ത അങ്കം മാണിയുമായിട്ടാണ്. രാജ്യ സഭാ സീറ്റു കൂടിയേ തീരൂ എന്നാണു നിലപാട്. 10 വര്‍ഷമായി കോഴിക്കു മുല വരുന്ന പോലെയാണ്, കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാസീറ്റ്. രണ്ട് സീറ്റ് ഒന്നിച്ചു വന്നാല്‍ ഒന്ന് മാണിക്കെന്നത് 10 വര്‍ഷം മുമ്പുള്ള വാഗ്ദാനമാണ്. അഞ്ചാം മന്ത്രിയെ കിട്ടിയില്ലെങ്കില്‍ കുഞ്ഞാപ്പക്കോ ലീഗിനോ ഒന്നും ചെയ്യാനില്ല. പോകാന്‍ ഒരിടവുമില്ല. സഹിച്ച് കഴിയേണ്ടി വരും. പക്ഷെ മാണിക്കങ്ങനെയുള്ള എടങ്ങേറൊന്നുമില്ല. ചാടി ചെന്നാല്‍ ഇപ്പോഴുള്ളതിലും ആനുകൂല്യങ്ങള്‍ ഇടതുപക്ഷം നല്‍കും. പി സി ജോര്‍ജൊഴികെ ആരു വന്നാലുമവര് സ്വീകരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്‍പ്പാണ്. 4 എം എല്‍ എ മര് കയ്യാലപ്പുറത്താണിരുപ്പ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നഷ്ടം ഉമ്മനു തന്നെ.
പ്രിയമുള്ളവരേ .... അലി സാഹിബിന്നു മിക്കവാറും സംസ്ഥാന കാത്തിരിപ്പു മന്ത്രി ആവുമെന്നാണ് തോനുന്നത് ... എന്തയാലും ...കാത്തിരിന്നു കാണാം ......
ReplyDeleteപ്രിയമുള്ളവരേ .... അലി സാഹിബിന്നു മിക്കവാറും സംസ്ഥാന കാത്തിരിപ്പു മന്ത്രി ആവുമെന്നാണ് തോനുന്നത് ... എന്തയാലും ...കാത്തിരിന്നു കാണാം ......
ReplyDeleteMALAK എവിടെപോയി ? മലക്ക് ഇറങ്ങീട്ടോന്നും കാരിയമില്ല! ഞമ്മളെ സൊബാവം മാറൂല.. നമ്മക്ക് ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാട്ടും ചിലപ്പോള്‍ ചൂലുംമല് മുത്രം ഒഴിച്ചും അടിക്കും അതാണ് നമ്മടെ മലപ്പുറം പാര്‍ട്ടീടെ കരുത്തു
ReplyDeleteഇങ്ങള് ബലിയ ബയള് പറഞ്ഞാലൊന്നും നമ്മള് നന്നാകൂല നമ്മള് കുഞ്ഞാപ്പ പറയുന്നത് പോലെ ചെയ്യും ഷാജി ചെയ്യുന്നത് അനുസരിക്കും അത് ആരെ കൊല്ലനനെങ്കിലും ഞങ്ങള്‍ കൊല്ലും ഞങ്ങള്‍ യൂത്ത് ലീഗാണ് ഗ്ഹാ ഹാ ..........
