ഈ പത്രക്കാര്‍ക്ക് ഒരു വിവരവുമില്ല. വെറുതെ ഓരോ ആരോപണങ്ങള്‍ ഉന്നയിയിച്ചുകൊണ്ടിരിക്കും. മക്കള്‍ നന്നായിക്കാണണം എന്നാഗ്രഹിക്കാത്ത അച്ഛന്മാരുണ്ടോ? മക്കാവില്‍ അയച്ചിട്ടാണെങ്കിലും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കുക, ആരുടെ കാലു പിടിച്ചിട്ടായാലും അവര്‍ക്കൊരു ജോലി ഉണ്ടാക്കിക്കൊടുക്കുക, പ്രായമായാല്‍ കല്യാണം കഴിപ്പിക്കുക, ഒമ്പത് മാസം കഴിഞ്ഞാല്‍ അവരുടെ കുട്ടികളെ കളിപ്പിക്കുക. ഇതൊക്കെ ഏതച്ഛന്മാരുടെയും ജന്മാവകാശമാണ്. ഇതൊന്നും ചെയ്യാത്തവന് അച്ഛനല്ല. ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടികളല്ല ഇതൊന്നും. കാറല്‍ മാര്‍ക്സിന്റെ കാലം മുതലേയുള്ളതാണ്. മക്കള്‍ നന്നായിക്കാണുമ്പോള് അച്ഛന്മാര്ക്കുണ്ടാവുന്ന ആനന്ദത്തെയാണ് 'അച്ഛനാനന്ദം' എന്ന് പറയുന്നത്. ഏതു മലയാള ഡിക്ഷ്ണറി എടുത്തു നോക്കിയാലും ഇതിന്റെ അര്‍ത്ഥം കിട്ടും.
ഇതൊക്കെ ശരിക്കുമറിയാവുന്ന പത്രക്കാര് തന്നെയാണ് സഖാവ് അച്യുതാനന്ദനെതിരെ ഇപ്പോള്‍ ആരോപണവുമായി വന്നിരിക്കുന്നത്. മകന് അരുണ്‍കുമാറിന് സഖാവ് ഒരു ജോലി വാങ്ങിച്ചു കൊടുത്തത്രേ. ഭരണത്തില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഒരു പുതിയ ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടാക്കി അതിന്റെ തലവനായി മകനെ നിയമിച്ചു. ഒന്നര ലക്ഷം ശമ്പളവും നിശ്ചയിച്ചു. ഇതിലൊക്കെ എന്തോന്നാ ഇത്ര ബഹളം വെക്കാന്‍?. എനിക്കൊന്നും മനസ്സിലാകുന്നില്ല. വിജിലന്‍സ് അന്വേഷണം വേണമെന്നാണ് പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. അച്ഛന് മകന്റെ കാര്യം നോക്കുന്നതില്‍ വിജിലന്‍സിന് എന്ത് കാര്യം?.
ചില പത്രങ്ങള്‍ എഴുതിയ റിപ്പോര്‍ട്ട് കണ്ടാല്‍ തോന്നും ഒരു മകന് ആദ്യമായി ജോലി വാങ്ങിച്ചു കൊടുക്കുന്ന അച്ഛന് സഖാവ് അച്യുതാനന്ദന് ആണെന്ന്. കലശലായ കോണ്‍ഗ്രസ് രോഗം പിടിപെട്ട മനോരമാക്കൊക്കെ എന്തും എഴുതാം. പക്ഷെ മാതൃഭൂമിയെങ്കിലും അല്പം വകതിരിവ് കാണിക്കണ്ടേ. അവര്‍ എന്തൊക്കെയാണ് എഴുതിയിരിക്കുന്നത് എന്ന് നോക്കൂ.
"സര്‍ക്കാര്‍ കാലാവധി തീരുംമുമ്പ് അരുണിനെ അക്കാദമി ഡയറക്ടറാക്കി. വെളിപ്പെടുത്തല്‍ വിവരാവകാശ രേഖയിലൂടെ"
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍കുമാറിനെ പുതിയ ഒരു അക്കാദമി രൂപവത്കരിച്ച് അതിന്റെ ഡയറക്ടറായി നിയമിച്ചിരുന്നുവെന്ന് വ്യക്തമായി. മുഖ്യമന്ത്രിയുടെ കീഴിലായിരുന്ന ഐ.ടി. വകുപ്പിന്റെയും അരുണ്‍കുമാര്‍ ജോലിചെയ്തിരുന്ന ഐ.എച്ച്. ആര്.ഡിയുടെയും പങ്കാളിത്തത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അക്കാദമി രൂപവത്കരിച്ച് അതിന്റെ ഡയറക്ടറായാണ് അരുണ്‍കുമാറിനെ നിയമിച്ചത്. .. ആറുവര്‍ഷത്തെ കാലാവധിയിലാണ് നിയമനം. യു.ഡി.എഫ്. സര്‍ക്കാര്‍ വന്നാലും കാലാവധി കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വരുന്നതുവരെ അരുണ്‍കുമാര്‍ സുരക്ഷിതനായിരിക്കണമെന്നതാണ് ഇതിനുപിന്നിലെ ഉദ്ദേശ്യമെന്നും ആക്ഷേപമുണ്ട്. ടെക്നോപാര്‍ക്കിലെ സി.ഇ.ഒയുടേതിനു തുല്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് ഡയറക്ടര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് മാസം ഒന്നര ലക്ഷത്തോളം രൂപ വരും. സ്ഥാനമൊഴിയുന്നതിനുമുമ്പ് മന്ത്രിസഭായോഗമാണ് അക്കാദമി രൂപവത്കരിക്കാനും അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു .. ഡയറക്ടര്‍ നിയമനത്തിനുള്ള യോഗ്യതയോ വ്യവസ്ഥകളോ സ്ഥാപനത്തിന്റെ നിയമാവലിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ കീഴ് ജീവനക്കാരെ സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അക്കാഡമിയിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നത് ഡയറക്ടറായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഡയറക്ടറുടെ യോഗ്യതകള്‍ പറയുന്നില്ലെങ്കിലും ശമ്പളം കൃത്യമായി വ്യവസ്ഥ ചെയ്തു."
വീ എസ്സിനെയും മക്കളെയും ഇങ്ങനെ പീഡിപ്പിക്കരുത് എന്നാണ് എനിക്ക് പത്രക്കാരോട് പറയാനുള്ളത്. ആകെയൊരു മകനെയുള്ളൂ എന്ന് സഖാവ് കരഞ്ഞു പറഞ്ഞിട്ടുണ്ട്. ആ മകനെ ഒന്ന് കരകയറ്റാന്‍ സഖാവിനെ അനുവദിക്കൂ.. ഏതെങ്കിലും അച്ഛന്മാരെക്കുറിച്ച് നാല് തെറി എഴുതിയാലേ നിങ്ങളുടെ കയ്യിന്റെ തരിപ്പ് തീരൂ എങ്കില്‍ ഇവിടെ വേറെ എത്ര അച്ഛന്മാരുണ്ട്. ഫോര്‍ എക്സാമ്പിള്‍ വണ്‍ മിസ്റ്റര്‍ ബാലകൃഷ്ണപ്പിള്ള. അദ്ദേഹത്തെക്കുറിച്ച് എഴുതൂ. ഒരു കേസ് ഫയല്‍ ചെയൂ.. ജയിലില്‍ അടക്കൂ.. ഞങ്ങടെ സഖാവിനെ വെറുതെ വിടൂ.. ബ്ലീസ്.
ശ്ശൊ..അങ്ങനെ കാത്തിരുന്ന പോസ്റ്റ് എത്തി.
ReplyDeleteതീര്‍ച്ചയായും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്നത്തെ നിലയ്ക്ക്
കേരള ജനത ഏറ്റവും ആകുലപ്പെടേണ്ട വിഷയം ഏതാണെന്നു തീരുമാനമായ സ്ഥിതിക്ക് മറ്റു പ്രതികരണങ്ങള്‍ പോരട്ടെ..
അച്ചുതാനന്ദനെ തൂക്കിക്കൊല്ലണമെന്നാണോ ജനങ്ങള്‍ ആഗ്രഹിക്കുന്നത്
സത്യം പറഞ്ഞാല്‍ മകനേക്കോണ്ടുള്ള ടെന്ഷന്സ് കാരണം അച്ചുതാനന്ദന്റെ വീടിപ്പോ "അഛനുറങ്ങാത്ത വീടായി" മാറിയിരിക്കുകയാണു. കലികാലം തന്നെ.
ReplyDeleteKUNCHALIKUTTYE JAILIL ADAKKAN PARAKKAM PANJU NADANNA ACHUMAMAN AVASANAM SWANTHAM MAKANEY AGOTTEKU AYAKUNNADU KANANDI VARUMO KALI KALAM ENNALLADEY ENTHU PARAYAN AVANAVAN KUYCHA KIHYIL AVAN TANNEY VEEYUM ENNU PARAYUNNADU ETRA SHARIYA
ReplyDeleteഅച്ഛനാരാ മോൻ...!!
ReplyDeleteഅച്ചുതാനന്ദ ന്റെ ഇന്നത്തെ പ്രസ്താവന കേട്ടില്ലേ ബഷീര്‍- അങ്ങിനെ ഒരു നിയമനവും നടത്തിയിട്ടില്ല . വിഷ്ണു നാഥ് ആരോപണത്തില്‍ ഉറച്ചു നിക്കാന്‍ തയ്യാറാണെങ്കില്‍ ഇതു അന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍- നിയമ സഭാ സമിതി അന്വേഷിക്കട്ടെ എന്നും സഖാവ് പറഞ്ഞല്ലോ .
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഇവനാണ് ഞങ്ങ പറഞ്ഞ സഖാവ്
ReplyDeleteഅച്ചുതാനന്ദന്റെ ആനന്ദം പോയി, പത്രകാര്ക് പരമാനന്ദം
@ Bava Ramapuram
ReplyDeleteഅദ്ദേഹം നിഷേധിച്ചോ.. എങ്കില്‍ എല്ലാം തീര്‍ന്നു. നമുക്ക് ആകാശത്തേക്ക് വെടി വെച്ച് യോഗം പിരിച്ചു വിടാം.
http://thatsmalayalam.oneindia.in/news/2011/07/13/kerala-vs-denied-vishnunath-allegation-assembly-aid0031.html
ReplyDeleteമകനെ ഐസിടിഎ ഡയറക്ടറാക്കിയിട്ടില്ല: വിഎസ്
ബുധന്‍, ജൂലൈ 13, 2011, 12:38
തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് മകന് അരുണ്‍ കുമാറിനെ ഐസിടിഎ ഡയറക്ടറായി നിയമിച്ചുവെന്ന ആരോപണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നിയമസഭയില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് പിസി വിഷ്ണുനാഥ് എംഎല്‍എ ഉന്നയിച്ച ആരോപണം ശരിയല്ലെന്നും സഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു.
മുന്‍ സര്‍ക്കാര്‍ കൈക്കൊള്ളാത്ത ഒരു തീരുമാനത്തെ കുറിച്ചാണ് വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണത്തില്‍ വിഷ്ണുനാഥ് ഉറച്ച് നില്ക്കുകയാണെങ്കില് അതേക്കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കട്ടെ. അല്ലാത്തപക്ഷം ആരോപണം പിന്‍വലിച്ച് വിഷ്ണുനാഥ് മാപ്പ് പറയണം- പ്രതിപക്ഷ നേതാവ് പറഞ്ഞു.
വി.എസ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പ് സ്വന്തം വകുപ്പായ ഐ.ടിയുടെ കീഴില്‍ ഐ.എച്ച്.ആര്‍ഡിയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി എന്ന പേരില്‍ പുതിയ അക്കാദമി രൂപീകരിച്ചു മകന് വി.എ. അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചുവെന്നാണ് പി.സി. വിഷ്ണുനാഥ് കഴിഞ്ഞദിവസം നിയമസഭയില്‍ ആരോപിച്ചത്
ഞമ്മളെ സഖാവിന്റെ മകനായത് കൊണ്ടാ പത്രക്കാര്‍ക്ക് ഈ കലിയിളക്കം...!!കേരളത്തിലെ ഏറ്റവും വലിയ പ്രശനമാനല്ലോ ഇത് ചര്‍ച്ച നടക്കട്ടെ ....അടുത്ത വര്‍ഷം ജൂണ്‍ 12 നു അടുത്ത അച്ചുടാനന്ദന്‍ സര്‍ക്കാര്‍ അധികാരം ഏല്ക്കും വരെ ചര്‍ച്ച നടക്കട്ടെ ..:)
ReplyDelete300 കോടി;പിള്ളയുടെ സ്വത്ത് അന്വേഷിക്കണമെന്ന് വിഎസ്
ReplyDeleteചൊവ്വ, ജൂലൈ 12, 2011,
തിരുവനന്തപുരം: മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപിള്ളയുടെ കണക്കില്‍പ്പെടാത്ത സ്വത്തുവകകളെക്കുറിച്ചന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
മാധ്യമം വാരികയില്‍ ബാലകൃഷ്ണപിള്ള എഴുതുന്ന ആത്മകഥയില്‍ 'ഇപ്പോഴത്തെ കമ്പോളവിലയ്ക്കനുസരിച്ച് ഏതാണ്ട് 300 കോടിയിലധികം മൂല്യംവരുന്ന സ്വത്തുവകകള്‍ അച്ഛന് തന്നതായി എനിക്ക് ശേഷിക്കുന്നുണ്ടെന്ന് തോന്നുന്നതായി പിള്ള എഴുതിയിരുന്നു.