Malak Mar 26, 2012 01:12 AM
ReplyDeleteസ്വാധീനമില്ലാത്തിടത്തെല്ലാം ലീഗ് നല്ല പാര്‍ടിയാണ്. ഉദാഹരണത്തിന് തിരുവനന്തപുരത്ത്. ആര്‍ക്കും ഒരു ശല്യവുമില്ല. അംഗത്വം പത്തില്‍ കൂടിയ ഇടത്തുമാത്രമേ പ്രശ്നമുള്ളൂ. മലപ്പുറംമുതല്‍ മലപ്പുറംവരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശത്ത് ലീഗുതന്നെ രാജാവ്. കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോട്, വയനാട് തുടങ്ങിയ കരഭൂമികളില്‍ നാഷണല്‍ ഹൈവേയ്ക്കിരുവശവും അവിടവിടെ ചില ലീഗ് ബാധിത പ്രദേശങ്ങളുണ്ട്. വാഹനം കത്തിക്കല്‍ , വീടിനു തീയിടല്‍ , പോസ്റ്റര്‍ പറിക്കല്‍ , കൊടിമരം തകര്‍ക്കല്‍ , ബസ് സ്റ്റാന്‍ഡിലും കടത്തിണ്ണയിലും കാത്തിരുന്ന് പെണ്‍കിടാങ്ങളെ കണ്ണെറിയല്‍ , തിരിച്ച് കടക്കണ്ണുകൊണ്ടെങ്കിലും ഒരേറ് കിട്ടിയില്ലെങ്കില്‍ സദാചാരപ്പൊലീസ് കളിക്കല് തുടങ്ങിയ ചെറുകിടചില്ലറ പരിപാടികളാണ് അണികളുടെ മുഖ്യഉപജീവന മാര്‍ഗം. ഇതൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൊല്ലത്തിലൊരിക്കല് മാവേലി വരുന്നതു പോലെ കുഞ്ഞീക്ക വരും. അന്ന് ഉത്സവമാണ്. കല്ലേറ്, പൊലീസിനെ ഇടിക്കല് , തെറിവിളി, റോഡ് തടയല്‍ തുടങ്ങിയ പരിപാടികള്‍ പച്ചക്കലാകാരന്മാര്‍ അവതരിപ്പിക്കും. പരിപാടി വിജയിപ്പിച്ച് കുഞ്ഞീക്ക പോയാല്‍ കുറെനാള്‍ ഇളക്കം തുടരും.
Ha Ha Haaaaa.....
ബഷീര്‍ക്ക പുതിയ പോസ്റ്റും പോസ്റ്റി ഇനി അങ്ങട്ട് ബരീം എന്തായാലും മഞ്ഞളാംകുഴിയായാലും ഏത് കുയിയിയായാലും കിട്ടാനുള്ളത് ഭേഷാ കിട്ടി.ചെന്നിമൂപ്പര് കാര്യം പറഞ്ഞില്ലേ ഇന്നലത്തെ യോഗത്തില്‍ ഒരു മൂരികളേയും അകത്തുപോലും കേറ്റീലാന്ന്.
ReplyDeleteമന്ത്രിപ്പൂതി കേറി മറു കണ്ഠം ചാടിയവന്
ReplyDeleteഒരു അര മന്ത്രിപ്പണി ഒപ്പിക്കാന്‍ ഇനി ആരുടെയൊക്കെ കാല് പിടിക്കേണ്ടി വരും പടച്ചോനെ....
പണ്ട് പുലിയായിരുന്ന പാര്‍ട്ടി ഇന്ന്...
പൂച്ചയെപ്പോലെ കൊണ്ഗ്രെസ്സിന്ടെ ചുറ്റും വട്ടം കറങ്ങുന്നത് കാണുമ്പോള്‍
ആര്‍ക്കാണ് സഹിക്കുക...
അലിയെങ്ങാനും മന്ത്രിയായാല്‍ പിന്നെ പുലിക്കുട്ടി വെറും എലിക്കുട്ടിയാകും
അതാരെക്കാളും നന്നായി കുഞ്ഞാപ്പക്കറിയാം..
അതന്നെയാണ് മെയിന്‍ പ്രശ്നോം ..
ഇരുപത് കുണ്ടന്മാരെ ജയിപ്പിച്ചു വിട്ട ലീഗിന് ...
നാലും മൂന്നും കൂട്ടി പത്തൊപ്പിച്ച മാണിയുടെ പാതിവിലപോലും ഇല്ലാ എന്നത് നാട്ടില്‍ പാട്ടാണ്
പീ സീ ജോര്ജിണ്ടേ പീഎയുടെ വിലപോലും
പണക്കാട്ടെ തങ്ങള്ക്കിന്നുണ്ടോ എന്നൊരു സംശയം ആര്‍ക്കാണ് ഇല്ലാത്തത്..