പല ജില്ലകളിലായി കിടക്കുന്ന ഈ സമ്പത്തിന്റെ കൃത്യമായ കണക്ക് ഞാന്‍ എടുത്തിട്ടില്ല.' എന്ന് പരാമര്‍ശിച്ചതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് വി.എസിന്റെ ആവശ്യം.2006ല്‍ കൊട്ടാരക്കരയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ നല്കിയ സത്യാവാങ്മൂലത്തില്‍ സ്വത്ത് 8.63 കോടി രൂപയുടേതാണ് എന്നാണ് കാണിച്ചിരിക്കുന്നത്. തന്റെ പേരില്‍ 38.48 ഹെക്ടര്‍ ഭൂമിയും ഭാര്യയുടെ പേരില്‍ 13.24 ഹെക്ടര്‍ ഭൂമിയുമാണ് കണക്കുകാണിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഭൂസ്വത്തില്‍ 292 കോടിയുടെ വര്‍ദ്ധനയുണ്ടായി എന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയതില്നിന്ന് മനസ്സിലാവുന്നതെന്ന് വിഎസിന്റെ കത്തിലുണ്ട്.
http://thatsmalayalam.oneindia.in/news/2011/07/12/kerala-vs-seek-probe-into-balakrishna-pillai-assets-aid0032.html
എന്തൊക്കെ ആയിരുന്നു ... മലപ്പുറം കത്തി ..... അമ്പും വില്ലും തേങ്ങാ ക്കുല ..... വലിയ ആദര്‍ശ ധീരനാനത്രേ , അത് കൊണ്ടാണ് ഒരിക്കല്‍ നിയമ സഭാ ഇലെക് ഷനില്‍ സീറ്റ് നിഷേദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനും ജന സേവനം നിര്‍ത്താനും തുനിഞ്ഞത് .
ReplyDeleteഇതൊക്കെ ഇങ്ങനെ പരക്കെ പറയാമോ ? അതിലല്ലേ ഇത് അത്രേം കാലം ഒളിപ്പിച്ചു വച്ചത്
ReplyDelete@ Sadath kh
ReplyDelete>>>അടുത്ത വര്‍ഷം ജൂണ്‍ 12 നു അടുത്ത അച്ചുടാനന്ദന്‍ സര്‍ക്കാര്‍ അധികാരം ഏല്ക്കും വരെ ചര്‍ച്ച നടക്കട്ടെ<<<
ഒരാഴ്ച അങ്ങോട്ടോ ഇങ്ങോട്ടോ നീക്കുന്നതില്‍ വിഷമമുണ്ടോ?.
@ mottamanoj
അതുതന്നെയാണ് എന്റെയും പക്ഷം. ഇതൊന്നും ചര്‍ച്ചയാക്കേണ്ട കാര്യങ്ങളല്ല. അല്പം ഡീസന്റ് കാണിച്ചത് ചാനലുകാരാണ്. അവര്‍ ഈ വാര്‍ത്ത വല്ലാതെ കൊടുത്തില്ല. അവര്‍ക്കു അച്ഛന്മാരുടെ വിഷമം അറിയാം.
ഡയറക്ടര്‍ നിയമനത്തിനുള്ള യോഗ്യതയോ വ്യവസ്ഥകളോ സ്ഥാപനത്തിന്റെ നിയമാവലിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ കീഴ് ജീവനക്കാരെ സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ..ഒന്ന് പോ ബഷീര്‍ക്കാ...
ReplyDeleteഇവരെയൊക്കെ നിയന്ത്രിക്കുന്ന മന്ത്രിമാര്‍ക്ക് ഒന്നാം ക്ലാസ്സ് യോഗ്യത പോലും വേണ്ടാത്തപ്പോ ഇവന്മാര്ക്ക് "മന്ത്രിയുടെ പുത്രന്" എന്നാ യോഗ്യത ധാരാളം അല്ലെ എന്തേ അതെന്നെ
അച്ഛന്റെ വിഷമം മനസ്സിലാകുന്ന ഒരാളെ ഈ രാജ്യത്തുള്ളൂ. അതെന്റെ മന്മോഹന്ജി ആണ്.
ReplyDeleteമുപ്പത്തിആറായിരം കോടിരൂപ കട്ട കേസില്‍ കേന്ദ്രമന്ത്രി മുരളി ദേവ്റ രാജി വച്ചിട്ട് ഇരുട്ടി വെളുക്കും മുന്‍പ് മകന് ദേവ്റയെ മന്ത്രിയാക്കികൊണ്ട് മന്മോഹന്ജി മന്ത്രിസഭയുടെ മുഖം വെളുപ്പിച്ചു. രാജ്യത്തിന്റെ ഗജനാവ് വെളുപ്പിക്കാന്‍ അച്ഛന് പകരക്കാരനായി മകന്!!!
പിന്നെ ബഷീര്‍ക്കയുടെ മുഖം വെളുക്കാനുള്ള ലാ പായിന്റ്സ് മുഗളില്‍ പലരും ഇട്ടിടുണ്ട്. അത് കൊണ്ട് പത്രക്കാരന് ഇനിയൊന്നും പറയുന്നില്ലേ..
ബഷീര്‍ക്കയുടെ ചൊറിച്ചില്‍ മാറിയല്ലോ, എനിക്കത് മതി
അച്ചുമ്മാവാ നേതാവേ..
ReplyDeleteധീരതയോടെ നയിച്ചോലൂ..
വള്ളിക്കുന്നേ കരിങ്കാലീ..
നിന്നെ ഞങ്ങളെടുത്തോളാം..
സോറി.. ഞാന്‍ കുറച്ച് ദിവസം ഓഫ് ലൈനായിരിക്കും..
@ ആചാര്യന്
ReplyDelete>>>മന്ത്രിയുടെ പുത്രന്" എന്നാ യോഗ്യത ധാരാളം അല്ലെ<<
yes.. yes..
We can simply name this phenomenon as 'Father First, Country Next'
ororo "valli parinja" casekul irangikkolum , kaala pettu ennu parayumbozhe kayarumayittu , orupaadu valli ullathalle orennam kondupoyi aa kunjaappede under wearinu kettu !
ReplyDeleteഇന്ധന വില വര്‍ധനവിലൂടെ പൊതുജനമനുഭവിക്കുന്ന വിലവര്‍ധന ജീവിതദുരിതത്തില്‍ നിന്നും, സാധാരണക്കാരില്‍ ചിലരെയൊക്കെ ബാധിക്കുന്ന സ്വാശ്രയ കോളേജ് പ്രവേശന വിഷയത്തില്‍ നിന്നുമൊക്കെ ജനശ്രദ്ധ തിരുച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഒരു ഉദാഹരണം മാത്രമല്ലെ മുന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പി സി വിഷ്ണുനാഥ് നടത്തുന്ന ആരോപണം. ആരോപണത്തില്‍ വസ്തുത ഉണ്ടായാലും ഇല്ലെങ്കിലും പൊതുജനത്തെ വല്ല നിലക്കും ഈ വിഷയം ബാധിക്കുമോ ?
ReplyDeleteവി എസ് മകന് വേണ്ടി ഇങ്ങനെയൊരു കളി കളിക്കുമോ എന്ന് സംശയമുണ്ട്. ഏതായാലും അന്വേഷണം നടക്കട്ടെ. സത്യം പുറത്തു വരട്ടെ.
ReplyDelete@ rasak etavanakad
ReplyDeleteഅങ്ങനെ നോക്കിയാല്‍ ഐസ് ക്രീം കേസും പിള്ള കേസും പൊതു ജനത്തെ ബാടിക്കുന്നതല്ല. അതിനു പിറകെ മുദ്രാവാക്യം വിളിച്ചു നടന്നതോ ?
തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപെടുക തന്നെ വേണം. അത് അച്ചുതാനന്തന് ആയാലും. ലാ ഷക്ക ഫീഹി..
ReplyDeleteപക്ഷെ കേരള രാഷ്ട്രീയത്തില്‍ അഴിമതിക്കും സ്വജന പക്ഷപാതിത്വതിനും അതീതതമായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളായി ഞാന്‍ അച്യുതാനന്തനെ കാണുന്നു (ഉമ്മന്‍ ചാണ്ടി, ആന്റണി, വി. എം. സുധീരന് എന്നിവര്‍ മറ്റു നേതാക്കളില്‍ ചിലര്‍ )
ഞാന്‍ മറ്റൊരു കാര്യം ചോദിക്കട്ടെ ബഷീര്‍ക്ക... താങ്കളുടെ തൂലിക എന്ന പടവാള് എപ്പോളും ഇടതു പക്ഷ രാഷ്ട്രീയക്കാരിലേക്ക് മാത്രം ഇത്ര ശക്തിയായി കുത്തി ഇറക്കുകയും, വലതു പക്ഷത്തെ മൃദുവായി തലോടുകയും ചെയ്യുന്നത്? സമകാലിക സംഭവങ്ങളെ ക്ര്ത്യമായ രീതിയില്‍ ആത്മാര്‍ത്ഥതയോടെ അവലോകനം ചെയ്യുന്ന ബ്ലോഗര്‍ എന്ന നിലയില്‍ താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷെ ഇതേ ആത്മാര്‍ത്ഥത താങ്കള്‍ രാഷ്ട്രീയ പോസ്റ്റുകളില്‍ കാണിക്കുന്നുണ്ടോ എന്ന് താങ്കള്‍ ഒന്ന് സ്വയം വിലയിരുത്തണം...
അഞ്ചാം മന്ത്രി വരുന്നു, വന്നില്ല,രണ്ടു ജനറല്‍ സെക്രെട്ടെരി, തുടങ്ങിയ വിഷയങ്ങളില്‍ താങ്കളുടെ തൂലിക ശക്തിയായി പ്രതികരിക്കാന്‍ മുന്നോട്ടു ആഞ്ഞപ്പോള്‍ താങ്കളുടെ കൈകള്‍ അതിനെ പിടിച്ചു നിര്‍ത്തിയതിന്റെ പിന്നില്ലുള്ള ചേതോവികാരം എന്തായിരുന്നു? .
അതോ ലീഗിനെതിരെ ശബ്ദം ഉയര്‍ത്തിയാല്‍ താങ്കളെ ആരെങ്കിലും കല്ലെറിയും എന്ന് പേടിയുണ്ടോ? ഇന്ന് കല്ല് എറിഞ്ഞാലും നാളെ വരാന്‍ പോകുന്ന ഒരു മഹാ വിപത്തില്‍ നിന്നും താങ്കള്‍ അവരെ രക്ഷിച്ചു എന്നതിന്റെ പേരില്‍ അവര്‍ താങ്കളെ അഭിനന്ദിക്കതിരിക്കില്ല..
സ്വജന പക്ഷപാതിത്വം കാണിക്കാതെ, കൊടിയുടെ നിറം നോക്കാതെ താങ്കളുടെ തൂലിക ശക്തിയായി അനീതിക്കെതിരെ ശബ്ടിക്കട്ടെ.
ബൈ ദി ബൈ ഞാന്‍ ഒരു ഇടതു പക്ഷക്കാരനല്ല, വലതും അല്ല....ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിക്കുന്ന ഒരു സാദാ പൌരന്....
അരങ്ങൊഴിയുംമുമ്പ് മകനെ അമരത്താക്കാനുള്ള തന്ത്രം പാളിപ്പോയി. നല്ലത്.
ReplyDeleteഅച്യുതാനന്ദന് അല്ല തെറ്റ് ആര് ചെയ്താലും ന്യായീകരണം ഇല്ല. വി.എസ്-ന്റെ ആവശ്യപ്രകാരം ഈ വിഷയത്തില്‍ നിയമ സഭാസമിതി അന്വേഷണം നടത്തുന്നുണ്ട്. കാര്യങ്ങള്‍ക്ക് വ്യക്തത വരട്ടെ.
ReplyDeletejailad said..."
"സ്വജന പക്ഷപാതിത്വം കാണിക്കാതെ, കൊടിയുടെ നിറം നോക്കാതെ താങ്കളുടെ തൂലിക ശക്തിയായി അനീതിക്കെതിരെ ശബ്ടിക്കട്ടെ."
ഹ ഹ ഹ ... ചിരിക്കാന്‍ വയ്യേ.. :))
വള്ളിക്കുന്ന് ബ്ലോഗിലെ ചില പോസ്റ്റുകള്‍ "ക്രൈം" വാരികയുടെ !നിലവാരത്തിനേക്കാള്‍! താഴെ പോകുന്നു എന്ന് തോന്നിയിട്ടുണ്ട്. ടി.പി നന്ദകുമാര്‍ ഇതിന്റെ പേരില്‍ മാനനഷ്ടക്കെസ് ഫയല്‍ ചെയ്യാതിരുന്നാല്‍ മതിയായിരുന്നു. :D
@ razakedavanakad@gmail.com
ReplyDeleteഅച്ചുമാമന്റെ കാര്യം വരുമ്പോള്‍ പൊതുജനത്തെ ബാധിക്കാതിരിക്കുകയും മറ്റുള്ളവരുടെ കാര്യത്തില്‍ 'പൊതുജനങ്ങളെ സാരമായി ബാധിക്കുകയും' ചെയ്യുന്ന ഒരു മെക്കാനിസം തീരെ ദഹിക്കുന്നില്ലല്ലോ റസാക്ക് ഭായ്.. അല്പം തണുപ്പിക്കാന്‍ ഒരു ഐസ് ക്രീം എടുക്കട്ടെ. :))
സിപീമ്മുകാരും ഇടതു പക്ഷ അനുഭാവികളും കൊണ്ടോട്ടിക്കാരും ഉത്തരം കിട്ടാതെ മുങ്ങിയെന്നു തോന്നുന്നു. തലയില്‍ മുണ്ടിട്ട് ഇവിടെ തന്നെ കറങ്ങുന്നോണ്ടെന്ന് എനിക്കൊരും സംശയം ഇല്ലാതില്ല.
ReplyDeleteഅതെ അതെ കൂടുതല്‍ വ്യക്തത ഈ വിഷയത്തില്‍ (ബഷീറിന്?) ഇല്ലാത്തതിനാല്‍ ബഷീറിന്റെ ബ്ലോഗിനെ നമ്മള് ക്രൈം വാരികയായി പ്രഖ്യാപിക്കുന്നു.
ReplyDeleteഅല്ലെങ്കിലും നമ്മുടെ മാന്യ ബ്ലോഗര്‍ പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ അദ്ദേഹത്തിന്റെ നേതാവ് ഒറ്റക്കും പെട്ടക്കും പീടിപ്പിച്ചപ്പം ന്യായീകരിച്ച ആളാണ്. പിന്നെ അടുത്ത കാലത്ത് അന്ന് പീടനത്തിനിരയായ രണ്ടു പെണ്‍കുട്ടികള്‍ ട്രെയിനിനു മുന്പില് ചാടിയത് അദ്ദേഹം അറിഞ്ഞത് പോലും ഇല്ല. പിന്നെ ഇപ്പം ഇങ്ങിനെ ധാര്‍മികതയും നൈതികതയും ഒക്കെ പറഞ്ഞു അങ്ങേരു ഒരു തെളിയക്കപെടാത്ത ആരോപണത്തിന് ഇത്രയും വലിയ പോസ്റ്റ് ഉടനെ ഇട്ടതിന്റെ ആത്മാര്‍ത്ഥ ആര്‍ക്കും മനസിലാകും. ഉദര നിമിത്തം ബഹുകൃത വേഷം അല്ലാതെ എന്ത് പറയാന്‍
ReplyDelete...... :)
@ jailad
ReplyDeleteഇടതു പക്ഷക്കാരെക്കുറിച്ച് മാത്രം എഴുതുന്ന ഒരു പരിപാടി എനിക്കില്ല. എന്നാല്‍ തൂക്കം ഒപ്പിക്കാന്‍ വേണ്ടി 'ഒരു ഇടതു പക്ഷം ഒരു വലതു പക്ഷം' ലൈന്‍ വേണമെന്ന് ഒട്ടും കരുതുന്ന ആളല്ല ഞാന്‍. നിങ്ങള്‍ പറഞ്ഞ കാര്യം നിങ്ങളുടെ കാഴ്ചപ്പാടില്‍ ശരിയായിരിക്കാം. പക്ഷെ നിഷ്പക്ഷന്‍ എന്ന ഒരു ലേബലിന് വേണ്ടി പൊതുവിഷയങ്ങളില്‍ ഉള്ള എന്റെ നിലപാടുകളെ/പക്ഷത്തെ ഞാന്‍ മറച്ചു വെക്കുന്നത് കാപട്യം ആകില്ലേ. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുക എന്നതാണ് എല്ലാവരെയും എതിര്‍ത്തു നിഷ്പക്ഷന്‍ ആവുക എന്നതിനേക്കാള്‍ പ്രധാനം എന്ന് ഞാന്‍ കരുതുന്നു. പിന്നെ മൂര്‍ച്ചയുടെ കാര്യം. അത് ആപേക്ഷികമാണ് എന്നാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും താങ്കളുടെ കമന്റില്‍ അടങ്ങിയ സദുദ്ദേശത്തെ ഉള്‍കൊള്ളുന്നു. ഇത്തരം ഓര്മപ്പെടുത്തലുകള് ഗുണപരമായ ഒരു ഇടപെടല്‍ ആണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
@ ശ്രീജിത് കൊണ്ടോട്ടി.
വല്ലാതെ ചിരിക്കേണ്ട.. പിന്നെ കരയേണ്ടി വരും. വിഷ്ണുനാഥ് 'തെളിവു'കളുമായി ഇപ്പോള്‍ പത്രസമ്മേളനം നടത്തുന്നു എന്നാണ് ഞാന്‍ കേട്ടത്. ഒരു സുഹൃത്ത് പറഞ്ഞ പോലെ വേട്ടക്കാരന് ഇരയായി മാറാതിരിക്കട്ടെ.
@ ബഷീര്‍ വള്ളിക്കുന്ന്..
ReplyDeleteബഷീര്‍ക്കാ.. ഞാന്‍ ചിരിച്ചത് ജൈലാദ് പറഞ്ഞ ഉഗ്രന്‍ "തമാശ" കേട്ടിട്ടാണ്. :D. വിഷ്ണുനാഥിന്റെ പ്രത്രസമ്മേളനവും അതിനുള്ള വി.എസ്-ന്റെ മറുപടിയും എല്ലാം കേട്ടതിന് ശേഷം ആണ് ഞാന്‍ ഇവിടെ കമന്റ് ഇട്ടത്. ഇങ്ങള് ആ പോത്ത് പ്രവസിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും കുട്ടിയെ കെട്ടാന്‍ കയറും കൊണ്ടും പോവല്ലി... ഉപ്പ് തിന്നവര്‍ "പച്ച"വെള്ളം തന്നെ കുടിക്കണം.
ഓ.ടോ: ഞമ്മളെ നേതാവിന്റെ ബന്ധു മുനീര്‍ സാഹിബിന്റെ ചാനലില്‍ കുറെ തെളിവുകയും, വീഡിയോ-കളും ആയി "പത്രസമ്മേളനം" നടത്തിയപ്പോള്‍ പോസ്റ്റ് ഇടാതെ മുങ്ങിയ (അത് നിങ്ങളെ ഇഷ്ടമാണ് എങ്കിലും) നിങ്ങള്‍ പിന്നെ പൊങ്ങിയത് കുഞാപ്പന്റെ ബ്ലോഗിന്റെ ലിങ്കുവും കൊണ്ടാണ്... :)) എന്നിട്ടാണോ ഇപ്പോള്‍ വിഷ്ണുനാഥിനെ പറയുന്നത്.. കഷ്ടം തന്നെ കാര്യം ... (മുകളില്‍ കമന്റ് ഇട്ട "ഊരും പേരും" ഇല്ലാത്തവര്‍ക്ക് മറുപടിയില്ല)
തൊഴില്‍ കൊടുത്തില്ലേല് തൊഴിലില്ലായ്മ എന്ന് പറഞ്ഞു ബഹളം വെക്കും .... തൊഴില്‍ കൊടുത്താലോ.... സ്വജനപക്ഷപാതം...
ReplyDelete(ഈ അനധികൃതമായി നേടുന്ന ജോലികള്‍ ജെ സീ ബി വെച്ച് പൊളിക്കാന്‍ പറ്റുമോ? അല്ലേല്‍ പിന്നെ കോടതിയില്‍ പോയാലോ? ഇതാകുമ്പോള്‍ തെളിവ് കാണില്ലല്ലോ )
സംഗതി അസ്ഥാനതായോ ബഷീര്‍ സാഹിബെ ! അങ്ങനെയൊരു ഡയരക്ട്ടരെട്ടോ നിയമനമോ നടത്തിയിട്ടില്ലെന്ന് സ:വീ എസ് ഇന്ന് നിയമസഭയിലാണ് പറഞ്ഞത്.. നടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് നിയമസഭാ സമിതിക്ക് അന്വേഷിക്കുകയും ചെയ്യാം.അങ്ങനെയെങ്കില്‍ വിഷ്ണുനാദ് മാപ്പ് പറയുന്ന സമയം താങ്കള്‍ മറ്റൊരു പോസ്ടിടുമോ !
ReplyDeleteമകനെതിരെ സീ ബി ഐ അന്വേഷണം ആവശ്യപ്പെട്ട , അത് രേഖാ മൂലം എഴുതി ഒപ്പിട്ട് ശ്രീ മന്മോഹന് സിങ്ങിനയച്ച ഭാരതത്തിലെ ഒരേയൊരു 'ബാപ്പയും' വീയെസ് തന്നെയാണ്.
@jailad
''കേരള രാഷ്ട്രീയത്തില്‍ അഴിമതിക്കും സ്വജന പക്ഷപാതിത്വതിനും അതീതതമായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളായി ഞാന്‍ അച്യുതാനന്തനെ കാണുന്നു .ഉമ്മന്‍ ചാണ്ടി, ആന്റണി, വി. എം. സുധീരന് എന്നിവര്‍ മറ്റു നേതാക്കളില്‍ ചിലര്‍ ''
തൂക്കമൊപ്പിക്കാനായിരുന്നേല് സുധീരനോ ആന്റണിയോ മാത്രം മതിയായിരുന്നല്ലോ സുഹൃത്തേ..കേരളം കണ്ട 'മഹാനായ' ഒരു ഉപചാപകനെ തന്നെ വീയെസ്സിനോട് ഉപമിക്കണമായിരുന്നോ !
the best comment !
ReplyDelete"തൊഴില്‍ കൊടുത്തില്ലേല് തൊഴിലില്ലായ്മ എന്ന് പറഞ്ഞു ബഹളം വെക്കും .... തൊഴില്‍ കൊടുത്താലോ.... സ്വജനപക്ഷപാതം.."
This comment has been removed by a blog administrator.
ReplyDelete@ബഷീര്‍ വള്ളിക്കുന്ന്
ReplyDeleteബഷീര്‍ക്ക..
എന്റെ കമന്റിലെ സദുദ്ദേശത്തെ ഉള്കൊണ്ടതിനു നന്ദി..
തൂക്കം ഒപ്പിക്കാന്‍ വേണ്ടി 'ഒരു ഇടതു പക്ഷം ഒരു വലതു പക്ഷം' ലൈന്‍ വേണമെന്നോ,നിഷ്പക്ഷന്‍ എന്ന ഒരു ലേബലിന് വേണ്ടി പൊതുവിഷയങ്ങളില്‍ ഉള്ള താങ്കളുടെ നിലപാടുകളെ/പക്ഷത്തെ മറച്ചു വെക്കണം എന്നോ, എല്ലാവരെയും എതിര്‍ത്തു നിഷ്പക്ഷന്‍ ആവണം എന്നോ ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമില്ല. എതിര് പക്ഷത്തിനെതിരെ ആഞ്ഞടിക്കുമ്പോള്‍ തന്നെ സ്വന്തം പക്ഷത്തെ തെറ്റുകള്‍ കൂടി ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജവം കാണിക്കണം എന്നെ ഈയുള്ളവന് അര്‍ത്ഥമാക്കിയുള്ളൂ. അതിലൂടെ താങ്കള്‍ക്കുള്ള ബഹുമാനം കൂടുക തന്നെ ഉള്ളൂ...
@ A.J
നാണമില്ലേ തലയില്‍ മുണ്ടിട്ടവരെ പറ്റി പറയാന്‍ തലയില്‍ മുണ്ടിട്ടു തന്നെ കുരക്കാന്‍?? സ്വന്തം അഭിപ്രായം പറയാന്‍ സ്വന്തം പേരില്‍ തന്നെ പറയാന്‍ ചങ്കൂറ്റം കാണിക്കൂ അനോണികളെ?
ബഷീര്‍ക്ക..ചങ്കൂറ്റവും ആണത്തവും ഇല്ലാതെ അനോണികളായി കമന്റ് ചെയ്യുന്നവര്‍ക്ക് ഈ ബ്ലോഗില്‍ പ്രവേശനം ഇല്ല എന്ന് ഒരു നിയമം പാസക്കിയാലോ ബഷീര്‍ക്ക..
@ അക്ബര്‍ ശ്രീമൂലനഗരം
അക്ബര്‍ ഇക്ക..
തൂക്കമൊപ്പിക്കാന്‍ വേണ്ടി പേരെടുത്തു പറഞ്ഞതല്ല. ഞാന്‍ ആരെയും ആരോടും താരതമ്യം ചെയ്യാനും ഉദ്ദേശിചില്ല...ഓരോരുത്തര്‍ക്കും അവരുടെതായ ക്വാളിറ്റി ഉണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു
ബഹുമാനപ്പെട്ട ബഷീര്‍ക്ക, താങ്കളുടെ പോസ്റ്റുകള്‍ കുറച്ചു കാലമായി പിന്തുടരുന്ന ആളാണെങ്കിലും, ആദ്യമായിട്ടാണ് കമന്റാന്‍ വരുന്നത്. ആനുകാലികങ്ങളിലേക്ക് തുറന്നു വെച്ച താങ്കളുടെ നിരീക്ഷണ പാടവവും, അനുഗ്രഹീതമായ തൂലികയും കൂടി ചേരുമ്പോള്‍, ബ്ലോഗ് വായന നല്ല ഒരു അനുഭവമാകുന്നു. അഭിനന്ദനങ്ങള്‍....
ReplyDeleteപിതൃ വാത്സല്യം അതിര് കവിഞ്ഞു ഒരു സാമൂഹിക പ്രശ്നമായി മാറിയ അവസ്ഥയാണിപ്പോള്‍. നമ്മുടെ രാഷ്ട്രീയ പുന്ഗവന്മാര് കാലാകാലങ്ങളായി ഈ കലയില്‍ അഗ്രഗണ്യന്മാരാണെങ്കിലും, അതൊരു ചര്‍ച്ചയായി ബൂലോകത്ത് എങ്കിലും ഇന്ന് മാറിയിരിക്കുന്നു എന്നതാണ് താങ്ങളുടെ പോസ്റ്റിന്റെ പ്രാധാന്യം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇവിടെ ജൈലാദ് സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഒരനുബന്ധം കുറിക്കാന്‍ കൂടി ആണ് കമ്മന്റിടാന്‍ തുനിയുന്നത്.