അടിവര..:- മൂത്തച്ഛന് റൌഫ് പണ്ട് പറഞ്ഞതോര്‍ക്കുന്നു തങ്ങളെ കുഞ്ഞാപ്പ പാവയാക്കീന്നു
ഇപ്പൊ ഇത്തങ്ങളെ കോമാളിയുമാക്കീന്നു നാളെ ആരേലും പോസ്റ്റിയാല്
പടച്ച റബ് കാക്കട്ടെ.....
....*
ഹിന്ദുക്കള്‍ സന്ഖടിക്കേണ്ട സമയം അധിക്രമിച്ചു. ഭൂരിപക്ഷത്തെ ന്യുനപക്ഷം അടക്കി ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ജയിക്കാനും ഭരിക്കാനും ഭൂരിപക്ഷം വേണം. എന്നാല്‍ ഭരണം കിട്ടിക്കഴിഞ്ഞാല്‍ ന്യുനപക്ഷ പ്രീണനം മാത്രം.
ReplyDeleteഅധികാരത്തിനു വേണ്ടി ഇങ്ങനെ മുറവിളി കൂട്ടുന്ന ഒരു സമുദായത്തെ എന്നന്നേക്കുമായി അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുക ആണ് ഭൂരിപക്ഷം ചെയ്യേണ്ടത്. ഇന്നത്തെ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഇനിയും ഭൂരിപക്ഷം മതേതരത്വം പ്രസങ്ങിക്കെണ്ടാതില്ല എന്ന് തോന്നുന്നു. ഇതൊക്കെ നമ്മുടെ നാട്ടിലെ നടക്കൂ.. ഏതെങ്കിലും മുസ്ലീം ഭൂരിപക്ഷ രാസ്ട്രത്തില് ഹിന്ദുവോ ക്രിസ്ത്യനോ അധികാരത്തില്‍ വരുമോ? ആലോചിച്ചു നോക്ക്.
എം.എല്‍.എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ല.
ReplyDeleteയു.ഡി.എഫില്‍ അങ്ങനെയൊരു രീതിയില്ല. കോണ്‍ഗ്രസിന് 45 എം.എല്‍.എമാര്‍ ഉള്ളപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പടെ 10 മന്ത്രിസ്ഥാനങ്ങളാണുണ്ടായിരുന്നത്. എം.എല്‍.എമാരുടെ എണ്ണം 60 ആയപ്പോഴും 10 പേര് മാത്രമാണുണ്ടായിരുന്നത്. കഷ്ടകാലത്തിന് ഇത്തവണ 38 ആയിപ്പോയി. ലീഗിനും ഇത് ബാധകം.
F´n-\m-Wv eo-Kn-\v A-©mw a-{´n ???? A-n-¡v D-d-¸p-Å H-¶v a-Xn-bm-bn-cp-¶p a-t©-cn-bp-sS 108 B-w-_p-e³-kv \-ã-s¸-Sp-am-bn-cp-t¶m....................
ReplyDeleteഇപ്പോഴെങ്കിലും മലപ്പുറം ലീഗുകാര്‍ക്ക് കാര്യംപുടികിട്ടിയാ നിങ്ങള്‍ അന്താരാഷ്ട്രപാര്ട്ടിയെന്ന് അഹങ്കരിക്കുന്ന പാര്‍ട്ടിയുടെ വില ആരുടെയെങ്കിലും പ്രഷ്ടം താങ്ങിയല്ലാതെ നില നില്പില്ല.ലീഗ് മന്ത്രിമാരെ പിന് വലിക്കാനുള്ള നട്ടെല്ല് പാണക്കാട്ട് ആണായി പിറന്നവരാര്ക്കും ഇല്ലെന്ന് ഉമ്മനും ചെന്നിത്തലയ്ക്കും നന്നായി അറിയാം അതിന് പ്രധാന കാരണം ഒരു ഐസ്ക്രീം കുട്ടിയാണെന്ന് ഏത് കൊച്ചുകുട്ടിയ്ക്കും അറിയാം മന്ത്രിസ്ഥാനം പോയാല്‍ പിറ്റേദിവസം ലീഗീലെ കഴുതപുലി പൂജപ്പുരയ്ക്കോ വെല്ലുരോ പോകേണ്ടിവരും പൂജപ്പുരയാണെങ്കില് ഇറ്റലിക്കാര്‍ തിന്നിട്ടുകളയുന്ന കോഴിയുടെ എല്ലെങ്കിലും കിട്ടും
ReplyDeleteഇനിയെങ്കിലും നിങ്ങള്‍ക്ക് നല്ലബുദ്ധി തോന്നട്ടെ...............