ഈ മന്ത്രി സഭയുടെ ആരംഭ നാളില്‍ തന്നെ കല്ല് കടിയായി മാറിയ മന്ത്രിമക്കളുടെ മെഡിക്കല്‍ പി.ജി അഡ്മിഷന് തന്നെ "പിതൃ വാത്സല്യം" അതിര് കടന്നത് നാം കണ്ടതാണ്. ഇവിടത്തെ മാധ്യമങ്ങളുടെ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രം പുറത്ത് വന്ന സുതാര്യമല്ലാത്ത ആ ഇടപാടുകള്‍ അവര്‍ അവസാനം വേണ്ടെന്നു വെക്കുകയായിരുന്നു. അങ്ങനെ അവര്‍ വിട്ടു നല്കിയ സീറ്റില്‍ പ്രവേശനം നേടിയതാകട്ടെ മെറിറ്റ് ലിസ്റ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും. അതില്‍ ഒരാള്‍ മെരിറ്റില്‍ പ്രവേശനം കിട്ടിയത് കൊണ്ട് മാത്രം പി.ജി ചെയ്യാന്‍ ഭാഗ്യം ലഭിച്ച ചാമ്രവട്ടം കാരനായ ഒരു പാവപ്പെട്ട ഡോക്ടര്‍. എന്നിട്ടും തങ്ങളുടെ ചെയ്തികളെ ന്യായീകരിച്ചും, അത്തരം കച്ചവടങ്ങള്‍ക്ക് ഒത്താശ ചെയ്തും ആ പുന്ഗവന്മാര് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാരായി തുടരുന്നു. അച്യുതാനന്ദന് എതിരെയുള്ള ആരോപണങ്ങള്‍ ഇനിയും അന്വേഷിക്കെണ്ടതും, നിജ സ്ഥിതി അറിയേണ്ടതുമാണ്. പിതൃ വാത്സല്യത്താല്‍ തന്റെ പ്രത്യയശാസ്ത്ര കണ്ണിനു തിമിരം ബാധിച്ച "യുവാവായ" ഒരച്ഛനെ അവസാനം ആ പാര്ട്ടിക്കാര് സസ്പെന്റു ചെയ്തത്രേ. എന്നാല്‍ ആ മന്ത്രി പൂമാന്മാരുടെതോ?
അവരുടെ പാര്ട്ടിക്കാര് ഇക്കാര്യത്തില്‍ ഒരു ചെറുവിരലെങ്കിലും അനക്കിയതായി നാം കേട്ടിട്ടില്ല.
ഏതായാലും രമേശനെ പുറത്താക്കിയ അവരുടെ പാര്‍ട്ടി, തെറ്റുകാരനാനെങ്കില് അച്യുതാനന്ദന് എതിരെയും നടപടി എടുക്കുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. എന്നാല്‍ മറ്റു "വാത്സല്യനിധികളായ പിതാക്കാന്മാരുടെ" കാര്യമോ?. അത് കൊണ്ട് അച്യുതാനന്ദന് എതിരെ താങ്ങള് ഉയര്‍ത്തിയ ഈ തൂലിക, നമ്മുടെ വിദ്യാഭ്യാസ മാഫിയകള്‍, അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട മന്ത്രിമാര്‍ എന്നിവര്ക്കെതിരെക്കൊടി തിരിച്ചു പിടിക്കണമെന്ന് അഭ്യര്ത്തിക്കുന്നു.
@ ശ്രീമൂലം: മകനെതിരെ സീ ബി ഐ അന്വേഷണം ആവശ്യപ്പെട്ട , അത് രേഖാ മൂലം എഴുതി ഒപ്പിട്ട് ശ്രീ മന്മോഹന് സിങ്ങിനയച്ച ഭാരതത്തിലെ ഒരേയൊരു 'ബാപ്പയും' വീയെസ് തന്നെയാണ് , എഴുതികൊടുതല്പോരാ F I R തയ്യാറാകി വിടണം അതാണ് നിയമം പിന്നെ ഈ പാപ്പാന്റെ മേഹ്ബ് പറയണ്ട വര്‍ഗീയ ചുവയുള്ള പ്രസ്ഥാവനം
ReplyDeleteഇടക്ക് ഇടക്ക് വിടുന്നയാളെല്ലേ മലപ്പുറത്ത് കുട്ടികള്‍ കോപ്പി അടിച്ചാണ് ജയികുന്നത് എന്നും T യാന്‍ മുന്ബ് പറഞ്ഞത് ഒര്കുമല്ലോ
@ അക്ബര്‍ ശ്രീമൂലനഗരം
ReplyDeleteമകന്റെ നിയമനത്തെക്കുറിച്ച് നിയമസഭ സമിതി അന്വേഷിക്കാന്‍ പോവുകയാണല്ലോ. സംഗതി നടക്കട്ടെ. നിരപരാധി ആണെന്ന് തെളിഞ്ഞാല്‍ ഞാന്‍ ഒരു പോസ്റ്റിടാം. അല്ലെന്നു തെളിഞ്ഞാല്‍ ഒരു മുര്‍ദാബാദ് വില്‍ക്കാനുള്ള ചങ്കൂറ്റം നിങ്ങളും കാണിക്കണം. നിങ്ങളോട് മാത്രമല്ല പോസ്റ്റിനോട് രോഷം പ്രകടിപ്പിച്ച മുകളിലെ എല്ലാവരോടും കൂടിയാണ് പറയുന്നത്. :))
@ Sreejith Kondotty നേരത്തെ വിട്ടുപോയി. ക്രൈമും മാതൃഭൂമിയും താങ്കള്‍ക്ക് പരസ്പരം മാറിപ്പോയോ?
Mujeeb Rahman said...
ReplyDelete"എന്നാല്‍ മറ്റു "വാത്സല്യനിധികളായ പിതാക്കാന്മാരുടെ" കാര്യമോ?. അത് കൊണ്ട് അച്യുതാനന്ദന് എതിരെ താങ്ങള് ഉയര്‍ത്തിയ ഈ തൂലിക, നമ്മുടെ വിദ്യാഭ്യാസ മാഫിയകള്‍, അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട മന്ത്രിമാര്‍ എന്നിവര്ക്കെതിരെക്കൊടി തിരിച്ചു പിടിക്കണമെന്ന് അഭ്യര്ത്തിക്കുന്നു."
ബഷീര്‍ക്കാന്റെ ആ കീബോര്‍ഡ് അങ്ങനെയൊന്നും "തിരിയുന്ന" തരത്തില്‍ ഉള്ളതല്ല.. അബ്ദുറബ്ബ് ലീഗുകാരന് അല്ലെ. അയാള്‍ ഇനി സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ് വാങ്ങിയാലും അതിനെകുറിച്ചൊന്നും എഴുതാന്‍ മുകളില്‍ നിന്ന് അനുമതികിട്ടില്ല.. :)
സ്വന്തം മക്കള്‍ക്ക് പോലും ഒരുപകാരം ചെയ്യുന്നത് മലയാളികള്‍ക് ഇഷ്ടമല്ലാതായി വന്നിരിക്കുന്നു!
ReplyDeleteകലികാല വൈഭവം...
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഅച്ച്യൂതാനന്ദന്റെ മകന് തെറ്റുകാരനാണെന്നു കരുതി ന്റെ പക്ഷത്തുള്ളവര്‍ കള്ളന്മാരാകാതിരിക്കണമെന്നില്ല.
ReplyDeleteശ്രീ ബഷീര്‍ , അത് കഴിഞ്ഞിട്ട് മതിയായിരുന്നില്ലേ സഖാവിനെ ഉപദ്രവിക്കല്‍..
ReplyDeleteഇവിടെ താങ്കള്‍ തന്നെ ക്രിയയും കര്‍മ്മവും നടത്തി..ഇനിയൊരു വിധിയെന്തിന് !
@haneefpandi
ദില്ലി സ്പെഷ്യല്‍ പോലിസ് എസ്ടാബ്ലിഷ്മെന്ട്ട് ആക്റ്റ് പ്രകാരം കേസെടുക്കാമെന്ന് സുപ്രീം കോടതിയില്‍ യു പി എ സര്‍ക്കാരിന്റെ അഡ്വോക്കെറ്റ് ജെനെറല്‍ സൂചിപ്പിച്ചിരുന്നു. ലോട്ടറി പ്രശ്നത്തില്‍ അച്ചുദാനന്ദന്‍ സര്‍ക്കാരിന്റെ നടപടികളെ സുപ്രീം കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു..താങ്കള്‍ ഇവിടെയോന്നുമില്ലേ ? മലപ്പുറത്താണോ ):
@ജൈലാദ്
ഒന്ന് ക്വോട്ട് ചെയ്യ്തെന്നേ ഒള്ളു സുഹൃത്തേ... സ്വജനപക്ഷപാതവും അഴിമതികളും ഉമ്മന്‍ ചാണ്ടിയെ എത്രത്തോളം ഗ്രസിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതില്‍ താങ്കള്‍ ഒന്നുകില്‍ പരാജയപ്പെട്ടു അല്ലെങ്കില്‍ രാഷ്ട്രീയ ഉള്ളറകളിലേക്ക് കാര്യമായി ഇറങ്ങാന്‍ താല്പര്യമില്ലാത്ത , ആരോടും പരിഭാവമില്ലാത്ത ഒരു ശുദ്ധ-മനസ്കനായ പ്രജയാണ് താങ്കള്‍...
@ A.J
ReplyDeleteതാങ്കളുടെ പ്രതികരണത്തിന് അതെ നാണയത്തില്‍ തന്നെ മറുപടി പറയാന്‍ അറിയുന്ന ആള് തന്ന്യാ ഞാനും. പക്ഷെ എന്റെ മാന്യത അതിനു അനുവദീക്കുനില്ല.
എന്റെ പേര് (ജൈലാദ് ) എന്ന് ഗൂഗിളില്‍ ടൈപ്പ് ചെതാല്‍ നല്ല നെടു നീളന്‍ പ്രൊഫൈല്‍ രണ്ടാമതായി തെളിഞ്ഞു വരും. ഞാന്‍ താങ്കളെ പോലെ രണ്ടക്ഷരം (A.J) അല്ല. എന്റെ പേരാണ് ജൈലാദ്...പിന്നെ ഞാന്‍ ഒരു ബ്ലോഗര്‍ അല്ലാത്തത് കൊണ്ട് ആ ലിങ്കില്‍ എന്റെ പ്രൊഫൈല്‍ കാണില്ല. അത് ആഡ് ചെയ്യുക എങ്ങിനെയാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാല്‍ ഇപ്പൊ തന്നെ ഞാന്‍ അത് അപ് ഡേറ്റ് ചെയ്യാം. ഞാന്‍ എന്റെ ഗൂഗിള്‍ ഐഡിയില്‍ നിന്നുമാ കമന്റിടുന്നത്
ഗൂഗിളിന്റെ തകരാറുകള്‍ കാരണം പലര്‍ക്കും കമന്റ് ചെയ്യാന്‍ പറ്റുന്നില്ല എന്ന പരാതി ഉള്ളത് കൊണ്ടാണ് Name URL/Anonymous ഓപ്ഷന് ON ആക്കിയത്. പക്ഷെ അതിന്റെ മറവില്‍ ആരെയെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കുന്ന കമന്റുകള്‍ ഇവിടെ വെച്ചു പൊറുപ്പിക്കില്ല. എന്റെ പോസ്റ്റുകളെ പിന്തുണയ്ക്കുന്നു എന്ന വ്യാജേന അത്തരം കസര്‍ത്തുകള്‍ ഇവിടെ വേണ്ട. അവയൊക്കെ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ReplyDeleteഇതൊന്നും കോണ്‍ഗ്രസ്സ് അച്ച്ന്മാര്ക്ക് മാത്രം സംവരണം ചെയ്തതല്ലല്ലോ?
ReplyDeleteഅച്ചനും മകനും അകത്താകും എന്ന വ്യാമോഹം വേണ്ട
കഴിഞ്ഞ കാലത്തെ വീര വിഎസിനെ നമുക്ക് മറക്കാം
മകന്റെ വ്യവഹാരത്തിനു വിലയൊടുക്കേണ്ടി വരുന്ന ഒരച്ചനാവും ഇനി സഖാവ് വിഎസ്
*വിപ്ലവാഭിവാദ്യങ്ങള്‍*
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteജൈലാദ് അബ്ദുള്ള എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തിന്റെ സഹോദരനാണ്. ഞങ്ങള്‍ ബ്ലോഗേര്‍സ് ഗ്രൂപ്പിലുള്ള കുറച്ചു പേര് അദ്ധേഹത്തിന്റെ ദുബായിലുള്ള വീട്ടില്‍ ഒന്നിച്ചു താമസിച്ചിട്ടും ഉണ്ട്. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ പലര്‍ക്കും അദ്ധേഹത്തെ നേരിട്ട് തന്നെ അറിയാം. ബഷീര്‍ക്കാ അടക്കം പലരും ഫേസ്ബുക്കില്‍ അദ്ധേഹത്തിന്റെ സുഹൃത്തുക്കളും ആണ്. സ്വന്തം ഫോട്ടോ-യും വിശദമായ പ്രൊഫൈലും അവിടെ കൊടുത്തിട്ടും ഉണ്ട്. ഇതൊക്കെ ഇവിടെ പറഞ്ഞത് ആരെയും ബോധിപ്പിക്കാന്‍ അല്ല. വള്ളിക്കുന്ന് ബ്ലോഗ് ചിലര്‍ക്ക് സ്വന്തം "സാംസ്കാരം" പ്രദര്‍ശിപ്പിക്കാന്‍ ഉള്ള വേദിയായി പോകുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് ബഷീര്‍ക്കാ-യുടെ കുറ്റം അല്ല. ഇതുപോലെയുള്ള ചില പേരില്ലാത്തവരുടെ അധിക്ഷേപ കമന്റുകള്‍ എനിക്കും ഇതിനു മുന്‍പ് ലഭിച്ചിട്ടുണ്ട്. പഠിച്ചതല്ലേ പയറ്റൂ.. പയറ്റട്ടെ ന്ന്.. !!!
ReplyDelete@ A.J
ReplyDeleteതാങ്കള്‍ക്ക് എന്റെ മലയാളം മനസിലായില്ല എന്ന് തോന്നുന്നു. ഞാന്‍ എന്റെ മേല്‍ കമന്റില്‍ പറഞ്ഞത് ഒന്ന് കൂടെ ശ്രദ്ധിക്കൂ "എന്റെ പേര് (ജൈലാദ് ) എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ നല്ല നെടു നീളന്‍ പ്രൊഫൈല്‍ രണ്ടാമതായി തെളിഞ്ഞു വരും. മനസ്സിലായോ ..ഗൂഗിളില്‍ രണ്ടാമത് വരുന്നതാ എന്റെ പ്രൊഫൈല്‍.
ബഷീര്‍ക്ക Name URL/Anonymous ഓപ്ഷന് ON ആക്കിയത് കൊണ്ട് നമുക്ക് നല്ല പണി കിട്ടി
ബൈ ദി ബൈ താങ്കളുടെ വീട് കൊടുങ്ങലൂരാണോ..നല്ല മുട്ടന്‍ തെറി!!!!
@ ശ്രീജിത് കൊണ്ടോട്ടി & jailad
ReplyDeleteഇതൊക്കെ ബ്ലോഗുകളുടെ ഒരു ഭാഗമാണ്. ചിലര്‍ അങ്ങനെയാണ് മാന്യമായ ഭാഷ ഉപയോഗിച്ച് ശീലമില്ലാത്തത് കൊണ്ട് ശീലിച്ചത് പറയുന്നു, ചെയ്യുന്നു. ഏതായാലും അതൊക്കെ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ജൈലാദ് ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാം. ഇനി ആര്‍ക്കെങ്കിലും അത് അറിയാത്തതായി ഉണ്ടെങ്കില്‍ അവര്‍ക്കായി
B.A. Functional English, Journalism from
Sree Kerala Varma College, Thrissur
M.S. Communication(Masters), Communication and Journalism from Bangalore University
he was
Lecturer in Mass Communication
now
Researcher in Business Development Department in a Middle East Company..
ലോകത്തിനു മുന്നിലേക്കു സ്വന്തം ഓഫീസ് തുറന്നിടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്തരമൊരു ചതി സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് പതിവു സര്‍ക്കാര്‍ ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകം മുഴുവന്‍ കാണാം.
ReplyDeleteഉമ്മന്‍ചാണ്ടിയുടെ ഓഫീസും ക്യാബിനും ലൈവ് വെബ്കാസ്റ്റിലൂടെ പൊതുജനത്തിന് 24 മണിക്കൂറും നിരീക്ഷിക്കാനുള്ള അവസരം കൈവന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു.
വെബ്ക്യാമറയ്ക്കു തൊട്ടുതാഴെയുള്ള സീറ്റിലിരുന്ന് ഉറങ്ങുന്ന ജീവനക്കാരനാണിതില്‍. ക്യാമറയില്‍ തന്നെ പകര്‍ത്തുന്നകാര്യം ശ്രദ്ധിക്കാതെ കസേരയുടെ വശത്ത് കൈവച്ച് തലതാങ്ങിയുള്ള സുഖ സുഷുപ്തി. കുറേസമയത്തിനുശേഷം തൊട്ടടുത്ത ക്യാബിനിലെ മറ്റൊരു ജീവനക്കാരന് വന്ന് ഇദ്ദേഹത്തെ തട്ടിയുണര്‍ത്തുകയാണ്. ഉടന്‍ ഞെട്ടിയെഴുന്നേറ്റ് തന്റെ ക്യാബിനു വെളിയിലിറങ്ങി ആഗതനോടു സംസാരിച്ചശേഷം യാതൊരു കൂസലുമില്ലാതെ തിരികെ കസേരയില്‍ വന്നിരുന്ന് വീണ്ടും ഉറക്കത്തിലേക്കു കടക്കുകയാണ് ഈ ജീവനക്കാരന്. ഏതാണ്ട് നാലു മിനിട്ടോളമുണ്ട് ഈ വീഡിയോ. ഇന്റര്‍നെറ്റിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ധാരാളം കമന്റുകള്‍ ഈ വീഡിയോക്ക് ലഭിച്ചിട്ടുമുണ്ട്.
അച്യുതാനന്ദന് ഉറങ്ങാത്ത വീടുപോലെ ജോലിക്കാരുറങ്ങുന്ന മുഖ്യമന്ത്രിയുടെ ഓഫീസും കേരളത്തിലുണ്ടെന്നു സാരം.
ബഷീര്‍ക്ക ഇതുവരെ ഇതറിഞ്ഞില്ലേ, അതോ ഡ്യൂട്ടി സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉറങ്ങിയവന് എല്‍ഡിയെഫ് കാരന് അല്ലാത്തത്കൊണ്ടാണോ?
വാല്‍ക്കഷണം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലൊ തീരുമാനങ്ങളെല്ലാം എടുക്കുന്നതും നടപ്പിലാക്കുന്നതും പാണക്കാട്ടും പാലായിലും ചങ്ങനാശ്ശേരിയിലുമല്ലേ? പിന്നെ ഇത്തിരി ഉറങ്ങിയാലെന്ത് കുഴപ്പം?
breaking news:
ReplyDeleteവിഎസിന്റെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരി പീഡിപ്പിക്കപ്പെട്ടു.
http://malayalam.webdunia.com/newsworld/news/keralanews/1107/14/1110714041_1.htm
Note:(നമ്മള് അനോണിയല്ല കെട്ടോ.. നമ്മ ഇംഗലീസില് ഡാക്ടറേറ്റ് എടുത്തയാളാണ്. പഠിച്ചത് ഒരു കോളേജിലും. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചാല്‍ തരാം.)
വീയെസ്സ് തന്നെ പീഡിപ്പിക്കപ്പെട്ടോണ്ടിരിക്കുവാ..... അന്നേരമല്ലെ ഇനി സെക്രട്ടറീടെ വീട്ടിലെ ജോലിക്കാരി...
ReplyDeleteഗ്യാസ് മേടിക്കാന്‍ കൊടുത്ത 500 രൂപയുമായി പെങ്കൊച്ച് കാമുകന്റെ ഒപ്പം കറങ്ങാന്‍ പോയതാണെന്ന് പോലീസ് ഭാഷ്യം.
പാവം പെങ്കൊച്ചിനു മനസിലായി ഇനിയുള്ള കാലത്ത് 500 രൂപകൊണ്ടൊന്നും ഒരു കുറ്റി ഗ്യാസ് കിട്ടില്ലന്ന്.
@ അനില്‍ഫില്‍ (തോമാ)
ReplyDeleteഉമ്മന്‍ചാണ്ടിയുടെ ലൈവ് ഓഫീസിനെ പറ്റി ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.
"ഇന്റര്‍നെറ്റില്‍ നിങ്ങളുടെ ഓഫീസ് ലൈവായി കാണിക്കുന്നുണ്ട് എന്നറിഞ്ഞു. കോണ്ഗ്രസ്സാരൊക്കെ വളരെ സന്തോഷത്തിലാണ്. ഇനി മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും കണ്ടോണ്ടിരിക്കാമെന്ന് അവര്‍ പറയുന്നുമുണ്ട്. ഭരണം സുതാര്യമാക്കുക എന്നത് നല്ല കാര്യം തന്നെയാണ്. ഒരായിരം അഭിനന്ദനങ്ങള്‍ .. പൂച്ചെണ്ടുകള്‍ .. എന്നാലും തൊണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന ആ ചോദ്യം ഇടയ്ക്കിടെ തികട്ടി വരികയാണ്. അരിയുടെ കാര്യം എന്തായി സാര്‍ ? പറയുന്നത് കൊണ്ട് വിഷമം കരുതരുത്. നിങ്ങളുടെ ഓഫീസ് ഇന്റര്‍നെറ്റില്‍ കാണിച്ചത് കൊണ്ട് സാധാരണക്കാരന്റെ ചട്ടിയില്‍ അരി വേവില്ല. അന്നന്നേക്കുള്ളതു അന്നന്ന് കിട്ടുന്ന അവന്റെ വീട്ടില്‍ ബ്രോഡ് ബാന്റ് കണക്ഷനും ഇന്റര്‍നെറ്റും ഇല്ല. അവിടെയുള്ളത് മൂന്നു കല്ലുള്ള ഒരു അടുപ്പാണ്. ഒറ്റ രൂപയ്ക്കു അരി കൊടുത്താല്‍ നിങ്ങളുടെ മുഖം അവന് എന്നും കാണും. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അല്ല. വേവുന്ന അരിയുടെ ഓരോ തുമ്പിലും.."
ഓഫീസ് ജീവനക്കാരന്റെ ഉറക്കം ഒരു പോസ്റ്റാക്കാന്‍ മാത്രം വകുപ്പുണ്ടോ?.
അരുന്കുമാര് എന്ന മകന് എന്നും വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.പുരാണത്തിലെ ധൃത രാഷ്ട്രരുടെ റോള്‍ ആയിരുന്നു സഖാവിനു.ലോട്ടറി കാര്യത്തിലും,സ്മാര്‍ട്ട് സിറ്റി വിഷയത്തിലും ഗോള്‍ഫ് ക്ല്ബ് പ്രശ്നത്തിലുമൊക്കെ പയ്യന് ഇടപെട്ടു.ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ
ReplyDeleteമാന നഷ്ടത്തിന്റെ വാളോങ്ങുമായിരുന്നു ഈ തൃപ്പുത്രന്.ഇപ്പോള്‍ മാന നഷ്ടത്തിന്റെ ഭീഷണി കേള്‍ക്കുന്നില്ല.വെറുമൊരു എം.സി.എ ക്കാരനായ മന്ത്രി പുത്രന് 1993 ല്‍
അണ് പയിഡ് ട്രെയിനി ആയി ഐ .എച്. ആര്.ഡി.യില്‍ കയറിയതാണ്.അച്ചന്റെ കാലത്ത് സ്ഥാപനത്തിന്റെ ദയരെക്ട്ടെര് ആയി മാറി.പുണ്യം ചെയ്ത ജന്മം എന്നല്ലാതെ
മറ്റെന്തു പറയാന്‍?
ഗോള്‍ഫ് ക്ല്ബ്ബില്‍ 75000 രൂപ ഫീസ് കൊടുക്കുന്ന ,ദാഹിക്കുമ്പോള്‍ അല്പം മദ്യപിക്കുന്ന (അച്ചന് അതും ന്യായീകരിച്ചിട്ടുണ്ട്.) ഉറച്ച കമ്മുനിസ്റ്റ് ആണ് ശ്രീ അരുന്കുമാര്.
പക്ഷെ ഇറങ്ങുന്നതിനു മുന്‍പ് സഖാവ് ചെയ്തത് കുറച്ചു കടന്ന കൈ ആയിപ്പോയി.മകനെ ഒന്നര ലക്ഷം മാസ ശമ്പളത്തില്‍ ആറു വര്‍ഷത്തേയ്ക്ക് ഐ.സി.ടി.അക്കാദമിയുടെ ഡിരക്ത്റെര് ആയി നിയമിച്ചു.ഇതുപോലെ നാണം കെട്ട സ്വോജന പക്ഷപാതം കേരളം മുന്‍പ് കണ്ടിട്ടില്ല.
ഇത് കട്ട് തീറ്റ തന്നെയെല്ലേ സഖാവേ?
വി. എസ്. എല്ലാ പിതാക്കള്‍ക്കും ഒരു മാതൃക. ........മകന് മാത്രമല്ല മകള്‍ക്കും അച്ഛന് ഇറങ്ങുന്നതിനു മുന്‍പ് പല സമ്മാനങ്ങളും നല്കിയിട്ടുട്ടു .
ReplyDeleteഇന്നത്തെ ഗള്‍ഫ് മനോരമ വായിക്കുക .........
http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?tabId=16&district=Thiruvananthapuram&contentId=9682545&BV_ID=@@@
സൈഫുള്ള ,
തിരൂര്‍
@ saifulla c.m.p
ReplyDeleteആ ലിങ്ക് നോക്കി. സംഗതി കിടിലന്‍ ആയിട്ടുണ്ട്. അച്ഛാ ബഹുത് അച്ചാ . ഞാന്‍ നല്കിയ തലക്കെട്ട് വീണ്ടും അര്‍ത്ഥവത്താവുകയാണ്. 'അച്ഛ'നാനന്ദന്"
vallikkunnu sakhaave 2001 മുതല്‍ ആണ് വി എസ്സിന്റെ മകള്‍ക്ക് 2001 മുതല്‍ തന്നെ അനുവദിക്കാന്‍ തുടങ്ങിയതാണ് ..അവര്‍ക്ക് മാത്രം അല്ല പല ആളുകള്‍ക്കും അത് നല്‍കുന്നതും ആണ് വി എസ്സിന്റെ മകള്‍ ആയത് കൊണ്ട് ഗവേഷണം നടത്താനും അനുമതിയില്ലേ?.രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജി ശാസ്ത്രഞ്ഞയായ ആശയ്ക്ക് രണ്ടായിരത്തി ഒന്ന് മുതല്‍ ആണ് ഗവേഷണത്തിന് പണം അനുവദിച്ചു തുടങ്ങിയത് (അപ്പോള്‍ അന്ന് യു ഡി എഫു ആണ് ഭരിക്കുന്നത്?) 2001 ലെ ഗവേഷണം 2006 വരെ നീണ്ടു ..ഇതിനിടെ 2005 ...2008 ലേക്ക് ഗവേഷണത്തിന് വീണ്ടും പണം അനുവദിച്ചു അപ്പോഴും യു ഡി എഫു തന്നെ ആണ് ഭരിച്ചിരുന്നത്?.ഇത് തുടരുന്നതിനു ഇടയില്‍ 2006 ..2008 ലേക്ക് മൂന്നാമതും ഗവേഷണത്തിന് പണം അനുവദിച്ചു .ആദ്യത്തേതിന്റെ തുടര്‍ച്ചയ്ക്ക് ആയിരുന്നു ഇത് (അപ്പോള്‍ ഇതിന്നും ഉത്തരവാദി യു ഡി എഫ ആണ്?)..അപ്പോള്‍ വെറുതെ ഒരാളെ ക്രൂശിക്കുന്നത് ശെരിയാണോ?..