കാലം മാറി...
ReplyDeleteഇനി അഞ്ചാംമന്ത്രിക്കുവേണ്ടി പള്ളികളില്‍ കൂട്ടപ്രാര്‍ത്ഥന ..!!!
കൂട്ടത്തില്‍ സമുദായംനേരിടുന്ന ഈനീറുന്നപ്രശ്നത്തില് എല്ലാപള്ളികളിലും മുണ്ട് വിരിച്ചൊരുപിരിവും...!
പിന്നെ വര്‍ഗീയവാദി അച്ചുതാനന്തനാണ്
ഈഗതിയില് നമ്മുടെസമുദായത്തെ എത്തിച്ചതെന്നുംപറഞ്ഞൊരു തെക്ക് വടക്ക് ജാതേംനടത്താം...
അന്തമില്ലാത്ത നമ്മുടെകൌമിന് അപ്പൊസമധാനമായ്ക്കോളും....
അല്ലാതെ എത്രകലാ ഇങ്ങനെകാലുപിടിച്ചു എരക്കുന്നത്....???
അടിവര:- ചെറ്റത്തരംകാട്ടി പണികിട്ടിയ സുക്കൂരിണ്ടേപേരിലെ പിരിവും ഈപിരിവും കൂട്ടികുഴച്ചു
സമുദായത്തിന് വേണ്ടി യസീനോതിദുഹായിരുന്നു മൂക്കെറ്റംതട്ടാം...!!!
........*
ഇത്രയും നല്ലൊരു യാത്രാ വിവരണ മെഴുതിയ ബ്ലോഗറെ പരിചയപ്പെടാന്‍ വൈകിപ്പോയതില്‍
ReplyDeleteഇപ്പോള്‍ പ്രയാസം തോന്നുന്നു, നല്ല വിവരണം.അഭിനന്ദനങ്ങള്‍.ഹകീം അബ്ദുള്ള ബാപ്പു.
[ബാപ്പു,പെരിങ്ങോട്ടു പുലം]
ഏപ്രില്‍ 9 അനൂപ് മന്ത്രികസേരയിലേയ്ക്ക് !!!!!!!!!!! അതാണ് "ജേക്കബ്ഗ്രൂപ്പ്" നടക്കുന്നതേ പറയൂ പറയുന്നതേ ചെയ്യൂ അല്ലാതെ ചിലരെ പോലെ കസേരയില്‍ നിവര്‍ന്നിരുന്ന് ഗീര്‍ വാണം വിടുന്നത് ഞങ്ങളുടെ ശീലമല്ല MIND IT......................
ReplyDeleteoru maathiri janangale anjaam manthri akkalle basheere.....ingane anonymous il vannu comment ittitt....
ReplyDeleteUDF ലേബലില്‍ നിന്ന് വോട്ട് വാങ്ങും. UDF അല്ലേ എന്ന് വിചാരിച്ച് ഹിന്ദുക്കളും വോട്ട് ചെയ്യും. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ സ്വന്തം സമുദായം മാത്രം. അതാണ് ലീഗ്... *##$#@@#$..........