ReplyDeleteWhat Basheer said is correct. Achuthanandan ithu cheythathu thanneyaanu valiya prasnam.Azhimathikethire padavaleduthayal thanne athu cheyyunnathu valiya thettanu. Adehathe viswasichavar viddikalakkapedukayalle?
ReplyDeleteMakanethire CBI ennu paranju kathezhuthiyittu karyamilla. Keralathil parathi ezhuthitharanamennu paranju Opp.leader ezhuthikoduthapol athu lok ayuktaykku vittappozhe Achuthanadante poochu purathayathannu...
Pinne, P Sasiyeppoloru sthreelambadane avasanam vare samrakshikkan nokkiyavarkku Kunhalikkuttiyude mekkittu keran oru avakasavumilla. Olivu jeevithathinte kaalathu naadu muzhuvan peenu pidichu nadanna pazhaya parambaryam Sasi puthiya reethiyil kaathu ennu venaemenkil samadhanikkam. Laal Salamm!!
Ente peru Raju Meempattu. Pandu SFIkku kure mudravakyam vilichu ennoru thettu cheytha aalaanu. Njan vilichathil kooduthal mudravakyamonnum ee blogin cherayunna oru sakhavum vilichittillennum ariyuka.. Commnunisathe thooki vittavaranu innathe Marxistukar. Avare vilikkendathu stanlinistukalennannu.. Yathartha communistukal andhrayilum orisayilum bengalilum poradunnunnudu... Avare ningal maoistukalennum vilikkum
മക്കളുടെ അച്ഛന്...!
ReplyDeletevallikkunne than ingane ezhuthikondu irunna mathi...! ithellamkoode eduthu vechu photo copy eduthu UDf kaarku ayachu koduku avaru thanne adutha CM aakkum....
ReplyDelete@ ആചാര്യന്
ReplyDeleteവിഷയവുമായി ബന്ധപ്പെട്ട വളരെ പ്രസക്തമായ പ്രതികരണമാണ് നിങ്ങള്‍ നടത്തിയത്. നന്ദി. പത്രറിപ്പോര്‍ട്ടില്‍ കാണുന്നതാണോ നിങ്ങള്‍ പറയുന്നതാണോ ശരി എന്നറിയില്ല. ഞാന്‍ ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത ഒരു വായനക്കാരന് കമന്റ് ബോക്സിലൂടെ അറിയിച്ചപ്പോള്‍ അതിവിടെ പങ്കു വെച്ചു എന്ന് മാത്രം. സത്യാവസ്ഥ അറിഞ്ഞും അറിയാതെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഏതെങ്കിലും ഒരു പക്ഷത്തിന്റെ മാത്രം ശൈലിയല്ലല്ലോ. വി എസ്സും ആ അര്‍ത്ഥത്തില്‍ ഒരു സാദാ രാഷ്ട്രീയക്കാരന് തന്നെയാണ്. അന്വേഷണം നടക്കട്ടെന്നെ..
അച്ഛനാനാന്ദായാ... ഇനിയെന്തെല്ലാം കാണാണം...
ReplyDeleteഅച്ഛന്റെ സമ്പാദ്യവും, സല്പേരും മക്കള്‍ക് ഉപകരപ്പെടാരുണ്ട്.. അച്ചുംമാമന്റെ കാര്യത്തില്‍ അത് നേരെ മറിച്ചാണ്..മകന്റെ സമ്പാദ്യവും 'സല്പേരും' ജീവിതത്തിന്റെ ഈ സന്ധ്യയിലാണ് അനുഭവിക്കാന്‍ യോഗം...പുത്രാ രക്ഷതി വാര്‍ധക്യ...
ReplyDeleteകഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചിട്ടു ഏതെങ്കിലും ജനോപകാര പ്രദമായ ഭരണ നേട്ടം പറഞ്ഞല്ല അച്ചുതാനന്ദന് വോട്ടു പിടിച്ചത്.അഴിമതിയും പെണ് വാണിഭവും ഒക്കെയായിരുന്നു അച്ചുമാമന്റെ ഇഷ്ട വിഷയങ്ങള്‍!അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തിനു രാഷ്ട്രീയ മാനം മാത്രമായിരുന്നു എന്ന തിരിച്ചറിവ് ചര്‍ച്ചക്ക് വിധേയമാവുക സ്വാഭാവികം!
ReplyDeleteപ്രതി സ്ഥാനത് നിര്‍ത്തപ്പെടേണ്ട സ്ഥിരം പുള്ളികളൊന്നും അല്ല വിവാദത്തില്‍ പെടുന്നതെന്ന് അറിയുമ്പോള്‍ ഉള്ള ചിലരുടെ താല്പര്യക്കുരവിനു ചികിത്സയില്ല..
വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
ReplyDeleteനന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam
@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
ReplyDeleteഅത് വളരെ നന്നായി.
വാരാന്ത്യം ഞാന്‍ നോക്കി. ഗംഭീരം ആയിട്ടുണ്ട്. നിങ്ങള്‍ തന്നെയാണോ ഇതിന്റെ പിന്നണിയില്‍ ?
http://www.youtube.com/watch?v=TTRxp01wB-c
ReplyDelete70 ലക്ഷം രൂപ കൈക്കൂലി-വിഎസിന്റെ മകനെതിരെ സന്തോഷ് മാധവന്
ReplyDeleteതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന് വിഎ അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാരോപിച്ച് ജയിലില്‍ കഴിയുന്ന വിവാദ സ്വാമി മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചു.
കോട്ടയം ജില്ലയില്‍ തന്റെ പേരിലുള്ള മൂന്നര ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് 70 ലക്ഷം രൂപ അരുണ്‍കുമാര്‍ വാങ്ങിയതായി സന്തോഷ് മാധവന് ഉമ്മന്‍ ചാണ്ടിയ്ക്കയച്ച കത്തില്‍ ആരോപിയ്ക്കുന്നു.
ഭൂമി നികത്തിവിറ്റാല്‍ ഏഴരക്കോടി രൂപ മതിപ്പുവില കിട്ടുമെന്നതിനാല്‍ അതിന്റെ 10 ശതമാനമാണ് അരുണ്‍കുമാര്‍ കമ്മിഷന് വാങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2009ലാണ് പണം കൈമാറിയെങ്കിലും കാര്യം നടന്നില്ല. പണം തിരിച്ചുചോദിച്ചെങ്കിലും കിട്ടിയില്ല. ഭരണം മാറിയതോടെ 70 ലക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെയാണു പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചതെന്നും സന്തോഷ് മാധവന് പറയുന്നു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തയാറാക്കിയ പരാതി കഴിഞ്ഞ ദിവസമാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കൈമാറിയത്.http://thatsmala
ദിവസവും ഓരോന്ന് വീതം വരുന്നുണ്ട്.. ഇന്നത്തെ സ്പെഷ്യല്‍ - മംഗളത്തില്‍ നിന്നും
ReplyDelete"വി.എസിന്റെ മകനെതിരേ സന്തോഷ് മാധവന്റെ പരാതി കെ. ജയകുമാര്‍ അന്വേഷിക്കും" തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചു വിവാദസ്വാമി സന്തോഷ് മാധവന് മുഖ്യമന്ത്രിക്കു നല്കിയ പരാതി ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്കു കൈമാറി. പരാതി വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് അഡി. ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ചുമതലപ്പെടുത്തി.
കോട്ടയത്തു തന്റെ ഉടമസ്ഥതയില്‍ ഏക്കറുകണക്കിനുള്ള പാടം നികത്താന്‍ അരുണ്‍കുമാര്‍ ഇടനിലക്കാരനായി 70 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാല്‍ കാര്യം നടക്കാതിരുന്നിട്ടും പണം തിരിച്ചു നല്‍കിയില്ലെന്നും ആരോപിച്ചാണു സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന സന്തോഷ് മാധവന് ജയില്‍ സൂപ്രണ്ട് വഴി മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്തു മുഖ്യമന്ത്രി അത് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ 70 ലക്ഷം രൂപ വാങ്ങിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണു സന്തോഷ് മാധവന്റെ പരാതി.
അഭിഭാഷകയായ ദീപ്തി പ്രസേനനും മൂന്നു സി.പി.എം. നേതാക്കളുമാണത്രേ അരുണ്‍കുമാറിനൊപ്പം ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. 2006-ല്‍ തലയോലപ്പറമ്പിലെ ഒരു ലോഡ്ജില്വച്ചാണു പണംനല്‍കിയത്. ഇതിനായി തന്റെ അക്കൗണ്ടില്‍നിന്ന് 80 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. അരുണ്‍കുമാര്‍ ഏറ്റകാര്യം ചെയ്യാതിരുന്നതിനാല്‍ 2008-ല്‍ പണം തിരിച്ചുചോദിച്ചെങ്കിലും ഒഴിവുകഴിവു പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. ഇതിനിടെ ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ട തന്നെ ജയിലിലാക്കാന്‍ അരുണ്‍കുമാര്‍ ചരടുവലിച്ചെന്നും സന്തോഷ് മാധവന് പരാതിപ്പെട്ടു.
തനിക്കു ജാമ്യം നല്കാതിരിക്കാന് അഭിഭാഷകയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. താന്‍ പുറത്തിറങ്ങിയാല്‍ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതു പ്രശ്നമാകുമെന്നു കരുതിയാണ് ഇങ്ങനെ ചെയ്തതെന്നും സന്തോഷ് മാധവന് പരാതിയില്‍ പറയുന്നു. എന്നാല്‍, യു.ഡി.എഫ്. നേതാക്കളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണു സന്തോഷ് മാധവന്റെ പരാതിയെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആരോപിച്ചു. http://mangalam.com/index.php?page=detail&nid=448274&lang=malayalam
കോടിക്കണക്കിനു രൂപയുടെ പ്രോജെച്ടില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. എല്ലാ ഗവേഷണത്തിനും അതിന്റെതായ നിയമമുണ്ട് . അവിടെ രാഷ്ട്രീയത്തിനല്ല കഴിവിനാണ് പ്രാധാന്യം . ഗവേഷണം എന്തെന്നോ അതെങ്ങനെ നടക്കുന്നോ എന്നോ അറിയാത്ത ഒരു പറ്റം മന്ദബുദ്ധികളായ പത്രക്കാര് ആണ് വി എസിന്റെ മകള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് . അത് ഏറ്റുപാടാന്‍ തന്നെപ്പോലുള്ളവരും . കഷ്ടം ...
ReplyDeleteസന്തോഷ് മാധവന് വള്ളിക്കുന്നിന്റെ ആരായിട്ടു വരും? അല്ല ഇത്ര വിശ്വാസത്തോടെയും ആരാധനയോടെയും അദ്ധേഹത്തിന്റെ വരികള്‍ എടുത്ത് ഉദ്ധരിക്കുന്നത് കണ്ടിട്ട് ചോതിച്ചതാ !!!!
ReplyDeleteThis comment has been removed by the author.
ReplyDeleteവിഎസ്സിനെതിരെ വള്ളിക്കുന്നില്‍ പോസ്റ്റ് എഴുതാതിരിക്കാന്‍ എത്ര ലക്ഷമാണ് അരുണ്‍ കുമാര്‍ ചോദിച്ചത് ബഷീര്‍ക്കാ?
ReplyDeleteഒരു ഹര്‍ജി നമുക്കും കൊടുത്താലോ? സ്വന്തമായി ബ്ലോഗ്ഗുള്ള കുഞ്ഞാപ്പ ഹാപ്പിയാകും
http://berlytharangal.com/?p=7392 ..
ReplyDeleteഈ പോസ്റ്റും, ഇതിലെ കമന്റുകളും ഒന്ന് വായിക്കൂ.. ബെര്‍ളി നമ്മുടെ ശത്രുവാണ് എങ്കിലും പറഞ്ഞതില്‍ കഴമ്പില്ലെ എന്ന് നോക്കൂ.. ദയവായി ടി.പി നന്ദകുമാറിനെ ഓവര്‍ട്ടെക്ക് ചെയ്യാതിരിക്കൂ. ഇത് വള്ളിക്കുന്ന്.കോം അല്ലെ, ക്രൈം.കോം അല്ലല്ലോ... :))
അച്ചന്മാരുടെ കോളേജിലെ പ്രവേശനകാര്യം അച്ചന്മാരും അമ്മമാരുടെ കോളേജിലെ പ്രവേശനകാര്യം അമ്മമാരും തീരുമാനിക്കുന്നതിനെതിരെ മൌനം പാലിക്കുന്ന വള്ളിക്കുന്നിന്റെ ധാര്‍മിക രോക്ഷം ഒരു അച്ഛന്റെ നേരെ മാത്രം തിരിയുന്നതിന്റെ പുറകിലുള്ള അമിതവിദേയത്വം സഹതാപം അര്‍ഹിക്കുന്നു
ReplyDeleteദീപികയിലെ പത്രപ്രവര്‍ത്തക സുഹൃത്ത് സന്ദീപ് സലിം എന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട ഒരു കമന്റ് പ്രസക്തമാണെന്നു തോന്നിയത് കൊണ്ട് അതിവിടെ പകര്‍ത്തുന്നു. .
ReplyDeleteSandeep Salim Said
ബഷീറേട്ടാ ഈ സംഭവം പൂര്‍ണമായും ശരിയാണെന്ന് കരുതുന്നില്ല... കാരണം ഗവേഷണം പൂര്‍ത്തിയാക്കി പ്രബന്ധങ്ങള്‍ വനം വകുപ്പിലും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലും ഉണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലായത്. വനം വകുപ്പില്‍ സമര്‍പ്പിച്ച പ്രബന്ധങ്ങള്‍ ആരെങ്കിലും മുക്കിയോ എന്നറിയില്ല. സമര്‍പ്പിച്ചതായി രേഖയുണ്ട്. രേഖയുടെ ഫോട്ടോ കോപ്പി ഏതാണ്ട് എല്ലാ പത്ര ഓഫീസിലും ലഭിച്ചിട്ടുണ്ടെന്നു കരുതുന്നു.
പിന്നെ, ഫണ്ട് അലോട്ട ചെയ്തത്... മുഖ്യമന്ത്രിയുടെ മകള്‍ എന്ന പരിഗണന സ്വാഭാവികമായി ലഭിക്കുമല്ലോ... അതു കൊണ്ട് ഫണ്ട് അനുവദിക്കുന്നതിനുള്ള പ്രൊസീജിയറുകള്‍ ഇത്തിരി വേഗത്തിലായി എന്നേയുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്... വിവാദത്തില്‍ വലിയ കഴമ്പില്ല... പ്രാഥമിക വിവരമാണ്....
@ ശ്രീജിത് കൊണ്ടോട്ടി
ReplyDeleteആ പോസ്റ്റ് വായിച്ചു. നന്നായി വിശകലനം ചെയ്തിട്ടുണ്ട്. "അന്ന് അടി, ഭീഷണി; ഇന്നു കണ്ണീര്, പ്രതിഷേധം" എന്ന പോസ്റ്റും കൊള്ളാം. ല്ലേ.
സന്ദീപ് സലീമിന്റെ കമന്റ് ശ്രദ്ധേയം തന്നെ. ഇവിടെ തന്നെ കാണൂല്ലോ ല്ലേ.. :))))
ReplyDeleteപ്ളസ് റ്റു അധ്യാപകനെ കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് വള്ളിക്കുന്നിന്റെ പാര്‍ട്ടി നിര്ദ്ദേശിച്ചതിനേപ്പറ്റിയും ഒരു പോസ്റ്റെഴുതിക്കൂടെ?
ReplyDeleteയു ഡി എഫ് വിഎസിനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ കുഴിച്ചെടുക്കാന്‍ ഒരു സബ് കമ്മിറ്റിയെ നിയമിച്ചിട്ടുള്ളതുകൊണ്ട് ഇനിയും പലതും വരും. ആഴത്തില്‍ കുഴിച്ചിട്ടും വി എസിനെതിരെ ഒന്നും കിട്ടിയില്ല. അപ്പോള്‍ പിന്നെ മക്കള്‍ക്കെതിരെ. വള്ളിക്കുന്നിനു പോസ്റ്റെഴുതാന്‍ ഇഷ്ടം പോലെ വിഷയവും കിട്ടും.
ആശക്കെതിരെയും അരുണ്‍ കുമാറിനെതിരെയും നടത്തുന്ന ആക്ഷേപങ്ങള്‍ തെളിയിക്കട്ടേ. സത്യം പുറത്തു വരട്ടെ.
ആശക്കെതിരെ പറഞ്ഞതു കേട്ടപ്പോള്‍ വള്ളിക്കുന്ന് നാലുകാലില്‍ ചാടിയത് കണ്ടു. അതില്‍ യതൊരു കഴമ്പുമില എന്നറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. വെറും കോമണ്‍ സെന്‍സ് മതി. വള്ളിക്കുന്നിലില്ലാത്തതും അതു തന്നെ.
വള്ളിക്കുന്നെ നാണമില്ലേടൊ തനിക്കു
ReplyDeleteദിവസവും ഒരോന്നു വരുന്നുണ്ടത്രെ!
ഫാരിസ് അബൂബക്കറിന്റെ ഒരു മഞ്ഞപത്രം ഉണ്ട് മെട്രോവാർത്ത അതിൽ മിക്കവാറും എല്ലാ ദിവസവും പ്രധാന വാർത്ത അച്ചുതാനന്ദനു എതിരെ ഉള്ള ആരോപണങ്ങൾ ആണു
, അതിൽ നിന്നും തിരഞ്ഞെടുത്തതാണു മനോരമ കൊടുക്കുന്നത്
പക്ഷെ എന്തു ചെയ്യാം ഒന്നും അങ്ങോട്ടു ക്ലച്ചു പിടിക്കുന്നില്ല
കുഞ്ഞാലിക്കുട്ടി, സന്തോഷ് മാധവൻ, ഫാരിസ്, പിള്ളയും മകനും, ഉമ്മൻ ചാണ്ടി തുടങ്ങി ഒരേ നുകത്തിൽ കെട്ടാവുന്നവാരണു ഇതിനു പിന്നിൽ എന്നതുതന്നെ ഇതിന്റെ കാരണം.
അച്ചുതാനന്ദന്റെയൊ മക്കളുടെയോ രോമത്തിൽ പൊലും തൊടനുള്ള ധൈര്യം ഉള്ള ഒരു നേതാവും ഭരണകക്ഷിയിൽ ഇല്ല, അവരുടെ ഏക ലക്ഷ്യം അച്ചുതാനന്ദനും ഞങ്ങളെ പൊലെയുള്ള ഒരാളാണു എന്നു വരുത്തി തീർക്കുകയും അതുവഴി അദ്ദേഹതിന്റെ അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും മാത്രമാണു.
@vallikunnu
ReplyDeleteYou are again and again proving that you are Kunhappas same breed... Our news nanny reported earlier about giving land to so called VS relative. This paper does not even think that he was ex servicemen retired who is rightly eligible for a peice of land. While objecting this mere the reason that he was VS relative and does not paid the money which is required at the time of allocation, this paper showed they are anti social. The same toung toung they wanted to give land for all the land grabbers in an around Idukki whether they have done something wonderful for our country? Manorma is a paper which is run by some third rated .......
Now it turns VS daughter. This paper does not know what is research. They thought that it is they way some of their journlists blabber things. I still rememeber their theories if Manglore plain crash with schematic representations.. Pity on you MM
അച്ചുതാനന്ദന്റെ മകനോ മക്ല്ക്കെതിരെ ആരോപണം വന്നാല്‍ അത് കുടുംബം തകര്‍ക്കാന്‍. അന്വേഷിക്കാനുള്ള സാവകാശമെങ്കിലും കൊടു കാളിദോശാ...
ReplyDeleteകൊണ്ടോട്ടിക്കാരന്റെ
ReplyDelete" വള്ളിക്കുന്ന് ബ്ലോഗും സ്തുതിപാഠക വൃന്ദവും.!"
(http://www.sreejithkondotty.com/2011/07/blog-post_19.html)
വള്ളിക്കുന്നിലെ കമെന്റര്‍ സുഹൃത്തുക്കളെ, ഇത് നമ്മളെ ഉദേശിച്ചാണ്, നമ്മളെ തന്നെ ഉദേശിച്ചാണ്, നമ്മളെ മാത്രം ഉദേശിച്ചാണ്..
ഒടുവില്‍ പവനായി ശവമായി അല്ലെ ഗണേശനെ കുറിച്ചും ഒന് എഴുതാമായിരുന്നു . ചലച്ചിത്ര വികസന എന്തോ ഒന്നില്‍ പെങ്ങളെ മെമ്പര്‍ ആക്കിയിട്ടുണ്ട് അങ്ങേരു . എന്തോ സിനിമ കണ്ടു മാത്രം പരിചയമുള്ള അവരുടെ ഒരു യോഗം . എന്തെ ബഷീര്ക അതൊന്നും ഒരു വിഷയമല്ലേ?
ReplyDeleteസസ്പെന്‍ഷനും റെഡിയായില്ലെ, അപ്പോ പക ആര്‍ക്കാണെന്ന് മനസ്സിലായല്ലോ. പാവം അച്ഛനാനന്ദന്!
ReplyDeleteനിങ്ങള്‍ക്ക് വീഎസ് ആരെന്നു അറിയാഞ്ഞിട്ടോ.....അതോ വലതു പക്ഷ എഴുത്തിനായി സ്വയം അറിയില്ലെന്ന് നടിക്കുകയോ?
ReplyDeleteഅഴിമതി ചെയ്യുമ്പോള്‍ 1.5 lakhs X 12 =18 lakhs yearly ഇനിയുള്ള ജീവിതകാലം മുഴുവന്‍ അരുണ്‍കുമാര്‍ IHRDയില്‍ ജോലി ചെയ്താല്‍ 18 X 25 = 4.50 Crore ഈ പിച്ച കാശിന്റെ അഴിമതി ചെയ്യണോ?
വിഎസ് വഹിച്ച പൊതുഭരണം, ഐടി, ബയോടെക്നോളജി വകുപ്പില്‍ ഒരു ഒപ്പിനു കിട്ടില്ലേ ഇതില്‍ കൂടുതല്‍?
ഈ മനുഷ്യന് പകരം വെക്കാന്‍ അടുത്ത നൂറു വര്‍ഷത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പോലും ഒരാള്‍ ജനിക്കില്ല....! ചരിത്രങ്ങള്‍ വായിക്കുക....വിഎസ് ആരെന്നു അറിയുക. അറിയുമ്പോള്‍ മലയാളി ആയതില്‍ അഭിമാനിക്കും...തീര്‍ച്ച
@ Manu Spitzer
ReplyDeleteഇവിടെ കണ്ടതില്‍ സന്തോഷം.
അതെ, വി എസ് ആരാണെന്ന് മനസ്സിലായി വരുന്നതേയുള്ളൂ.. കുറച്ചു കൂടി കഴിഞ്ഞാല്‍ നന്നായി മനസ്സിലാവും :)
അച്യുതാനന്ദനെയും മക്കളെയും ഒന്നും ചെയ്യാന്‍ ആവില്ലെന്ന് വീമ്പിളക്കി കമന്റ് ഇട്ടവര്‍ ഈ പോസ്റ്റില്‍ ഉണ്ട്. അവരിപ്പോള്‍ എന്ത് പറയുന്നു? വി.എസ്. ഇന്നലെ പറഞ്ഞത് മകന് തന്നെ നടപടിയെ നേരിട്ടു കൊളളും എന്നാണ്.
ReplyDeleteതാന്‍ അവനു എല്ലാ ധൈര്യവും പിന്തുണയും പിന്നില്‍ നിന്നും നല്‍കും എന്നര്‍ത്ഥം. അതിനാണല്ലോ സുപ്രീം കോടതി വക്കീല്‍മാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സു(കു) പ്രസിദ്ധ നന്ദകുമാറിനെ വിളിച്ചു വരുത്തി കാര്യം ഏല്‍പ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്ന് മാത്രം.
@ Samad Karadan
ReplyDeleteപുന്നാര മോന് സസ്പെന്ഷന് ആയില്ലേ. ഇനി അവരെയൊന്നും ഈ വഴിക്ക് തിരിയിട്ടു തിരഞ്ഞാല്‍ കാണില്ല സമദ്ക.
This comment has been removed by the author.
ReplyDeletevargeeya visham parathunna commentukal mthramanu ivide sthiramayi kanunnathu. commentukal athanu soochippikkunnthu. mathasouhardham ennokke chummaparayum. oro koppumilla. ella messagilum vargeeya visham mathram.athinu kodi pidikkan oru basheer vallikkunnum. kashtam.
ReplyDeleteപ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍കുമാറിനെ ഐ.എച്ച്.ആര്.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നു സസ്പെന്റു ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കന്നത് നീട്ടിവച്ചു. ഇന്നലെ രാത്രി തന്നെ അരുണ്‍കുമാറിനെ സസ്പെന്റ് ചെയ്യാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പിട്ടിരുന്നുവെന്നും ഉത്തരവ് ഇന്നു പുറത്തിറങ്ങുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ReplyDeleteമോഡല്‍ ഫിനിഷിംഗ് സ്കൂള്‍ ഡയറക്ടര്‍ സ്ഥാനത്തും ഐ.എച്ച്.ആര്.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തും അരുണ്‍കുമാറിനെ നിയമിച്ച വിഷയം വി.ഡി.സതീശന് അധ്യക്ഷനായുള്ള നിയമസഭാ സമിതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭാ സമിതി അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ ഇതിന്റെ റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് സസ്പെന്‍ഡ് ചെയ്യുന്നത് അനുചിതവും പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും ഇടയുള്ളതിനാലാണ് സസ്പെന്ഷന് നടപ്പിലാക്കുന്നത് നീട്ടിവച്ചത്.
നിയമസഭാ സമിതിയുടെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാകും. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം സസ്പെന്ഷന് നടപ്പിലാക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം.
അരുണ്കുമാറിനോടപ്പം ഐ.എച്ച്.ആര്.ഡി. ഡയറക്ടര്‍ സുബ്രഹ്മണ്യത്തിനെയും സസ്പെന്റ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഐ.എച്ച്.ആര്.ഡിയിലും അരുണ്‍കുമാര്‍ ഡയറക്ടറായ ഫിനിഷിംഗ് സ്കൂളിലും നടന്ന ക്രമക്കേടുകളെക്കുറിച്ചു ധനകാര്യ പരിശോധന വിഭാഗത്തിന്റേയും അക്കൌണ്ട് ജനറലിന്റേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്‍ശ പ്രകാരമാണു സസ്പെന്‍ഷന്‍ഷന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
മോഡല്‍ ഫിനിഷിംഗ് സ്കൂള്‍ സ്പെഷല്‍ ഓഫീസറായിരുന്ന അരുണിനെ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ അനുമതിയോടെ ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ആയി താല്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നുവെന്നാണ് എ.ജിയുടെ കണ്െടത്തല്‍. ഇതു ഗവേണിംഗ് ബോഡി അംഗീകരിച്ചിട്ടില്ല.