ReplyDeleteഇതില്‍ നിന്നും മനസ്സിലാക്കാവുന്ന ഒന്ന് രണ്ടു കാര്യങ്ങള്‍ ഉണ്ട് ..ഒന്ന് ഹൈദരാലി തങ്ങള്‍ മുഹമ്മദാലി തങ്ങള്‍ ആകാന്‍ ഒരു ജന്മം കൂടി കഴിയണം . കോട്ടയത്ത് പോയി ചാണ്ടിയെ കണ്ടു നടത്തിയ പ്രസ്താവന ഉദാഹരണം ..രണ്ടു അഹമ്മദ് കബീര്‍,സമദാനി,എന്നിവരെ ഒഴിവാക്കി അലിക്ക് തന്നെ മന്ത്രി സ്ഥാനം കൊടുക്കണം എന്ന് പറയുന്നതിന് പിന്നില്‍ സാമ്പത്തിക താല്പ്പര്യങ്ങലനുള്ളത് ....മൂന്നു ലീഗിലെ മറ്റു നേതാകളില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി അനുയായി വൃന്ദം ഉള്ളത് കൊണ്ടാണ് ഈ വിഷയം എട്ട് മാസത്തിനു ശേഷം വീണ്ടും ഉയര്‍ന്നു വന്നത് .അല്ലായെങ്കില്‍ അഞ്ചാം മന്ത്രി അനന്തമായി നീണ്ടു പോയേനെ
Deleteമുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം . അതിനുള്ള കാരണങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാം . അത് സാമുദായികമായി കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്ന വികാരം എന്താണ് ?
ReplyDeleteസാമൂഹിക നീതി യാതാര്ത്യമായി എല്ലാവര്ക്കും തുല്യമായ പ്രാതിനിത്യം ഉറപ്പു വരുന്നതിനു വേണ്ടിയുള്ള സംവരണ തത്വത്തെ അട്ടിമറിക്കുന്നതിനു ഗൂഡ നീക്കം നടത്തുന്നവര്‍ ,അഞ്ചു വര്‍ഷത്തെ താല്‍ക്കാലിക സംവിധാനമായ മന്ത്രി സഭയില്‍ സാമുദായികമല്ലാതെ ജന പ്രതിനിധികളുടെ എണ്ണം കൊണ്ട് തന്നെ അര്‍ഹ്ഹമായ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക അസന്തുലിതാവസ്തയുണ്ടാക്കും എന്ന് പറഞ്ഞു എതിര്‍ക്കുന്നത് വര്‍ഗ്ഗീയത കൊണ്ട് എന്ന് ആക്ഷേപിക്കുന്നതില്‍ തെറ്റില്ല . നിങ്ങള്‍ സാമുദായികമായി ചിന്തിച്ചു കൊള്ളൂ പക്ഷെ വര്‍ഗ്ഗീയമായി ചിന്തിക്കരുത് എന്നേ അവരോടു പറയാനുള്ളൂ ...
എന്തായാലും പഴയകാല സഖാവ് അലി പെരുവഴിയായി ഹാ കഷ്ടം ! ഉള്ള കാശെല്ലാം മൂരികള് കൊണ്ടുപോയി ഇനിയെങ്കിലും ഗീര്‍ വാണം അടി കുറയാക്കാന്‍ അങ്ങേരോട് നിങ്ങളുടെ നേതാവിനോടൊന്നു പറണം ആട്ടിന്‍ ആനയോളം ബായ ത്വറക്കൂല കോയാ
Deleteകുക്കുടസ്തനം (അലഭ്യവസ്തു), ഗണപതിക്കല്യാണം (നടക്കാത്ത കാര്യം), മൂഢസ്വര്‍ഗ്ഗം (മിഥ്യാപ്രതീക്ഷ) എന്നീ ശൈലീ പ്രയോഗങ്ങളുടെ കൂട്ടത്തിലേക്ക് സമാനാശയം ദ്യോതിപ്പിക്കുന്ന പുതിയ പ്രയോഗം -"അഞ്ചാം മന്ത്രി".