ഡയറക്ടറുടെ യോഗ്യത ഇതുവരെ നിശ്ചയിച്ചിട്ടില്ല. എം.സി.എ, എല്‍.എല്‍.ബി, സൈബര്‍ ലോയില്‍ ഡിപ്ളോമ എന്നിവയാണ് അരുണിന്റെ യോഗ്യത. ഇതു ഡയറക്ടറാകാന്‍ പര്യപ്തമല്ലെന്നും ഡയറക്ടറുടെ യോഗ്യത നിശ്ചയിച്ചാല്‍ അരുണിന് ഈ സ്ഥാനത്തു തുടരാന്‍ കഴിയില്ലെന്നും എ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാനക്കയറ്റത്തിലും മാനദണ്ഡം പാലിച്ചില്ലെന്ന പരാമര്‍ശവും ഇതോടൊപ്പം ഉള്ള സാഹചര്യത്തിലാണു സസ്പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Anonymous, ഇത്ര ഭീരുവാകരുത്. സ്വന്തം പേരും ഫോട്ടോയും വെച്ച് കമന്റ്റുമായി വരൂ. അതാണ് സംവാദത്തില്‍ മാന്യത നല്‍കുക.
ReplyDeleteഅഴിമതിക്കാര്‍ക്കും സ്ത്രീകളെ മാനഭംഗപ്പെടുത്തി മാന്യന്മാരായി നടക്കുന്നവര്ക്കുമെതിരായി പോരാടുമ്പോള്‍ എന്റെ കുടുംബത്തെ ആക്ഷേപിച്ചാല്‍ വിജയിക്കാന്‍ പോകുന്നു എന്ന് കരുതേണ്ട.നൂറാളുകള്‍ അത് പറഞ്ഞാല്‍ ഈ പോരാട്ടം വിട്ടുപോകുമെന്ന് ധരിക്കേണ്ടതില്ല.
ReplyDeleteഅച്യുതാനന്ദന് വളരെ വൃതി ആയിട്ട് പറഞ്ഞിട്ടുണ്ട് .പിന്നെ ഇതും വച്ച് അച്ചുതനടനെ പിള്ളയുമായി താര രമ്യം നടത്തിയ താങ്കളുടെ ആരജവതിന്റെ ,ധിഷണ സക്തിയുടെ മുന്നില്‍,ഉത്തരവാദിത്വമുള്ള ഒരു ലീഗ് കാരന് എന്നതിലുള്ള താങ്കളുടെ കര്തവ്യ ബോധത്തെയും ...ഇന്ത്യ വിഷന്‍ പൂട്ടി കെട്ടുന്ന സുദിനം സ്വപനം കാണുന്ന താങ്കള്ക് മുന്നില്‍ ... നമിചിര്കുന്നു സര് ...
അഴിമതിക്കാര്‍ക്കും സ്ത്രീകളെ മാനഭംഗപ്പെടുത്തി മാന്യന്മാരായി നടക്കുന്നവര്ക്കുമെതിരായി പോരാടുമ്പോള്‍ എന്റെ കുടുംബത്തെ ആക്ഷേപിച്ചാല്‍ വിജയിക്കാന്‍ പോകുന്നു എന്ന് കരുതേണ്ട.നൂറാളുകള്‍ അത് പറഞ്ഞാല്‍ ഈ പോരാട്ടം വിട്ടുപോകുമെന്ന് ധരിക്കേണ്ടതില്ല.
ReplyDeleteഅച്യുതാനന്ദന് വളരെ വൃതി ആയിട്ട് പറഞ്ഞിട്ടുണ്ട് .പിന്നെ ഇതും വച്ച് അച്ചുതനടനെ പിള്ളയുമായി താര രമ്യം നടത്തിയ താങ്കളുടെ ആരജവതിന്റെ ,ധിഷണ സക്തിയുടെ മുന്നില്‍,ഉത്തരവാദിത്വമുള്ള ഒരു ലീഗ് കാരന് എന്നതിലുള്ള താങ്കളുടെ കര്തവ്യ ബോധത്തെയും ...ഇന്ത്യ വിഷന്‍ പൂട്ടി കെട്ടുന്ന സുദിനം സ്വപനം കാണുന്ന താങ്കള്ക് മുന്നില്‍ ... നമിചിര്കുന്നു സര് ...
@ N.G Sreekumar
ReplyDeleteഅതേ, താങ്കള്‍ എഴുതിയത് ശരിയാണ്. അരുണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു എന്ന വാര്‍ത്ത ശരിയല്ല. എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിലും നിയമസഭ സമിതിയുടെ റിപ്പോര്‍ട്ട് കൂടി വന്ന ശേഷമേ നടപടിയുണ്ടാകൂ എന്നാണു വാര്‍ത്തകള്‍ . വന്ന ശേഷം ഞാനൊരു പോസ്റ്റ് ഇട്ടോളാം :)
വി എസ്സിനെതിരെ നാക്ക് പിഴച്ചതില്‍ മാപ്പ് പറഞ്ഞ ഗണേഷ് കുമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്നലെ നടത്തിയ ആ പദപ്രയോഗങ്ങള്‍ തീര്‍ത്തും ഒരു മന്ത്രിയുടെ സംസ്കാരത്തിന് യോജിച്ചതായിരുന്നില്ല. എന്നാല്‍ ഇതിനേക്കാള്‍ സംസ്കാര ശൂന്യമായ പദ പ്രയോഗങ്ങള്‍ സ്ത്രീകളടക്കം പലര്‍ക്കുമെതിരെ പല തവണ നടത്തിയിട്ടുള്ള വി എസിന് തന്റെ സ്വന്തം 'സംസ്കാരം' തിരിച്ചറിയാന്‍ ഈ സംഭവം ഇടവരുത്തുമെങ്കില്‍ അത്രയും നല്ലത് എന്നേ ഞാന്‍ പറയൂ.
ReplyDeleteമനോരമ പറയുമ്പോലാണല്ലോ വള്ളിക്കുന്നും പറയുന്നത്,“വി എസ്സിനെതിരെ നാക്ക് പിഴച്ചതില്‍ മാപ്പ് പറഞ്ഞ ഗണേഷ് കുമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു”.
ReplyDeleteഗണേശന് എന്താ മര്യാദക്കാരന്‍, എന്താ സാത്വികന്...
ഒരബദ്ധത്തില്‍ നാക്ക് പിഴച്ചുപോയി!പാവം. മര്യാദക്കാരനായതുകൊണ്ട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു!
ഗണേശ് ഖേദം പ്രകടിപ്പിച്ചത് മര്യാദകൊണ്ടൊന്നുമല്ല ചേട്ടായീ. വരാന്‍ പോകുന്ന പുകിലോര്ത്താ...
ഗണേശന്റെ യഥാര്‍ത്ഥരൂപമാണ് നമ്മള് വാളകം പ്രസംഗത്തില്‍ കണ്ടത്. മറ്റതൊക്കെ പടമല്ലെ. അച്ഛന്റെ മാടമ്പിത്തരമൊക്കെ അപ്പടി മോന് കിട്ടിയിട്ടുണ്ട്. അതറിയാന്‍ വലിയ മാദ്ധ്യമ പ്രവര്ത്തകനൊന്നുമാകണ്ട, അതിയാന്റെ പെരുമാറ്റവും സംസാരവുമൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി. പക്ഷെ കണ്ണും മനസ്സും തുറന്നുപിടിക്കണം. അത് കൊട്ടിയടച്ച് ഞമ്മന്റെ ആള്‍ക്കാരെ മാത്രം കണ്ടാല്‍ പോര.
"പക്ഷെ എന്റെ അച്ഛനെക്കുറിച്ച ് വി.എസ് പറഞ്ഞകാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഇത്രയും കാലം അടിച്ചമര്ത്തിവെ ച്ച എന്റെ വികാരങ്ങള്‍ പുറത്തുവന്നു. ഞാന്‍ ചോദിക്കട്ടെ, നിങ്ങളുടെ അച്ഛനെക്കൊണ്ടാണ ് ഇങ്ങനെ പറഞ്ഞതെങ്കില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമായി രുന്ന ോ?"
ReplyDelete===>“ഏറ്റവും വലിയ കള്ളന് താമസിക്കുന്നത് അച്യുതാനന്ദന്റെ വീട്ടിലാണ്. ഉടന്‍ തന്നെ അയാള്‍ അകത്താകും. ആ ദിവസം അടുക്കുന്നതേയുള ്ളൂ. അന്ന് വിഎസ് കരയുമെന്ന് ഉറപ്പ്. രാത്രി ദുര്മന്ത്രവാദത് തിനും പരസ്ത്രീ ബന്ധത്തിനും പോകുന്ന അധ്യാപകന് വേണ്ടിയാണ് അച്യുതാനന്ദന് സംസാരിക്കുന്നതെ ന്ന് കമ്യൂണിസ്റ്റുകാ ര്‍ മനസിലാക്കണം.”
1.ഇവിടെ കള്ളന് എന്ന് ഉധേസിച്ചത് അരുണ്‍ കുമാറിനെ ആണെങ്ങില്‍ - അയാളുടെ പേരില്‍ നടപടി എടുക്കാന്‍ ഗണേഷ് ഉള്പെടുനത മന്ത്രി സഭക്ക് എന്തു പ്രശനം ?
2.രാത്രി ദുര്മന്ത്രവാദത് തിനും പരസ്ത്രീ ബന്ധത്തിനും പോകുന്ന അധ്യാപകന് വേണ്ടിയാണ് അച്യുതാനന്ദന് സംസാരിക്കുന്നതെ ന്ന് കമ്യൂണിസ്റ്റുകാ ര്‍ മനസിലാക്കണം.”
ഈ വാര്‍ത്ത ഗണേഷ് ഇന്‍ എവിടുന്നു കിട്ടി ? എന്നാ പിന്നെ ഈ കേസ് അന്വേഷിക്കുന്ന പോലീസെ കര്ക് അങ്ങ് പറഞു കൊടുകരുതോ ?
ഗണേഷ്കുമാറിന്റെ അച്ഛനായ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത് സഖാവ് വി എസ് അച്യുതാനന്ദനല്ല , ഇന്ത്യയിലെ പരമോന്നത നീതിപീഠമാണ്.എനി ട്ടും അച്ചു പിള്ളയെ വ്യക്തി പരമായി ആക്ഷേപ്ചിട്ടുണ് ടോ ? അഴിമതി നടത്തി ജയില്‍ ഇല പോയ ഉടനെ "അപൂര്‍വ രോഗം" ബാധിച്ച പിള്ളയാണോ മാന്യന് ?
അച്ചുതാനന്തന് മകന് ജോലി ചെയ്തു ജീവിക്കാന്‍ പഠിപ്പിച്ചു... മറ്റു രാഷ്ട്രീയക്കാര്‍ മക്കളെ ജോലി ചെയ്യാതെ ജീവിക്കാന്‍ പഠിപ്പിച്ചു... അത്രയെ ഉള്ളു വ്യത്യാസം. UDF ഇലെ എത്ര മക്കള്‍ കോടീശ്വരന് മാര്‍ അയി ഒരു പണിയും ചെയ്യാതെ വിലസുന്നു?
ReplyDeleteഅരുണ്‍കുമാര്‍ കുറ്റക്കാരനോ അല്ലയോ അതു തീരുമാനിക്കേണ്ടത് കോടതിയാണ് തന്റെ മകനെതിരേയുള്ള അന്വേഷണം സി.ബി.ഐ യ്ക്കു വിടാന്‍ അച്ചുതാനന്ദന് കാണിച്ച ചങ്കുറപ്പ് അല്ല ഒറ്റ തന്തയ്ക്ക് പിറന്ന സ്വഭാവം കുഞ്ഞാലിക്കോ ഉമ്മനോ ഉണ്ടോ മുട്ടേ മുള്ളും സി.ബി.ഐ.അന്വേഷണം വന്നാല്‍
ReplyDeleteപിന്നെ പുറംലോകം കാണില്ലെന്ന് കുഞ്ഞാലിക്ക് നല്ല ബോധ്യം ഉണ്ട് അതിന് പലനാറിയകളികളും കളിക്കും എന്താ ബഷീറേ ഐസ്ക്രീംകേസ് ഏതൊര
കൊച്ചുകുഞ്ഞിനും മനസ്സിലാകും വിധം തെളിവുണ്ടായിട്ടും ആ കേസിനെ അനുകൂലിച്ചല്ലാതെ ഇതു പോലെ ഒരു പോസ്റ്റിടാന്‍ ചങ്കുറപ്പുണ്ടോ വള്ളിക്കുന്നുകാരാ
@ സണ്ണി
ReplyDeleteതനിക്കു വേണ്ടി ഞാന്‍ എന്റെ ഈ പോസ്റ്റ് dedicate ചെയ്യുന്നു. ഐസ്ക്രീം പൂജപ്പുരയിലെത്തുമോ?
അവസാനം താങ്കളുടെ നിസ്പക്ഷതയെ ചോദ്യം ചെയ്യാനും ശ്രമം തുടങ്ങിയോ?. ഇവരൊക്കെ അന്തമായി ആ തന്തയെ തലയില്‍ ഏറ്റി നടക്കുകയാണ്. എന്നെങ്കിലും സത്യം തിരിച്ചറിയും എന്ന വെറുതെ വ്യമോഹിക്കുകയാണ്. ഒരിക്കലും ഇക്കൂട്ടര്‍ കാര്യം തിരിച്ചറിയില്ല.
ReplyDelete@ M SALAHUDDEEN A
ReplyDeleteകണ്ട പെണ്ണുപിടിയന്മാരെ തലയിലേറ്റി നാറുന്നതിലും നല്ലതാണല്ലോ നിങ്ങള്‍ കിഴവനെന്നും തന്തയെന്നും വിളിക്കുന്ന അച്ചുതാനന്ദനെ തലയിലേറ്റുന്നത്
മന്ത്രിമാര്‍ മോട്ടിച്ചാലും പൂജപ്പുര കാണും എന്നു കേരളത്തിനു കാട്ടിത്തന്നത് പുള്ളിയല്ലേ (പിള്ള ഇടമലയാര്‍)
If vallikunnu.com for a IUML or UDF supporters????. Please moderate before releasing it. Not a wealthy topics added. No long life...
ReplyDelete