ReplyDeleteഅഞ്ചാം മന്ത്രി ഇല്ലാത്തതില്‍ പ്രതിക്ഷേധിച്ച് യുഡിഎഫിനെതിരെ ലീഗ് കടുത്ത നടപടിയെടുക്കും കുഞ്ഞാലി ഒരു കടുത്തതും ഉണ്ടാകില്ല..........അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്ഉം സുഖ ശീതളിമയും ഇല്ലാതെ എന്ത് ലീഗ്?ഇന്ദിര ഭവന് വിട്ടാല്‍ വേറെ എവിടെ ലീഗിന് സ്ഥാനം?എത്ര നാള് കൊടപ്പനക്കുന്നു തറവാട്ടില്‍ ബിരിയാണി കഴിച്ചു കഴിയും? ice cream കേസ് തെളിവുകള്‍ ഒരു 70 % അല്ലെ ഇല്ലാതാക്കിയിട്ടു ഉള്ളു.....ബാക്കി കൂടെ നശിപ്പിക്കെണ്ടേ?റജീനയെ ജീവനോടു കൂടി അങ്ങ് വിടാന്‍ പറ്റുമോ?രൌഫിനു പണി കൊടുക്കേണ്ടേ?അത് കൊണ്ട് ഒരു കുന്തവും സംഭവിക്കില്ല.....തങ്ങള്‍ പറഞ്ഞതൊക്കെ വിഴുങ്ങി അവിടെ എവിടെങ്കിലും ഇരുന്നോലും.................
ReplyDelete@Noushad Vadakkel
ReplyDeleteഹോ ഫയങ്കര വീക്ഷണം തന്നെ... UDF എന്നാല്‍ മതം ആണ്. അപ്പോള്‍ സാമുദായിക സന്തുലനം നോക്കിയേ പറ്റൂ.. ഏതെങ്കിലും മുസ്ലീം രാജ്യത്തില്‍ അന്യ മതസ്ഥന് ഏതെങ്കിലും അധികാരത്തില്‍ വരുമോ എന്ന് ചിന്തിച്ചു നോക്ക്.
പിന്നെ താങ്കള്‍ അവിടുത്തെ കാര്യം നോക്കിയാല്‍ മതി. SNDP യെയും NSS നെയും പഠിപ്പിക്കാന്‍ വരണ്ട. ഒള്ള നല്ല വകുപ്പുകള്‍ എല്ലാം കയ്യടക്കിയിട്ടു മൊത്തം കുളമാക്കി. ഒരു പിന്നാക്കിനും കൊള്ളാത്ത ചില ഉണ്നാക്കന്മാര്. ഇനി ഒരു മന്ത്രിയെ കൂടി കിട്ടിയാല്‍ ഉണ്ടാക്കും ഒലക്കേടെ മൂട്...
കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഈഴവ- 7, നായര്‍- 6, ക്രിസ്ത്യന്‍- 3, പട്ടികജാതി- 1, അരയ- 1, മുസ്ലിം- 2 എന്നിങ്ങനെയായിരുന്നു സാമുദായിക പ്രാതിനിധ്യം. നായര്‍ സമുദായത്തിന് ആറ് മന്ത്രിമാരെ നല്കിയപ്പോള് എന്തുകൊണ്ട് ഈ ഉല്‍ക്കണ്ഠ അച്യുതാനന്ദനും മുരളിക്കും വെള്ളാപ്പള്ളിക്കും ഉണ്ടായില്ല.ഇന്ന് ഈ സന്തുലിത വാദം ആരുണ്ടാക്കി ,ആരൊക്കെ ആണ് അതും ഏറ്റു പിടിച്ചു നടക്കുന്നവര്‍ അതികാര കൊതിക്കായ് പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാകിഅവസാനം പാര്‍ട്ടി നേത്രുതത്വല് അവമാതിക്കപെട്ടവരോ, കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം വരെ നല്‍കിയിട്ടും അടികാര കൊതി തീരാതെ ഈര്കില് പാര്‍ടി ഉണ്ടാകി കേരളത്തിലെ സകല ജാതി മത രാഷ്ട്രീയ് കാരുടെയും കാല് പിടിച്ചു ഒടുവില്‍ കീയോതുങ്ങി പാര്‍ടിയില്‍ ഒതുക്കപെട്ടവരോ, ജാതിയുടെയ് പേരുള്ള സന്കടന ഉണ്ടാക്കി നായര്‍ സമുദായത്തെയും ഈഴവ സമുദായത്തെയും തമ്മില്‍ അകറ്റി കസേര കളിക്കുന്നവരോ ദളിതരെ സ്വന്തം മത തല്പരിയങ്ങല്ക് മാത്രമായ് ക്കൂടെയ് കൂട്ടുകയും അല്ലാത്തപോയോകേയ് ദൂരം നിര്‍ത്തുകയും ചെയ്യുന്നവരോ, സബകളുടെയ് പേരും പ്രതിനിത്യവും പറഞ്ഞു പര്ട്ടികലുണ്ടാക്കി സ്വന്തക്കാര്‍ക്കു അടികാരവും കസേരയും പണവും നേടി കൊടുക്കാന്‍ ശ്രമ്മിക്കുന്നവരോ.സമുദായത്തിന്റെ പേര് മുന്നില്‍ ഫ്രേം ചെയ്തു നിസ്സഹായരുടെയ് പവപെട്ടവന്റെയ് നേരെ മുഖം തിരിഞ്ഞു നില്കുന്നവരോ.മത ജാതി കാക്ക തൊള്ളായിരം സങ്കടന സൃഷ്ട്ടിച്ചവരേ തീവ്ര വര്‍ഗീയ വിത്ത് പകികലേ വിദ്വേഷം പാകികലേ നിങ്ങള്‍ ഈ ഊര്ജതിന്റെയ് ആവേശതിന്റെയ് സമയത്തിന്റെ ഒരംശ മെങ്കിലും ഈ നാടിനായ് സമര്‍പ്പിക്കൂ ഞങ്ങള്‍ക്ക് ഈ നാടിനെ വേണം ലോകത്തിനു മുമ്പില്‍ അഭിമാന പൂര്‍വം തല ഉയര്‍ത്തി നില്ക്കുന്ന വികസിത സാമ്പത്തിക സംമൂഹിക ജനാതിപത്യ ശക്തിയായ മനുശ്വതം നില്‍നിക്കുന്ന വര്‍ണ്ണ വര്‍ഗ്ഗ മത ജാതി അന്തത ബത്തിചിട്ടില്ലാത്ത നാടെന്ന് അഭിമാന പൂര്‍വം പറയാന്‍.ഒന്ന് സന്തോഷത്തിലും സമാധാനത്തിലും ഐക്യിത്തിലും ജീവിക്കാന്‍. ഒരാള്‍ കൂടിയതുകൊണ്ടോ കുറഞ്ഞത് കൊണ്ടോ ഇവിടെ ഒരു ചുക്കും സംബവികില്ല.എന്നാല്‍ നിങ്ങളില്‍ ഓരോ ആളുകള്‍ വീതം ശ്രമിച്ചാല്‍ നമ്മള് മുന്നേറും അതിനാണ് ആ പ്രതീക്ഷയിലാണ് അവര്‍ വെയിലും മഴയും കത്ത് നില്‍പ്പും സഹിച്ചു വോട്ടു ചെയ്യനെതുന്നത്.തിരിച്ചറിവില്ലാത്ത വ്യമോഹികലേ നിങ്ങള്‍ ആരെയാണ് ഭയക്കുന്നത് ആരെയാണ് ഭയപെടുതുന്നത് ജനം എല്ലാം അറിഉന്നുണ്ട് അവര്‍ക്ക് ഇതിലൊന്നും പ്രത്യേക തല്പരിയങ്ങള് ഇല്ല. നിങ്ങള്‍ നിങ്ങളുടെ തല്പരിയങ്ങള് കായ് നിലകൊണ്ടോള്ളൂ പക്ഷേ കേരളത്തെ മേഖല തിരിച്ചു മതാടിസ്ഥാനത്തില്‍ വിബജികതേ വികസനതിനായ് മുഴുവന്‍ ജനഗലുടയൂം തല്പരിയതിനായ് അല്പമെങ്കിലും നിലകൊള്ളൂ .
ReplyDelete